ഇസ്ലാമിക സംവാദം

ഹാരിസ് മദനിയുടെ ദൈവദൂഷണങ്ങള്‍ക്ക് മനോവയുടെ മറുപടി!

Print By
about

26 - 06 - 2020

മുഹമ്മദിന്റെ കാമവെറികള്‍ക്ക് ധാര്‍മ്മികപരിവേഷം നല്‍കാന്‍ ഇസ്ലാമികലോകത്തിന് ഹാരിസ് മദനി എന്ന ഒരു ഞരമ്പുരോഗിയെക്കൂടി കിട്ടിയിട്ടുണ്ട്. ഇസ്ലാമിക പണ്ഡിതനെന്നാണ് ഇയാളെ പലരും വിശേഷിപ്പിക്കുന്നത്. ആ മതത്തിന്റെ പണ്ഡിതനായിരിക്കാന്‍ ഹാരിസ് മദനി സര്‍വ്വഥാ യോഗ്യനാണ് എന്നകാര്യത്തില്‍ മനോവയ്ക്കു തര്‍ക്കമൊന്നുമില്ല. എന്തെന്നാല്‍, ഭദ്രകാളി കനിഞ്ഞുനല്‍കിയ സംസാരശേഷിയാല്‍ മുഹമ്മദിനു കീര്‍ത്തനങ്ങള്‍ പാടിനടക്കുന്ന 'സിസേറിയന്‍ തിയറിസ്റ്റ്' അലക്സാണ്ടര്‍ ജേക്കബ് ആണല്ലോ ഇവരുടെ പുതിയ ആത്മീയഗുരു! അതിനാല്‍ത്തന്നെ, ഇസ്ലാമിനെ സംബന്ധിച്ചിടത്തോളം ഹാരിസ് മദനി ഒരു 'മഹാപണ്ഡിതന്‍' മാത്രമല്ല, മഹാസംഭവവുമാണ്! ഇസ്ലാംമതത്തില്‍ അകപ്പെടുന്നതോടെ ഒരു മനുഷ്യന്‍ എങ്ങനെയാണ് മൂഢനായി മാറുന്നതെന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ചിന്തിച്ചിട്ടില്ലെങ്കില്‍ ഇനി ചിന്തിക്കണം. പണ്ഡിതന്‍ പാമരനായി മാറുന്ന ഒരു പ്രതിഭാസം ഇസ്ലാമില്‍ അകപ്പെടുന്നവരില്‍ സംഭവിക്കുന്നുണ്ട്. യിസ്മായില്‍ പാരമ്പര്യത്തിനു തങ്ങളെത്തന്നെ സമര്‍പ്പിച്ചതിലൂടെ വന്നുഭവിച്ച ജനിതകമാറ്റമാണ് ഈ പ്രതിഭാസം. ഇസ്ലാമിനെക്കുറിച്ചുള്ള ഒരു പ്രവചനം ശ്രദ്ധിക്കുക: “ഭൂമിയില്‍ ജ്ഞാനം അന്വേഷിക്കുന്ന ഹാഗാറിന്റെ പുത്രന്മാരോ മിദിയാനിലെയും തേമാനിലെയും വ്യാപാരികളോ ജ്ഞാനാന്വേഷികളോ, കഥ ചമയ്ക്കുന്നവരോ ജ്ഞാനത്തിലേക്കുള്ള മാര്‍ഗ്ഗം മനസ്സിലാക്കിയിട്ടില്ല; അവളുടെ പാതകളെക്കുറിച്ചു ചിന്തിച്ചിട്ടുമില്ല”(ബാറൂക്ക്: 3; 23). മൂഢമാര്‍ഗ്ഗം സ്വയം തിരഞ്ഞെടുക്കുന്നവര്‍ക്ക് മൗഢ്യം അഭിഷേകമായി ലഭിക്കും! 

ഹാഗാറിന്റെ സന്തതിയുടെ തലമുറകളെക്കുറിച്ചു വിശദ്ദീകരിക്കുന്നതിനു മുന്‍പ് ഇങ്ങനെയൊരു ലേഖനത്തിലേക്കു മനോവയെ നയിച്ച കാരണം വിശദമാക്കാം. ഈ ഉദ്യമത്തിനു മനോവയെ പ്രേരിപ്പിച്ചത് ഹാരിസ് മദനി എന്ന പാഴ്ജന്മത്തിന്റെ രംഗപ്രവേശമാണ്. ഒരു സംവദനത്തിനല്ല മനോവ ഒരുങ്ങുന്നത്. കാരണം, യേഹ്ശുവായെ ആക്ഷേപിച്ചുകൊണ്ട് കുപ്രസിദ്ധിയാര്‍ജ്ജിക്കുക എന്ന ലക്ഷ്യത്തോടെ ഇറങ്ങിത്തിരിച്ചിരിക്കുന്ന പാഴ്ജന്മങ്ങളോടു സംവദിക്കാന്‍ മനോവയ്ക്കു താത്പര്യമില്ല. മുഹമ്മദുനബി എന്ന നരകസന്തതിയുടെ സ്വഭാവവൈകൃതങ്ങളെല്ലാം സത്യദൈവത്തിനുമേല്‍ ആരോപിക്കുകയാണ് ഈ ശപിക്കപ്പെട്ടവന്‍ ചെയ്തത്. യാതൊരു രേഖകളുടെയും പിന്തുണയില്ലാതെ ഇവന്‍ സ്വര്‍ഗ്ഗത്തിലെ ദൈവത്തിനെതിരേ വ്യഭിചാരാരോപണംപോലും നടത്തി. ഒരു മനോരോഗിയുടെ മനോവിഭ്രാന്തിയായി വേണമെങ്കില്‍ ഇതിനെ അവഗണിക്കാം. മന്ദബുദ്ധിയായി ജനിച്ച ഒരുവനു ചിത്തഭ്രമംകൂടി ബാധിച്ചാല്‍ അത് അപരിഹാര്യമായ ദുര്‍വ്വിധിയായി കാണാനേ കഴിയു. എന്നാല്‍, ഇസ്ലാംമതത്തിന്റെ 'ഇമാം' എന്ന പദവിയിലിരുന്നുകൊണ്ട് ഇങ്ങനെയൊരുവന്‍ കുരച്ചാല്‍, ആ മതത്തിന് ഉത്തരവാദിത്വത്തില്‍നിന്ന്‍ ഒഴിഞ്ഞുമാറാന്‍ കഴിയില്ല! അതിനാല്‍ത്തന്നെ, ഹാരിസ് മദനി നടത്തിയ ദൈവദൂഷണത്തിന്റെ പരിണിതഫലം ഇസ്ലാം അനുഭവിച്ചേ തീരൂ! അതായത്, ഹാരിസ് മദനി എന്ന മന്ദബുദ്ധിക്കെതിരേയല്ല, ഇവനെ ഈവിധത്തില്‍ വാര്‍ത്തെടുത്ത മുഹമ്മദിനും ഇസ്ലാമിനും ഇസ്ലാമിക ദൈവസങ്കല്പമായ അല്ലാഹുവിനും എതിരേയാണ് മനോവയുടെ യുദ്ധം! 

അനുഗൃഹീത സുവിശേഷകന്‍ അനില്‍കുമാര്‍ ഉയര്‍ത്തിയ സത്യങ്ങളെ ഖണ്ഡിക്കാന്‍വേണ്ടിയാണ് ഹാരിസ് മദനി ദൈവദൂഷണവുമായി രംഗത്തിറങ്ങിയതെന്നു നമുക്കറിയാം. ഖുറാനെയും ഹദീസുകളെയും അടിസ്ഥാനമാക്കി അനില്‍കുമാര്‍ വെളിപ്പെടുത്തിയ യാഥാര്‍ത്ഥ്യങ്ങളെ ഖണ്ഡിക്കാന്‍ കഴിയാതെവരുമ്പോള്‍ ഏതൊരു ഇസ്ലാമിക പ്രാസംഗികനും ചെയ്യുന്നതു മാത്രമേ ഹാരിസ് മദനിയും ചെയ്തിട്ടുള്ളു! തെളിവുകളുടെ പിന്‍ബലത്തോടെ ഇസ്ലാമിനെതിരേ അനില്‍കുമാര്‍ തയ്യാറാക്കിയ കുറ്റപത്രത്തെ, യാതൊരു അടിസ്ഥാനവുമില്ലാതെ സത്യദൈവത്തിനെതിരേ മദനി തിരിച്ചുവിട്ടു. അതിനൊരു മറുപടി നല്‍കിയില്ലെങ്കില്‍, ക്രിസ്ത്യാനികളെല്ലാം ബോബി ജോസ് കപ്പ്യൂച്ച്യനെപ്പോലെ നപുംസകങ്ങളാണെന്ന് ഇസ്ലാം തെറ്റിദ്ധരിച്ചേക്കാം! ആയതിനാല്‍, ചില സത്യങ്ങള്‍ ഇവിടെ കുറിക്കുകയാണ്.

ഹാരിസ് മദനിമാരെ എങ്ങനെയാണ് കൈകാര്യം ചെയ്യേണ്ടതെന്ന് ബൈബിളിലെ ദൈവം നമ്മെ പഠിപ്പിച്ചിട്ടുണ്ട്. ഈ വചനം നോക്കുക: “ഭോഷനോട് അവന്റെ വിഡ്ഢിത്തത്തിനൊപ്പിച്ചു മറുപടി പറയരുത്, നീയും അവനു തുല്യനെന്നുവരും”(സുഭാഷിതം: 26; 4). ഹാരിസ് മദനിയുടെയോ മുഹമ്മദ്‌ ഈസായുടെയോ വിഡ്ഢിത്തത്തിനൊപ്പിച്ചു മറുപടി പറയാന്‍ മനോവയ്ക്ക് അനുവാദമില്ല. എന്നാല്‍, മനോവയെ അനുവദിച്ചിരിക്കുന്ന മറ്റൊരു കാര്യമുണ്ട്. അതെന്താണെന്നു നോക്കുക: “ഭോഷനു തന്റെ ഭോഷത്തത്തിനു തക്ക മറുപടി കൊടുക്കുക; അല്ലെങ്കില്‍, താന്‍ ജ്ഞാനിയാണെന്ന് അവന്‍ വിചാരിക്കും”(സുഭാഷിതം: 26; 5). ഹാരിസ് മദനി എന്ന ഭോഷനു മാത്രമുള്ള മറുപടിയല്ല ഈ ലേഖനം; മറിച്ച്, ക്രൈസ്തവസഭകളില്‍നിന്ന്‍ മുഴങ്ങിക്കേള്‍ക്കുന്ന ഭോഷത്തത്തിനുകൂടിയുള്ള മറുപടിയാണിത്. കത്തോലിക്കാസഭയുടെ മേല്‍വിലാസത്തില്‍ ഇന്ന് അനേകം ഭോഷന്മാര്‍ വിഹരിക്കുന്നുണ്ട്. ബോബി ജോസ് കപ്പ്യൂച്ച്യന്‍, വിന്‍സന്റ് കുണ്ടുകുളം, നോബിള്‍ പാറയ്ക്കല്‍, മാരിയോ ജോസഫ് എന്നിവര്‍ അവരില്‍ ചിലര്‍ മാത്രമാണ്. തങ്ങളുടെ ഭോഷത്തത്തെ ഉന്നത ജ്ഞാനമായി തെറ്റിദ്ധരിച്ചു പ്രയാണം തുടരുന്ന ഇവറ്റകളെ അനുകരിച്ചുകൊണ്ട് അനേകം പുതുകുരുപ്പകളും പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്നു. ഇവരുടെയെല്ലാം ഭോഷത്തത്തിനു തക്ക മറുപടി കൊടുക്കുകയെന്ന ബൈബിള്‍ ആഹ്വാനത്തെയാണ് മനോവ ഇവിടെ ഏറ്റെടുത്തിരിക്കുന്നത്.

മുഹമ്മദിന്റെ കാമവെറിയ്ക്കു മുന്‍പില്‍ ഒരു കൂട്ടിക്കൊടുപ്പുകാരനെപ്പോലെ വര്‍ത്തിക്കുന്ന അല്ലാഹുവിനെയാണ് ഖുറാനില്‍നിന്ന് സത്യാന്വേഷികള്‍ക്ക് കണ്ടെത്താന്‍ കഴിയുകയുള്ളു. അത് അനില്‍കുമാറിന്റെ കുഴപ്പമായി ആരും കാണേണ്ടതില്ല. മുഹമ്മദിന് തന്റെ ജഢികാഭിലാഷങ്ങളെ തൃപ്തിപ്പെടുത്താന്‍ അല്ലാഹുവെന്ന അദൃശ്യകഥാപാത്രത്തെ ആവശ്യമുണ്ടായിരുന്നു. കുപ്പിയിലടച്ച ദുര്‍ഭൂതത്തെക്കൊണ്ട് അധഃമപ്രവൃത്തികള്‍ ചെയ്യിപ്പിക്കുന്ന ദുര്‍മ്മന്ത്രവാദികളെക്കുറിച്ചുള്ള കഥകള്‍ നാം വായിച്ചിട്ടില്ലേ? അതുതന്നെയാണ് ഖുറാന്റെ ഇതിവൃത്തം! അതിനായി ഖുറൈഷികള്‍ ആരാധിച്ചിരുന്ന 360 ദുര്‍മ്മൂര്‍ത്തികളില്‍ ഒരു മൂര്‍ത്തിയായ 'ഹുബാല്‍' എന്ന ചന്ദ്രദേവനെ മുഹമ്മദ്‌ ഏകദൈവമായി പ്രഖ്യാപിച്ചു! പൗരസ്ത്യ ക്രൈസ്തവരുടെയിടയില്‍നിന്നു വഴിപിഴച്ചുപോയ ചില പാതിരിമാരില്‍നിന്നാണ് മുഹമ്മദിന് ഇസ്ലാംമത സൃഷ്ടിക്കുള്ള ബീജം ലഭിച്ചത്. നോബിള്‍ പാറയ്ക്കന്മാരെപ്പോലെയുള്ള ശപിക്കപ്പെട്ടവര്‍ അന്നും ക്രൈസ്തവസഭകളുടെ പേരില്‍ വിഹരിച്ചിരുന്നു എന്നതിന്റെ അടയാളമാണ് ഇസ്ലാംമതം. ഇന്നത്തെ വിന്‍സന്റ് കുണ്ടുകുളമാണ് അന്നത്തെ 'വറക്ക ഇബ്നു നൗഫല്‍'! ഇസ്ലാംമതത്തെയും അല്ലാഹുവിനെയും മുഹമ്മദിനു സമ്മാനിച്ചത് ഈ നരകസന്തതിയാണ്. അല്ലാഹു എന്ന ആ സാങ്കല്പികദൈവത്തെ ഖുറൈഷികളുടെ ഗോത്രദേവനില്‍ ലയിപ്പിച്ചുകൊണ്ട് മുഹമ്മദ്‌ തന്റെ പൈശാചികദൗത്യം ആരംഭിച്ചു! ഈ ചരിത്രങ്ങളൊക്കെ മനോവയുടെ താളുകളിലുള്ളതിനാല്‍ ഇവിടെ ആവര്‍ത്തിക്കുന്നില്ല. 

അല്ലാഹു ഭയങ്കരനാണെന്ന് കൂടെക്കൂടെ ആവര്‍ത്തിക്കുമ്പോഴും, മുഹമ്മദിന്റെ കാര്യത്തില്‍ അല്ലാഹു കുപ്പിയില്‍ അടയ്ക്കപ്പെട്ട ദുര്‍ഭൂതം മാത്രമാണെന്നു മനസ്സിലാക്കാന്‍ സാധിക്കും. മറ്റാര്‍ക്കും അനുവദിക്കാത്ത ഒഴിവുകള്‍ സ്ത്രീവിഷയത്തില്‍ നേടിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് അല്ലാഹുവിനെ മുഹമ്മദ്‌ ദൈവമാക്കിയത്! മുഹമ്മദിനുനേരേ ആരെങ്കിലും വിരല്‍ചൂണ്ടുകയോ, മുഹമ്മദിന്റെ ഭാര്യമാരെയോ വെപ്പാട്ടിമാരെയോ ആരെങ്കിലും നോക്കുകയോ ചെയ്യുന്നതാണ് ഇസ്ലാമിനെ സംബന്ധിച്ചിടത്തോളം ഏറ്റവും ഘോരമായ പാപം! തനിക്ക് ഏതെങ്കിലും സ്ത്രീയോട് ആസക്തി തോന്നിയാല്‍, അവള്‍ മറ്റാരുടെയെങ്കിലും ഭാര്യയാണെങ്കില്‍പ്പോലും അവളെ അവളുടെ ഭര്‍ത്താവ് മുഹമ്മദിനു നല്‍കണം. ഇതൊക്കെ തനിക്കുവേണ്ടി അല്ലാഹുവിലൂടെ മുഹമ്മദു നേടിയെടുത്ത അവകാശങ്ങളാണ്! തന്റെ ആശ്വാസത്തിനായി അല്ലാഹുവിന്റെ പേരില്‍ മുഹമ്മദ്‌ നേടിയെടുത്ത ഒരു പ്രത്യേകാവകാശം ശ്രദ്ധിക്കുക: “നബിയേ, നീ വിവാഹമൂല്യം കൊടുത്തിട്ടുള്ളവരായ നിന്റെ ഭാര്യമാരെ നിനക്ക്‌ നാം അനുവദിച്ചു തന്നിരിക്കുന്നു. അല്ലാഹു നിനക്ക്‌ ( യുദ്ധത്തില്‍ ) അധീനപ്പെടുത്തിത്തന്ന കൂട്ടത്തില്‍ നിന്റെ വലതുകൈ ഉടമപ്പെടുത്തിയ ( അടിമ ) സ്ത്രീകളെയും നിന്നോടൊപ്പം സ്വദേശം വിട്ടുപോന്നവരായ നിന്റെ പിതൃവ്യന്റെ പുത്രിമാര്‍, നിന്റെ പിതൃസഹോദരിമാരുടെ പുത്രിമാര്‍, നിന്റെ അമ്മാവന്റെ പുത്രിമാര്‍, നിന്റെ മാതൃസഹോദരിമാരുടെ പുത്രിമാര്‍ എന്നിവരെയും (വിവാഹം ചെയ്യാന്‍ അനുവദിച്ചിരിക്കുന്നു). സത്യവിശ്വാസിനിയായ ഒരു സ്ത്രീ സ്വദേഹം നബിക്ക്‌ ദാനം ചെയ്യുന്ന പക്ഷം നബി അവളെ വിവാഹം കഴിക്കാന്‍ ഉദ്ദേശിക്കുന്നെങ്കില്‍ അതും (അനുവദിച്ചിരിക്കുന്നു). ഇത്‌ സത്യവിശ്വാസികളെ കൂടാതെ നിനക്ക്‌ മാത്രമുള്ളതാകുന്നു. അവരുടെ ഭാര്യമാരുടെയും അവരുടെ വലതുകൈകള്‍ ഉടമപ്പെടുത്തിയവരുടേയും കാര്യത്തില്‍ നാം നിയമമായി നിശ്ചയിച്ചിട്ടുള്ളത്‌ നമുക്കറിയാം. നിനക്ക്‌ യാതൊരു വിഷമവും ഉണ്ടാവാതിരിക്കാന്‍ വേണ്ടിയത്രെ ഇത്‌. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു”(സുറ: 33; 50).

മുഹമ്മദിന് യാതൊരു വിഷമവും ഉണ്ടാകാതിരിക്കാന്‍ അല്ലാഹു കണ്ടെത്തിയ മാര്‍ഗ്ഗമാണിത്. അല്‍ കുത്ത്ര്‍ബി എന്ന ഇസ്ലാം പണ്ഡിതന്‍ ഈ ആയത്തുകളെ വ്യാഖ്യാനിക്കുന്നത് ഇങ്ങനെയാണ്; അധികാരം, ധനം, സ്ത്രീ, എന്നീ മൂന്നു വിഷയങ്ങളില്‍ 'നബിയ്ക്ക്' പതിനാറു പദവികള്‍ (ഒഴിവുകള്‍) അല്ലാഹു അനുവദിച്ചിരുന്നു. അതില്‍ പത്താമത്തെ പദവി വളരെ വിചിത്രമാണ്. 'നബി' ആരെയെങ്കിലും (സ്ത്രീകളെ) കണ്ടുമോഹിച്ചാല്‍, അവളുടെ ഭര്‍ത്താവ് വിവാഹമോചനം ചെയ്ത് മുഹമ്മദിനു വിട്ടുകൊടുക്കണം! അതിനൊരു ഉദാഹരണമുണ്ട്; തന്റെ വളര്‍ത്തുമകനായ സൈയ്ദിന്റെ ഭാര്യയെ വിവാഹം കഴിക്കാന്‍ മോഹിച്ച്, സൈയ്ദിനെക്കൊണ്ട് വിവാഹമോചനം നടത്തിച്ചു. ഈ ആയത്ത് നോക്കുക: “അങ്ങനെ സൈദ്‌ അവളില്‍നിന്ന്‌ ആവശ്യം നിറവേറ്റികഴിഞ്ഞപ്പോള്‍ അവളെ നാം നിനക്ക്‌ ഭാര്യയാക്കിത്തന്നു. തങ്ങളുടെ ദത്തുപുത്രന്മാര്‍ അവരുടെ ഭാര്യമാരില്‍നിന്ന്‌ ആവശ്യം നിറവേറ്റിക്കഴിഞ്ഞിട്ട്‌ അവരെ വിവാഹം കഴിക്കുന്ന കാര്യത്തില്‍ സത്യവിശ്വാസികള്‍ക്ക്‌ യാതൊരു വിഷമവും ഉണ്ടാകാതിരിക്കാന്‍ വേണ്ടിയത്രെ അത്‌. അല്ലാഹുവിന്റെ കല്പന പ്രാവര്‍ത്തികമാക്കപ്പെടുന്നതാകുന്നു”(സുറാ: 33; 37). മുഹമ്മദിനു മാത്രമായി അനേകം ഇളവുകള്‍ പ്രഖ്യാപിച്ച അല്ലാഹുവിനെയാണ് പരമ കാരുണ്യവാനെന്ന് ഇസ്ലാം വാഴ്ത്തുന്നത്!

എങ്ങനെയുണ്ട് അല്ലാഹു? അമ്മയെ ഒഴികെ മറ്റേതൊരു സ്ത്രീയെയും പ്രാപിക്കാനുള്ള അവകാശം അല്ലാഹുവില്‍നിന്ന് മുഹമ്മദ്‌ നേടിയെടുത്തിട്ടുണ്ട്! മുഹമ്മദിന്റെ ശൈശവത്തില്‍ത്തന്നെ തള്ള മരിച്ചുപോയത് അവളുടെ ഭാഗ്യം! തനിക്കു താത്പര്യം തോന്നുന്ന ഏതൊരു സ്ത്രീയെയും പ്രാപിക്കാന്‍ മുഹമ്മദിനെ അനുവദിച്ച അല്ലാഹു എത്ര കാരുണ്യവാന്‍! സ്വപുത്രിയായ ഫാത്തിമയെ പ്രാപിച്ചില്ല എന്നത് നബിയുടെ മഹത്വമായി വേണമെങ്കില്‍ ഇസ്ലാമിനു പാടിനടക്കാം. എന്തെന്നാല്‍, അല്ലാഹു വിലക്കാതിരുന്നിട്ടും ഏകമകളെ മുഹമ്മദ്‌ പ്രാപിക്കാതെവിട്ടു! എന്നാല്‍, ദത്തുപുത്രന്റെ ഭാര്യയെ മുത്തുനബി വെറുതെവിട്ടില്ല! മുഹമ്മദു മാത്രം കണ്ടിട്ടുള്ള, മുഹമ്മദിനോടു മാത്രം സംസാരിച്ചിട്ടുള്ള, മുഹമ്മദിനു മാത്രം അറിയാവുന്ന ഒരു വിചിത്ര കഥാപാത്രമാണ് അല്ലാഹു! മനോവ ഇവിടെ പറഞ്ഞതില്‍ ഏതെങ്കിലുമൊന്നു നിഷേധിക്കാന്‍ ഇസ്ലാമികലോകത്തിനു കഴിയുമോ? ഖുറാനില്‍നിന്നുള്ള തെളിവുകളാണ് ഇവിടെ നിരത്തിയിരിക്കുന്നത്. ക്രിസ്തുവിനെ ആക്ഷേപിക്കാന്‍ ഇസ്ലാമിനു വ്യാജ ബൈബിള്‍ ഉണ്ടാക്കണം; എന്നാല്‍, ഇസ്ലാമിനെ പൊളിച്ചടുക്കാന്‍ ക്രിസ്ത്യാനിക്ക് ഇസ്ലാമിന്റെ ഖുറാന്‍തന്നെ ധാരാളം! ഇതൊക്കെത്തന്നെയാണ് അനില്‍കുമാറും പറഞ്ഞത്!

അനില്‍കുമാര്‍ പറഞ്ഞതൊന്നും വ്യാജമായിരുന്നില്ല; ഖുറാനിലും ഹദീസുകളിലും എഴുതിവച്ചിരിക്കുന്ന കാര്യങ്ങളാണ് അതെല്ലാം. മാന്യതയുടെ മൂടുപടമണിഞ്ഞു വിരാജിച്ചിരുന്ന ഒരുവന്റെ പൊയ്മുഖം സമൂഹമദ്ധ്യത്തില്‍ അഴിഞ്ഞുവീണാലുണ്ടാകുന്ന ജാള്യത ഊഹിക്കാവുന്നതെയുള്ളു. ഹാരിസ് മദനി നടത്തിയതും ജാള്യത മറയ്ക്കാനുള്ള പുലയാട്ടുകളായിരുന്നു. മുഹമ്മദിന്റെയും അല്ലാഹുവിന്റെയും തനിരൂപം വെളിപ്പെടുത്തുന്നത് ഇസ്ലാമിനെ സംബന്ധിച്ചിടത്തോളം സഹിക്കാവുന്നതിനുമപ്പുറമാണ്. ഭൂമിയുള്ള കാലത്തോളം തന്റെ ധാര്‍മ്മികത തുടര്‍ച്ചയായി ചോദ്യംചെയ്യപ്പെടും എന്ന യാഥാര്‍ത്ഥ്യം ഏറ്റവും നന്നായി മനസ്സിലാക്കിയിരുന്ന വ്യക്തി മുഹമ്മദുതന്നെയായിരുന്നു. നബിനിന്ദയെ പൊറുക്കാനാകാത്ത തെറ്റായി പ്രഖ്യാപിച്ചതിന്റെ പിന്നിലെ കാരണവും അതുതന്നെയാണ്. തനിക്ക് ആരെയും വിമര്‍ശിക്കാം, എന്നാല്‍ തന്നെയാരും വിമര്‍ശിക്കാന്‍ പാടില്ല എന്ന ധാര്‍ഷ്ട്യം ലിഖിതനിയമമായി മുഹമ്മദ്‌ തന്റെ അനുയായികള്‍ക്കു നല്‍കി. ഈ നിയമം സകല മനുഷ്യരും അനുസരിക്കണമെന്ന് ഓരോ ഇസ്ലാമും ശഠിക്കുന്നു! ഈ ദുശ്ശാഠ്യമാണ് ഇസ്ലാമിനെ ഈ ലോകത്തിന്റെ ഏറ്റവും വലിയ ദുരന്തവും ശാപവുമാക്കി മാറ്റിയത്. ക്രിസ്തുവിന്റെ പുനരാഗമാനംവരെ ഈ ദുരവസ്ഥ തുടരുകതന്നെ ചെയ്യും!

മുഹമ്മദിന്റെ യഥാര്‍ത്ഥ മുഖം തുറന്നുകാട്ടുന്നതിനെയാണ് നബിനിന്ദയെന്ന്‍ ഇസ്ലാം പറയുന്നത്. 'നബിനിന്ദ' എന്ന കുറ്റം ചുമത്തി ലക്ഷക്കണക്കിന്‌ മനുഷ്യരെ ഇസ്ലാം വകവരുത്തിയിട്ടുണ്ട്. ഇസ്ലാംമതത്തിനു ഭൂരിപക്ഷമുള്ള പ്രദേശങ്ങളില്‍നിന്ന് ന്യൂനപക്ഷ മതവിഭാഗത്തെ തുടച്ചുനീക്കുന്നതിന് മതനിന്ദയും നബിനിന്ദയും ആരോപിക്കുന്നത് ഇസ്ലാമിന്റെ അടിസ്ഥാനശൈലിയാണ്. ഇസ്ലാംമതം എവിടെയെല്ലാം ആധിപത്യം സ്ഥാപിച്ചിട്ടുണ്ടോ, അവിടെയെല്ലാം ഈ പൈശാചികശൈലി ഇസ്ലാം അവലംബിച്ചിട്ടുണ്ട്. ഇസ്ലാമിന്റെ പൈശാചികത വ്യക്തമാക്കുന്ന അടയാളങ്ങളിലൊന്നായും ഇതിനെ കാണാം. പ്രഭാപൂര്‍ണ്ണനായ ദൈവദൂതന്റെ വേഷത്തില്‍ വിരാജിക്കുന്ന പിശാചിനെ ആരെങ്കിലും തുറന്നുകാണിക്കാന്‍ ശ്രമിച്ചാല്‍, അവനു ഹാലിളകും! ഇത് പിശാചിന്റെ മാത്രം പ്രത്യേകതയല്ല; മറിച്ച്, പൈശാചിക ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന സകലരും അങ്ങനെയാണ്. എല്ലാ വിജാതിയ മതങ്ങളുടെയും ദൈവസങ്കല്പങ്ങളില്‍ ആകാശഗോളങ്ങളുണ്ട്. ഇസ്ലാംമതത്തിനുവേണ്ടി ദൈവത്തെ സൃഷ്ടിച്ചപ്പോഴും അതില്‍ മാറ്റമുണ്ടായില്ല. പിശാചുക്കളുടെ തലവനായ 'ബേല്‍സെബൂല്‍' തന്നെയാണ് ഹുബാല്‍ എന്ന ചന്ദ്രദേവന്‍! അവന്‍തന്നെയാണ് അല്ലാഹു എന്ന ഇസ്ലാമിക ദൈവം!

പിശാചുക്കളുടെ തലവന്‍ 'ബേല്‍സെബൂല്‍' ആണെന്നു സൂചിപ്പിക്കുന്ന തെളിവ് ബൈബിളിലുണ്ട്. ഈ വെളിപ്പെടുത്തല്‍ ശ്രദ്ധിക്കുക: “എന്നാല്‍, ഇതു കേട്ടപ്പോള്‍ ഫരിസേയര്‍ പറഞ്ഞു: ഇവന്‍ പിശാചുക്കളുടെ തലവനായ ബേല്‍സെബൂലിനെക്കൊണ്ടുതന്നെയാണ് പിശാചുക്കളെ ബഹിഷ്‌കരിക്കുന്നത്. അവരുടെ വിചാരങ്ങള്‍ മനസ്‌സിലാക്കിയ യേഹ്ശുവാ അവരോടു പറഞ്ഞു: അന്തച്ഛിദ്രമുള്ള ഏതു രാജ്യവും നശിച്ചുപോകും. അന്തച്ഛിദ്രമുള്ള നഗരമോ ഭവനമോ നിലനില്‍ക്കുകയില്ല. സാത്താന്‍ സാത്താനെ ബഹിഷ്‌കരിക്കുന്നെങ്കില്‍, അവന്‍ തനിക്കെതിരായിത്തന്നെ ഭിന്നിക്കുകയാണ്; ആ സ്ഥിതിക്ക് അവന്റെ രാജ്യം എങ്ങനെ നിലനില്‍ക്കും? ബേല്‍സെബൂലിനെക്കൊണ്ടാണു ഞാന്‍ പിശാചുക്കളെ ബഹിഷ്‌കരിക്കുന്നതെങ്കില്‍, നിങ്ങളുടെ പുത്രന്മാര്‍ ആരെക്കൊണ്ടാണ് അവയെ ബഹിഷ്‌കരിക്കുന്നത്? അതുകൊണ്ട് അവര്‍ നിങ്ങളുടെ വിധികര്‍ത്താക്കളായിരിക്കും”(മത്താ: 12; 24-27). ബേല്‍സെബൂലിനെ പിശാചുക്കളുടെ തലവനെന്നു വിശേഷിപ്പിച്ചത് യെഹൂദരിലെ ഫരിസേയരാണെങ്കിലും യേഹ്ശുവാ അത് നിഷേധിക്കുന്നില്ല എന്നത് പ്രത്യേകമായി നാം കാണണം. 'ലൂസിഫര്‍' എന്നതടക്കം മനുഷ്യനെ തെറ്റിദ്ധരിപ്പിക്കുന്ന അനേകം പേരുകള്‍ പിശാചുക്കളുടെ തലവനു ലോകം ചാര്‍ത്തിക്കൊടുത്തിട്ടുണ്ടെന്നു നമുക്കറിയാം. യഥാര്‍ത്ഥ പേരിനെ മറച്ചുവയ്ക്കുന്നതിനുള്ള സാത്താന്റെ കുതന്ത്രമായി മാത്രം അതിനെ കണ്ടാല്‍മതി. അതായത്, പിശാചുക്കളുടെ തലവന്റെ യഥാര്‍ത്ഥ നാമം 'ബേല്‍സെബൂല്‍' എന്നുതന്നെയാണ്! ഇസ്ലാംമതത്തിന്റെ ദൈവസങ്കല്പമായ അല്ലാഹുവിന്റെ പേര് 'ഹുബാല്‍' എന്നാണെന്നു നമ്മില്‍ പലരും മനസ്സിലാക്കിയിട്ടുണ്ട്. എന്നാല്‍, ഖുറൈഷി ഗോത്രക്കാരുടെ 360 ദേവീദേവന്മാരില്‍ ഒരു ദേവനായിരുന്ന 'ഹുബാല്‍' എന്ന ചന്ദ്രദേവന്‍തന്നെയാണ് അല്ലാഹുവായി പുനര്‍നാമകരണം ചെയ്യപ്പെട്ടതെന്ന് പലര്‍ക്കും അറിയില്ല! ഇസ്ലാമിന്റെ ആരാധനാലയങ്ങളുടെ ഉച്ചിയിലും, ഇസ്ലാമിന്റെ കൊടിക്കൂറകളിലും 'ചന്ദ്രക്കല' സ്ഥാനംപിടിച്ചത് എങ്ങനെയാണെന്ന് അന്വേഷിച്ചാല്‍ ഇക്കാര്യം വ്യക്തമാകും! ആയതിനാല്‍, പിശാചുക്കളുടെ തലവനെന്ന് ബൈബിള്‍ പ്രഖ്യാപിച്ചിരിക്കുന്ന ബേല്‍സെബൂലിനെ അന്വേഷിച്ചു മറ്റെവിടെയും അലയേണ്ടതില്ല!

ബാല്‍ദേവന്മാരെക്കുറിച്ച് ബൈബിളില്‍ അനേകം തവണ ആവര്‍ത്തിച്ചിട്ടുണ്ട്. വിജാതിയരുടെ ആരാധനാമൂര്‍ത്തികളായിട്ടാണ് ബാല്‍ദേവന്മാരെ ബൈബിള്‍ വെളിപ്പെടുത്തുന്നത്. സത്യദൈവത്തെ ഉപേക്ഷിച്ച് ബാല്‍ദേവന്മാരുടെ പിന്നാലെ പോയ ചരിത്രം യിസ്രായേല്‍ജനത്തിനുപോലുമുണ്ട്. എപ്പോഴൊക്കെ അവര്‍ ബാല്‍ദേവന്മാരുടെ  പിന്നാലെ പോയിട്ടുണ്ടോ, അപ്പോഴൊക്കെ അവരെ ദൈവം താത്ക്കാലികമായെങ്കിലും ഉപേക്ഷിച്ചതായി നമുക്കു മനസ്സിലാക്കാന്‍ കഴിയും. ബൈബിളിലെ ഒരു പ്രവചനം ശ്രദ്ധിക്കുക: “സുഗന്ധദ്രവ്യങ്ങളര്‍പ്പിച്ച് ബാല്‍ദേവന്മാരുടെ ഉത്‌സവങ്ങള്‍ ആഘോഷിച്ചതിനും എന്നെ മറന്ന് കര്‍ണ്ണാഭരണങ്ങളും കണ്ഠാഭരണങ്ങളുമണിഞ്ഞ് കാമുകന്മാരുടെ പുറകേ പോയതിനും ഞാന്‍ അവളെ ശിക്ഷിക്കും - യാഹ്‌വെ അരുളിച്ചെയ്യുന്നു”(ഹോസിയാഹ്: 2; 13). എന്നാല്‍, ബാല്‍ദേവന്മാരെ വിട്ട് മടങ്ങിവരാന്‍ തയ്യാറാകുന്നവരെ അവിടുന്ന് കാരുണ്യപൂര്‍വ്വം സ്വീകരിക്കും. പ്രവചനത്തിന്റെ തുടര്‍ച്ച നോക്കുക: “യാഹ്‌വെ അരുളിച്ചെയ്യുന്നു: അന്നു നീ എന്നെ പ്രിയതമന്‍ എന്നുവിളിക്കും. എന്റെ ബാല്‍ എന്നു നീ മേലില്‍ വിളിക്കുകയില്ല. ബാല്‍ദേവന്മാരുടെ പേരുകള്‍ അവളുടെ അധരങ്ങളില്‍നിന്നു ഞാന്‍ അകറ്റും. മേലില്‍ അവരുടെ പേരുകള്‍ അവള്‍ ഉച്ചരിക്കുകയില്ല”(ഹോസിയാഹ്: 2; 17). 'ബാല്‍' എന്ന ഗണത്തില്‍ അനേകം ദേവന്മാരുണ്ടെന്നും, ആ സംഘത്തിന്റെ തലവനാണ് 'ബേല്‍സെബൂല്‍' എന്നും വ്യക്തമാക്കാനാണ് ബൈബിളിലെ പ്രവചനങ്ങളും വചനങ്ങളും നാം പരിശോധിച്ചത്.

പിശാചുക്കളുടെ തലവന്‍ 'ബേല്‍സെബൂല്‍' ആണെന്ന് യേഹ്ശുവായുടെ വാക്കുകളില്‍നിന്നുതന്നെ നമുക്കു വ്യക്തമായി. അതുപോലെതന്നെ, ബാല്‍ദേവന്മാര്‍ വിജാതിയരുടെ ആരാധനാമൂര്‍ത്തികളാണെന്നു പ്രവചനഗ്രന്ഥങ്ങളും വ്യക്തമാക്കുന്നു. അതായത്, പ്രവചനഗ്രന്ഥങ്ങളെയും യേഹ്ശുവായുടെ വചനത്തെയും ചേര്‍ത്തുവച്ചാല്‍ മറനീക്കി പുറത്തുവരുന്നത് വിജാതിയരുടെ ആരാധനാമൂര്‍ത്തികളുടെ യഥാര്‍ത്ഥ 'ഐഡന്റിറ്റി' ആണ്! അപ്പസ്തോലനായ പൗലോസ് വിളിച്ചുപറഞ്ഞതും അതുതന്നെ! “വിജാതിയര്‍ ബലിയര്‍പ്പിക്കുന്നത് ദൈവത്തിനല്ല; പിശാചിനാണ്”(1 കോറി: 10; 20). പ്രവാചകന്മാരിലൂടെ സ്വര്‍ഗ്ഗം പ്രഖ്യാപിച്ച സത്യങ്ങളെ സ്ഥിരീകരിച്ചത് യേഹ്ശുവായാണെങ്കില്‍, യേഹ്ശുവായുടെ ആത്മാവ് അപ്പസ്തോലന്മാരിലൂടെ അത് ആവര്‍ത്തിച്ചു. ഇതാണ് ബൈബിള്‍ എന്ന ഗ്രന്ഥത്തിന്റെ സമാനതകളില്ലാത്ത ആധികാരികത! വിജാതിയതയെ സംബന്ധിച്ച് ക്രൈസ്തവര്‍ തിരിച്ചറിഞ്ഞ ഈ സത്യത്തില്‍നിന്നു വ്യത്യസ്തമായി ക്രൈസ്തവസഭകള്‍ക്ക് മറ്റൊരു പ്രബോധനവുമില്ല. ക്രിസ്ത്യാനി അയയ്ക്കപ്പെട്ടിരിക്കുന്നത് ഈ സത്യത്തിനു സാക്ഷ്യംവഹിക്കാനാണ്. ക്രിസ്ത്യാനികള്‍ക്കെതിരേ വിജാതിയര്‍ രോഷാകുലരാകാന്‍ ഇതില്‍പ്പരം എന്തെങ്കിലും വേണോ?

ആരെയെല്ലാം അലോസരപ്പെടുത്തിയാലും സത്യം വിളിച്ചുപറയാന്‍ ക്രൈസ്തവര്‍ക്കു കടമയുണ്ട്. അപഥസഞ്ചാരത്തിലായിരിക്കുന്നവര്‍ക്കു സത്യമാര്‍ഗ്ഗം നിര്‍ദ്ദേശിക്കുകയെന്നതാണ് ക്രിസ്തുവിന്റെ സഭയുടെ ധര്‍മ്മം! നിര്‍ബ്ബന്ധമല്ല, നിര്‍ദ്ദേശമാണ് ക്രിസ്ത്യാനികള്‍ ഭരമേറ്റിരിക്കുന്ന പ്രബോധനത്തിന്റെ ശൈലി. ക്രൈസ്തവരുടെമേലുള്ള അഭിഷേകമിതാണ്: “വചനം പ്രസംഗിക്കുക; സാഹചര്യങ്ങള്‍ അനുകൂലമാണെങ്കിലും അല്ലെങ്കിലും ജാഗരൂകതയോടെ വര്‍ത്തിക്കുക; മറ്റുള്ളവരില്‍ ബോധ്യം ജനിപ്പിക്കുകയും അവരെ ശാസിക്കുകയും ഉദ്ബോധിപ്പിക്കുകയും ചെയ്യുക”(2 തിമോത്തി: 4; 2). വിളക്ക് കൊളുത്തി പറയുടെ കീഴില്‍ വയ്ക്കാന്‍ ക്രിസ്ത്യാനിക്കു സാധിക്കില്ല; അത് പീഠത്തിനു മുകളില്‍ത്തന്നെ വയ്ക്കും! ഈ ലോകം മുഴുവന്‍ എതിരായി നിന്നാലും ക്രിസ്തുവിന്റെ വചനം പ്രസംഗിക്കുന്നതില്‍നിന്നു ക്രിസ്ത്യാനികള്‍ വിരമിക്കുമെന്ന് ആരും വ്യാമോഹിക്കേണ്ട! ക്രിസ്തുവിന്റെ വചനം സകല ജനതകളെയും അറിയിക്കുമ്പോള്‍ അവര്‍ പൈതൃകമായി തോളിലേറ്റിയിരിക്കുന്ന വ്യര്‍ത്ഥതകള്‍ അനാവരണം ചെയ്യപ്പെടുമെന്നത് സ്വാഭാവികമാണ്. ആധുനിക ശൈലിയില്‍ പറഞ്ഞാല്‍, മതവികാരം വ്രണപ്പെടും! സത്യത്തെ തടഞ്ഞുനിര്‍ത്തുന്നതിനും വ്യാജമായതിനെ നിലനിര്‍ത്തുന്നതിനുമായി ലോകം അവതരിപ്പിച്ചിരിക്കുന്ന സിദ്ധാന്തമാണ്‌ 'മതവികാരവ്രണം'! ലോകത്തിന് ഈ സിദ്ധാന്തം സംഭാവന ചെയ്തതാകട്ടെ ഇസ്ലാംമതവും! മതനിന്ദ എന്ന വാക്കുപോലും ഇസ്ലാമിന്റെ സംഭാവനയാണ്! ലിഖിത നിയമമാക്കി ഇസ്ലാം ഇത് ലോകത്തിനു സമര്‍പ്പിക്കുന്നതിനു മുന്‍പും, അലിഖിതനിയമമായി മതവികാരം ലോകത്തുതന്നെയുണ്ടായിരുന്നു. ക്രൈസ്തവര്‍ പീഡിപ്പിക്കപ്പെടുകയും വധിക്കപ്പെടുകയും ചെയ്തത് വിജാതിയരുടെ ഈ വികാരത്തിനു വ്രണമേറ്റതുമൂലമാണ്!

ലോകത്തു നിലനില്‍ക്കുന്ന മതങ്ങളെക്കുറിച്ചും മതവികാരങ്ങളെക്കുറിച്ചും അവയ്ക്ക് ഏല്‍ക്കാന്‍ സാദ്ധ്യതയുള്ള വ്രണത്തെക്കുറിച്ചും യാതൊരു ധാരണയുമില്ലാതെയാണോ ക്രിസ്ത്യാനികളെ ക്രിസ്തു അയച്ചിരിക്കുന്നത്? അവിടുത്തേക്ക്‌ തെറ്റുപറ്റിയിട്ടില്ല! അവിടുന്ന് അരുളിച്ചെയ്തു: “നിങ്ങള്‍ ഏതെങ്കിലും നഗരത്തില്‍ പ്രവേശിക്കുമ്പോള്‍ അവര്‍ നിങ്ങളെ സ്വീകരിക്കാതിരുന്നാല്‍ തെരുവിലിറങ്ങിനിന്നുകൊണ്ടു പറയണം: നിങ്ങളുടെ നഗരത്തില്‍നിന്ന് ഞങ്ങളുടെ കാലുകളില്‍ പറ്റിയിട്ടുള്ള പൊടിപോലും നിങ്ങള്‍ക്കെതിരേ ഞങ്ങള്‍ തട്ടിക്കളയുന്നു. എന്നാല്‍, ദൈവരാജ്യം സമീപിച്ചിരിക്കുന്നുവെന്നു നിങ്ങള്‍ അറിഞ്ഞുകൊള്ളുവിന്‍. ഞാന്‍ നിങ്ങളോടു പറയുന്നു, ആദിവസം സോദോമിന്റെ സ്ഥിതി ഈ നഗരത്തിന്റേതിനെക്കാള്‍ സഹനീയമായിരിക്കും”(ലൂക്കാ: 10; 10-12). ക്രിസ്ത്യാനിയാണെങ്കില്‍ അവന്‍ അനുസരിക്കേണ്ടത്‌ ക്രിസ്തുവിനെക്കുറിച്ചാണ്. ക്രിസ്തുവിന്റെ ആഹ്വാനങ്ങളെ തള്ളിക്കളഞ്ഞുകൊണ്ടോ അവഗണിച്ചുകൊണ്ടോ ഒരുവനു ക്രിസ്ത്യാനിയായി തുടരാന്‍ കഴിയില്ല! തലമുറകളായി ഒരുവന്‍ ധരിച്ചുവച്ചിരിക്കുന്ന കാര്യങ്ങള്‍ അബദ്ധമാണെങ്കില്‍പ്പോലും, അത് അബദ്ധമാണെന്ന അറിവിനെ അംഗീകരിക്കുകയെന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. ഇത്തരം അറിവുകളെയാണ് അപ്രിയസത്യങ്ങളെന്നു പറയുന്നത്.

അപ്രിയസത്യങ്ങളോട് ഓരോരുത്തരും പ്രതികരിക്കുന്നത് വ്യത്യസ്തമായ രീതിയിലായിരിക്കും. സത്യാന്വേഷികള്‍ സംയമനത്തോടെ പ്രതികരിക്കുമ്പോള്‍, പാരമ്പര്യത്തിന്റെ തടവറയില്‍ അന്ധനായി ജീവിക്കുന്നവന്‍ പൊട്ടിത്തെറിക്കും. ഇത്തരം സാഹചര്യങ്ങളില്‍ ആശയപരമായി എതിരിടാനുള്ള അറിവോ ജ്ഞാനമോ ഇല്ലാത്തതുകൊണ്ട് ഇവര്‍ കായികമായിത്തന്നെ പ്രതികരിച്ചേക്കാം. അസത്യത്തിന് സത്യത്തിനു മുന്‍പില്‍ അധികനേരം ചെറുത്തുനില്‍ക്കാന്‍ കഴിയാത്തതുകൊണ്ടും, അസത്യത്തിന്റെ വക്താക്കള്‍ അക്രമാസക്തരാകും! ഈ യാഥാര്‍ത്ഥ്യങ്ങളെയെല്ലാം വിസ്മരിച്ചുകൊണ്ടല്ല ക്രിസ്തു അവിടുത്തെ അനുയായികളെ ലോകത്തിന്റെ അതിര്‍ത്തികളിലേക്ക് അയച്ചത്! പീഡനത്തെയും മരണത്തെയും മുന്നില്‍ക്കണ്ടുകൊണ്ടുതന്നെയാണ് യേഹ്ശുവാ അവിടുത്തെ അനുയായികളെ അയച്ചിരിക്കുന്നത്. അവിടുന്നത് മറച്ചുവച്ചില്ല; അതിനാല്‍ത്തന്നെ, അയയ്ക്കപ്പെട്ട ഓരോരുത്തര്‍ക്കും അതു നന്നായറിയാം. യേഹ്ശുവായുടെ വാക്കുകള്‍ ശ്രദ്ധിക്കുക: “ലോകം നിങ്ങളെ ദ്വേഷിക്കുന്നുവെങ്കില്‍ അതിനുമുമ്പേ അത് എന്നെ ദ്വേഷിച്ചു എന്ന് അറിഞ്ഞുകൊള്ളുവിന്‍. നിങ്ങള്‍ ലോകത്തിന്റേതായിരുന്നുവെങ്കില്‍ ലോകം സ്വന്തമായതിനെ സ്‌നേഹിക്കുമായിരുന്നു. എന്നാല്‍, നിങ്ങള്‍ ലോകത്തിന്റേതല്ലാത്തതുകൊണ്ട്, ഞാന്‍ നിങ്ങളെ ലോകത്തില്‍നിന്നു തെരഞ്ഞെടുത്തതുകൊണ്ട്, ലോകം നിങ്ങളെ ദ്വേഷിക്കുന്നു. ദാസന്‍ യജമാനനെക്കാള്‍ വലിയവനല്ല എന്നു ഞാന്‍ നിങ്ങളോടു പറഞ്ഞ വചനം ഓര്‍മ്മിക്കുവിന്‍. അവര്‍ എന്നെ പീഡിപ്പിച്ചുവെങ്കില്‍ നിങ്ങളെയും പീഡിപ്പിക്കും. അവര്‍ എന്റെ വചനം പാലിച്ചുവെങ്കില്‍ നിങ്ങളുടേതും പാലിക്കും. എന്നാല്‍, എന്റെ നാമംമൂലം അവര്‍ ഇതെല്ലാം നിങ്ങളോടു ചെയ്യും. കാരണം, എന്നെ അയച്ചവനെ അവര്‍ അറിയുന്നില്ല”(യോഹ: 15; 18-21).

മറ്റൊരു വെളിപ്പെടുത്തല്‍ ശ്രദ്ധിക്കുക: “അവര്‍ നിങ്ങളെ പീഡനത്തിന് ഏല്പിച്ചുകൊടുക്കും. അവര്‍ നിങ്ങളെ വധിക്കും. എന്റെ നാമം നിമിത്തം സര്‍വ്വജനങ്ങളും നിങ്ങളെ ദ്വേഷിക്കും. അനേകര്‍ വിശ്വാസം ഉപേക്ഷിക്കുകയും പരസ്പരം ഒറ്റിക്കൊടുക്കുകയും ദ്വേഷിക്കുകയും ചെയ്യും. നിരവധി വ്യാജപ്രവാചകന്മാര്‍ പ്രത്യക്ഷപ്പെട്ട് അനേകരെ വഴിതെറ്റിക്കും. അധര്‍മ്മം വര്‍ദ്ധിക്കുന്നതിനാല്‍ പലരുടെയും സ്‌നേഹം തണുത്തുപോകും. എന്നാല്‍, അവസാനംവരെ സഹിച്ചുനില്‍ക്കുന്നവന്‍ രക്ഷിക്കപ്പെടും. എല്ലാ ജനതകളുടെയും സാക്ഷ്യത്തിനായി രാജ്യത്തിന്റെ ഈ സുവിശേഷം ലോകമെങ്ങും പ്രസംഗിക്കപ്പെടും. അതിനുശേഷം അന്ത്യം ആഗതമാകും”(മത്താ: 24; 9-14). ഇതെല്ലാം ക്രിസ്ത്യാനികള്‍ക്കു ലഭിച്ചിരിക്കുന്ന മുന്നറിയിപ്പുകളാണ്. അതിനാല്‍ത്തന്നെ, യഥാര്‍ത്ഥ ക്രിസ്ത്യാനികള്‍ പീഡനങ്ങളെയോ മരണത്തെയോ ഭയപ്പെട്ട് ശുശ്രൂഷകളില്‍നിന്ന് ഒളിച്ചോടില്ല! സര്‍വ്വമത പ്രാര്‍ത്ഥനകളും നോമ്പുതുറകളും വിജാതിയ പ്രീണനങ്ങളുമൊക്കെയായി രണ്ടുംകെട്ടു നടക്കുന്ന ളോഹയിട്ട സാധനങ്ങളെ ക്രിസ്ത്യാനികളായി ആരും തെറ്റിദ്ധരിക്കേണ്ട! എന്തെന്നാല്‍, ക്രിസ്തു നല്‍കിയ മുന്നറിയിപ്പ് ഇവരെക്കുറിച്ചുകൂടിയാണ്. ഭക്തിയുടെ ബാഹ്യരൂപം നിലനിര്‍ത്തിക്കൊണ്ട് അതിന്റെ ചൈതന്യത്തെ നിഷേധിക്കുന്ന ഇക്കൂട്ടരാണ് സുവിശേഷപ്രഘോഷകരുടെ എക്കാലത്തെയും പ്രധാന ശത്രുക്കള്‍. യഥാര്‍ത്ഥ ക്രിസ്ത്യാനികളെ ഒറ്റിക്കൊടുക്കാനും പീഡനത്തിന് ഏല്പിച്ചുകൊടുക്കാനും ആരെങ്കിലും വേണ്ടേ!? പറഞ്ഞുവന്നത് ഇത്രേയുള്ളു: പുറത്തുനില്‍ക്കുന്ന ശത്രുവിനേക്കാള്‍ അകത്തുള്ള ശത്രുക്കളെ കൂടുതല്‍ അപകടകാരികളായി തിരിച്ചറിഞ്ഞവരാണ് ക്രിസ്തുവിന്റെ ശുശ്രൂഷകര്‍!

ബൈബിളിനെയും ക്രിസ്തീയതയെയും വിമര്‍ശിക്കാന്‍ ഇസ്ലാമിന് അവകാശമുണ്ട്. എന്നാല്‍, വ്യാജമായ ആരോപണങ്ങളിലൂടെ വിമര്‍ശിക്കുന്നത് പൈശാചികമായ പ്രവൃത്തിയാണ്‌. യേഹ്ശുവായെ അറിയണമെങ്കില്‍ ബൈബിള്‍ പരിശോധിക്കണം. ക്രിസ്ത്യാനികളുടെ ബൈബിളിലല്ലാതെ ക്രിസ്തുവിനെ കാണാന്‍ ആര്‍ക്കും കഴിയില്ല. ആയതിനാല്‍, ബൈബിളിലില്ലാത്ത കാര്യങ്ങള്‍ ഉണ്ടെന്നു പറയുന്നത് മാന്യതയല്ലെന്ന് ഹാരിസ് മദനിമാര്‍ അറിഞ്ഞിരിക്കണം. ബൈബിളില്‍ എഴുതപ്പെടാത്ത കാര്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് ക്രിസ്തുവിനെ വരച്ചുകാണിക്കാന്‍ ഏതൊരുവന്‍ ശ്രമിച്ചാലും, അതിനെ എതിര്‍ക്കാന്‍ ക്രിസ്ത്യാനികള്‍ രംഗത്തുവരും. തന്തയ്ക്കു പിറന്നവരുടെ പ്രത്യേകതയാണത്. ഹാരിസ് മദനിയും മുഹമ്മദ്‌ ഈസായുമൊക്കെ ക്രിസ്തുവിനെ ദുഷിച്ചുകൊണ്ട് രംഗത്തുവന്നപ്പോള്‍ കത്തോലിക്കാസഭയിലെ വൈദികവേഷധാരികള്‍ സ്വീകരിച്ച നിലപാട് എന്തായിരുന്നുവെന്ന് നമുക്കറിയാം. ക്രിസ്തുവിനെ എത്ര നീചമായ ഭാഷയില്‍ അധിക്ഷേപിച്ചാലും വേദനിക്കാത്ത ഇവരുടെ വികാരങ്ങള്‍ വ്രണപ്പെടണമെങ്കില്‍ പോപ്പിനെയോ മെത്രാന്മാരെയോ വിമര്‍ശിക്കണം. ശത്രുവിനെ സ്നേഹിക്കുന്നതില്‍ കത്തോലിക്കാവൈദികര്‍ പുലര്‍ത്തുന്ന ഇരട്ടത്താപ്പ് കുപ്രസിദ്ധമാണല്ലോ! ക്രിസ്തുവിനെ അവഹേളിക്കുന്നവരോട് ആഴമായി ക്ഷമിച്ചുകൊണ്ട് തങ്ങളുടെ സഹിഷ്ണുത ലോകത്തിനു മുന്‍പില്‍ പ്രകടിപ്പിക്കുന്നവരാണ് വൈദികസമൂഹം. എന്നാല്‍, പോപ്പിനെയോ മെത്രാന്മാരെയോ വിമര്‍ശിച്ചാല്‍ ഈ സഹിഷ്ണുത കാണാറില്ല. തങ്ങളുടെ ഭൗതിക സമ്പത്തിനുമേല്‍ ആരെങ്കിലും കൈവച്ചാലും സ്ഥിതി വ്യത്യസ്ഥമായിരിക്കില്ല!

പോപ്പിനെ പുകഴ്ത്തിക്കൊണ്ട്‌ ക്രിസ്തുവിനെ ആക്ഷേപിക്കുകയാണ് ഹാരിസ് മദനി ചെയ്തത്. അതിനാല്‍ത്തന്നെ, കത്തോലിക്കാവൈദികരുടെ ഒരു വികാരവും വ്രണപ്പെട്ടില്ല! കത്തോലിക്കാസഭയിലെ ആചാര്യസമൂഹങ്ങളെ സുഖിപ്പിച്ചുനിര്‍ത്തിക്കൊണ്ട് ക്രിസ്തുവിനെയും ക്രിസ്തീയതയെയും എതിര്‍ക്കുന്ന ശൈലി സ്വീകരിക്കാന്‍ വിജാതിയതയുടെ പ്രചാരകര്‍ തയ്യാറാകുന്നതിന്റെ പിന്നിലെ കൗശലവും ഇതുതന്നെ! ഇപ്പോള്‍ കത്തോലിക്കാസഭയുടെ തലവനായി അറിയപ്പെടുന്ന മനുഷ്യന്‍ യഥാര്‍ത്ഥത്തില്‍ ഒരു ക്രിസ്ത്യാനിയല്ലെന്നും ക്രിസ്തീയതയുടെ ശത്രുവാണെന്നും തിരിച്ചറിഞ്ഞവരാണ് വിജാതിയര്‍! സകല വിജാതിയരും തിരിച്ചറിഞ്ഞിട്ടും, യാതൊരു തിരിച്ചറിവുമില്ലാതെ, മൃതതുല്യരായി 'ജീവിക്കുന്നര്‍' കത്തോലിക്കാസഭയിലുണ്ട്. വിജാതിയരെക്കാള്‍ അപകടകാരികളായ ഇവര്‍ കത്തോലിക്കാസഭയ്ക്ക് എന്നുമൊരു ബാദ്ധ്യതയാണ്! വിഷയത്തിലേക്കുതന്നെ മടങ്ങിവരാം. ഹാരിസ് മദനി എന്ന ജിഹാദിയുടെ ദൃഷ്ടിയില്‍ വത്തിക്കാനിലെ ഫ്രാന്‍സീസ് ഒരു ദിവ്യപുരുഷനാണ്. ഈ ദിവ്യപുരുഷനെ 'പച്ചമാമന്‍' എന്ന് മനോവ വിളിച്ചത് മദനിയെ തെല്ലൊന്നുമല്ല വേദനിപ്പിച്ചത്. നീചമായ വാക്കുകള്‍ ഉപയോഗിച്ച് ക്രിസ്തുവിനെ അധിക്ഷേപിച്ച ഹാരിസ് മദനി എന്ന ജിഹാദിക്ക് വേദനിച്ചത് ഫ്രാന്‍സീസിനെ 'പച്ചമാമന്‍' എന്ന് സംബോധന ചെയ്തതാണെങ്കില്‍, മദനിയുടെ പിതാവുതന്നെയാണ് ഫ്രാന്‍സീസിന്റെയും പിതാവെന്നു തിരിച്ചറിയാന്‍ ഡിഎന്‍എ പരിശോധിക്കേണ്ട ആവശ്യമില്ല! അതേ, ഇസ്ലാമിക കീര്‍ത്തനങ്ങളുമായി പ്രത്യക്ഷപ്പെടുന്ന പാതിരിമാരുടെ പിതൃത്വംകൂടിയാണ് ഇവിടെ സ്ഥിരീകരിക്കപ്പെടുന്നത്! ക്രിസ്തുവിനെ ആക്ഷേപിക്കുമ്പോള്‍ ഇവര്‍ക്കു വേദനിക്കാത്തതിന്റെ കാരണവും ജനിതകമാണ്!  

ഒരുകാര്യംകൂടി സൂചിപ്പിച്ചുകൊണ്ട് മദനിയുടെ ആരോപണങ്ങളിലേക്കു കടക്കാം. സൂചിപ്പിക്കാനുള്ള കാര്യമിതാണ്‌: ക്രിസ്തുവിനെ ആരെങ്കിലും അധിക്ഷേപിക്കുകയോ സുവിശേഷം പ്രചരിപ്പിക്കുന്ന ക്രൈസ്തവരെ ആരെങ്കിലും ആക്രമിക്കുകയോ ചെയ്യുമ്പോള്‍, കത്തോലിക്കാസഭയിലെ വൈദികസമൂഹം മൗനം പാലിക്കുന്നത് പുതിയ കാര്യമൊന്നുമല്ല. എന്നാല്‍, ക്രിസ്തുവിനെതിരേ ആഭാസകരമായ വ്യാജപ്രചരണങ്ങള്‍ നടത്തുന്ന ജിഹാദികള്‍ക്ക് മറുപടികൊടുക്കാന്‍ വിശ്വാസികള്‍ രംഗത്തിറങ്ങുമ്പോള്‍, അവര്‍ക്കെതിരേ പരാതിയുമായി വൈദികവേഷധാരികള്‍ കോടതിയെ സമീപിക്കുന്നത് കേട്ടുകേള്‍വിയില്ലാത്ത കാര്യമാണ്. ഹാരിസ് മദനിയുടെ വിഷയത്തില്‍ അങ്ങനെയൊരു സാഹസത്തിനുകൂടി കത്തോലിക്കാസഭയിലെ വൈദികവേഷധാരികള്‍ മുതിര്‍ന്നു. 'മറുനാടന്‍ മലയാളി' എന്ന യൂടുബ് ചാനലിനെതിരെയാണ് ഒരു 'വൈദിക ആഭാസന്‍' രംഗത്തുവന്നത്! 'സുഡാപ്പികള്‍' കത്തോലിക്കാസഭയില്‍ നുഴഞ്ഞുകയറിയതിന്റെ മറ്റൊരു തെളിവായി ഇതിനെ കാണാം. കത്തോലിക്കാസഭയില്‍ മാത്രമല്ല, ഒട്ടുമിക്ക ക്രൈസ്തവസമൂഹങ്ങളിലും സുഡാപ്പികളുടെ ശക്തമായ സാന്നിദ്ധ്യമുണ്ട്. ഇസ്ലാമിക ജിഹാദികളെ നവമാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്ന പദമാണ് 'സുഡാപ്പികള്‍' എന്നത്. ഇസ്ലാമിക ജിഹാദികള്‍ക്കുവേണ്ടി വിടുവേലചെയ്തു കുപ്രസിദ്ധനായ മാത്യു അറയ്ക്കല്‍ എന്ന വിഷപ്പാമ്പിനെ നമുക്കെല്ലാമറിയാം. കത്തോലിക്കാസഭയില്‍ സുഡാപ്പികള്‍ക്ക് ആധിപത്യമുറപ്പിക്കാന്‍ മാത്യു അറയ്ക്കല്‍ നല്‍കിയ സംഭാവന ചെറുതായിരുന്നില്ല. വിന്‍സന്റ് കുണ്ടുകുളം, നോബിള്‍ പാറയ്ക്കല്‍ തുടങ്ങിയ നൂറുകണക്കിനു 'സുഡാപ്പികള്‍' കത്തോലിക്കാസഭയില്‍ ഇന്ന് പരസ്യമായിത്തന്നെ വിഹരിക്കുന്നു. ഇസ്ലാമിക ജിഹാദികള്‍ക്കുവേണ്ടി പരസ്യമായി പ്രത്യക്ഷപ്പെടാതെ, രഹസ്യമായി പ്രവര്‍ത്തിക്കുന്ന വൈദികവേഷധാരികള്‍ അനേകരാണ്. കത്തോലിക്കാസഭയിലെ ഒട്ടുമിക്ക മെത്രാന്മാരും സുഡാപ്പികള്‍ക്കുവേണ്ടി വിടുവേലചെയ്യുന്നവരാണ് എന്ന യാഥാര്‍ത്ഥ്യം നാം തിരിച്ചറിയണം. കത്തോലിക്കാസഭയുടെ മതബോധനവും മതബോധനഗ്രന്ഥവും പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകും!

മറുനാടന്‍ മലയാളിയുടെ ഷാജന്‍ സ്കറിയയും ക്രൈസ്തവ യുവാക്കളുടെ സംയുക്തസംഘടനയായ കാസായും (CASA) അല്ലാതെ, ഹാരിസ് മദനി എന്ന ചെകുത്താനെതിരേ പ്രതികരിച്ചില്ല എന്നത് ഗൗരവമായി നാം കാണേണ്ടതുണ്ട്. തങ്ങളുടെ സ്വകാര്യസംരംഭങ്ങളായ 'സ്വാശ്രയക്കച്ചവടങ്ങള്‍ക്ക്' എന്തെങ്കിലും പോറലേറ്റാല്‍ വിശ്വാസികളെ ഒന്നടങ്കം തെരുവിലിറക്കാന്‍ യാതൊരു ഉളുപ്പുമില്ലാത്ത മെത്രാന്മാരെ നമുക്കറിയാം. വിശ്വാസികള്‍ക്ക് യാതൊരു ഗുണവുമില്ലാത്ത ഇത്തരം സ്ഥാപനങ്ങള്‍ക്കെതിരേ പുറത്തുനിന്ന്‍ എന്തെങ്കിലും ഭീഷണിയുണ്ടാകുമ്പോള്‍ മാത്രമാണ് ഈ സ്ഥാപനങ്ങളെല്ലാം വിശ്വാസികളുടെ പൊതുമുതലാണെന്ന്‍ വെറുതെയെങ്കിലും കേള്‍ക്കുന്നത്! അരമനകളുടെ വളപ്പില്‍ വളരുന്ന കോഴികളും പന്നികളുമൊക്കെ നമ്മുടേതാണെന്ന് വിശ്വസിക്കുന്ന പാവപ്പെട്ട വിശ്വാസികള്‍ ഇന്നുമുണ്ട്. എന്നാല്‍, മെത്രാനും സംഘവുമല്ലാതെ, ഒരു വിശ്വാസിപോലും ഇന്നോളം ഈ കോഴികളെയോ പന്നികളെയോ കൊന്നുതിന്നിട്ടില്ല! ഇതാണ് സഭയുടെ സ്ഥാവരജംഗമ വസ്തുക്കളുടെമേല്‍ സഭാമക്കള്‍ക്കുള്ള അവകാശം! നമുക്കു വിഷയത്തിലേക്കു വരാം.

ഹാരിസ് മദനി എന്ന നെറികെട്ട മനുഷ്യരൂപി അധിക്ഷേപിച്ചത് ജീവിക്കുന്ന ദൈവമായ ക്രിസ്തുവിനെയാണ്. ഈ ക്രിസ്തുവിന്റെപേരില്‍ അളവില്ലാത്ത സ്ഥാവരജംഗമങ്ങള്‍ നേടിയെത്ത്, അവയ്ക്കുമുകളില്‍ അടയിരിക്കുന്ന മെത്രാന്മാര്‍ക്ക് ക്രിസ്തുവിനെ ആക്ഷേപിച്ചാല്‍ അത് ആക്ഷേപമായി കാണാന്‍ കഴിയില്ല. പോപ്പിനെയോ മെത്രാന്മാരെയോ അക്ഷേപിക്കുമ്പോള്‍ മാത്രം വ്രണപ്പെടുന്നതാണല്ലോ ഇവരുടെയൊക്കെ വികാരം! ആയതിനാല്‍, ഇവരെ ഇവരുടെ വഴിക്കുവിടാം! എന്നാല്‍, പ്രതികരിക്കാന്‍ ഇറങ്ങിയ നട്ടെല്ലുള്ള ആണുങ്ങള്‍ക്കെതിരേ പിതൃശൂന്യനിലപാടുമായി ഇറങ്ങിയ വൈദികകോമരങ്ങളെ കണ്ടില്ലെന്നു നടിക്കാന്‍ ആണോപെണ്ണോ ആയി ജനിച്ച ഒരു ക്രിസ്ത്യാനിക്കും സാധിക്കില്ല! മാത്യു അറയ്ക്കല്‍ എന്ന 'കാലഹരണപ്പെട്ട' മെത്രാന്‍ ഈരാറ്റുപേട്ടയില്‍ നട്ടുവളര്‍ത്തിയ 'ക്രിസ്ത്യന്‍ സുഡാപ്പികള്‍' ആണ് മറുനാടന്‍ മലയാളിക്കെതിരേ പരാതിയുമായി പോലീസിനെ സമീപിച്ചത്. ഈ സുഡാപ്പിസംഘത്തിന്റെ നേതാവ് സ്റ്റാന്‍ലി മാതിരപ്പിള്ളി എന്ന പിതൃശൂന്യന്‍ ഒരു വൈദികവേഷധാരിയാണ്! ക്രിസ്തുവിനെ ആക്ഷേപിച്ചതല്ല ഇവന്റെ വികാരത്തെ വ്രണപ്പെടുത്തിയത്; ക്രിസ്തുവിനെ ആക്ഷേപിച്ച ഹാരിസ് മദനിക്കെതിരേ പ്രതികരിച്ചതാണ് ഇവന്റെ കുരുപൊട്ടലിന് ആധാരമായ സംഭവം! ഇവനെയൊക്കെ 'അച്ചാ' എന്ന് വിളിക്കേണ്ട ഗതികേട് ഒരു വിശ്വാസിക്കും ഉണ്ടാകാതിരിക്കട്ടെ! ക്രിസ്തുവിനെ എങ്ങനെയാണ് ഹാരിസ് മദനി ആക്ഷേപിച്ചതെന്നും മദനിക്കെതിരേ മറുനാടന്‍ മലയാളിയിലെ ഷാജന്‍ എങ്ങനെയാണ് പ്രതികരിച്ചതെന്നും ഈ 'വീഡിയോ'പറയും: 'ഹാരിസ് മദനിയെ കയ്യാമം വയ്ക്കുക!'

ഇനി നമുക്ക് കത്തോലിക്കാസഭയിലെ സുഡാപ്പികളെ ഒന്നു പരിചയപ്പെടാം. കത്തോലിക്കാസഭയിലെ വിശ്വാസികള്‍ ഒന്നടങ്കം ഇസ്ലാമിക വിരുദ്ധ നിലപാടില്‍ ഉറച്ചുനില്‍ക്കുമ്പോള്‍, ഇസ്ലാമിന്റെ ഉച്ചിഷ്ടവും അമേദ്യവും കൂട്ടിക്കുഴച്ചു മൃഷ്ടാന്നം ഭുജിക്കുന്നവരായി മെത്രാന്മാരും വൈദികരും അധഃപതിച്ചത് ഒരു സൂചനയാണ്! സഭയുടെ നേതൃത്വം പൂര്‍ണ്ണമായിത്തന്നെ ക്രിസ്തീയവിരുദ്ധമായി എന്നതിന്റെ സൂചന! ഇത് ഇല്ല്യുമിനാറ്റികള്‍ കത്തോലിക്കാസഭയുടെ നിയന്ത്രണമേറ്റെടുത്തതിന്റെ അടയാളമായിക്കൂടി തിരിച്ചറിയണം. ബെര്‍ഗോളിയന്‍ അജണ്ട നടപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ്‌ വിന്‍സന്റ് കുണ്ടുകുളം അടക്കമുള്ള 'കത്തോലിക്കാസുഡാപ്പികള്‍' കത്തോലിക്കാസഭയില്‍ തുടരുന്നത്. വൈദികവിദ്ധ്യാര്‍ത്ഥികളെ പൈശാചികത പരിശീലിപ്പിക്കുന്ന നരകസന്തതിയാണ് കുണ്ടുകുളം! ഇവനെപ്പോലെ നൂറുകണക്കിനു വൈദികര്‍ പരസ്യമായിത്തന്നെ ഇസ്ലാമിക ജിഹാദികളെ പിന്തുണയ്ക്കുന്നവരാണ്. കത്തോലിക്കാസഭയിലെ ഈ സുഡാപ്പികളാണ് പുറത്തുനില്‍ക്കുന്ന ജിഹാദികളെക്കാള്‍ അപകടകാരികള്‍! എന്തെന്നാല്‍, എതിര്‍ക്രിസ്തുവിനുവേണ്ടി കത്തോലിക്കാസഭയെ ഒറ്റുകൊടുക്കുന്നത് ഈ ശപിക്കപ്പെട്ടവരാണ്. ഈ സത്യം തിരിച്ചറിയാത്ത വിശ്വാസികള്‍ ആയിരിക്കുന്നത് എത്രത്തോളം വലിയ അപകടത്തിലാണെന്ന് മനോവ വിവരിക്കാതെതന്നെ വായനക്കാര്‍ക്ക് ഊഹിക്കാവുന്നതെയുള്ളു. മറുനാടന്‍ മലയാളിയുടെ യൂടുബ് ചാനലില്‍ ഷാജന്‍ സ്കറിയ നടത്തിയ പ്രതികരണം കത്തോലിക്കാസുഡാപ്പികളെ ചെറുതായൊന്നുമല്ല അസ്വസ്ഥരാക്കിയത്. ഷാജന്‍ സ്കറിയ ക്രിസ്തുവിനെ ആക്ഷേപിച്ചുവത്രേ! ഹാരിസ് മദനിയുടെ പുലയാട്ടുകളെ സഹിഷ്ണുതയോടെ സ്വീകരിച്ച ഈ എമ്പോക്കികള്‍ക്ക് ഷാജന്‍ സ്കറിയയുടെ വാക്കുകള്‍ ക്രിസ്തീയവിരുദ്ധമായി തോന്നിയെങ്കില്‍, ഇവര്‍ ഹൃദയത്തില്‍ സ്വീകരിച്ചിരിക്കുന്നത് എതിര്‍ക്രിസ്തുവിനെയാണ്! ഈ 'വീഡിയോ' കൂടി കാണുക: 'കത്തോലിക്കാസുഡാപ്പികള്‍!'

മറുനാടന്‍ മലയാളിക്കെതിരേ കമ്മീഷണര്‍ക്കു പരാതി നല്‍കിയത് CSS എന്നപേരില്‍ തട്ടിക്കൂട്ടിയ സംഘടനയാണ്. ക്രിസ്ത്യന്‍ സര്‍വ്വീസ് സൊസൈറ്റി എന്നാണ് ഇതിന്റെ പൂര്‍ണ്ണരൂപമെന്ന് ഇവറ്റകള്‍ പറയുന്നു. എന്നാല്‍, ക്രിസ്ത്യന്‍ സുഡാപ്പി സൊസൈറ്റി എന്നരീതിയിലാണ് സംഘടനയുടെ പ്രവര്‍ത്തനം! ഈരാറ്റുപേട്ടയിലും പരിസരപ്രദേശങ്ങളിലുമുള്ള എസ്ഡിപിഐ കാര്‍ക്കു പെണ്ണുങ്ങളെ കൂട്ടിക്കൊടുക്കുന്ന പണിയാണ് ഈ ക്രിസ്ത്യന്‍ സുഡാപ്പികള്‍ ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. രണ്ടു വീഡിയോകളും കണ്ട വായനക്കാര്‍ പറയുക; ആരാണ് ക്രിസ്തുവിനെ ആക്ഷേപിച്ചത്? ഹാരിസ് മദനിയോ ഷാജന്‍ സ്കറിയയോ? സ്റ്റാന്‍ലി മാതിരപ്പിള്ളി എന്ന ളോഹയിട്ട വിടനെ ബഹിഷ്ക്കരിക്കാന്‍ കത്തോലിക്കാസഭയിലെ വിശ്വാസികള്‍ തയ്യാറായില്ലെങ്കില്‍ ദൈവത്തിന്റെ ക്രോധം നിങ്ങളുടെമേലും നിപതിക്കും! കത്തോലിക്കാസഭയില്‍ കടന്നുകൂടിയിരിക്കുന്ന ഈ സ്വൈരിണീപുത്രന്മാരെ കായികമായി നേരിടുകയല്ല, ഇവറ്റകളില്‍നിന്നു സാമൂഹിക അകലം പാലിക്കുകയാണ് ദൈവമക്കള്‍ ചെയ്യേണ്ടത്!

സാമൂഹിക അകലം പാലിക്കണമെന്ന് പറഞ്ഞതിനെ ആരും ലാഘവത്തോടെ എടുക്കേണ്ടാ; എന്തെന്നാല്‍, വിജാതിയതയിലേക്ക് ആകര്‍ഷിക്കുന്ന സന്ദേശവുമായി ഒരു പ്രവാചകന്‍ സമീപിച്ചാല്‍പ്പോലും അവനെ ശ്രവിക്കരുതെന്നും അവന്‍ വധിക്കപ്പെടേണ്ടവനാണെന്നും കല്പിച്ചത് സൈന്യങ്ങളുടെ യാഹ്‌വെയാണ്! നാം ജീവിക്കുന്നത് കാനാന്‍ദേശത്തല്ലാത്തതുകൊണ്ടും ലോകത്തിന്റെ നിയമം മറ്റൊന്നായതുകൊണ്ടും ഇക്കൂട്ടരുടെ സാന്നിദ്ധ്യം ഒഴിവാക്കുകയെന്നതാണ് അഭിലഷണീയമായ മാര്‍ഗ്ഗം. മനുഷ്യരെ വിസ്മയിപ്പിക്കുംവിധം അദ്ഭുതങ്ങളും അടയാളങ്ങളും ഒരു പ്രവാചകന്‍ പ്രവര്‍ത്തിക്കുകയും, അവന്‍ പ്രവചിക്കുന്ന കാര്യങ്ങളെല്ലാം കൃത്യതയോടെ നിറവേറുകയും ചെയ്താലും, വിജാതിയമായ ആശയങ്ങളെ ശ്ലാഘിക്കുന്ന നിലപാടാണ് അവന്‍ സ്വീകരിക്കുന്നതെങ്കില്‍, അവനുമായി യാതൊരു സമ്പര്‍ക്കവും പാടില്ല! വിജാതിയ ആചാരങ്ങളെയും ആശയങ്ങളെയും പിന്തുണയ്ക്കുന്ന വൈദികരുടെ സംഖ്യ അനുദിനം വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ ഈ നിയമത്തിന്റെ പ്രസക്തിയും വര്‍ദ്ധിക്കുന്നു. ബോബിജോസ് കപ്പ്യൂച്ച്യന്‍, വിന്‍സന്റ് കുണ്ടുകുളം, നോബിള്‍ പാറയ്ക്കല്‍ തുടങ്ങിയവരുടെ സാന്നിദ്ധ്യംപോലും വിശ്വാസികള്‍ക്കു കെണിയായി ഭവിക്കും.

ഏത് ഉന്നതപദവിയില്‍ ഉപവിഷ്ടരായ വ്യക്തികളാണെങ്കിലും, പ്രത്യക്ഷമായോ പരോക്ഷമായോ അന്യദേവന്മാരുടെ പിണിയാളുകളായി വര്‍ത്തിക്കുന്നവരില്‍നിന്ന് ദൈവമക്കള്‍ അകന്നുനില്‍ക്കുക! ഇവര്‍ അര്‍പ്പിക്കുന്ന കുര്‍ബ്ബാനകളില്‍പ്പോലും ക്രിസ്തുവിന്റെ സാന്നിദ്ധ്യം ഉണ്ടായിരിക്കില്ല എന്ന യാഥാര്‍ത്ഥ്യം നാം തിരിച്ചറിഞ്ഞില്ലെങ്കില്‍, സൗജന്യമായി പിശാചിനെ ജീവിതത്തിലേക്കു ക്ഷണിച്ചുവരുത്തുന്ന സാഹചര്യം സൃഷ്ടിക്കപ്പെടും! കുണ്ടുകുളത്തെയും പാറയ്ക്കനെയും ബഹിഷ്ക്കരിക്കേണ്ടതിന്റെ അനിവാര്യതയാണ് ബൈബിളിലെ മുന്നറിയിപ്പുകളില്‍ നാം കാണുന്നത്. കത്തോലിക്കാസഭയിലെ വൈദികരുടെയിടയില്‍ ക്രിസ്ത്യാനികളുണ്ടായിരുന്നു; പരിശുദ്ധാത്മാവിനാല്‍ നയിക്കപ്പെട്ട ദൈവശുശ്രൂഷകരും ഉണ്ടായിരുന്നു! എന്നാല്‍, ഇന്ന് വൈദികരുടെയിടയില്‍ ക്രിസ്ത്യാനികളെ കണ്ടെത്തുക അത്ര എളുപ്പമല്ല. കത്തോലിക്കാസഭയുടെ സെമിനാരികളില്‍നിന്നു പഠിച്ചിറങ്ങുന്ന നവവൈദികരുമായി ഒരുദിവസം ചിലവഴിച്ചാല്‍ ഈ സത്യം ആര്‍ക്കും തിരിച്ചറിയാന്‍ സാധിക്കും. മനോവയുടെ വാക്കുകളെ അതിശയോക്തിപരമായി കാണുന്നവര്‍ ഒന്നു പരീക്ഷിച്ചുനോക്കുക! കത്തോലിക്കാസഭയിലെ സുഡാപ്പികളെ കണ്ടെത്താന്‍ കഴിയുമെന്നു മാത്രമല്ല, നമ്മുടെ ശത്രു ആരാണെന്നു തിരിച്ചറിയാനും കഴിയും! ഏറ്റുമാനൂരിലെ 'ക്രിസ്ത്യന്‍ സുഡാപ്പി സൊസൈറ്റി' ഒരു ഒറ്റപ്പെട്ട പ്രസ്ഥാനമാല്ലെന്നു തിരിച്ചറിയാന്‍ കത്തോലിക്കാസഭയിലെ വൈദികരുമായി ഒരുമണിക്കൂറെങ്കിലും സംസാരിക്കാന്‍ സമയം കണ്ടെത്തിയാല്‍ മതി!

ക്രിസ്തുവിനെ അധിക്ഷേപിക്കുന്ന നരകസന്തതികളുടെ കാര്യം ക്രിസ്തു നോക്കിക്കൊള്ളും! കോയമ്പത്തൂര്‍ ജയിലില്‍ പുഴുവരിച്ചുകിടക്കുന്ന മൂത്തമദനിക്ക് പണികൊടുത്തത് ക്രിസ്ത്യാനികളല്ല! ഇന്ത്യയില്‍ കാലുകുത്താന്‍ സാധിക്കാതെ, മരുഭൂമിയിലൂടെ അലഞ്ഞുതിരിയുന്ന സക്കീര്‍നായിക്കിന്റെ ദുരവസ്ഥയ്ക്ക് പിന്നിലും ക്രിസ്ത്യാനികളുടെ അദ്ധ്വാനമില്ല! ക്രിസ്തുവിനെ മദ്യപാനിയെന്നും നാടന്‍ വാറ്റുകാരനെന്നും ആക്ഷേപിച്ച എം. എം. അക്ബര്‍ ഇപ്പോള്‍ എവിടെയാണെന്ന് മദനി ഒന്ന് അന്വേഷിച്ചുനോക്കുക. അടുത്തത് മുഹമ്മദ്‌ ഈസായുടെ ഊഴമാണ്! മദനിക്കുള്ളതും അധികം വൈകില്ല! സുവിശേഷപ്രഘോഷണത്തില്‍നിന്നു വിരമിക്കാത്ത ക്രിസ്ത്യാനികളെ സംരക്ഷിക്കുന്നതും അവര്‍ക്കുവേണ്ടി പ്രതികാരം ചെയ്യുന്നതും ക്രിസ്തുവാണ്‌. ഭൂമിയുടെ ഏതുകോണിലാണെങ്കിലും സൈന്യങ്ങളുടെ യേഹ്ശുവാ അത് ഭംഗിയായി നിര്‍വ്വഹിക്കും; നിര്‍വ്വഹിച്ചിട്ടുണ്ട്! ക്രിസ്ത്യാനികള്‍ക്കെതിരേ ഉയര്‍ന്നിട്ടുള്ള കരങ്ങളെല്ലാം അരിഞ്ഞുവീഴ്ത്തപ്പെട്ടത് അങ്ങനെയാണ്! സഭയ്ക്കുള്ളിലെ ശത്രുക്കളുടെ അവസ്ഥയും മറ്റൊന്നായിരിക്കില്ല! ഇസ്ലാം എക്കാലത്തും ക്രിസ്തുവിന്റെ ശത്രുവാണ്. ഇസ്ലാമിനെപ്പോലെ ജന്മംകൊണ്ടുതന്നെ ക്രിസ്തുവിന്റെ ശത്രുവായ മറ്റൊരു പ്രസ്ഥാനമാണ് കമ്മ്യൂണിസം. എന്നിരുന്നാലും, മഹാരാജാസ് കോളേജിന്റെ ഭിത്തിയില്‍ ക്രിസ്തുവിനെ അധിക്ഷേപിച്ചുകൊണ്ട് പോസ്റ്റര്‍ പതിച്ച കുട്ടിസഖാവിനെ പഞ്ഞിക്കിട്ടത് എസ്ഡിപി ഐ ക്കാരായത് വൈരുദ്ധ്യമായി ആരും കാണേണ്ട! എന്തെന്നാല്‍, സൈന്യങ്ങളുടെ ദൈവത്തിന്റെ പ്രതികാര 'സ്റ്റൈല്‍' അങ്ങനെയാണ്! ഒരുകാര്യം മറക്കാതിരിക്കുക: ക്രിസ്തുവിന്റെ ശത്രുവാണ് ക്രിസ്ത്യാനിയുടെ ശത്രു! ഇസ്ലാമിന്റെ ആരംഭംമുതല്‍ അത് ക്രിസ്ത്യാനികളുടെ ശത്രുവാണെന്നു മാത്രമല്ല, ഇസ്ലാമിന്റെ ഉന്മൂലനംവരെ അത് അങ്ങനെതന്നെ ആയിരിക്കുകയും ചെയ്യും! ശത്രുവിനെ ശത്രുവായി തിരിച്ചറിയാന്‍ ക്രിസ്ത്യാനിക്ക് കഴിയും! അതായത്, നല്ല തന്തയ്ക്കു ജനിച്ച ക്രിസ്ത്യാനികള്‍ക്കു 'സ്റ്റോക്ക് ഹോം സിന്‍ഡ്രോം' ബാധിക്കില്ലെന്നു ചുരുക്കം!

കായികമായി മറുപടിപറയുന്നത് ക്രിസ്തുവാണെങ്കിലും ആശയപരമായി മറുപടിപറയാനുള്ള ഉത്തരവാദിത്തം അവിടുന്ന് ഭരമേല്പിച്ചിരിക്കുന്നത് അവിടുത്തെ അനുയായികളെയാണ്. അതുകൊണ്ട് സുഡാപ്പികള്‍ക്കും കത്തോലിക്കാസുഡാപ്പികള്‍ക്കും എത്ര ഗുരുതരമായി കുരുപൊട്ടിയാലും, പറയാനുള്ളത് പറഞ്ഞിട്ടേ മനോവ പോകുന്നുള്ളു! മദനിക്കു മാത്രമല്ല, മദനിയുടെ പൃഷ്ഠംതാങ്ങികളായ കത്തോലിക്കാസുഡാപ്പികള്‍ക്കു കൂടിയുള്ള മറുപടിയാണ് മനോവ നല്‍കാന്‍ പോകുന്നത്! തുടക്കത്തില്‍ നാം പരിഗണിച്ച ഒരു വചനത്തിന്റെ വിശദാംശങ്ങള്‍ക്കൂടി കണ്ടതിനുശേഷം പ്രധാന വിഷയത്തിലേക്കു കടക്കുന്നതാകും ഉചിതം. ഇസ്ലാം എങ്ങനെയാണ് മന്ദബുദ്ധികളായി മാറുന്നതെന്ന് മനസ്സിലാക്കാന്‍ അത് നമ്മെ സഹായിക്കും. മാത്രവുമല്ല, ഹാഗാറിന്റെ മക്കള്‍ എന്ന പദവി ഇസ്ലാമിന് എങ്ങനെ ലഭിച്ചുവെന്നറിയാനും ഈ പഠനം അനിവാര്യമാണ്.  

മുഹമ്മദുനബി ഹാഗാറിന്റെ പുത്രനോ?!

യിസ്മായേലാണ് ഹാഗാറിന്റെ പുത്രനെന്നു നമുക്കറിയാം. എന്നാല്‍, വംശമുറ പ്രകാരം ഹാഗറിന്റെയോ യിസ്മായേലിന്റെയോ പരമ്പരയില്‍പ്പെട്ടവനാണ് മുഹമ്മദെന്നു തെളിയിക്കാന്‍ രേഖകളൊന്നും ഭൂമിയില്‍ ശേഷിക്കുന്നില്ല. മുഹമ്മദിന്റെ പിതൃഗോത്രമായി പറയപ്പെടുന്ന ഖുറൈഷിഗോത്രത്തിനുപോലും യിസ്മായേലിന്റെ വംശമുറ തെളിയിക്കാന്‍ കഴിയില്ലെന്നതാണ് യാഥാര്‍ത്ഥ്യം! താന്‍ ജനിക്കുന്നതിനുമുമ്പേ മരിച്ചുപോയ പിതാവിനെക്കുറിച്ചല്ലാതെ, അതിനു മുന്‍പുള്ള തലമുറകളെക്കുറിച്ച് മുഹമ്മദിനു യാതൊരറിവുമില്ല. അങ്ങനെയെങ്കില്‍ എങ്ങനെയാണ് ഇസ്ലാംമതം ഇസ്മായേലിന്റെ സന്തതിപരമ്പരയാകുന്നത്? ശാരീരികക്രമപ്രകാരം മക്കളല്ലെങ്കില്‍ക്കൂടി വംശപരമ്പരയില്‍ കണ്ണിയാകാന്‍ കഴിയുമെന്നതാണ് ആത്മീയജീവിതത്തിന്റെ പ്രത്യേകത! അതായത്, വംശമുറപ്രകാരം യിസ്മായേലിന്റെ പിന്മുറക്കാരല്ലാത്തവര്‍ക്കും യിസ്മായേല്‍സന്തതികളായി അറിയപ്പെടാനുള്ള അവസരമുണ്ട്. ഈ സാദ്ധ്യതയിലൂടെയാണ് ഇസ്ലാംമതം യിസ്മായേലിന്റെ പരമ്പരയുടെ ഭാഗമാകുന്നത്.

അബ്രാഹത്തിന്റെയും യിസഹാക്കിന്റെയും യാക്കോബിന്റെയും ദൈവമായ യാഹ്‌വെയെ തങ്ങളുടെ ദൈവമായി സ്വീകരിക്കുന്നവര്‍ക്ക് പരിച്ഛേദനത്തിലൂടെ യിസ്രായേല്‍ജനത്തിന്റെ ഭാഗമാകാന്‍ അവസരമുണ്ടെന്ന് ബൈബിളില്‍നിന്നു നാം മനസ്സിലാക്കിയിട്ടുണ്ട്. അടിമകളോ സ്വതന്ത്രരോ പരദേശികളോ എന്ന വേര്‍തിരിവില്ലാതെ, ഏതൊരുവനും വിശ്വാസംവഴി നീതീകരിക്കപ്പെടുന്ന പ്രക്രിയ അബ്രാഹത്തിന്റെ കാലത്തുതന്നെ ആരംഭിച്ചതാണ്. അതിന്റെ പിന്തുടര്‍ച്ചയാണ് ക്രിസ്തുവിലൂടെയുള്ള നിത്യരക്ഷ! വിശ്വസിച്ച് ജ്ഞാനസ്നാനം സ്വീകരിക്കുന്ന ഏതൊരുവനും യിസ്രായേലിന്റെ പിന്തുടര്‍ച്ചയും പൂര്‍ണ്ണതയുമായ ക്രിസ്തീയതയുടെ ഭാഗമാകാന്‍ സാധിക്കും. യേഹ്ശുവായിലുള്ള വിശ്വാസവും അവിടുത്തെ നാമത്തിലുള്ള ജ്ഞാനസ്നാനവുമാണ് അതിനു നമ്മെ യോഗ്യരാക്കുന്നത്. പരിച്ഛേദനത്തിലൂടെ അബ്രാഹത്തിന്റെ സന്തതിയായി മാറുന്നതുപോലെ, യേഹ്ശുവായുടെ നാമത്തിലുള്ള സ്നാനംവഴി അബ്രാഹത്തിന്റെയും യിസഹാക്കിന്റെയും യാക്കോബിന്റെയും സന്തതിപരമ്പരയിലെ അംഗങ്ങളും സ്വര്‍ഗ്ഗത്തിന്റെ അവകാശികളുമായി നാം മാറുന്നു. പരിച്ഛേദനത്തിനു പകരമായി യേഹ്ശുവാ സ്ഥാപിച്ചതാണ് അവിടുത്തെ നാമത്തിലുള്ള സ്നാനം! ഈ വെളിപ്പെടുത്തല്‍ ശ്രദ്ധിക്കുക: "അവനില്‍ നിങ്ങളും പരിച്ഛേദനം സ്വീകരിച്ചിരിക്കുന്നു; കൈകളാല്‍ നിര്‍വ്വഹിക്കപ്പെടുന്ന പരിച്ഛേദനമല്ല, ശരീരത്തിന്റെ അധമവാസനകളെ നിര്‍മ്മാര്‍ജ്ജനംചെയ്യുന്ന മ്ശിഹായുടെ പരിച്ഛേദനം. ജ്ഞാനസ്നാനംവഴി നിങ്ങള്‍ അവനോടൊപ്പം സംസ്കരിക്കപ്പെട്ടു; മരിച്ചവരില്‍നിന്ന്‍ അവനെ ഉയിര്‍പ്പിച്ച ദൈവത്തിന്റെ പ്രവര്‍ത്തനത്തിലുള്ള വിശ്വാസം നിമിത്തം നിങ്ങള്‍ അവനോടുകൂടെ ഉയിര്‍പ്പിക്കപ്പെടുകയും ചെയ്തിരിക്കുന്നു"(കൊളോ: 2; 11, 12).

ഇന്ന് ക്രൈസ്തവരായിരിക്കുന്ന നമ്മിലെല്ലാവരും യാക്കോബിന്റെ മക്കളോ യെഹൂദരോ അല്ലെന്നിരിക്കെ, അബ്രാഹത്തെയും യിസഹാക്കിനെയും യാക്കോബിനെയും നാം പിതാക്കന്മാരായി പരിഗണിക്കുകയും അങ്ങനെ വിളിക്കുകയും ചെയ്യുന്നു! വിവാഹംവഴി ഒരു സ്ത്രീ തന്റെ ഭര്‍ത്താവിന്റെ ഭവനത്തില്‍ അംഗമായി ചേര്‍ക്കപ്പെടുന്നതുപോലെയും, ദത്തുപുത്രന് തന്നെ ദത്തെടുക്കുന്നവന്റെ കുടുംബപ്പേര് ലഭിക്കുന്നതുപോലെയും യേഹ്ശുവായിലുള്ള വിശ്വാസംവഴി നാമെല്ലാം യിസ്രായേലിന്റെ ഭാഗമാണ്! യാക്കോബിന്റെ കുടുംബപ്പേരും ദാവീദിന്റെ വംശപാരമ്പര്യവും നമുക്കു ലഭിച്ചിരിക്കുന്നു. ഇസ്ലാമിന് യിസ്മായേലിന്റെ സന്തതികളായി മാറാന്‍ കഴിയുന്നതും ഈ പ്രക്രിയയിലൂടെയാണ്! വിശ്വാസംവഴി യിസ്രായേലിന്റെ ഭാഗമാകുന്നതുപോലെ, അവിശ്വാസത്തിലൂടെ യിസ്രായേലിലെ ഭാഗഭാഗിത്വം നഷ്ടപ്പെടുത്താനും (ഉപേക്ഷിക്കാന്‍) സാധിക്കും. അബ്രാഹത്തിന്റെ മക്കള്‍ എന്ന പദവിയില്‍നിന്ന്‍ യിസ്മായേലിന്റെയും യേസാവിന്റെയും സന്തതിപരമ്പര വിച്ഛേദിക്കപ്പെട്ടത് ഇങ്ങനെയാണ്. ഈ വിഷയത്തെ അധികരിച്ചുള്ള ലേഖനം വായിക്കാന്‍ ഇവിടെ കൊടുത്തിരിക്കുന്ന 'ലിങ്ക്' സന്ദര്‍ശിക്കുക: 'അനുഗൃഹത്തില്‍നിന്നു തിരസ്ക്കരിക്കപ്പെട്ട യിസ്മായേലും യേസാവും!' സന്തതിപരമ്പരയില്‍നിന്നു വിച്ഛേദിക്കപ്പെട്ട യിസ്മായേലിനെ പിതാവായി ഏറ്റുപറഞ്ഞതിലൂടെ മുഹമ്മദിന് ആ പൈതൃകം സൗജന്യമായി ലഭിച്ചു. ഹാസ്യാത്മകമായിപ്പറഞ്ഞാല്‍, ജൂനിയര്‍ മാന്‍ഡ്രേക്കിന്റെ പ്രതിമ (വിഗ്രഹം) സന്തോഷത്തോടെ സ്വീകരിക്കുമ്പോള്‍ അത് തലയിലാകുന്നതുപോലെ, ഇസ്ലാംമതം സ്വീകരിക്കുന്നവര്‍ക്കു മുഹമ്മദിന്റെ പൈശാചിക പാരമ്പര്യവും ലഭിക്കുന്നു. ഹാഗാറിന്റെ സന്തതികളായി ഇസ്ലാംമതക്കാര്‍ പരിണമിക്കുന്നത് ഇങ്ങനെയാണ്! 

ഈ ലേഖനത്തിന്റെ തുടക്കത്തില്‍ നാം വായിച്ച വചനത്തിന്റെ പൊരുളാണ്  ഇനി നമുക്കു പരിശോധിക്കാനുള്ളത്. 'ഭൂമിയില്‍ ജ്ഞാനം അന്വേഷിക്കുന്ന ഹാഗാറിന്റെ പുത്രന്മാരോ മിദിയാനിലെയും തേമാനിലെയും വ്യാപാരികളോ ജ്ഞാനാന്വേഷികളോ, കഥ ചമയ്ക്കുന്നവരോ ജ്ഞാനത്തിലേക്കുള്ള മാര്‍ഗ്ഗം മനസ്സിലാക്കിയിട്ടില്ല; അവളുടെ പാതകളെക്കുറിച്ചു ചിന്തിച്ചിട്ടുമില്ല' എന്നാണ് വചനം. ഹാഗാറിന്റെ പുത്രന്മാര്‍തന്നെയാണ് മിദിയാന്‍കാരും തേമാനിലെ വ്യാപാപരികളും. ഇക്കാര്യം ബൈബിളില്‍നിന്നു നാം മനസ്സിലാക്കിയിട്ടുണ്ട്. ജ്ഞാനത്തിലേക്കുള്ള മാര്‍ഗ്ഗം ഹാഗാറിന്റെ സന്തതികള്‍ക്കറിയില്ലെന്ന്‍ ബൈബിള്‍ പറയുന്നത് ഇസ്ലാമിന്റെ കാര്യത്തില്‍ അന്വര്‍ത്ഥമാണെന്നു മനസ്സിലാക്കാന്‍ ഇസ്ലാം ഈ ലോകത്തിനു നല്‍കിയിട്ടുള്ള സംഭാവനകള്‍ പരിശോധിച്ചാല്‍ മതി. ശാസ്ത്രസാങ്കേതിക മേഖലകളില്‍ ഇസ്ലാമിന്റെ സംഭാവന 'പൂജ്യം' ആണെന്ന് നമുക്കെല്ലാമറിയാം. ക്രൈസ്തവരും യെഹൂദരും ഈ ഭൂമിയില്‍ അദ്ഭുതം സൃഷ്ടിക്കുമ്പോള്‍, ഈ സൃഷ്ടികളുടെയെല്ലാം ഗുണഭോക്താക്കളായി മാറിനിന്ന് പുലഭ്യംപറയുന്ന ഇസ്ലാമിനെയാണ് നാമിന്നോളം കണ്ടിട്ടുള്ളത്. യൂറോപ്പിലെ ക്രിസ്ത്യാനികള്‍ സഹായിച്ചില്ലായിരുന്നുവെങ്കില്‍ ഗള്‍ഫിലെ അറബികള്‍ എണ്ണപ്പാടത്തിനു മുകളിലൂടെ ആടിനെയും ഒട്ടകത്തെയും മേയിച്ചു നടക്കുമായിരുന്നു. ഇതല്ലേ യാഥാര്‍ത്ഥ്യം? കൂടുതല്‍ വിവരണമില്ലാതെതന്നെ കാര്യങ്ങള്‍ എല്ലാവര്‍ക്കും വ്യക്തമായെന്നു കരുതുന്നു. ഇതാണ് ഹാഗാറിന്റെ സന്തതിയായി മാറുന്ന വ്യക്തിയുടെ അവസ്ഥ! ഇസ്ലാമിക വിശ്വാസത്തിന്റെ തടവറയില്‍ ബന്ധിക്കപ്പെടുന്ന ഒരു വ്യക്തിയുടെ ബുദ്ധിയില്‍ അന്ധകാരം നിറയുന്നു!

മറുപടി അര്‍ഹിക്കാത്ത ആരോപണങ്ങളുമായി മദനി!

മദനിയെപ്പോലെയുള്ള വിവരദോഷികളുടെ ജല്പനങ്ങളോട് എന്തു നിലപാടാണ് സ്വീകരിക്കേണ്ടതെന്നു ബൈബിള്‍ വ്യക്തമാക്കിയിരിക്കുന്നത് എന്താണെന്ന് നാം കണ്ടു. ബൈബിള്‍ നല്‍കുന്ന ഉപദേശങ്ങള്‍ ശിരസ്സാവഹിച്ചുകൊണ്ടു മാത്രമേ മനോവയ്ക്കു പ്രതികരിക്കാന്‍ സാധിക്കുകയുള്ളു. എന്നാല്‍, മറുപടി അര്‍ഹിക്കുന്ന വിഷയങ്ങളില്‍ മറുപടി നല്‍കാനുള്ള ഉത്തരവാദിത്തം മനോവയ്ക്കുണ്ട്. ആ ഉത്തരവാദിത്തമാണ് മനോവ ഇവിടെ നിര്‍വ്വഹിക്കുന്നത്. ഹാരിസ് മദനി വിളിച്ചുപറഞ്ഞ എല്ലാക്കാര്യത്തിനും മറുപടി നല്‍കാന്‍ മനോവയ്ക്കോ മറ്റേതെങ്കിലും ദൈവശുശ്രൂഷകര്‍ക്കോ സാധിക്കില്ല. എന്തെന്നാല്‍, ബൈബിളിലെ യേഹ്ശുവായെക്കുറിച്ച് മറ്റേതെങ്കിലും ഗ്രന്ഥങ്ങളെ ആധാരമാക്കി സംസാരിക്കാന്‍ കഴിയില്ല; ബൈബിള്‍തന്നെ ആധാരമാക്കണം! ആയതിനാല്‍, ബൈബിളിലില്ലാത്ത കാര്യങ്ങള്‍ ആരോപണങ്ങളായി ഉന്നയിക്കുമ്പോള്‍, അത് മറുപടി അര്‍ഹിക്കാത്ത ആരോപണങ്ങളായി തള്ളിക്കളയുന്നു. എന്നിരുന്നാലും, തെറ്റിദ്ധാരണകള്‍ക്കു ഹേതുവാകുന്ന വിഷയങ്ങള്‍ക്ക് തക്ക മറുപടി നല്‍കാനുള്ള ഉത്തരവാദിത്തത്തില്‍നിന്നു മനോവ ഒഴിഞ്ഞുമാറുന്നില്ല.

യാഹ്‌വെയ്ക്കെതിരേ മദനി നടത്തിയ ആരോപണങ്ങളില്‍ മൂന്ന്‍ ആരോപണങ്ങള്‍ മാത്രമേ ബൈബിളുമായി എന്തെങ്കിലും ബന്ധമുള്ളതായി നമുക്കു കണ്ടെത്താന്‍ കഴിയുകയുള്ളു. മറ്റാരോപണങ്ങളൊന്നും ബൈബിളില്‍ ആര്‍ക്കും വായിക്കാന്‍ സാധിക്കില്ല. ബൈബിളില്‍ എവിടെയാണ് രേഖപ്പെടുത്തപ്പെട്ടിരിക്കുന്നതെന്നു പറയാതെ, ബൈബിളിലെ യേഹ്ശുവായുടെ പേരില്‍ മദനി കുറ്റം ആരോപിച്ചത് ഇക്കാരണത്താലാണ്. അല്ലാഹുവിനും മുഹമ്മദിനും എതിരേ നിലവിലുള്ള കുറ്റപത്രം യേഹ്ശുവായ്ക്കെതിരേ തിരിച്ചുവിടുക എന്ന പൈശാചിക കുതന്ത്രമാണ് മദനി പ്രയോഗിച്ചിരിക്കുന്നത്. ഇസ്ലാമിന് ഇതല്ലാതെ മറ്റു പോംവഴികള്‍ ഒന്നുമില്ലെന്നതാണ് അവരുടെ യഥാര്‍ത്ഥ അവസ്ഥ! എന്നാല്‍, ഖുറാനിലും ഹദീസുകളിലും രേഖപ്പെടുത്തിയിരിക്കുന്ന കാര്യങ്ങള്‍, അവ എവിടെ രേഖപ്പെടുത്തിയിരിക്കുന്നു എന്നത് വ്യക്തതയോടെ വെളിപ്പെടുത്തിക്കൊണ്ടാണ് മുഹമ്മദിനെയും അല്ലാഹുവിനെയും പ്രതിക്കൂട്ടില്‍ നിര്‍ത്തി മനോവ വിചാരണചെയ്തിട്ടുള്ളത്. അനില്‍കുമാര്‍ ഉന്നയിച്ചിട്ടുള്ള ആരോപണങ്ങള്‍ക്കും കൃത്യതയുണ്ട്. മനോവയോ അനില്‍കുമാറോ ക്രിസ്തുവിനാല്‍ നിയുക്തരായിരിക്കുന്ന മറ്റേതെങ്കിലും സുവിശേഷകാരോ ഒരു ആരോപണം ഉന്നയിക്കുമ്പോള്‍, അതിനു വ്യക്തമായ അടിസ്ഥാനമുണ്ടായിരിക്കുമെന്നു മാത്രമല്ല, ഇസ്ലാമികഗ്രന്ഥങ്ങളില്‍ എഴുതപ്പെടാത്തതായ ഒന്നും ആരോപണത്തിനായി ഉയര്‍ത്തിക്കൊണ്ടുവരില്ല. അതായത്, ക്രിസ്തുവിനാല്‍ നിയുക്തരായിരിക്കുന്ന സുവിശേഷകര്‍ക്ക് തങ്ങളുടെ വേലചെയ്യാന്‍ വ്യാജരേഖകള്‍ ചമയ്ക്കേണ്ട ആവശ്യമില്ല!

കുറച്ചുകൂടി വ്യക്തമായിപ്പറഞ്ഞാല്‍, മനോവയ്ക്കോ മറ്റു സുവിശേഷകര്‍ക്കോ ഇസ്ലാമിനെ നേരിടാന്‍ പുതിയതായി ഖുറാന്‍ എഴുതിയുണ്ടാക്കേണ്ട ആവശ്യമില്ല, ഇസ്ലാം അംഗീകരിക്കുന്ന അവരുടെ ഗ്രന്ഥങ്ങള്‍ മാത്രം മതി! എന്നാല്‍, ക്രിസ്തീയതയുടെ എതിരാളികള്‍ക്ക് ക്രിസ്തീയതയെ എതിരിടണമെങ്കില്‍ പുത്തന്‍ ബൈബിളുകള്‍ എഴുതിയുണ്ടാക്കണം! ഇത്തരത്തില്‍ അനേകം ബൈബിളുകള്‍ ഇസ്ലാം തയ്യാറാക്കിയിട്ടുണ്ട്. ഒരുപക്ഷെ, ഖുറാനെക്കാള്‍ അധികമായി ഇസ്ലാം പ്രചരിപ്പിച്ചിട്ടുള്ളത് ഇത്തരം വ്യാജബൈബിളുകള്‍ ആയിരിക്കാനുള്ള സാദ്ധ്യതയും തള്ളിക്കളയാന്‍ കഴിയില്ല! ഇനി നമുക്ക് മദനിയുടെ ആരോപണങ്ങള്‍ക്കുള്ള മറുപടിയിലേക്കു കടക്കാം.

യുദ്ധത്തടവുകാരികളെ ബലാത്സംഗം ചെയ്യാന്‍ കല്പിച്ചത് ബൈബിളോ ഖുറാനോ?

യുദ്ധത്തടവുകാരികളെ ബലാത്സംഗം ചെയ്യാന്‍ കല്പിക്കുന്ന അലാഹുവിന്റെ ദൂതനെ ഖുറാനില്‍ കാണാം. അതുപോലെതന്നെ കാരുണ്യവാനായ യാഹ്‌വെ മോശയിലൂടെ നല്‍കിയ ചട്ടമനുസരിച്ച്, യുദ്ധത്തില്‍ പിടിക്കപ്പെടുന്ന സ്ത്രീകളെ എന്തു ചെയ്യണമെന്നു പറയുന്നുണ്ട്. ഈ രണ്ടു പ്രബോധനങ്ങളും ശ്രദ്ധിച്ചിട്ട് വായനക്കാര്‍ സ്വയം തീരുമാനിക്കുക അല്ലാഹു ദൈവമാണോ എന്നത്! ബൈബിളിലെ ദൈവത്തിന്റെ ധാര്‍മ്മികതയും ഖുറാനിലെ അല്ലാഹുവിന്റെ ധാര്‍മ്മികതയും വിലയിരുത്താവുന്നതാണ്. ബൈബിളില്‍ പറയുന്നു: “അവരുടെയിടയില്‍ സുന്ദരിയായ ഒരു സ്ത്രീയെ കാണുകയും അവളില്‍ നിനക്കു താത്പര്യം ജനിക്കുകയും അവളെ ഭാര്യയായി സ്വീകരിക്കാന്‍ ആഗ്രഹിക്കുകയും ചെയ്താല്‍, അവളെ നിന്റെ വീട്ടിലേക്കു കൊണ്ടുവരുകയും, ഒരുമാസത്തേക്ക് മാതാപിതാക്കളെയോര്‍ത്ത് വിലപിക്കാന്‍ അവസരം കൊടുക്കുകയും വേണം. പിന്നീട് അവളെ വിവാഹം ചെയ്യണം”(നിയമം: 21; 11-13). മാന്യമായരീതിയില്‍ വിവാഹം കഴിക്കണം എന്നു പറഞ്ഞ ബൈബിളിലെ ദൈവവും അല്ലാഹുവും ഒരുവനാണോയെന്നറിയാന്‍ ഖുറാനില്‍ പറഞ്ഞിരിക്കുന്നതുകൂടി ശ്രദ്ധിക്കുക! യുദ്ധത്തില്‍ പിടിക്കുന്ന തടവുകാരികളെ ഭര്‍ത്താക്കന്മാര്‍ക്കു വിട്ടുകൊടുക്കുന്നതിനുമുമ്പ് അവളെ ബലാല്‍ക്കാരം ചെയ്യണമെന്ന് അല്ലാഹുവിനു നിര്‍ബന്ധമുണ്ട്!

അറബികളായ ചില സ്ത്രീകളെ യുദ്ധത്തടവുകാരികളായി പിടിച്ചപ്പോള്‍ അല്ലാഹുവിന്റെ പൈശാചിക കല്പന ഇങ്ങനെയായിരുന്നു: “അവരെ അവരുടെ ഭര്‍ത്താക്കന്മാര്‍ക്കു വിട്ടുകൊടുക്കുന്നതിനുമുമ്പ് അവരെ ബലാല്‍സംഗം ചെയ്യുവിന്‍”{സഹിമുസ്ലിം:ബുക്ക്: 8, ഹദീസ് നമ്പര്‍ :33;71}. ഖുറാനിലെ ഒരു വാക്യം ശ്രദ്ധിക്കുക: “അടിമകളായി പിടിക്കപ്പെടുന്ന തടവുകാരികളെ നിങ്ങള്‍ക്ക് എന്തും ചെയ്യാന്‍ അല്ലാഹു അനുവദിച്ചിരിക്കുന്നു”(സുറ: 4; 24). ഖുറാന്‍ കഴിഞ്ഞാല്‍ ഇസ്ലാം ഏറ്റവും അധികം അംഗീകരിക്കുന്ന മതഗ്രന്ഥമാണ് 'സുനന്‍ അബൂദാവൂദ്'. ആ ഗ്രന്ഥത്തില്‍ വീണ്ടും ഇതുതന്നെ ആവര്‍ത്തിക്കുന്നുണ്ട്.{Vol.2;Book. 5}. ഇതാണ് ഖുറാനിലെ അല്ലാഹുവും ബൈബിളിലെ ദൈവമായ യാഹ്‌വെയും തമ്മിലുള്ള വ്യത്യാസം. വ്യഭിചാരത്തെ വെറുക്കുകയും ഏറ്റവും ശക്തമായി എതിര്‍ക്കുകയും ചെയ്യുന്ന ദൈവമാണ് സത്യദൈവമായ യാഹ്‌വെ! യേഹ്ശുവായുടെ വാക്കുകള്‍ ശ്രദ്ധിക്കുക: “വ്യഭിചാരം ചെയ്യരുത് എന്നു കല്പിച്ചിട്ടുള്ളത് നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ. എന്നാല്‍, ഞാന്‍ നിങ്ങളോടു പറയുന്നു: ആസക്തിയോടെ സ്ത്രീയെ നോക്കുന്നവന്‍ ഹൃദയത്തില്‍ അവളുമായി വ്യഭിചാരം ചെയ്തുകഴിഞ്ഞു”(മത്താ: 5; 27, 28). ആസക്തിയോടെ സ്ത്രീയെ നോക്കുന്നതുപോലും വ്യഭിചാരമാണെന്ന് പറഞ്ഞ യേഹ്ശുവായ്ക്കെതിരെയാണ് ഹാരിസ് മദനി 'വ്യഭിചാരദല്ലാള്‍' എന്ന ആരോപണമുന്നയിച്ചത്! ഈ വിശേഷം ഇണങ്ങുന്നത് മുഹമ്മദിന്റെ ദേവനായ അല്ലാഹുവിനാണെന്ന് ഖുറാനിലെ നിയമം പരിശോധിച്ചാല്‍ മനസ്സിലാകും. മുഹമ്മദിന് ഏതു സ്ത്രീയെയും മോഹിക്കാന്‍ അനുവാദം നല്‍കിയിരിക്കുന്ന അല്ലാഹുവിനെ ഖുറാനില്‍ നാം കണ്ടതാണ്. ആയതിനാല്‍, ആ ആയത്ത് ഇവിടെ ആവര്‍ത്തിക്കുന്നില്ല. ദത്തുപുത്രന്റെ ഭാര്യയില്‍ അഭിലാഷമുണ്ടായപ്പോള്‍, മുഹമ്മദിന്റെ കാമം തീര്‍ക്കാന്‍ നിയമം പുതുക്കിനല്കിയ അല്ലാഹുവിനെയും നാം കണ്ടു! ഈ കുറ്റങ്ങളൊക്കെയാണ് യാഹ്‌വെയുടെ നേരേ തിരിച്ചുവിട്ടുകൊണ്ട് ഹാരിസ് മദനി അഴിഞ്ഞാടിയത്!

സത്യദൈവമായ യാഹ്‌വെയുടെ പരിശുദ്ധി മനസ്സിലാക്കണമെങ്കില്‍ അവിടുത്തെ നിയമങ്ങള്‍ എഴുതിവച്ചിരിക്കുന്ന ബൈബിള്‍ പരിശോധിക്കണം. യാഹ്‌വെയുടെ നിയമം നോക്കുക: “നിന്റെ അയല്‍ക്കാരന്റെ ഭാര്യയെ നീ മോഹിക്കരുത്”(നിയമം: 5; 20). അയല്‍ക്കാരന്റെ ഭാര്യയെ മാത്രമല്ല, മകന്റെ ഭാര്യയേയും മോഹിക്കാന്‍ മുഹമ്മദിന് അനുവാദം നല്‍കിയവനാണ് അല്ലാഹു! ദാവീദിന് അനേകം ഭാര്യമാരെയും വെപ്പാട്ടിമാരെയും കൊടുക്കുക മാത്രമല്ല, ഇനിയും വേണമെങ്കില്‍ നല്‍കാമെന്ന് വാഗാദനം ചെയ്യുകയും ചെയ്ത ആളാണ്‌ ബൈബിളിലെ ദൈവമെന്ന് ഹാരിസ് മദനി എന്ന ശപിക്കപ്പെട്ടവന്‍ പറയുന്നു. എന്നാല്‍, സത്യം മറിച്ചാണ്. ഊറിയാഹിന്റെ ഭാര്യയെ സ്വന്തമാക്കിയതിന്റെ പേരില്‍ മരണംവരെ ദാവീദിന്റെ ഭവനത്തില്‍നിന്നു വാള്‍ ഒഴിയുകയില്ലെന്നു പ്രഖ്യാപിച്ച ദൈവത്തെയാണ് ബൈബിളില്‍ നാം കാണുന്നത്. ഇതു വായിക്കുക: “എന്നെ നിരസിച്ച് ഹിത്യനായ ഊറിയാഹിന്റെ ഭാര്യയെ നീ സ്വന്തമാക്കിയതുകൊണ്ട് നിന്റെ ഭവനത്തില്‍നിന്നു വാള്‍ ഒഴിയുകയില്ല. യാഹ്‌വെ അരുളിച്ചെയ്യുന്നു: നിന്റെ സ്വന്തം ഭവനത്തില്‍നിന്നുതന്നെ നിനക്കു ഞാന്‍ ഉപദ്രവമുണ്ടാക്കും. നിന്റെ കണ്‍മുമ്പില്‍വച്ച് ഞാന്‍ നിന്റെ ഭാര്യമാരെ അന്യനു കൊടുക്കും. പട്ടാപ്പകല്‍ അവന്‍ അവരോടൊത്തു ശയിക്കും. നീ രഹസ്യമായിച്ചെയ്തു. ഞാനിത് യിസ്രായേലിന്റെ മുഴുവന്‍ മുമ്പില്‍വച്ച് പട്ടാപ്പകല്‍ ചെയ്യിക്കും”(2 സാമു: 12; 10-12). ദാവീദിന് സ്ത്രീകളെ കൂട്ടിക്കൊടുത്തവനാണോ യാഹ്‌വെ?  

ലൈംഗികതയെയും വൈവാഹികജീവിതത്തെയും ഏറ്റവും പവിത്രമായി കാണുന്ന ദൈവമാണ് സൈന്യങ്ങളുടെ ദൈവമായ യാഹ്‌വെ. ഈ വചനം ശ്രദ്ധിക്കുക: “എല്ലാവരുടെയിടയിലും വിവാഹം മാന്യമായി കരുതപ്പെടട്ടെ. മണവറ മലിനമാകാതിരിക്കട്ടെ. കാരണം, അസന്മാര്‍ഗികളെയും വ്യഭിചാരികളെയും ദൈവം വിധിക്കും”(ഹെബ്രാ: 13; 4). ഈ നിയമംകൂടി ശ്രദ്ധിക്കുക: “അന്യന്റെ ഭാര്യയോടൊത്ത് ഒരുവന്‍ ശയിക്കുന്നതു കണ്ടുപിടിച്ചാല്‍ ഇരുവരെയും -സ്ത്രീയെയും പുരുഷനെയും- വധിക്കണം. അങ്ങനെ യിസ്രായേലില്‍നിന്ന് ആ തിന്മ നീക്കിക്കളയണം”(നിയമം: 22; 22). ഈ സത്യങ്ങളെ തമസ്ക്കരിക്കാനാണ് പച്ചക്കള്ളങ്ങളുമായി മദനി എന്ന ജിഹാദിപ്പരിഷ തുനിഞ്ഞിറങ്ങിയത്. ഒരുകാര്യം മദനി മനസ്സിലാക്കിയിരിക്കുക: “നുണയുടെ കയറുകൊണ്ട് അകൃത്യത്തെ വലിച്ചിഴയ്ക്കുന്നവനു ദുരിതം! പാപത്തെ കയറുകെട്ടി വലിക്കുന്നവനു ദുരിതം!”(യേശയ്യാഹ്: 5; 18). കാമവെറിയനായ മുഹമ്മദിനെ വെള്ളപൂശണമെങ്കില്‍ നുണയുടെ കയറ് വേണം!

ബീജം നിലത്തുവീഴ്ത്തിയവന് വധശിക്ഷ!

ഹാരിസ് മദനി പറഞ്ഞ ഒരുകാര്യത്തില്‍ കുറച്ചു സത്യമുണ്ട്. ബീജം നിലത്തുവീഴ്ത്തിയവനെ യാഹ്‌വെ ശിക്ഷിച്ചുവെന്ന ആരോപണത്തിലാണ് അര്‍ദ്ധസത്യമുള്ളത്. ഇക്കാര്യത്തില്‍ ഹാരിസ് മദനിയ്ക്ക് അടങ്ങാത്ത അമര്‍ഷമാണ്‌ ബൈബിളിലെ യാഹ്‌വെയോടുള്ളതെന്നു മനോവ മനസ്സിലാക്കുന്നു. മദനിയുടെ അമര്‍ഷവും ആവലാതിയും അവിടെ നില്‍ക്കട്ടെ; അതു നമുക്കു പിന്നീടു ചര്‍ച്ചചെയ്യാം. എന്നാല്‍, എന്തുകൊണ്ടാണ് ബീജം നിലത്തുവീഴ്ത്തിയവനെ സൈന്യങ്ങളുടെ ദൈവം ശിക്ഷിച്ചതെന്നു മനസ്സിലാക്കേണ്ടത് ഓരോ ക്രിസ്ത്യാനിയുടെയും ഉത്തരവാദിത്തമാണ്. യാക്കോബിന്റെ പന്ത്രണ്ടുമക്കളില്‍ ഒരുവനായ യെഹൂദാഹിന്റെ പുത്രന്‍ ഒനാനാണ് ബീജം നിലത്തുവീഴ്ത്തിക്കളഞ്ഞത്. ഈ പ്രവൃത്തി  യാഹ്‌വെയുടെ അപ്രീതിക്കു കാരണമായി. ബൈബിളില്‍ അത് ഇപ്രകാരം വായിക്കുന്നു: “അപ്പോള്‍ യെഹൂദാഹ് ഓനാനെ വിളിച്ചു പറഞ്ഞു: നിന്റെ സഹോദരന്റെ ഭാര്യയെ വിവാഹം ചെയ്ത് സഹോദരനുവേണ്ടി സന്താനങ്ങളെ ജനിപ്പിക്കുക. സന്തതി തന്റേതായിരിക്കില്ലെന്ന് അറിയാമായിരുന്ന ഓനാന്‍ തന്റെ സഹോദരനു വേണ്ടി സന്താനങ്ങളെ ഉത്പാദിപ്പിക്കാതിരിക്കാന്‍, സഹോദരഭാര്യയുമായിച്ചേര്‍ന്നപ്പോള്‍ ബീജം നിലത്തു വീഴ്ത്തിക്കളഞ്ഞു. അവന്‍ ചെയ്തത് യാഹ്‌വെയ്ക്ക് അനിഷ്ടമായതിനാല്‍ അവനെയും അവിടുന്നു മരണത്തിനിരയാക്കി”(ഉത്പ: 38; 8-10). ഇവിടെ ക്രിസ്ത്യാനിയ്ക്ക് മറച്ചുവയ്ക്കാന്‍ ഒന്നുമില്ല. കാരണം, ഓനാന്‍ ചെയ്തത് വലിയ പാപമാണ്. ഒരുവന്‍ മക്കളില്ലാതെ മരിച്ചാല്‍ അവന്റെ ഭാര്യയെ അവന്റെ സഹോദരന്‍ പരിഗ്രഹിച്ച് സഹോദരനുവേണ്ടി സന്തതിയെ ജനിപ്പിക്കണമെന്നതാണ് നിലവിലുണ്ടായിരുന്ന ചട്ടം! എന്നാല്‍, സഹോദരന്റെ വിധവയോടൊപ്പം ശയിച്ചപ്പോള്‍ ഓനാന്‍ മനഃപൂര്‍വ്വം ബീജം നിലത്തുവീഴ്ത്തിക്കളയുകയാണ് ചെയ്തത്. ഇത് ഗുരുതരമായ പാപമാകുന്നത് സഹോദരന്റെ വിധവയില്‍ സന്താനത്തെ ജനിപ്പിക്കാതിരുന്നതു മാത്രമല്ല; മറിച്ച്, മനഃപൂര്‍വ്വം ബീജം നിലത്തുവീഴ്ത്തിക്കളഞ്ഞതുകൂടിയാണ് അവന്റെ പാപത്തെ കൂടുതല്‍ ഗൗരവതരമാക്കിയത്! ലൈംഗിക വൈകൃതങ്ങളെ പാപമായി പരിഗണിക്കാത്ത ഇസ്ലാമിന്റെ പ്രതിനിധി എന്നനിലയില്‍ ഹാരിസ് മദനിയില്‍ ഇതിനപ്പുറം പ്രതീക്ഷിച്ചിട്ടു കാര്യമില്ല!

പുരുഷനു ബീജം ശ്രവിപ്പിക്കാന്‍ ദൈവം കഴിവു നല്‍കിയിരിക്കുന്നത് സന്താനങ്ങളെ ജനിപ്പിക്കാനാണ്; മറിച്ച്, നിലത്തോ വായിലോ മലാശയത്തിലോ കോണ്ടത്തിനുള്ളിലോ നിക്ഷേപിക്കാനല്ല! സത്യദൈവത്തെ ആരാധിക്കുന്ന ദൈവമക്കളെ സംബന്ധിച്ചിടത്തോളം ലൈംഗികവൈകൃതങ്ങളെല്ലാം പാപമാണ്. സ്വയംഭോഗം, സ്വവര്‍ഗ്ഗഭോഗം, മൃഗവേഴ്ച എന്നിവയെല്ലാം ലൈംഗികവൈകൃതങ്ങളായിട്ടാണ് ദൈവം കാണുന്നത്. എന്നാല്‍, മ്ലേച്ഛതയായി സത്യദൈവം പ്രഖ്യാപിച്ചതെല്ലാം മുഹമ്മദിനെയും അല്ലാഹുവിനെയും സംബന്ധിച്ചിടത്തോളം മ്ലേച്ഛമല്ല! മുഹമ്മദിന്റെ അവസ്ഥ എന്തായിരുന്നുവെന്ന് നോക്കുക: “ആയിശ(റ) നിവേദനം: തിരുമേനി(സ)യുടെ വസ്ത്രത്തില്‍നിന്ന്‌ ഞാന്‍ ശുക്ളം കഴുകിക്കളയുകയും അവിടുന്ന്‌ ആ വസ്ത്രം ധരിച്ചുകൊണ്ട്‌ നമസ്കരിക്കാന്‍ പോവുകയും ചെയ്യാറുണ്ടായിരുന്നു. ആ വെള്ളം നനഞ്ഞ അടയാളം അവിടുത്തെ വസ്ത്രത്തില്‍ അവശേഷിക്കുന്നുണ്ടായിരിക്കും”(ബുഖാരി: 1: 4. 229). മറ്റൊരു ഹദീസ് ഇങ്ങനെ: “ആയിശ(റ) നിവേദനം: വസ്ത്രത്തില്‍ ശുക്ളമായാല്‍ എന്തുചെയ്യണമെന്ന്‌ സുലൈമാന്‍ ചോദിച്ചപ്പോള്‍ അവര്‍ പറഞ്ഞു. അല്ലാഹുവിന്റെ ദൂതന്റെ വസ്ത്രത്തില്‍നിന്ന്‌ ഞാനതു കഴുകാറുണ്ട്‌ അവിടുന്ന്‌ നമസ്കരിക്കാന്‍ പുറപ്പെടും. വെള്ളത്തിന്റെ കഴുകിയ അടയാളം അവിടുത്തെ വസ്ത്രത്തില്‍ അവശേഷിച്ചിട്ടുണ്ടായിരിക്കും”(ബുഖാരി: 1: 4. 230). അടുത്തതുകൂടി നോക്കുക: “ആയിശ(റ) നിവേദനം: അവര്‍ തിരുമേനി(സ)യുടെ വസ്ത്രത്തില്‍നിന്ന്‌ ശുക്ളം കഴുകാറുണ്ട്‌. ശേഷം അതില്‍ അടയാളം ഞാന്‍ കണ്ടിരുന്നു”(ബുഖാരി: 1: 4. 231). അല്ലാഹുവിന്റെ പ്രവാചകന്റെ ദുരവസ്ഥ ഇതായിരുന്നു. ഒന്നുകില്‍ ശീഘ്രസ്ഖലനം എന്ന രോഗമായിരുന്നിരിക്കാം; അല്ലെങ്കില്‍, വസ്ത്രത്തില്‍ വീഴ്ത്തിക്കളയുന്നതാകാം! രണ്ടായിരുന്നാലും, ഒരു പ്രവാചകനത് ഭൂഷണമല്ല!

ബീജം നിലത്തുവീഴ്ത്തുന്നത് ദൈവമക്കളെ സംബന്ധിച്ചിടത്തോളം കുറ്റകൃത്യമാണ്. എന്തെന്നാല്‍, വിശുദ്ധമായ സൃഷ്ടികര്‍മ്മത്തില്‍ പങ്കാളികളാക്കാന്‍ ദൈവം നല്‍കിയ അനുഗ്രഹമാണ് ബീജസ്ഖലനം. എല്ലാ സൃഷ്ടികള്‍ക്കും ഈ അനുഗൃഹം അവിടുന്ന് നല്‍കിയിട്ടുണ്ട്. മറ്റു സൃഷ്ടികളൊന്നും ഈ അനുഗൃഹത്തെ ദുരുപയോഗിക്കാറില്ല എന്ന യാഥാര്‍ത്ഥ്യം ഇവിടെ പ്രത്യേകമായി നാം മനസ്സിലാക്കണം. സ്വയംഭോഗവും സ്വവര്‍ഗ്ഗഭോഗവുമൊക്കെ മനുഷ്യന്‍ മാത്രം ചെയ്യുന്ന രതിവൈകൃതങ്ങളാണ്. ദൈവത്തിന്റെ ഛായയില്‍ സൃഷ്ടിക്കപ്പെട്ട മനുഷ്യന്‍, തനിക്കു നല്‍കപ്പെട്ടിരിക്കുന്ന ഉന്നതമായ കഴിവിനെ ദുരുപയോഗിക്കുന്നത് ഗൗരവത്തോടെയാണ് അവിടുന്ന് കാണുന്നത്. വരും തലമുറകള്‍ക്കു പാഠമാകേണ്ടതിന് ആരംഭത്തില്‍ത്തന്നെ അവിടുന്ന് ഓനാനിലൂടെ ദൃഷ്ടാന്തം നല്‍കി! ഗര്‍ഭനിരോധനത്തിനായി സ്വീകരിക്കുന്ന കൃത്രിമമായ എല്ലാ മാര്‍ഗ്ഗങ്ങള്‍ക്കുമെതിരേയുള്ള താക്കീതായും ഈ സംഭവത്തെ കാണേണ്ടതാണ്. ബീജം ഗര്‍ഭപാത്രത്തില്‍ വീഴുന്നതിനെ തടസ്സപ്പെടുത്തരുത്. ഫലം നല്‍കാത്ത അവസരങ്ങളിലാണ് അത് പതിക്കുന്നതെങ്കില്‍, സ്ത്രീയുടെ ശരീരംതന്നെ അതിനെ പുറംതള്ളിക്കൊള്ളും. അതായത്, സ്വാഭാവികമായ സന്താന നിയന്ത്രണമല്ലാതെ, കൃത്രിമമായ മാര്‍ഗ്ഗങ്ങളൊന്നും ദൈവം അംഗീകരിക്കുന്നില്ല! ആയതിനാല്‍, ഓനാന്റെ മരണത്തെക്കുറിച്ചു ഹാരിസ് മദനിയോ ഇസ്ലാമോ ആകുലപ്പെടേണ്ടാ!

'ജിബ്രീല്‍' മലക്ക് എന്ന ദുര്‍ഭൂതത്തെ ദൈവദൂതനായ ഗബ്രിയേലായി തെറ്റിദ്ധരിച്ചിരിക്കുന്ന ഊളകളുടെ കൂട്ടത്തില്‍ ക്രൈസ്തവനാമധാരികളുമുണ്ട്. സ്വര്‍ഗ്ഗത്തെക്കുറിച്ചും സ്വര്‍ഗ്ഗത്തിലെ ദൈവത്തെക്കുറിച്ചും ദൈവദൂതന്മാരെക്കുറിച്ചും ദൈവത്തിന്റെ രക്ഷാകരപദ്ധതിയെക്കുറിച്ചും മിഥ്യാധാരണയില്‍ ജീവിക്കുന്നവരാണിക്കൂട്ടര്‍! ബൈബിളിലെ ഒരു വെളിപ്പെടുത്തല്‍ ശ്രദ്ധിക്കുക: “ഞങ്ങള്‍ നിങ്ങളോടു പ്രസംഗിച്ചതില്‍നിന്നു വ്യത്യസ്ഥമായ ഒരു സുവിശേഷം ഞങ്ങള്‍തന്നെയോ സ്വര്‍ഗ്ഗത്തില്‍നിന്ന് ഒരു ദൂതന്‍തന്നെയോ നിങ്ങളോടു പ്രസംഗിച്ചാല്‍ അവന്‍ ശപിക്കപ്പെട്ടവനാകട്ടെ!”(ഗലാ: 1; 8). അപ്പസ്തോലന്മാര്‍ പ്രഖ്യാപിച്ച രക്ഷാമാര്‍ഗ്ഗത്തിനു വിരുദ്ധമായ മറ്റൊരാശയം സ്വര്‍ഗ്ഗത്തില്‍നിന്ന്‍ ഒരു ദൂതന്‍ വന്ന് പ്രഖ്യാപിച്ചാലും വിശ്വസിക്കരുതെന്നു പറഞ്ഞത് ഗൗരവകരമായ മുന്നറിയിപ്പാണ്! എതിര്‍ക്രിസ്തുവിന്റെ മതമായ ഇസ്ലാമിനെതിരേ ജാഗ്രതപുലര്‍ത്താനുള്ള മുന്നറിയിപ്പായി മാത്രമല്ല ഈ പ്രഖ്യാപനത്തെ മനസ്സിലാക്കേണ്ടത്; പിന്നെയോ, ക്രൈസ്തവസഭകളില്‍ നുഴഞ്ഞുകയറി മതബോധനത്തിന്റെ ദിശമാറ്റുന്ന അഭിനവ ആചാര്യന്മാരെക്കുറിച്ചുള്ള മുന്നറിയിപ്പുകൂടിയാണിത്‌! പുറത്തുള്ള ശത്രുവിനേക്കാള്‍ അപകടകാരി അകത്തുള്ള ശത്രുവാണ്! അവന്‍ നമ്മുടെ ഉറക്കം കെടുത്തും; അവന്‍ നമ്മുടെ ജീവന്‍ അപഹരിക്കും; അവന്‍ നമ്മേ നാശത്തിലേക്ക് കൈപിടിച്ചുനടത്തും!

ഉപസംഹാരം!

യെഹൂദരെയും ക്രൈസ്തവരെയും ഉറ്റമിത്രങ്ങളായി സ്വീകരിക്കരുതെന്ന് ഇസ്ലാമികലോകത്തിന് മുഹമ്മദ്‌ ഉപദേശം നല്‍കിയിട്ടുണ്ട്. സത്യത്തെ സംബന്ധിക്കുന്ന അറിവ് ലഭിക്കാനുള്ള സാദ്ധ്യതകളെ പൂര്‍ണ്ണമായി ഇല്ലാതാക്കുക എന്നതാണ് ഈ ഉപദേശത്തിനു പിന്നിലെ യഥാര്‍ത്ഥ ലക്‌ഷ്യം. മറ്റാരുടെയെങ്കിലും ഉപദേശം സ്വീകരിക്കുന്ന സാഹചര്യം ഇല്ലാതാക്കിയാലേ അല്ലാഹുവിന്റെ അടിമയായി ഇസ്ലാമിനെ നിലനിര്‍ത്താന്‍ കഴിയുകയുള്ളു. ഇസ്ലാം ഈ ഉപദേശത്തെ പൂര്‍ണ്ണമായി ഹൃദയത്തില്‍ സൂക്ഷിക്കുന്നു! എന്നാല്‍, അവിശ്വാസികളുമായി കൂട്ടുചേരരുത് എന്ന നിയമം ക്രൈസ്തവര്‍ക്കു ലഭിച്ചിട്ടുണ്ടെങ്കിലും, ക്രൈസ്തവര്‍ അത് പുല്ലുപോലെ തള്ളിക്കളയുന്നു. അവിശ്വാസികള്‍ എന്ന പദത്തിന് പുതിയ നിര്‍വ്വചനങ്ങള്‍ ഉണ്ടാക്കിയാണ് ഇവര്‍ ദൈവദൂഷകരുടെ ഉറ്റമിത്രങ്ങളാകുന്നത്! ഒരുകാര്യം ഓര്‍മ്മയിലിരിക്കട്ടെ: കമ്മ്യൂണിസ്റ്റുകളുമായോ ഇസ്ലാമുമായോ സൗഹൃദം സ്ഥാപിക്കുകയെന്നാല്‍, അരയില്‍ ബോംബ്‌ കെട്ടിവച്ച് നടക്കുന്നതുപോലെയാണ്! എപ്പോള്‍ വേണമെങ്കിലും തിരിഞ്ഞുകടിക്കുന്ന സര്‍പ്പത്തെപ്പോലെയാണ് ഇവര്‍! ആത്മാര്‍ത്ഥമായ സ്നേഹം ഇവരിലില്ല. ചരിത്രം നമുക്കു മുന്‍പില്‍ വയ്ക്കുന്ന പാഠമാണിത്. ഇസ്ലാമിന്റെ വഞ്ചനയ്ക്കിരയാകാത്ത ജനതയോ സമൂഹങ്ങളോ രാജ്യങ്ങളോ ഈ ഭൂമുഖത്തില്ലാത്തതുപോലെ, കമ്മ്യൂണിസ്റ്റുകളുമായി കൈകോര്‍ത്തിട്ടു വഞ്ചിക്കപ്പെടാത്ത ആരും ഈ ഭൂമിയില്‍ ജീവിച്ചിട്ടില്ല! നേരിട്ടു യുദ്ധംചെയ്യാതെ, ഒളിയുദ്ധം ചെയ്യുന്ന രണ്ടു പ്രസ്ഥാനങ്ങളാണ് ഇവ!

NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!

ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-

    4212 views

LOG IN

Lost your password?

SIGN UP

LOST PASSWORD