അറിഞ്ഞിരിക്കാന്‍

കുരിശുയുദ്ധങ്ങളെ തള്ളിപ്പറയുന്നവര്‍ അറിഞ്ഞിരിക്കേണ്ട സത്യങ്ങള്‍!

Print By
about

നുഷ്യരുടെ അറിവിനെ ഏറ്റവുമധികം സ്വാധീനിക്കുന്നത് മാധ്യമങ്ങളാണെന്ന കാര്യത്തില്‍ യാതൊരു തര്‍ക്കവുമില്ല. അറിവുകളെ ശരിയായ ദിശയിലേക്കും തെറ്റായ ദിശയിലേക്കും നയിക്കാന്‍ മാധ്യമങ്ങള്‍ക്കു സാധിക്കും! മാധ്യമങ്ങളുടെ അതിപ്രസരംമൂലം സത്യവും മിഥ്യയും തിരിച്ചറിയുന്നതില്‍ പലരും ആശയക്കുഴപ്പത്തില്‍ അകപ്പെടുന്നുവെന്നതും ഒരു യാഥാര്‍ത്ഥ്യമാണ്. മാധ്യമരംഗം വ്യവസായമായി മാറിയപ്പോള്‍ സത്യങ്ങള്‍ മൂടിവയ്ക്കപ്പെടുകയും സംഘടിതശക്തികളെ പ്രീണിപ്പിച്ചുകൊണ്ട് അസംഘടിതരുടെമേല്‍ കുതിരകയറ്റം നടത്തുകയും ചെയ്യുന്നത് ഇന്നു നാം കണ്ടുകൊണ്ടിരിക്കുന്നു! ഇത്തരത്തില്‍ മൂടിവയ്ക്കപ്പെട്ടതും വളച്ചൊടിച്ചതുമായ സത്യങ്ങളിലൊന്നാണ് 'കുരിശുയുദ്ധങ്ങള്‍!

യൂറോപ്പിലെ ക്രൈസ്തവരാജ്യങ്ങളുടെ നേതൃത്വത്തിലായിരുന്നു കുരിശുയുദ്ധങ്ങള്‍ നടന്നതെന്നു നമുക്കറിയാം. എന്നാല്‍, ഈ കുരിശുയുദ്ധങ്ങളുടെ ചരിത്രവും അതിന്റെ ലക്ഷ്യങ്ങളും ഇന്ന് അധികമാര്‍ക്കും അറിയില്ല. സംഘടിതരായ ഇസ്ലാമികസമൂഹത്തിനെതിരെയുള്ള ക്രൈസ്തവരുടെ ചെറുത്തുനില്‍പായിരുന്നു യഥാര്‍ത്ഥത്തില്‍ കുരിശുയുദ്ധങ്ങള്‍! ഇസ്ലാമിനെതിരേ ഒരു വാക്കുപോലും ഉരിയാടാന്‍ മാധ്യമങ്ങള്‍ക്ക് ഇന്നു താത്പര്യമില്ല; കാരണം, വ്യവസായ ലോകത്തെ ഉന്നതരോട് എതിരിട്ട് നിലനില്കാന്‍ കഴിയുന്ന മാധ്യമങ്ങള്‍ ഇന്നു നമ്മുടെ ഇടയിലില്ല. വ്യാവസായിക താത്പര്യങ്ങളില്ലാതെ നിലകൊള്ളുന്നവരെ ഭീഷണിപ്പെടുത്തുകയും കായികമായി നേരിടുകയും ചെയ്യുന്ന ശൈലി ഇസ്ലാം പിന്തുടരുന്നതിനാല്‍, അപ്രിയസത്യങ്ങള്‍ ഇവര്‍ക്കെതിരെ പറയുന്നത് തടയപ്പെടുന്നു!

ഉപയോഗിക്കുന്ന ആയുധങ്ങളില്‍ കാലാനുസരണം വന്നിട്ടുള്ള ആധുനികത ഒഴിച്ചാല്‍, ഇസ്ലാമിന്റെ ശൈലിയില്‍ ഇന്നോളം ഒരു മാറ്റവും വന്നിട്ടില്ല. മനുഷ്യരുടെ ചോരകുടിച്ച് വളര്‍ന്ന പ്രസ്ഥാനമാണ് ഇസ്ലാംമതമെന്ന്, അല്പമെങ്കിലും ചരിത്രം പഠിച്ചിട്ടുള്ള ഏതൊരു നിഷ്പക്ഷനും അറിയാം. ഇസ്ലാം പ്രചരിപ്പിക്കുന്ന വ്യാജങ്ങള്‍ക്ക് മാധ്യമലോകത്തിന്റെ പിന്തുണയോടൊപ്പം ഈ ലോകത്തിന്റെ പ്രശംസ ആഗ്രഹിക്കുന്ന ചില ക്രിസ്തീയ നേതാക്കന്മാര്‍ക്കൂടി ചേര്‍ന്നുനിന്നപ്പോള്‍ യഥാര്‍ത്ഥ സത്യം ചവറ്റുകൊട്ടയിലായി! ഇന്ന് യൂറോപ്പില്‍ ക്രിസ്തീയത നിലനില്‍ക്കുന്നതില്‍ പ്രധാനഘടകമായത് കുരിശുയുദ്ധങ്ങള്‍ ആയിരുന്നുവെന്ന് തിരിച്ചറിയാതെ, വിശ്വാസികളെ സംരക്ഷിച്ചു നിര്‍ത്തിയ പൂര്‍വ്വീകരെ അവഹേളിക്കുന്ന ചില കോമാളികള്‍, ഈ പ്രതിരോധയുദ്ധങ്ങളുടെ പേരില്‍ മാപ്പുചോദിക്കുന്നത് നീതികരിക്കാനാവില്ല! ലോകത്തിന്റെ പ്രീതിതേടി ഇവര്‍ നടത്തുന്നത്, തല മറന്നുള്ള എണ്ണ തേയ്ക്കലാണ്! ഇത് തിരിച്ചറിയണമെങ്കില്‍, എന്തായിരുന്നു കുരിശുയുദ്ധങ്ങളെന്നും അവയുടെ ചരിത്രം എന്തായിരുന്നുവെന്നും മനസ്സിലാക്കണം.

കുരിശുയുദ്ധങ്ങള്‍ എന്തിനുവേണ്ടി?

മാര്‍പ്പാപ്പയുടെ അംഗീകാരത്തോടുകൂടി നടത്തപ്പെട്ടതും പാഗന്‍ ജനതകള്‍ക്കും, മതനിഷേധകര്‍ക്കും, ഇസ്ലാംമത വിശ്വാസികള്‍ക്കും, സഭയില്‍നിന്നു പുറത്താക്കപ്പെട്ടവര്‍ക്കും എതിരെയുള്ള ഒരു സമരമായാണ് കുരിശുയുദ്ധങ്ങളെ ചിത്രീകരിക്കപ്പെട്ടിരുന്നത്. എന്നാല്‍, യഥാര്‍ത്ഥ സത്യം ഇതായിരുന്നില്ല! സെല്‍ജുക്കുകളുടെ അനറ്റോളിയിലേക്കുള്ള കടന്നുകയറ്റത്തിനെതിരെ ബൈസന്‍റയിന്‍ സാമ്രാജ്യത്തെ സഹായിച്ചുകൊണ്ട് യെരുശലേമും വിശുദ്ധനാടും ഇസ്ലാമിക ആധിപത്യത്തില്‍നിന്നു തിരിച്ചുപിടിക്കുക എന്നതായിരുന്നു ആദ്യകാല കുരിശുയുദ്ധങ്ങളുടെ ലക്‌ഷ്യം! ഇസ്ലാംമതത്തെ തകര്‍ക്കുവാന്‍ യൂറോപ്പിലെ ക്രൈസ്തവസമൂഹം ഒന്നായി നടത്തിയ ആക്രമണങ്ങളായി കുരിശുയുദ്ധങ്ങളെ പരിഹസിക്കുന്നത് ഇസ്ലാമിന്റെ ജന്മസിദ്ധമായ നുണയുടെ ഭാഗമാണ്! അവരുടെ കാപട്യങ്ങളെ മൂടിവച്ചുകൊണ്ട് എതിരാളികളുടെമേല്‍ സകല കുറ്റങ്ങളും ആരോപിക്കുന്ന ഇസ്ലാമികശൈലി  മുഹമ്മദില്‍നിന്ന് പകര്‍ന്നു കിട്ടിയതാണെന്ന് അവന്റെ ചരിത്രം പഠിച്ചവര്‍ക്ക് മനസ്സിലാകും.

ക്രിസ്ത്യാനികള്‍ എക്കാലവും പവിത്രമായി കാണുന്ന വിശുദ്ധസ്ഥലമാണ് യെരുശലേം! യെഹൂദര്‍ക്കും യെരുശലേമിനോടുള്ള അഭേദ്യമായ ബന്ധം നമുക്കെല്ലാം അറിയാവുന്നതാണ്! ഈ മണ്ണുമായുള്ള യഹൂദരുടെയും ക്രൈസ്തവരുടെയും ആത്മബന്ധത്തിന് അടിസ്ഥാനമുള്ളതാണെങ്കില്‍, ചില കെട്ടുകഥകളുമായി ഈ വിശുദ്ധസ്ഥലത്തിന്റെമേല്‍ അധികാരം അവകാശപ്പെടുന്ന ഇസ്ലാമിന്റെ വാദത്തിനു യാതൊരു അടിസ്ഥാനവുമില്ല! യെരുശലെമുമായി ഇസ്ലാമിന് ബന്ധമുണ്ടെന്നു വരുത്താനും ഈ സ്ഥലത്തിന്റെമേല്‍ അവകാശം പ്രഖ്യാപിക്കുവാനുമായി മുഹമ്മദിന്റെ ഒരിക്കലും സംഭവിച്ചിട്ടില്ലാത്ത സ്വര്‍ഗ്ഗാരോഹണം ഇവിടെനിന്നായിരുന്നു എന്ന്‍ വ്യാജപ്രചരണം ഇവര്‍ നടത്തി. മുഹമ്മദിനു സ്വര്‍ഗ്ഗത്തില്‍ പോകാനുള്ള ഒരു യോഗ്യതയുമില്ലെന്നു മാത്രമല്ല,  ഈ കഥയ്ക്ക് യാതൊരു അടിസ്ഥാനവുമില്ല. മുഹമ്മദിന്റെ ഭാര്യമാരില്‍ ഒരുവളായിരുന്ന  ആയിഷയുടെ വീട്ടില്‍വച്ച് മരിക്കുകയും, ആ വീട്ടില്‍തന്നെ ഇവന്റെ ശവം കുഴിച്ചിടുകയും ചെയ്തുവെന്ന് ഇസ്ലാമിക ചരിത്രം വ്യക്തമാക്കുന്നുണ്ട്. ഉയര്‍ത്തെഴുന്നേറ്റതായോ സ്വര്‍ഗ്ഗാരോഹണം ചെയ്തതായോ യാതൊരു തെളിവുമില്ല!

പുഴുക്കള്‍ക്കു‍ ഭക്ഷണമാവുകയും അസ്ഥി ദ്രവിച്ച്  മണ്ണോടുചേരുകയും ചെയ്ത ഒരുവനെ സ്വര്‍ഗ്ഗത്തിലേക്ക് ഉയര്‍ത്താന്‍ ഇസ്ലാം തിരഞ്ഞെടുത്ത സ്ഥലം യെരുശലെം ആയത്, വിശുദ്ധസ്ഥലത്തെ അശുദ്ധമാക്കാനുള്ള അവരുടെ കുതന്ത്രമായിരുന്നു. പാവനമായ ഈ പട്ടണം പിടിച്ചെടുത്ത് മുസ്ലിങ്ങള്‍ അതിനെ മാലിന്യക്കൂമ്പാരമാക്കി! യെരുശലേമില്‍നിന്ന്‍ ഈ മാലിന്യങ്ങള്‍ നീക്കംചെയ്ത് അതിനെ ശുദ്ധീകരിക്കാന്‍ ക്രിസ്ത്യാനികള്‍ നടത്തിയ ശുദ്ധീകരണ പ്രക്രിയയായിരുന്നു ആദ്യത്തെ കുരിശുയുദ്ധം! പിന്നീട് ഉണ്ടായ പല ചെറുത്തുനില്‍പ്പുകളെയും കുരിശുയുദ്ധങ്ങള്‍ എന്ന പേരിലാണ് വിളിച്ചത്. ഫ്രാന്‍സിലെ ചക്രവര്‍ത്തിയായിരുന്ന കാറള്‍മാന്‍ തന്റെ വിശ്വസ്ഥരായ പത്തു സേനാനായകന്മാരോട് ചേര്‍ന്ന് തുര്‍ക്കികള്‍ക്കെതിരെ നടത്തിയ യുദ്ധമായിരുന്നു കുരിശുയുദ്ധങ്ങളില്‍ പ്രധാനപ്പെട്ടത്. റോള്‍ദോന്‍, ഒലിവേര്‍, റിച്ചാര്‍ഡത്, ഗുയ്ദിവേര്‍ കോഞ്ഞാ തുടങ്ങിയവരായിരുന്നു കാറള്‍മാന്റെ അനുയായികളില്‍ പ്രധാനികള്‍! ഈ ഒരു യുദ്ധത്തെ മാത്രമാണ് ക്രൈസ്തവരുടെ വിജയമായി ഇസ്ലാമും കപടചരിത്രകാരന്മാരും അംഗീകരിക്കുന്നുള്ളു. ക്രിസ്ത്യാനികള്‍പ്പോലും ഈ വാദത്തെ അംഗീകരിക്കുന്നതിലെ വൈരുദ്ധ്യമാണ് മനോവയ്ക്കു മനസ്സിലാകാത്തത്!

യൂറോപ്പുമായി ഇസ്ലാം നടത്തിയ ഏതെങ്കിലും യുദ്ധത്തില്‍ അവര്‍ വിജയിച്ചിരുന്നുവെങ്കില്‍  ഇസ്ലാമിക ഭീകരരെക്കൊണ്ട് ഈ ഭൂഖണ്ഡം നിറയുമായിരുന്നു. മാര്‍ട്ടിന്‍ ലൂഥര്‍ ഉയര്‍ത്തിക്കൊണ്ടുവന്ന നവീകരണവാദങ്ങളെ തുടര്‍ന്ന് യൂറോപ്പിലെ സഭയില്‍ ഭിന്നതയുണ്ടാകുന്നതുവരെ ഇസ്ലാംമതവിശ്വാസികള്‍ യൂറോപ്പിന്റെ മണ്ണില്‍ ഉണ്ടായിരുന്നില്ല! ഈ വസ്തുത പരിശോധിക്കുമ്പോള്‍, ക്രൈസ്തവര്‍ പരാജയപ്പെട്ടുവെന്ന് പ്രചരിപ്പിക്കപ്പെടുന്ന യുദ്ധങ്ങളൊന്നും ഫലത്തില്‍ പരാജയങ്ങളായിരുന്നില്ല! കാരണം, ഈ യുദ്ധങ്ങളൊക്കെ ക്രൈസ്തവരുടെ ചെറുത്തുനില്‍പ്പുകളായിരുന്നു. ഇതിന്റെ ഫലമായി ഇസ്ലാമിക അധിനിവേശം യൂറോപ്പില്‍ തടയപ്പെട്ടു! ക്രൈസ്തവര്‍ മാത്രം അധിവസിച്ചിരുന്ന സിറിയ, തുര്‍ക്കി, ഇറാക്ക് തുടങ്ങിയ പ്രദേശങ്ങളിലെ ക്രൈസ്തവര്‍ കൂട്ടത്തോടെ ഇസ്ലാമിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെടുകയോ വധിക്കപ്പെടുകയോ പലായനം ചെയ്യപ്പെടുകയോ ആണുണ്ടായത്. ഇസ്ലാമിന്റെ പൈശാചികതയ്ക്കെതിരേ ചെറുത്തുനില്‍ക്കാന്‍ ഇവര്‍ക്കായില്ല. ഇതിനു മറ്റൊരു കാരണവുംകൂടി ഉണ്ടായിരുന്നു.

യെരുശലേമിലെ മതപീഡനകാലത്തു പിടിച്ചുനില്‍ക്കാന്‍ കഴിയാത്ത ക്രൈസ്തവര്‍ തങ്ങളുടെ ആസ്ഥാനം അവിടെനിന്ന് റോമിലേക്ക് മാറ്റി. ഇത് തന്റെ ഹിതമായിരുന്നു എന്ന സത്യം ദൈവത്തിനു തെളിയിക്കേണ്ടതുണ്ടായിരുന്നു. റോമിന്റെ നേതൃത്വത്തോട് മറുതലിച്ച് വേറിട്ടുനിന്ന ക്രിസ്തീയ വിഭാഗമായിരുന്നു അന്ത്യോക്യയില്‍ (സിറിയ)ഉണ്ടായിരുന്നത്. ഈ വേറിട്ടുനില്പ് ദൈവേഷ്ടത്തിനു വിരുദ്ധമായിരുന്നതുകൊണ്ടാണ് അവിടുന്ന് ഇവരെ കൈവിട്ടത്! റോമന്‍ നേതൃത്വമാണ് യേഹ്ശുവാ അംഗീകരിച്ചത് എന്നതിന്റെ അടയാളമായി അന്ത്യോക്യയിലെ സഭയെ അവിടെനിന്നു തുടച്ചുമാറ്റി! സാത്താനും അവന്റെ സന്തതികളും ഇന്നുമവിടെ ആധിപത്യം ഉറപ്പിച്ചിരിക്കുന്നതും ക്രിസ്ത്യാനികളില്‍ അവശേഷിച്ചിരിക്കുന്നവര്‍ നിരന്തരം ഇവരാല്‍ വേട്ടയാടപ്പെടുന്നതും നാം തിരിച്ചറിയണം! എന്നാല്‍, റോമിലെ സഭയെ സംരക്ഷിക്കാന്‍ അനേകം രാജാക്കന്മാരെ ദൈവം ഉയര്‍ത്തുകയും ശക്തിപ്പെടുത്തുകയും ചെയ്തു! മുകളില്‍ സൂചിപ്പിച്ചതുപോലെ ലൂഥറിന്റെ വരവോടെ മാത്രമാണ് ഇസ്ലാമികതയുടെ വിഷബീജം അല്പാല്പമായി യൂറോപ്യന്‍ ഭൂഖണ്ഡത്തിലേക്ക് കടന്നുകൂടിയത്!

കുരിശുയുദ്ധങ്ങള്‍ തെറ്റായിരുന്നുവെന്ന് ക്രൈസ്തവരില്‍ ആരെങ്കിലും പറയുന്നുവെങ്കില്‍, തങ്ങളെ വിശ്വാസത്തില്‍ നിലനിര്‍ത്താന്‍ രക്തം ചിന്തിയ പൂര്‍വ്വീകരെ ആക്ഷേപിക്കുകയാണ് ചെയ്യുന്നത്. അത് എത്ര ഉന്നതാരാണെങ്കിലും മനോവയുടെ അഭിപ്രായത്തില്‍ മാറ്റമില്ല! ലോകത്തിന്റെ പ്രീതിയും ബഹുമാനവും കാംക്ഷിക്കുന്നവരും കത്തോലിക്കാസഭയിലേക്ക് ഉദാരവത്ക്കരണമെന്ന പൈശാചികത കടത്തിക്കൊണ്ടുവരികയും ചെയ്ത ചില കാപട്യക്കാരായ അധികാരികള്‍ പൂര്‍വ്വീകരെ തള്ളിപ്പറഞ്ഞുകൊണ്ട് സ്വയം വലുതാകാന്‍ ശ്രമിച്ചിട്ടുണ്ട്. ദിവ്യകാരുണ്യത്തെ പ്രണയിക്കുന്നുവെന്ന് വാദിക്കുകയും  അതേസമയംതന്നെ ദിവ്യകാരുണ്യത്തിന്റെ പരിപാവനതയെ കളങ്കപ്പെടുത്തുകയും ചെയ്തവര്‍ ആരാണെന്ന് ചിന്തിച്ചാല്‍, ഇവിടെ കുറിച്ചിരിക്കുന്നവയിലെ യാഥാര്‍ത്ഥ്യം തിരിച്ചറിയാന്‍ കഴിയും!

പരിശുദ്ധ കുര്‍ബാന കൈകളില്‍ കൊടുക്കുവാന്‍ ആരംഭിച്ചതും, അല്‍മായര്‍ക്കും സ്ത്രീകള്‍ക്കുപോലും തിരുവോസ്തി കൈകാര്യം ചെയ്യാനുള്ള അധികാരം നല്‍കിയതും, അള്‍ത്താരശുശ്രൂഷയില്‍ ബാലികമാരെ നിയോഗിച്ചതും ഉദാരവത്ക്കരണത്തിന്റെ ചില ഭാഗങ്ങള്‍ മാത്രമാണ്! വൈദീകരുടെ ബ്രഹ്മചര്യം എടുത്തുകളയുകയും സ്ത്രീകള്‍ക്ക് പൗരോഹിത്യം നല്‍കാനുമുള്ള ഒരുക്കത്തിലായിരുന്നുവെങ്കിലും  അതിനുമുമ്പ് ദൈവം നമ്മോടു കരുണകാണിച്ചു! ദിവ്യകാരുണ്യം കൈകളില്‍ സ്വീകരിക്കുവാനുള്ള അനുവാദം നല്‍കുന്ന നിയമം സാത്താനാണ് അവതരിപ്പിച്ചത് എന്ന സത്യം പിന്നീടുണ്ടായ അനുഭവങ്ങള്‍ തെളിയിച്ചു. സാത്താനു ബലിയര്‍പ്പിക്കുന്ന 'ബ്ലാക്ക് മാസ്സ്'  എന്ന പൈശാചികതയ്ക്ക് സഹായകരമായ നിയമമായിരുന്നു ഇത്! ഭക്തിയുടെ മൂടുപടം ധരിച്ച ചില വ്യക്തികള്‍ തിരുവോസ്തി, തങ്ങളുടെ ഭവനത്തിന്റെ നാലു മൂലകളിലും കുഴിച്ചിട്ട സംഭവവും അരങ്ങേറി. യൂറോപ്പില്‍ ജീവിക്കുന്ന ഒരു സ്ത്രീ, തന്റെ മാലയുടെ ലോക്കറ്റില്‍ തിരുവോസ്തി സൂക്ഷിച്ചിരിക്കുകയാണ്!

ദിവ്യകാരുണ്യത്തെ ആരാധിക്കുന്നതില്‍  ശ്രദ്ധചെലുത്തിയിരുന്ന മഹത്തായ പാരമ്പര്യം റോമന്‍ കത്തോലിക്കാസഭയ്ക്ക് ഉണ്ടായിരുന്നു! ഒരു പുരോഹിതന്റെ കരങ്ങളില്‍നിന്നു തിരുവോസ്തി നിലത്തുവീണാല്‍ ആദരവോടെ മുട്ടുകുത്തിയാണ് തിരികെ എടുത്തിരുന്നത്. മാത്രവുമല്ല, ഒരു വെള്ളത്തുണികൊണ്ട് ആ സ്ഥലം മൂടുകയും അള്‍ത്താരയില്‍ ഉപയോഗിക്കുന്ന കൈമണി അവിടെ വയ്ക്കുകയും ചെയ്യും! രോഗികള്‍ക്ക് നല്‍കാനായി എതെങ്കിലു ഒരു വൈദീകന്‍ ദിവ്യകാരുണ്യവും വഹിച്ചുകൊണ്ട് പോകുന്നതു കണ്ടാല്‍, ഒരു ചെളിക്കുണ്ടിലാണെങ്കില്‍പ്പോലും മുട്ടുകുത്തി വണങ്ങണമെന്ന് പഠിപ്പിച്ച നല്ല പാരമ്പര്യങ്ങളെ നിസ്സാരമാക്കുന്നത് ആരാണെന്ന് നാം തിരിച്ചറിയണം! അനീതിനിറഞ്ഞ ഇത്തരം മാറ്റങ്ങള്‍ കൊണ്ടുവന്നവര്‍തന്നെയാണ് കുരിശുയുദ്ധങ്ങളെ തള്ളിപ്പറഞ്ഞുകൊണ്ട് തലമറന്ന് എണ്ണ തേച്ചത്! മാര്‍ത്തോമാ ക്രിസ്ത്യാനികളെന്നു സ്വയം പരിചയപ്പെടുത്തുകയും എന്നാല്‍, അങ്ങനെ അല്ലാത്തവരുമായ കല്‍ദായ വാദികളെയാണ് സൂക്ഷിക്കേണ്ടത്. റോമന്‍ നേതൃത്വത്തോടുള്ള കടുത്ത എതിര്‍പ്പിന്റെ ഭാഗമായി പരിശുദ്ധ കുര്‍ബാനയെപ്പോലും നിന്ദിക്കുന്ന ആശയങ്ങളാണ് ഇവര്‍ പ്രചരിപ്പിക്കുന്നത്. ഇതിന്റെ ഉത്തമ ഉദാഹരണമാണ്, കുര്‍ബാനയില്‍ ഉപയോഗിക്കുന്ന 'തിരുവോസ്തി'ക്കുപകരം ചപ്പാത്തി, പൊറോട്ട, 'പുട്ടുംകടല' തുടങ്ങിയവയുമായി ചില ആഭാസന്മാര്‍ ഇറങ്ങിയിരിക്കുന്നത്!

ഇവര്‍ക്കൊക്കെ ക്രിസ്ത്യാനിയായി ജീവിക്കാനുള്ള സാഹചര്യമൊരുക്കിയത് കുരിശുയുദ്ധങ്ങളായിരുന്നുവെന്ന വസ്തുത സൗകര്യപൂര്‍വ്വം ഇവര്‍ വിസ്മരിക്കുകയായിരുന്നു. അല്ലായിരുന്നുവെങ്കില്‍ സിറിയയും തുര്‍ക്കിയും അറബിരാജ്യങ്ങളുംപോലെ യൂറോപ്പും അധഃപതിക്കുകയും ക്രിസ്ത്യാനികളെ വെട്ടിനുറുക്കി പട്ടിയ്ക്ക് തിന്നാന്‍ കൊടുക്കുകയും ചെയ്യുമായിരുന്നു! ഈ സത്യങ്ങള്‍ യൂറോപ്പ് ഇപ്പോള്‍ തിരിച്ചറിഞ്ഞുകൊണ്ടാണിരിക്കുന്നത്. ഇസ്ലാം എന്ന മാലിന്യം യൂറോപ്പിലേക്ക് കടന്നുവന്ന്‍ ക്രൈസ്തവരെ ഭീഷണിപ്പെടുത്താന്‍ ആരംഭിച്ചുകഴിഞ്ഞു!

വെറും 3.7 ശതമാനംമാത്രം ഇസ്ലാം, ജര്‍മ്മനിയില്‍ ആയപ്പോഴേക്കും ക്രിസ്തീയ സ്ഥാപനങ്ങളിലുള്ള കുരിശുരൂപം നീക്കം ചെയ്യണമെന്ന്‍ വാദിക്കാന്‍ തുടങ്ങിയെങ്കില്‍, വരാനിരിക്കുന്ന ദുരന്തങ്ങളെ നേരിടാന്‍ യൂറോപ്പ് ഒരുങ്ങിക്കൊള്ളുക! ന്യൂനപക്ഷമായിരിക്കുമ്പോള്‍ 'നിങ്ങള്‍ക്കു നിങ്ങളുടെ മതം ഞങ്ങള്‍ക്കു ഞങ്ങളുടെ മതം. മതത്തില്‍ നിര്‍ബന്ധം പാടില്ല' എന്ന ഇസ്ലാമിന്റെ കാപട്യം ഖുറാനിലൂടെ നമുക്ക് വായിച്ചറിയാന്‍ കഴിയും! നാലു ശതമാനത്തില്‍ താഴെമാത്രം മതം വളര്‍ന്നപ്പോഴേ മുസ്ലീങ്ങള്‍ അവരുടെ രണ്ടാമത്തെ ഘട്ടത്തിലേക്ക് കടന്നിരിക്കുന്നത് ക്രൈസ്തവരുടെ സഹിഷ്ണുതയെ ചൂഷണം ചെയ്യലാണ്! ക്രിസ്ത്യാനികള്‍ കാണിക്കുന്ന സ്നേഹവും കാരുണ്യവും ദുരുപയോഗം ചെയ്തുകൊണ്ട് അഭയം നല്‍കിയവരെ ഉന്മൂലനം ചെയ്യുന്ന പൈശാചികത ഇസ്ലാമിനെ പഠിപ്പിച്ചത് മുഹമ്മദാണെന്ന് ഖുറാന്‍ വായിച്ചിട്ടുള്ളവര്‍ക്ക് മനസ്സിലാകും! സിറിയയും ലിബിയയും പശ്ചിമേഷ്യന്‍രാജ്യങ്ങളും മാത്രമല്ല, ഇസ്ലാമികര്‍ ഭൂരിപക്ഷമായിട്ടുള്ള എല്ലാ രാജ്യങ്ങളിലും ക്രിസ്ത്യാനികളെ വാളുകൊണ്ട് നശിപ്പിച്ചാണ് ഇവര്‍ മതം പ്രചരിപ്പിച്ചത്! ഇസ്ലാമിന്റെ ഇന്നത്തെ ശൈലി നമുക്കെല്ലാം നേരിട്ട് അറിയാവുന്നതാണ്. ഇതില്‍നിന്ന് വ്യത്യസ്ഥമായ ഒരു ശൈലി, ഇവരുടെ പരിണാമത്തിന്റെ ഒരു ഘട്ടത്തിലും ഉണ്ടായിട്ടില്ല!

പശ്ചിമേഷ്യയെയും അറബിനാടുകളെയും പൂര്‍ണ്ണമായും ഇസ്ലാമികവത്ക്കരിച്ചതിനുശേഷം യൂറോപ്പിലേക്കു വാളുമായി കടന്നുവന്നവരെ തടയാന്‍ ക്രൈസ്തവരാജ്യങ്ങള്‍ തയ്യാറായപ്പോള്‍ അതിനെ ഇസ്ലാം വിളിച്ച പേരാണ് 'കുരിശുയുദ്ധം' എന്നത്! ഇസ്ലാമിക തീവ്രവാദികളെ അമേരിക്ക കൈകാര്യം ചെയ്തപ്പോഴും അതിനെ കുരിശുയുദ്ധമെന്നു വിളിച്ചത് ഈ അടുത്തകാലത്ത് നാം കേട്ടതാണ്. അമേരിക്കയും ബ്രിട്ടനും കുരിശിനെ അംഗീകരിക്കാത്ത 'പ്രോട്ടസ്റ്റന്റ്' വിഭാഗങ്ങളായിട്ടും ഇതേ പേരുതന്നെ വിളിക്കന്നതിലൂടെ ഈ പേരിന്റെ ഉറവിടം വ്യക്തമാകുമല്ലോ!? ആരംഭത്തില്‍ സൂചിപ്പിച്ചതുപോലെ അന്നും ഇന്നും ഇസ്ലാമിന്റെ ശൈലിയില്‍ ഒരു മാറ്റവും ഉണ്ടായിട്ടില്ല. ലോകത്തുള്ള ഒരു മതങ്ങളിലും അവയുടെ ആരംഭകാലത്തെ നയങ്ങളില്‍നിന്നു അധികം വ്യതിയാനങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയില്ലെന്നു നമുക്ക് ഊഹിക്കാവുന്നതാണ്.   മറിച്ചു സംഭവിച്ചാല്‍ ആ മതങ്ങളുടെ വിശ്വാസ്യതതന്നെ ഇല്ലാതാകും. കാരണം, മതസ്ഥാപകന്റെ നയങ്ങളെ മാറ്റിമറിക്കാന്‍ അനുയായികള്‍ക്ക് അവകാശമില്ല എന്നതുതന്നെ! ഇസ്ലാമിന്റെ ചരിത്രം പഠിച്ചിട്ടുള്ള ആരും സോമാലിയന്‍ കടല്‍ക്കൊള്ളക്കാരെ നോക്കി അതിശയിക്കില്ല; കാരണം, മരുഭൂമിയിലൂടെ കടന്നുപോകുന്ന കച്ചവടക്കാരെ കൊള്ളയടിക്കുന്ന അറബികള്‍ പ്രാചീനകാലംമുതലേ ഉണ്ടായിരുന്നെന്നും ആ കുലത്തില്‍പ്പെട്ടവനായിരുന്നു‍ മുഹമ്മദുനബിയെന്നും ചരിത്രത്തിലുണ്ട്! ഇവരാണ് ഇസ്മായേല്യര്‍! ഇവരിലെ ഒരു വിഭാഗമാണ്‌ ഇന്ത്യയില്‍ കടന്നുവന്ന്‍ മാര്‍ത്തോമാ ക്രിസ്ത്യാനികളുടെ പിതൃത്വം ഏറ്റെടുത്ത സുറിയാനികള്‍.  സിറിയയില്‍നിന്നു പ്രാണരക്ഷാര്‍ത്ഥം പലായനം ചെയ്ത ഇവര്‍ ഇന്ത്യയില്‍ ആധിപത്യം സ്ഥാപിച്ചു. അതായത്, സിറിയയില്‍നിന്നു കുടിയേറിയ ക്രിസ്ത്യാനികള്‍ ഇസ്മായേല്‍ വംശജരായിരുന്നു.  ഇവരുടെ പെരുകളില്‍ത്തന്നെ ഇതു വ്യക്തവുമാണ്! 

ഇസ്ലാമിന്റെ പൊതുശൈലി അവര്‍ പിന്തുടരുന്നതുപോലെതന്നെ ക്രിസ്ത്യാനികളും ആരംഭത്തില്‍ ഉണ്ടായിരുന്ന അവരുടെ നയങ്ങള്‍ തന്നെയാണ് ഇന്നും തുടരുന്നത്. ഇന്ന്‍ ഈ ഭൂമുഖത്ത് നിലവിലുള്ള ഏതെങ്കിലും മതത്തെ ക്രൈസ്തവര്‍ പീഡിപ്പിക്കുകയോ ബലമായി മതപരിവര്‍ത്തനം നടത്തുകയോ ചെയ്തുവെന്ന് പറയാന്‍ കഴിയില്ല! ക്രിസ്ത്യാനികള്‍ ഭൂരിപക്ഷമുള്ള രാജ്യങ്ങളില്‍ മറ്റു മതക്കാരുടെ വിശ്വാസങ്ങളെ ഹനിക്കുന്ന യാതൊരു നിയമങ്ങളും അടിച്ചേല്‍പ്പിക്കാറില്ലെന്ന്‍ ഏവര്‍ക്കും അറിയാവുന്ന കാര്യമാണ്. എന്നാല്‍, ഇസ്ലാമിക ഭൂരിപക്ഷമുള്ള രാജ്യങ്ങളിലെ സ്ഥിതി എന്താണെന്ന് മനോവ വിവരിക്കേണ്ട കാര്യമില്ലല്ലോ! യൂറോപ്പിനെ നോക്കി കുരിശുയുദ്ധക്കാരെന്നു വിളിക്കുന്ന ഇസ്ലാമിക വിശ്വാസികള്‍ ഒരുകാര്യം അറിഞ്ഞിരിക്കുക: കോടിക്കണക്കിന് ഇസ്ലാമിക അഭയാര്‍ഥികളെ  ഭക്ഷണവും പാര്‍പ്പിടവും കൊടുത്ത് യൂറോപ്യന്‍ രാജ്യങ്ങള്‍ സംരക്ഷിക്കുന്നുണ്ട്. അവരുടെ  മതവിശ്വാസങ്ങള്‍ അനുഷ്ഠിച്ചു ജീവിക്കാനുള്ള സൗകര്യം ഒരുക്കുന്നത് ഇവിടുത്തെ ക്രിസ്ത്യാനികളാണെന്നു മറക്കരുത്! ഇസ്ലാമിന്റെ പതിനാലു നൂറ്റാണ്ടുകളിലെ ചരിത്രത്തില്‍ ഇന്നോളം മറ്റേതെങ്കിലും മതക്കാരെ ഒരുനേരത്തെ ഭക്ഷണം നല്‍കി സഹായിച്ചതായി അവകാശപ്പെടാന്‍ കഴിയുമോ?

ഈ യാഥാര്‍ത്ഥ്യങ്ങള്‍ തിരിച്ചറിയാന്‍ ചരിത്രം പഠിക്കണമെന്നില്ല; വര്‍ത്തമാനകാലത്തെ സൂക്ഷിച്ചു വീക്ഷിച്ചാല്‍ മാത്രം മതി. ക്രൈസ്തവ സഭകള്‍തമ്മില്‍ ബോധ്യങ്ങളില്‍ ഭിന്നതകള്‍ നിലനില്‍ക്കുന്നത് സമ്മതിക്കാം. എന്നാല്‍, സുന്നികള്‍ ഷിയാകളെ കൈകാര്യം ചെയ്യുന്ന ശൈലിയില്‍ ക്രിസ്ത്യാനികള്‍ പോരടിച്ചതായി ഇന്നോളം കണ്ടിട്ടുമില്ല ‍കേട്ടിട്ടുമില്ല. ഇസ്ലാമിക വിഭാഗങ്ങള്‍ ചാവേറുകളായി പരസ്പരം കൊന്നോടുക്കുന്നതുപോലെ കത്തോലിക്കരെ പെന്തക്കോസ്തുകാരോ, പെന്തക്കോസ്തുകാരെ കത്തോലിക്കാരോ കായികമായി നേരിട്ടതായി ആര്‍ക്കും പറയാന്‍ കഴിയില്ല! ക്രിസ്തീയതയുടെ ആരംഭകാലത്ത് കടുത്ത മതപീഡനങ്ങളെ അതിജീവിച്ചാണ് വിശ്വാസം വളര്‍ന്നതെന്ന് ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്! റോമിലെ സ്ഥിതിയും വ്യത്യസ്ഥമായിരുന്നില്ല. നീറോയുടെ പൈശാചികപീഡനങ്ങള്‍ കുപ്രസിദ്ധവുമാണ്! പിന്നീട് കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തി, ക്രിസ്തീയ വിശ്വാസം സ്വീകരിച്ചതിലൂടെയാണ് മതപീഡനത്തിന് അറുതി വന്നത്!

സഭയുടെ ശത്രുക്കള്‍ സഭയില്‍ത്തന്നെ!

റോമന്‍ കത്തോലിക്കാസഭയെ തകര്‍ക്കാന്‍ വിജാതിയര്‍ക്കോ പെന്തക്കൊസ്തുകാര്‍ക്കോ സാധിക്കുകയില്ല; മറിച്ച്, സഭയുടെ ഊര്‍ജ്ജം ആസ്വദിക്കുകയും സഭാസ്നേഹികളെന്നു നടിക്കുകയും ചെയ്യുന്ന തിന്മയുടെ വക്താക്കള്‍ക്കേ അതു സാധിക്കുകയുള്ളു. പൗരസ്ത്യവാദവുമായി സഭയുടെ ഉള്ളില്‍ വസിക്കുകയും റോമന്‍ കത്തോലിക്കാസഭയെന്നു പറയാന്‍പോലും വിമുഖത കാണിക്കുകയും ചെയ്യുന്നവരും പാശ്ചാത്യസഭയില്‍ കയറിക്കൂടിയ സെക്കുലര്‍ വാദികളായ ചിലരുമാണ് ഇന്നു കത്തോലിക്കാസഭയുടെ ശത്രുക്കള്‍! 'സ്വര്‍ഗ്ഗീയ ഇടങ്ങളില്‍ വസിക്കുന്ന തിന്മയുടെ ദുരാത്മാക്കള്‍'  എന്ന്‍ വചനം മുന്നറിയിപ്പു തന്നിട്ടുള്ളത് ഇത്തരക്കാരെക്കുറിച്ചാണ്!

ചരിത്രത്തെ വളച്ചൊടിക്കുന്ന ഇസ്ലാമിന്റെ കുതന്ത്രങ്ങളെ സത്യമെന്നു ധരിച്ച് അനുധാവനം ചെയ്യുന്ന പലരുമിന്ന് കത്തോലിക്കാസഭയിലുണ്ട്! ഇസ്ലാമിന്റെ ക്രൂരതകള്‍ക്കുനെരെ കണ്ണടച്ച് ഇരുട്ടാക്കി ജീവിക്കുന്നവരാണ് ഇക്കൂട്ടര്‍. ക്രിസ്ത്യാനികളുടെ വിശ്വാസം സംരക്ഷിക്കേണ്ടത് തങ്ങളുടെ നേതാക്കന്മാരുടെ ധാര്‍മ്മീക ഉത്തരവാദിത്വമാണെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ! ക്രിസ്തുവിനെയും അവിടുത്തെ സഭയെയും സ്നേഹിച്ചിരുന്നവരും ശത്രുക്കള്‍ക്കുമുന്നില്‍ ആടുകളെ കൈവിട്ട് ഓടിയൊളിക്കാത്തവരുമായ ധീരരും നീതീമാന്മാരുമായ ഇടയന്മാര്‍ വിശ്വാസികളെ സംരക്ഷിക്കാന്‍ നടത്തിയ ചെറുത്തുനില്‍പ്പുകളെ തള്ളിപ്പറയുന്നത് ആരുടെ പ്രീതിനേടാനാണെന്ന് നമുക്കു വ്യക്തമാണ്. ഇത്തരക്കാരെ അവര്‍ അര്‍ഹിക്കുന്ന അവജ്ഞയോടെ കാലം തള്ളിക്കളയും! യേഹ്ശുവാ കുരിശില്‍ മരിച്ചിട്ടില്ലെന്നും അവിടുന്ന് ദൈവപുത്രനല്ലെന്നും എഴുതിവച്ചിരിക്കുന്ന പുസ്തകത്തെ ചുംബിക്കുന്നതും യേഹ്ശുവായുടെ കരണത്തടിക്കുന്നതും ഒന്നുപോലെയേ മനോവയ്ക്ക് കാണാന്‍ കഴിയുകയുള്ളു! ഇതിനെ ക്രിസ്തീയ സ്നേഹമെന്ന് കരുതുന്നുവെങ്കില്‍, അവിടുത്തെ സുവിശേഷം ഇവര്‍ വായിച്ചിട്ടുമില്ല ഗ്രഹിച്ചിട്ടുമില്ല!

വിശ്വാസികളെ ഉറപ്പിച്ചു നിര്‍ത്താനും സംരക്ഷിക്കുവാനും കഴിയാത്തവരും മുന്‍കാല ചെറുത്തുനില്‍പ്പുകളെ തള്ളിപ്പറയുന്നവരും വിജാതിയരുടെ കുഴലൂത്തുകാരും യെഹൂദാസിന്റെ പിന്മുറക്കാരുമാണെന്നു മനോവ തറപ്പിച്ചു പറയും! റോമന്‍ കത്തോലിക്കാസഭയെ ഭൗതികമായി പടുത്തുയര്‍ത്താന്‍ കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തിയുടെ സംഭാവന ചെറുതായിരുന്നില്ല. അതുകൊണ്ടുതന്നെ ഫ്ലേവിയസ് വലേറിയസ് ഔറീലിയസ് കോണ്‍സ്റ്റാന്റിനസ് അഥവാ കോണ്‍സ്റ്റന്റൈന്‍ ഒന്നാമന്‍ 'മഹാനായ കോണ്‍സ്റ്റന്റൈന്‍' എന്ന്‍ വിളിക്കപ്പെട്ടു. കത്തോലിക്കാസഭ ഇദ്ദേഹത്തെ മഹാനായ കോണ്സ്റ്റന്റൈന്‍ എന്നും പൗരസ്ത്യ ഓര്‍ത്തഡോക്സുകാരുടെയും ബൈസാന്റിയന്‍ കത്തോലിക്കരുടെയും ‍ഇടയില്‍ വിശുദ്ധ കോണ്സ്റ്റന്റൈന്‍ എന്നും ഈ റോമന്‍ ചക്രവര്‍ത്തി വിളിക്കപ്പെടുമ്പോള്‍ ഇന്നത്തെ മേലാളന്മാര്‍ ഇത് തിരുത്തുമോ?! കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തിയിലൂടെ ഭൗതീകമായ സുരക്ഷിതത്വം സഭയ്ക്കു ലഭിച്ചുവെങ്കിലും, ആദ്ധ്യാത്മികമായ വലിയ ദുരന്തത്തിന് ഇയാള്‍ കാരണമായി. യേഹ്ശുവായുടെ യഥാര്‍ത്ഥ നാമം നീക്കംചെയ്യുകയും അര്‍ത്ഥമില്ലാത്ത അനേകം പേരുകള്‍ അവിടുത്തേക്ക്‌ ചാര്‍ത്തുകയും ചെയ്തത് ഈ ചക്രവര്‍ത്തിയാണ്! തന്റെ എല്ലാ അന്ധവിശ്വാസങ്ങളും ക്രിസ്തീയതയുടെ ഭാഗമാക്കാന്‍ ഇയാള്‍ക്കു സാധിച്ചു. ക്രിസ്തീയതയില്‍ ദുരാചാരങ്ങള്‍ സ്ഥാപിക്കാന്‍ തുടക്കമിട്ടതും കോണ്‍സ്റ്റന്റൈന്‍ തന്നെ!

ഭൂമി ഉരുണ്ടതാണെന്ന സൂചന ബൈബിളില്‍ ഉണ്ടായിരിക്കേ, ബൈബിള്‍ കണ്ടിട്ടുപോലുമില്ലാത്ത ചിലരുടെ അവിവേകമായിരുന്നു ഗലീലിയോ അനുഭവിച്ച പീഡനത്തിന് ആധാരം!  ജ്ഞാനം അന്വേഷിക്കുന്നവന് തുറന്നുകൊടുക്കാന്‍‍ വചനത്തില്‍  ഒരുക്കിവച്ചിരിക്കുന്ന വിരുന്ന് ആസ്വദിച്ചിരുന്നെങ്കില്‍ ഈ കളങ്കം സഭയുടെമേല്‍ വരില്ലായിരുന്നു. ഭൂമി പരന്നതാണെന്നു ബൈബിളില്‍ പറഞ്ഞിട്ടില്ലാതിരിക്കെ, തങ്ങളുടെ മുന്‍ധാരണകളെ സത്യമായി ഗണിച്ചവര്‍ ജോബിന്റെ പുസ്തകം ആത്മാവില്‍ ഗ്രഹിച്ചില്ല! ഭൂമിയെ സംബന്ധിച്ച് ബൈബിള്‍ നല്‍കുന്ന സൂചനയിതാണ്: "ഭൂമിയെ ശൂന്യതയുടെമേല്‍ തൂക്കിയിട്ടിരിക്കുന്നു"(ജോബ്‌:26;7).

കത്തോലിക്കാസഭയിലെ മുന്‍കാലത്തെ ചില വിവരമില്ലാത്ത പ്രമാണിമാര്‍ തെറ്റുകളില്‍ പതിച്ചിട്ടുണ്ട് എന്നകാര്യം തുറന്നു സമ്മതിച്ചുകൊണ്ടുതന്നെ കുരിശുയുദ്ധങ്ങളെ മനോവ ഹൃദയപൂര്‍വ്വം ശ്ലാഘിക്കുകയാണ്!

NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!

ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-

    9266 views

LOG IN

Lost your password?

SIGN UP

LOST PASSWORD