എഡിറ്റോറിയല്‍

സഭാസൗഹാര്‍ദ്ദം ഇല്ലാത്തവരുടെ മതസൗഹാര്‍ദ്ദം!

Print By
about

09 - 07 -2016

സ്ഥാവരജംഗമ വസ്തുക്കളുടെ പേരില്‍ തെരുവുയുദ്ധം നടത്തുന്ന രണ്ടു ക്രിസ്തീയസഭകളുണ്ട്! യാക്കോബായസഭയും ഓര്‍ത്തഡോക്സ് സഭയുമാണ് ഈ ക്രിസ്തീയസഭകളെന്നു മലയാളികള്‍ക്കെല്ലാം അറിവുള്ളതാണ്! ഓര്‍ത്തഡോക്സ് സഭയിലെ ഒരു വിശ്വാസിയുടെ മൃതദേഹം യാക്കോബായ സഭയുടെ സെമിത്തേരിയില്‍ സംസ്ക്കരിക്കില്ല. അതുപോലെതന്നെ യാക്കോബായ സഭയിലെ വിശ്വാസിയുടെ മൃതദേഹം ഓര്‍ത്തഡോക്സ് പള്ളിയുടെ സെമിത്തേരിയിലും സംസ്ക്കരിക്കാന്‍ അനുവദിക്കാറില്ല! ഇവരുടെ ആരാധനകളിലോ ആചാരങ്ങളിലോ വ്യത്യാസങ്ങള്‍ ഉള്ളതായി മനോവയ്ക്കറിയില്ല. സമ്പത്തിനെ അടിസ്ഥാനപ്പെടുത്തിയുള്ള തര്‍ക്കം മാത്രമേ ഈ സഭകള്‍ക്കുള്ളൂ! ഒരേ ദൈവത്തില്‍ വിശ്വസിക്കുകയും ഒരേ ആചാരങ്ങള്‍ പിന്തുടരുകയും ചെയ്യുന്ന ഈ സഭകള്‍ തമ്മില്‍ കടുത്ത ശത്രുതയിലാണ്! ഈ സഭകളുടെ പല ആരാധനാലയങ്ങളും കോടതിയുടെ നിയന്ത്രണത്തിലുമാണ്! കുര്‍ബ്ബാന അര്‍പ്പിക്കാന്‍പോലും കോടതിയുടെ അനുമതി ആവശ്യമുള്ള പള്ളികളും കേരളത്തിലുണ്ട്. പള്ളികളുടെ അവകാശത്തെച്ചൊല്ലി നടന്നിട്ടുള്ള തെരുവുയുദ്ധങ്ങളും മലയാളികള്‍ കണ്ടുകൊണ്ടിരിക്കുന്നു!

മദ്ബഹയില്‍ പുറംതിരിഞ്ഞു നില്‍ക്കാന്‍ അള്‍ത്താര ശുശ്രൂഷകരെപ്പോലും അനുവദിക്കാത്ത സഭയാണ് ഓര്‍ത്തഡോക്സ് സഭ. യാക്കോബായ സഭയിലെ ആരെങ്കിലും ഓര്‍ത്തഡോക്സ് പള്ളികളില്‍ ദിവ്യബലി അര്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ടാല്‍ അത് അനുവദിക്കാറുമില്ല. ഇവരാണ് ഇസ്ലാമിനുവേണ്ടി പള്ളി തുറന്നുകൊടുത്ത്‌ മതസൗഹാര്‍ദ്ദം കാണിച്ചത്! ഇസ്ലാമിക വിശ്വാസികള്‍ക്ക് നിസ്ക്കരിക്കാന്‍ സാധിക്കുന്ന ഓര്‍ത്തഡോക്സ് പള്ളിയിയില്‍ യാക്കോബയാ വിശ്വാസികള്‍ക്കു ആരാധന നടത്താന്‍ അനുവാദമില്ല! ഇതൊരു വിചിത്രമായ മതസൗഹാര്‍ദ്ദം തന്നെയാണ്! ഇസ്ലാം ആരാധിക്കുന്നത് ദൈവത്തെയാണെന്നു വിശ്വസിക്കുന്നവരാണോ ഓര്‍ത്തഡോക്സ് സഭ? മാത്രവുമല്ല, സഭയുടെ എല്ലാ ആചാരങ്ങളെയും മാറ്റിവച്ചുകൊണ്ട്, മദ്ബഹയിലേക്ക് ആസനം തിരിച്ചുവയ്ക്കാന്‍ ഇസ്ലാമിക വിശ്വാസികളെ അനുവദിച്ചത് എന്തുകൊണ്ടാണ്? സ്വന്തം സഭയിലെ അംഗങ്ങള്‍ക്കു പുറംതിരിയാന്‍പോലും അനുവാദമില്ലാത്തിടത്താണ് ഇതെന്നതും നാമിവിടെ ചിന്തിക്കണം! അല്ലാഹു എന്ന പിശാചിനെ ആരാധിക്കാന്‍ തുറന്നുകൊടുക്കപ്പെട്ട ഓര്‍ത്തഡോക്സ് ചാപ്പലില്‍നിന്നു ദൈവം അകന്നുപോയി! പിശാചിനെയും ദൈവത്തെയും ഒരുമിച്ച് ആരാധിക്കുന്ന ഒരു ആലയങ്ങളും ഭൂമിയിലില്ല; ഇനിയൊട്ട് ഉണ്ടാകുകയുമില്ല!

"വിജാതിയര്‍ ബലിയര്‍പ്പിക്കുന്നതു പിശാചിനാണ്, ദൈവത്തിനല്ല എന്നാണു ഞാന്‍ പറയുന്നത്"(1 കോറി:10; 20). ബൈബിള്‍ നമ്മെ പഠിപ്പിക്കുന്ന പാഠമാണിത്! പൗലോസ് അപ്പസ്തോലനെയും ഈ അപ്പസ്തോലന്റെ ദൈവവിളിയെയും അംഗീകരിക്കുന്ന സഭയാണ് ഓര്‍ത്തഡോക്സ് സഭയെങ്കില്‍, കുന്നംകുളത്തു നടന്നത് പൈശാചിക ആരാധനയാണെന്ന് ഇവര്‍ സമ്മതിച്ചേ മതിയാകൂ! ദൈവത്തെയും പിശാചിനെയും ഒരുമിച്ചു സേവിക്കാന്‍ ദൈവജനത്തിന് അനുവാദമില്ല. ഇപ്രകാരം ചെയ്യുന്നവരെല്ലാം ദൈവീകസന്നിധിയില്‍നിന്നു പുറംതള്ളപ്പെട്ടവരാണ്! ആയതിനാല്‍ത്തന്നെ, അല്ലാഹുവിനെ ആരാധിക്കാന്‍ തുറന്നുകൊടുത്ത പള്ളിയുടെ അധികാരികള്‍ യഥാര്‍ത്ഥത്തില്‍ 'കുന്നംകുളം' തന്നെയാണെന്നു പറയാതെവയ്യ! ഇങ്ങനെയുള്ള 'കുന്നംകുളം സഭകള്‍' കേരളത്തില്‍ മാത്രമല്ല ഉള്ളത്; ലോകത്താകമാനം ഇന്ന് കുന്നംകുളം സഭകള്‍ നിറഞ്ഞുനില്‍ക്കുകയാണ്! എന്താണ് യാഥാര്‍ത്ഥ്യമെന്നും എന്താണ് വ്യാജമെന്നും (കുന്നംകുളം) തിരിച്ചറിയാന്‍ കഴിയാത്തവിധം അന്ധകാരത്തില്‍ അകപ്പെട്ടുപോയ ഒരു ജനതയും ഈ ലോകത്തുണ്ട്!

'ഫാദര്‍' എന്ന വിശേഷണത്തില്‍ അറിയപ്പെടുന്ന മത്തായിയും ഇതേ വിശേഷണത്തില്‍ ദൈവജനം ബഹുമാനിക്കുന്ന സോളമനും ചെയ്ത പൈശാചികതയെ ശ്ലാഘിക്കുന്നവര്‍ അനേകരാണ്. ദൈവം ആരാണെന്നോ ദൈവവചനം എന്താണെന്നോ അറിയാതെ ഇരുട്ടില്‍ത്തപ്പുന്ന ഇവരുടെ ചെയ്തികളെ ന്യായീകരിക്കാന്‍ ദൈവജനത്തിനു സാധിക്കില്ല! ഒരു യാക്കോബയാക്കാരന് ആരാധന അര്‍പ്പിക്കുവാന്‍ ഈ ആലയം തുറന്നുകൊടുക്കാന്‍ മത്തായിയും സോളമനും തയ്യാറാകുമോ എന്ന ചോദ്യം ഇവിടെ ആവര്‍ത്തിക്കുകയാണ്! കത്തോലിക്കാസഭയുടെ പല ആലയങ്ങളും ഈ പൈശാചികതയ്ക്ക് അനുമതി നല്‍കിയിട്ടുണ്ട്. ഈ ഏതെങ്കിലും സഭകള്‍ മറ്റൊരു സഭയിലെ വിശ്വാസികള്‍ക്കായി തുറന്നുകൊടുത്തിട്ടുണ്ടോ? ഒരു പെന്തക്കോസ്തുകാരന് ആരാധിക്കാന്‍ ഇക്കൂട്ടരുടെ ആലയങ്ങള്‍ തുറന്നുകൊടുക്കുമോ? മാത്രവുമല്ല, മറ്റേതെങ്കിലും മതക്കാര്‍ തങ്ങളുടെ ആരാധനാലയാല്‍ ക്രിസ്ത്യാനികളുടെ ആരാധയ്ക്കായി തുറന്നു കൊടുക്കുമോ? ഇസ്ലാമിക രാജ്യങ്ങളില്‍ ബൈബിള്‍ സൂക്ഷിക്കാന്‍പോലും അനുവാദമില്ലെന്നതും നാം തിരിച്ചറിയണം. യേഹ്ശുവാ പറഞ്ഞ ഈ വാക്ക് ആദ്യം മനസ്സിലാക്കുക: "രണ്ട്‌ യജമാനന്മാരെ സേവിക്കാന്‍ ആര്‍ക്കും സാധിക്കുകയില്ല: ഒന്നുകില്‍, ഒരുവനെ ദ്വേഷിക്കുകയും അപരനെ സ്‌നേഹിക്കുകയും ചെയ്യും; അല്ലെങ്കില്‍ ഒരുവനെ ബഹുമാനിക്കുകയും അപരനെ നിന്ദിക്കുകയുംചെയ്യും. ദൈവത്തെയും മാമോനെയും സേവിക്കാന്‍ നിങ്ങള്‍ക്കു സാധിക്കുകയില്ല"(മത്താ: 6; 24). ഇക്കാരണത്താല്‍ത്തന്നെ, പിശാചിനെ സേവിക്കുന്നവര്‍ ദൈവത്തെ സേവിക്കാന്‍ തുനിഞ്ഞാല്‍ അത് ദൈവസന്നിധിയില്‍ സ്വീകാര്യമാകുകയില്ല! പിശാചിനെ ആരാധിക്കാന്‍ തുറന്നുകൊടുക്കപ്പെട്ട ഒരു ആലയങ്ങളിലും പിന്നീടൊരിക്കലും ദൈവത്തിന്റെ സാന്നിധ്യം ഉണ്ടാകുകയില്ലെന്ന യാഥാര്‍ത്ഥ്യവും ഇതിലൂടെ നാം ഗ്രഹിക്കണം!

ദൈവത്തിന്റെ സാന്നിധ്യം ദൈവാലയങ്ങളില്‍നിന്നു നീക്കംചെയ്യാന്‍ ശ്രമിക്കുന്ന സാത്താന്റെ ശക്തികള്‍ ദൈവസഭകളില്‍ കടന്നുകൂടിയിരിക്കുന്നത് ഈ ലക്ഷ്യത്തോടെയാണ്! ഓര്‍ത്തഡോക്സ് പള്ളികളിലെ മദ്‌ബഹയിലേക്ക് ഒരു വിശ്വാസി പുറംതിരിഞ്ഞാല്‍പ്പോലും ഇവര്‍ സേവിക്കുന്ന ദൈവത്തിന് അത് സ്വീകാര്യമല്ല! ദൈവീകസാന്നിധ്യം ഈ ആലയത്തില്‍നിന്ന് അകന്നുപോകുകയോ വിശ്വാസികള്‍ ശിക്ഷിക്കപ്പെടുകയോ ചെയ്യുമെന്നുള്ള കാരണത്താലാണല്ലോ ഈ നിയമം ഇവര്‍ പിന്തുടരുന്നത്! എന്നാല്‍, അല്ലാഹു എന്ന പിശാചിനെ ആരാധിക്കാന്‍ അവസരം കൊടുത്തതിലൂടെ ഈ പള്ളികളില്‍ എന്താണു സംഭവിച്ചത്? മദ്ബഹയിലേക്ക് പുറം മാത്രമല്ല, ബാലിന്റെ ആരാധകര്‍ അവരുടെ പൃഷ്ഠവും ആസനവും തിരിച്ചു! സാഷ്ടാംഗപ്രണാമം ചെയ്തുള്ള ഇവരുടെ പ്രാര്‍ത്ഥന നമുക്കെല്ലാം അറിവുള്ളതാണ്. രാത്രി മുഴുവന്‍ മൂക്കുമുട്ടെ ഭക്ഷിക്കുകയും പകല്‍സമയം ഭക്ഷിക്കാതിരിക്കുകയും ചെയ്യുന്ന ഒരുവന്റെ ഉദരത്തില്‍ കടന്നുകൂടുന്ന ദുര്‍വായു മദ്ബഹയിലേക്ക് തള്ളിയാല്‍ വേദനിക്കാത്ത ഓര്‍ത്തഡോക്സ് പാതിരിമാര്‍ക്ക് യാക്കോബയാ വിശ്വാസികളാണ് മുഖ്യശത്രു! ഈ മദ്ബഹകളില്‍ അര്‍പ്പിക്കപ്പെടുന്ന ബലികളില്‍ കടന്നുവരാന്‍ തക്കവണ്ണം മ്ലേച്ഛനായ ദൈവത്തെയാണോ ഇവര്‍ സേവിക്കുന്നത്?

അന്യദേവന്മാരെ നിങ്ങള്‍ സേവിക്കരുതെന്നും അവരുടെ ആരാധനാലയങ്ങള്‍ നിങ്ങള്‍ സന്ദര്‍ശിക്കരുതെന്നും പറഞ്ഞ ദൈവത്തെയല്ലേ ഇക്കൂട്ടര്‍ ആരാധിക്കുന്നത്? ദൈവം പറഞ്ഞ ഒരു തമാശയായി ഇതിനെ ഇവര്‍ കാണുന്നുവോ? അന്യദേവന്മാരുടെ ആലയങ്ങളില്‍ സന്ദര്‍ശിക്കാതെതന്നെ, സ്വന്തം ആരാധനാലയങ്ങളെ അന്യദേവന്മാരുടെ ആലയമാക്കി മാറ്റുകയാണ് ഇവര്‍ ചെയ്യുന്നത്! ഇതിലൂടെ എല്ലാ വിശ്വാസികളെയും അന്യദേവന്മാരുടെ ആലയങ്ങള്‍ സന്ദര്‍ശിക്കുന്നവരാക്കാം എന്ന പൈശാചിക അജണ്ട നടപ്പാക്കപ്പെടുന്നു! കാരണം, അന്യദേവന്മാരെ ആരാധിക്കുന്ന സ്ഥലത്ത് പിന്നീടൊരിക്കലും ദൈവീകസാന്നിധ്യം ഉണ്ടാവുകയില്ല! പിന്നീട് ഇവ അറിയപ്പെടുന്നത് പൈശാചിക ആലയങ്ങള്‍ എന്നപേരിലായിരിക്കും! ഇവിടെ സ്മരിക്കേണ്ട വലിയൊരു വസ്തുതയുണ്ട്; എന്തെന്നാല്‍ ദൈവമായ യാഹ്‌വെ ഇപ്രകാരം അരുളിച്ചെയ്തിരിക്കുന്നു: "അന്യദേവന്മാരുടെ നാമം സ്മരിക്കരുത്. അതു നിങ്ങളുടെ നാവില്‍നിന്നു കേള്‍ക്കാനിടയാവരുത്"(പുറ:23;13). ദൈവജനത്തിന്റെ നാവുകളില്‍നിന്നു കേള്‍ക്കുന്നതു മാത്രമല്ല, മനസ്സുകളില്‍ സ്മരിക്കുന്നതുപോലും സത്യദൈവത്തിന് അരോചകമായിരിക്കെ, ഈ ദേവന്മാരെ ആരാധിക്കാനായി ദൈവാലയങ്ങള്‍ എന്നു പറയപ്പെടുന്ന ആലയങ്ങള്‍ തുറന്നുകൊടുക്കുന്നത് ദൈവത്തോടുള്ള വെല്ലുവിളിതന്നെയാണ്‌!

സര്‍വ്വപുരുഷാന്തരങ്ങളിലും ഈ നാമത്തില്‍ മാത്രം അറിയപ്പെടണം എന്ന് ആഹ്വാനംചെയ്തുകൊണ്ട് ദൈവം വെളിപ്പെടുത്തിയ അവിടുത്തെ നാമമായ 'യാഹ്‌വെ' എന്ന നാമം ഏതെങ്കിലും ഓര്‍ത്തഡോക്സുകാരന് അറിയാമോ? അറിയാമേങ്കില്‍ എന്തുകൊണ്ടാണ് നിങ്ങള്‍ 'ആലാഹാ' എന്ന് ദൈവത്തെ വിളിക്കുന്നത്? ഈ ആലാഹുവില്‍ നിന്നല്ലേ അല്ലാഹുവിന്റെ ജനനം? അല്ലാഹുവിനെ ജനിപ്പിച്ചത് ഓര്‍ത്തഡോക്സ് സുറിയാനി സഭയല്ലേ? യേഹ്ശുവാ എന്ന പരിശുദ്ധനാമം ഈശോയാക്കുകയും, അതിനെ ഈസായാക്കുകയും ചെയ്തതും നിങ്ങള്‍ത്തന്നെയല്ലേ? എന്നിട്ടിപ്പോള്‍ എന്തായി? നിങ്ങളുടെ ആസ്ഥാനം എന്നുപറയുന്ന സിറിയയില്‍ ഒരു സുറിയാനി ക്രിസ്ത്യാനിയെങ്കിലുമുണ്ടോ? വാളെടുക്കുന്നവന്‍ വാളാല്‍ത്തന്നെ എന്ന് പറയുന്നതുപോലെ, ആലാഹിനെ എടുത്തവന്‍ ആലാഹുവിലൂടെ തീര്‍ന്നു! പൂര്‍വ്വീകരായ വിഡ്ഢികള്‍ പഠിപ്പിച്ചത് ഏറ്റുപാടിയ ജനത അനുഭവിച്ച ദുരന്തത്തില്‍ മനോവയ്ക്ക് ദുഃഖമുണ്ടെങ്കിലും, സത്യം തുറന്നുപറയാതിരിക്കാന്‍ മനോവയ്ക്കാവില്ല. ഇസ്ലാമിനു ജന്മം നല്‍കുകയും അതിനെ പാലൂട്ടി വളര്‍ത്തുകയും ചെയ്തപ്പോള്‍, തങ്ങള്‍ വളര്‍ത്തുന്നത് പാമ്പിനെയാണെന്ന് അന്നത്തെ പൗരസ്ത്യസഭ മനസ്സിലാക്കിയില്ല. ഇന്നത്തെ പൗരസ്ത്യസഭ 'കോമാ' അവസ്ഥയില്‍ ആയതുകൊണ്ട് ഒന്നും മനസ്സിലാകുകയുമില്ല! പാശ്ചാത്യസഭയില്‍ 'പ്രാഞ്ചി' വന്നതോടെ സഭ മോര്‍ച്ചറിയിലുമായി! ഒരു വചനം കുറിച്ചിട്ട് ഈ ലേഖനത്തിന്റെ അവസാനഘട്ടത്തിലേക്കു കടക്കാം. ഇതാണ് ആ വചനം: "അവിടുന്നു വീണ്ടും അരുളിച്ചെയ്തു: ഇസ്രായേല്‍ മക്കളോടു നീ പറയുക: നിങ്ങളുടെ പിതാക്കന്‍മാരുടെ ദൈവമായ യാഹ്‌വെ, അബ്രാഹത്തിന്റെയും ഇസഹാക്കിന്റെയും യാക്കോബിന്റെയും ദൈവം, എന്നെ നിങ്ങളുടെയടുത്തേക്ക് അയച്ചിരിക്കുന്നു. ഇതാണ് എന്നേക്കും എന്റെ നാമധേയം. അങ്ങനെ സര്‍വ്വപുരുഷാന്തരങ്ങളിലൂടെയും ഈ നാമധേയത്താല്‍ ഞാന്‍ അനുസ്മരിക്കപ്പെടണം"(പുറ: 3;15).

ഓര്‍ത്തഡോക്സിലും മറ്റിതര 'ആലാഹാ' സഭകളിലെ തീവ്രവാദികളും സൗകര്യം കിട്ടുമ്പോള്‍ ഈ ശാസന ഒന്ന് വായിച്ചുനോക്കുക!

ഓര്‍ത്തഡോക്സ് സഭകളും ഇസ്ലാമികതയും!

പൗരസ്ത്യ ഓര്‍ത്തഡോക്സ് സഭ പ്രസവിച്ച കുഞ്ഞാണ് ഇസ്ലാംമതം! ആയതിനാല്‍ത്തന്നെ ഈ കുഞ്ഞിനോടുള്ള വാത്സല്യം അചഞ്ചലമായിരിക്കും എന്നകാര്യത്തില്‍ തര്‍ക്കമില്ല. 'വറക്കു ഇബ്നു നൗഫല്‍' എന്ന സുറിയാനി പാതിരിയുടെ സംഭാവനയാണല്ലോ ഇസ്ലാംമതം! ഈ ബന്ധം ഇന്നുമിവര്‍ തുടരുന്നു എന്നതിന്റെ മറ്റൊരു തെളിവാണ് കുന്ദംകുളം സംഭവം! പൗരസ്ത്യസഭകളുടെ ആസ്ഥാനം ഉന്മൂലനം ചെയ്യപ്പെട്ടിട്ടും തിരിച്ചറിവും ലഭിക്കാത്ത വിഡ്ഢിക്കോമരങ്ങളെ അധികാരികളായി പ്രതിഷ്ഠിച്ചതുതന്നെയാണ് ഈ സഭകളുടെ മഹാദുരന്തം! ഇവര്‍ പൈശാചികതയുടെ വക്താക്കളാണെങ്കില്‍, ഇവരുടെ അനുയായികള്‍ ഏതോ മിഥ്യാ ലോകത്താണ്! ഇന്ത്യയിലെ ക്രിസ്ത്യാനികളുടെമേല്‍ ഈ സുറിയാനി ദുരന്തം കടന്നുവന്നത് ഇസ്ലാമിനെ ഇവര്‍ ജനിപ്പിച്ചതിനുശേഷമാണെന്നു നമുക്കറിയാം!

ഇസ്ലാമിനെ പെറ്റുവളര്‍ത്തിയ തള്ളയാണ് പൗരസ്ത്യ സുറിയാനി സഭ! സിറിയയില്‍ ഈ സഭ ഇല്ലാതായത് ഇവള്‍ പ്രസവിച്ച ജാരസന്തതിയായ ഇസ്ലാം മുഖേനയാണ്! ഇവിടെയും ഒരു വചനം അനിവാര്യമായിരിക്കുന്നു. വചനമിതാണ്: "പാമ്പാട്ടിയെ പാമ്പു കടിച്ചാല്‍ ആര്‍ക്കു സഹതാപം തോന്നും? ഹിംസ്രജന്തുക്കളെ സൂക്ഷിക്കുന്നവന് അപകടം വന്നാല്‍ ആര്‍ക്ക് അനുകമ്പ തോന്നും?(പ്രഭാ:12;13). പ്രാഞ്ചിയിലൂടെ പാശ്ചാത്യസഭയിലും യൂറോപ്പിലും കടന്നുവന്ന ദുരന്തവും ഇതുതന്നെ! ഈ പൈശാചികത തുടങ്ങിവച്ച സാത്താന്റെ സന്തതിയെ കത്തോലിക്കാസഭയുടെ പള്ളികളില്‍ വണങ്ങുന്നതും ഈ കാലഘട്ടത്തിന്റെ ദുരന്തം! ജോണ്‍ ഇരുപത്തിമൂന്നാമന്‍ എന്ന ആന്റി പോപ്പിനെ വിശുദ്ധനാക്കിയത് മറ്റൊരു ആന്റി പോപ്പാണെന്നതു ചരിത്രം രേഖപ്പെടുത്തേണ്ട മറ്റൊരു അതിശയം!

മതമില്ലാത്തവര്‍പ്പോലും ഇസ്ലാമിലെ പൈശാചികത തിരിച്ചറിഞ്ഞിട്ടും, വ്യക്തമായ നിയമങ്ങളും തത്വസംഹിതികളുമുള്ള ക്രിസ്തീയ 'ആചാര്യന്മാര്‍' എന്തുകൊണ്ട് തിരിച്ചറിയുന്നില്ല എന്നത് ചിന്തിക്കേണ്ട വിഷയമാണ്! സാത്താന്റെ സന്തതികള്‍ സഭകളുടെ അധികാരശ്രേണികളില്‍ കയറിക്കൂടി എന്നതാണ് ഈ അവസ്ഥയിലേക്ക് അധഃപതിക്കാനുള്ള ഒന്നാമത്തെ കാരണം! സ്വത്തുക്കള്‍ സംരക്ഷിക്കുക എന്നതില്‍ക്കവിഞ്ഞ്, വിശ്വാസത്തില്‍ ദൈവജനത്തെ നയിക്കുകയോ, മറ്റുള്ളവരെ വിശ്വാസത്തിലേക്ക് ആനയിക്കുകയോ ചെയ്യുകയെന്നത് ലക്ഷ്യമല്ലാത്ത സാത്താന്റെ സന്തതികള്‍ ഭരണം നടത്തുന്നു എന്നത് മറ്റൊരു കാരണം! അന്ധന്മാരാല്‍ നയിക്കപ്പെടുന്ന അനേകം അന്ധന്മാര്‍ സഭകളില്‍ ഉണ്ടെന്നതാണ് മൂന്നാമത്തെ കാരണം! ഇക്കൂട്ടരാണ് സാത്താന്മാരെ വളര്‍ത്താന്‍ അരയുംതലയും മുറുക്കി ഇറങ്ങിയിരിക്കുന്ന 'കാത്തലിക് ആന്‍സറും' മറ്റിതര മഞ്ഞക്കിളികളും! പ്രവാചകശബ്ദം എന്നപേരില്‍ ഒരു 'പ്രാഞ്ച്യാനി ശബ്ദവും' എവിടെയോ കേട്ടിരുന്നു! ഇക്കൂട്ടരുടെയെല്ലാം ലക്‌ഷ്യം ഒന്നുതന്നെയാണ്. രക്ഷയ്ക്കായുള്ള ഏക നാമത്തെ മറച്ചുവച്ചു പരമാവധി ആളുകളെ നിത്യനരകത്തില്‍ നിറയ്ക്കുക!

ഇസ്ലാമിനുവേണ്ടി പള്ളി തുറന്നുകൊടുത്താലും സാത്താനുവേണ്ടി എന്തു വിടുവേല ആരു ചെയ്താലും ഇവര്‍ക്കു പോള്ളില്ല; എന്നാല്‍, സത്യദൈവത്തെ ആരാധിക്കാന്‍ ആഹ്വാനം ചെയ്യുന്നവരെ വ്യക്തിഹത്യനടത്തി ഉന്മൂലനം ചെയ്യാന്‍ ഇവര്‍ ശ്രമിച്ചുകൊണ്ടിരിക്കും! ബാര്‍ബര്‍ഷോപ്പില്‍ പോയി ക്ഷൌരം ചെയ്ത പ്രാഞ്ചിയെ പ്രഘോഷിക്കാന്‍ വിധിക്കപ്പെട്ട ഈ പൈശാചിക സന്തതികള്‍ക്ക് ക്രിസ്തീയത പ്രചരിപ്പിക്കുന്നവരെ കാണുമ്പോള്‍ അസ്ഥാനത്ത് അസ്വസ്തത ഉയരുന്നത് സ്വാഭാവികമാണ്! പെന്തക്കൊസ്തുകാര്‍ക്കുള്ള മറുപടിയുമായി വിവരക്കേടുകള്‍ വിളമ്പുന്ന ഇവര്‍ എന്തുകൊണ്ടാണ് കുന്ദംകുളം സംഭവം ശ്രദ്ധിക്കാതെപോയത്?! പെന്തക്കൊസ്തുകാരന്റെ സുവിശേഷത്തെക്കാള്‍ ഇസ്ലാമിന്റെ മൂലത്തെയാണോ ഇവര്‍ പരിഗണിക്കുന്നത്? സാത്താന്റെ അമേധ്യം ഭക്ഷിച്ചു ജീവിച്ചു പഠിച്ചവര്‍ക്ക് ശുദ്ധഭക്ഷണം അരോചകമായിരിക്കും! ഒരിക്കലും ഇക്കൂട്ടര്‍ നല്ലതിനെ സ്വീകരിക്കില്ല! ആദ്ധ്യാത്മികതയുടെ വേഷംകെട്ടി ഇവര്‍ നടന്നാലും, ഇവരുടെ ലക്‌ഷ്യം സാത്താനിലേക്ക് മറ്റുള്ളവരെ നയിക്കുക എന്നതുമാത്രമായിരിക്കും. മന്ത്രവാദവും കൂടോത്രവും മാറ്റ് ആഭിചാരകര്‍മ്മങ്ങളും അനുഷ്ഠിച്ചു ജീവിച്ചവരുടെ തലമുറയില്‍നിന്നു വന്നിട്ടുള്ള വ്യക്തികള്‍ സഭകളുടെ തലപ്പത്ത് കയറിയാല്‍, ഇക്കൂട്ടര്‍ തങ്ങളുടെ പൂര്‍വ്വീകരെ ന്യായീകരിക്കുകയും 'കടമറ്റത്തു കത്തനാര്‍' എന്ന സാത്താന്റെ സന്തതിയെ വിശുദ്ധനായി പ്രഖ്യാപിക്കുകയും ചെയ്യും!

സഭയെ ദുഷിപ്പിക്കുന്ന സാത്താന്റെ ശക്തികളെ എതിര്‍ക്കാന്‍ എന്നൊക്കെ മനോവ ശ്രമിച്ചിട്ടുണ്ടോ, അപ്പോഴെല്ലാം വ്യക്തിഹത്യ നടത്തി മനോവയെ നേരിടാന്‍ ശ്രമിച്ചിട്ടുള്ളത് ഈ ശക്തികളാണ്. വേദങ്ങളിലും ആഭിചാരകര്‍മ്മങ്ങളിലും ഉപരിപഠനം നടത്തിയവരും ജാതകം എഴുതിവച്ചു തങ്ങളുടെ ഭാവി പ്രഖ്യാപിച്ചിട്ടുള്ളവരുമാണ് മനോവയ്ക്കെതിരെ ഉറഞ്ഞുതുള്ളുന്നത്! വൈദീകര്‍ ചെയ്യുന്ന വ്യഭിചാരം ഇവര്‍ക്ക് പുണ്യവ്യഭിചാരമാണ്! സ്വന്തം സഹോദരിയെയോ അമ്മയെപ്പോലുമോ വ്യഭിചാരിച്ചാലും അത് മൂടിവച്ചില്ലെങ്കില്‍ ദൈവകോപം വരുത്തിവയ്ക്കുമെന്നു പറഞ്ഞുപഠിപ്പിച്ചവരുടെ പഠനങ്ങളെയാണ് ഇവര്‍ സഭയുടെ പഠനങ്ങളായി പരിഗണിക്കുന്നത്! ഇത്തരം ആളുകള്‍ എത്ര ഉന്നതരായാലും സഭയില്‍ ആദരിക്കപ്പെടേണ്ടവരല്ലെന്ന തിരിച്ചറിവ് ഇവര്‍ക്ക് ലഭിക്കാതെപോയത് ദൈവവചനത്തെ സ്വീകരിക്കാത്തതുകൊണ്ടാണ്. ഇക്കൂട്ടരുടെ പ്രധാന തത്വം സഭാപിതാക്കന്മാര്‍ എന്ന് പറയപ്പെടുന്നവരുടെ വിവരക്കേടുകള്‍ മാത്രമാണ്! ആദ്യനൂറ്റാണ്ടില്‍ ജീവിക്കുകയും യേഹ്ശുവായുടെ ശിഷ്യന്മാരായിരിക്കുകയും ചെയ്ത ആരെയും ഇക്കൂട്ടര്‍ അംഗീകരിക്കില്ല; മറിച്ച്, ആരും കേട്ടിട്ടില്ലാത്ത ചില പേരുകളുമായി ഇവര്‍ ഇറങ്ങും! ഇവരൊക്കെയായിരുന്നു സഭാപിതാക്കന്മാര്‍ എന്ന് പ്രഖ്യാപിക്കുകയും മറ്റുള്ളവരുടെമേല്‍ ഈ മാരകദുരന്തം കെട്ടിയേല്പ്പിക്കാന്‍ ശ്രമിക്കുകയും ചെയ്യും! ഇവര്‍ പറയുന്ന ഈ പൂര്‍വ്വ "പിശാചുക്കള്‍' ആണ് ഇസ്ലാംമതം ഉണ്ടാക്കിയത്! ഇക്കാരണത്താല്‍ത്തന്നെ, ഈ പൈശാചിക മതത്തെ താങ്ങിനിര്‍ത്തുകയും വളര്‍ത്തുകയും ചെയ്യേണ്ടത് ഇവരുടെ ധാര്‍മ്മീക ഉത്തരവാദിത്വമാണ്! ഇവരുടെ വാളിനിരയായിത്തീരുകയെന്നത് ഇവരുടെ സ്വാഭാവിക വിധിയും!

ഉപസംഹാരം!

സൈന്യങ്ങളുടെ ദൈവമായ യാഹ്‌വെയാണ് ഏകസത്യദൈവം. സര്‍വ്വപുരുഷാന്തരങ്ങളിലും അറിയപ്പെടാനായി നല്‍കപ്പെട്ട ഈ നാമത്തിന് 'ആലാഹ' വ്യാഖ്യാനം നല്‍കിയത് അല്ലാഹുവിന്റെ സൃഷ്ടിക്കുവേണ്ടിയായിരുന്നു. അല്ലാഹുവിനെ സൃഷ്ടിച്ചവരുടെ തലമുറയാണ് ഇന്ന് വിഹരിക്കുന്നത്! സ്വന്തം സഹോദരനെ കാണാതെ, അന്യനുവേണ്ടി ആഭിചാരം ചെയ്യുന്നവരുടെ ആത്മാര്‍ഥത നാം തിരിച്ചറിയണം. സാത്താനെ സ്വന്തം രക്ഷിതാവായി സ്വീകരിച്ചിരിക്കുന്നവര്‍ വിവിധ സഭകളുടെ തലപ്പത്തു കയറിക്കൂടുകയും, ദൈവജനത്തെ നരകത്തിലേക്കു നയിക്കുകയും ചെയ്യുന്ന അവസ്ഥയെ ഭയത്തോടെ മാത്രമേ നോക്കിക്കാണാന്‍ സാധിക്കുകയുള്ളൂ! പിശാചില്‍നിന്നു കടന്നുവന്ന ആശയമായ ഇസ്ലാമിനെ പുല്‍കുന്ന എല്ലാവരും പിശാചില്‍നിന്നുള്ളവരാണ്. പിശാചിനെയും അവന്റെ സംവീധാനങ്ങളെയും സ്വീകരിക്കുന്ന സകലരും ദൈവരാജ്യത്തിന് അനഭിമതരാണെന്നു മാത്രമല്ല, നിത്യനരകത്തിനു പാത്രങ്ങളുമാകും! ഇസ്ലാം എന്നത് പിശാചിന്റെ ഏറ്റവും പ്രിയപ്പെട്ട മതമാണ്‌! എല്ലാ വിജാതിയതയും പിശാചില്‍നിന്നു പുറപ്പെട്ടതാണെന്ന സത്യവും ഇവിടെ പ്രഖ്യാപിക്കുന്നു!

ചേര്‍ത്തുവായിക്കാന്‍: വിജാതിയര്‍ പിശാചിനാണ് ബലിയര്‍പ്പിക്കുന്നതെന്നും അന്യദേവന്മാര്‍ പിശാചുക്കളാണെന്നും അറിയാത്തവരാണ് സഭയുടെ തലവന്മാരായി വിഹരിക്കുന്നതെങ്കില്‍, അത്താഴപ്പട്ടിണിക്കാരായ വിശ്വാസികളുടെ ചിലവില്‍ തിന്നുകയും ആഢംബര ജീവിതം ആസ്വദിക്കുകയും ചെയ്യുന്നത് ഇനിയെങ്കിലും അവസാനിപ്പിച്ചു വിജാതിയതയില്‍ ചേക്കേറുക! അല്ലെങ്കില്‍, എവിടെയെങ്കിലും പോയി പണിയെടുത്തു ജീവിക്കുക! ദൈവജനത്തെ വഴിതെറ്റിക്കരുത്!

NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!

ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-

    6177 views

LOG IN

Lost your password?

SIGN UP

LOST PASSWORD