എഡിറ്റോറിയല്‍

ട്രംപിനെതിരേ സാമൂഹ്യവിരുദ്ധര്‍ അഴിഞ്ഞാടുന്നു!

Print By
about

04 - 02 - 2017

ലോകത്തെ തിന്മകൊണ്ട് നിറയ്ക്കാന്‍ പിശാചില്‍നിന്ന് അച്ചാരം വാങ്ങിയ സാമൂഹിക വിരുദ്ധരുടെ കൂട്ടായ്മ ട്രംപിനെതിരേ ഉറഞ്ഞുതുള്ളുകയാണ്. എന്നാല്‍, അമേരിക്കയുടെ അമരക്കാരനായി സ്ഥാനമേറ്റ പുതിയ പ്രസിഡന്റ് ചെയ്ത തെറ്റ് എന്താണെന്ന് മനോവയ്ക്ക് ഇതുവരെ മനസ്സിലായിട്ടില്ല. അധികാരത്തില്‍ വരുന്നതിനുവേണ്ടി എന്തെങ്കിലും കപടനയം ഇദ്ദേഹം സ്വീകരിച്ചിരുന്നുവോ? ഇല്ലെന്നു മാത്രമല്ല, പ്രചരണകാലത്ത് താന്‍ നല്‍കിയ വാഗ്ദാനങ്ങളാണ് ട്രംപ് ഇപ്പോള്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. താന്‍ ഉയര്‍ത്തിയ ആശയങ്ങള്‍ക്ക് ജനങ്ങള്‍ നല്‍കിയ ഉത്തരമാണ് തന്റെ വിജയമെന്ന് ട്രംപ് മനസ്സിലാക്കി. പ്രകടനപത്രികയില്‍ നല്‍കിയിരിക്കുന്ന വാഗ്ദാനങ്ങള്‍ നടപ്പാക്കുകയെന്നത് ഒരു ഭരണകൂടത്തിന്റെ ഉത്തരവാദിത്വമാണ്. ഈ ഉത്തരവാദിത്വം നിറവേറ്റുന്ന ഭരണകൂടത്തിനെതിരേ ശബ്ദമുയര്‍ത്തുന്നതില്‍ എന്തു ജനാധിപത്യ മര്യാദയാണുള്ളത്? തങ്ങള്‍ ഉയര്‍ത്തിയ ആശയങ്ങളെ പുച്ഛിച്ചുതള്ളിയതു ജനങ്ങളാണെന്ന യാഥാര്‍ത്ഥ്യത്തിലേക്ക് എത്തിച്ചേരാന്‍ ഒബാമയ്ക്കും സംഘത്തിനും കഴിഞ്ഞിട്ടില്ല. ഇക്കാരണത്താലാണ് തെരുവുവേശ്യകളെ ഇറക്കിയുള്ള ഈ പ്രതിഷേധങ്ങള്‍. ജനവിധി മാനിക്കാതെ, തങ്ങളെ തോല്പിച്ച ജനങ്ങളെ വെല്ലുവിളിക്കുന്ന പ്രവണത ജനാധിപത്യത്തിനു ഭൂഷണമല്ലെന്ന യാഥാര്‍ത്ഥ്യം പ്രതിപക്ഷം തിരിച്ചറിയണം!

ലോകത്തു നിലവിലുള്ള എല്ലാ മാധ്യമങ്ങളും ഇദ്ദേഹത്തിന്റെ പരാജയത്തിനുവേണ്ടി പ്രവര്‍ത്തിച്ചത് നാം കണ്ടു. സാത്താന്‍സേവക്കാരും വ്യഭിചാരികളും സ്വവര്‍ഗ്ഗഭോഗികളും മാത്രമല്ല, ഐക്യരാഷ്ട്രസഭ എന്ന ആഭിചാര സംഘടനയും ഉറക്കമിളച്ച് പ്രവര്‍ത്തിച്ചിട്ടും ട്രംപ് ഉയര്‍ത്തിയ ആശയങ്ങള്‍തന്നെ വിജയം വരിച്ചു. തന്റെ പദവിയുടെ ശ്രേഷ്ഠതപോലും മറന്ന്, വത്തിക്കാനിലെ രാജാവ് സാത്താന്റെ പക്ഷംപിടിച്ചു ട്രംപിനെതിരേ ജല്പനങ്ങള്‍ നടത്തിയിട്ടും വിശ്വാസികള്‍ അത് ഗൗനിച്ചില്ല. ട്രംപ് ക്രിസ്ത്യാനിയല്ലെന്ന് വിളിച്ചുപറഞ്ഞുകൊണ്ട് ഫ്രാന്‍സീസ് നടത്തിയ പ്രസ്താവന ഇയാളിലെ പൈശാചികത വ്യക്തമാക്കുന്നതായിരുന്നു. ട്രംപിന്റെ വിജയത്തിലൂടെ ഇളിഭ്യരായ സാത്താനും സംഘവും ഇപ്പോള്‍ തലതല്ലി കരയുകയും പിച്ചുംപേയും പറയുകയുമാണ്!

അമേരിക്കയുടെ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്ന പരിഷ്കാരങ്ങളിലെ നീതിയും അനീതിയും ചര്‍ച്ചചെയ്യുക എന്നതാണ് ഈ ലേഖനത്തിന്റെ മുഖ്യലക്ഷ്യം! ഓരോ വിഷയങ്ങളും വേര്‍തിരിച്ചു ചര്‍ച്ചചെയ്യാനാണ് ഇവിടെ ശ്രമിക്കുന്നത്. എന്നാല്‍, അതിനുമുമ്പ് മറ്റൊരു വിഷയം ചിന്തിക്കേണ്ടിയിരിക്കുന്നു. ഇസ്ലാമിക് സ്റ്റേറ്റ് എന്ന പൈശാചിക സംഘത്തിന്റെ രൂപീകരണവുമായി ബന്ധപ്പെട്ട ചില സുപ്രധാനമായ കാര്യമാണത്.

ഇസ്ലാമിക് സ്റ്റേറ്റും ഒബാമയുടെ അജണ്ടയും!

ലോകത്തെ മുഴുവന്‍ ഇസ്ലാമിന്റെ കീഴിലുള്ള ഒറ്റ രാജ്യമാക്കി മാറ്റുകയെന്ന പ്രഖ്യാപനത്തോടെ രൂപംകൊടുത്ത പ്രസ്ഥാനമാണ് ഇസ്ലാമിക് സ്റ്റേറ്റ്! 'മുല്ലപ്പൂവിപ്ലവം' അഥവാ അറബ് വസന്തം എന്നപേരില്‍ തുടക്കമിട്ട മുന്നേറ്റമാണ് ഇസ്ലാമിക് സ്റ്റേറ്റ് എന്ന ഭീകരസംഘടനയായി പരിണമിച്ചത്. കാലഘട്ടത്തിന്റെ അനിവാര്യതയെന്നു മാധ്യമങ്ങളും ബുദ്ധിജീവികളും കൊട്ടിഘോഷിച്ച മുന്നേറ്റമായിരുന്നു അറബ് വസന്തം! എന്നാല്‍, ഇതൊരു ഇസ്ലാമിക അജണ്ടയാണെന്ന് തുടക്കത്തില്‍ത്തന്നെ മനോവ പ്രവചിച്ചിരുന്നു. 'മുല്ലപ്പൂവിപ്ലവം ഒരു ഇസ്ലാമിക നാടകം' എന്നപേരില്‍ ഒരു ലേഖനം പ്രസിദ്ധീകരിക്കുകയും ചെയ്തു. അന്ന് മനോവ പ്രവചിച്ചത് അതേപടി സംഭവിക്കുന്നതാണ് പിന്നീട് ലോകം കണ്ടത്. ഈ 'വിപ്ലവനാടകം' അവസാനിച്ചത് ഇസ്ലാമിക് സ്റ്റേറ്റ് എന്ന ഭീകരസംഘടനയുടെ രൂപീകരണത്തോടെയാണ്. ഇസ്ലാമിക സമൂഹത്തിന്റെ മുഴുവന്‍ പിന്തുണയോടെ ആഞ്ഞടിച്ച അറബ് വസന്തത്തിന്റെ യഥാര്‍ത്ഥ സൂത്രധാരന്‍ ആരായിരുന്നു?

മുല്ലപ്പൂവിപ്ലവത്തിന്റെ സൂത്രധാരനെ വെളിപ്പെടുത്തുന്നതിനു മുന്‍പ് ഈ മുന്നേറ്റത്തിന്റെ ലക്ഷ്യമെന്തായിരുന്നുവെന്ന് മനസ്സിലാക്കണം. മനോവ മുന്‍പ് പറഞ്ഞതുപോലെ, അറബ് വസന്തത്തിലൂടെ ലക്ഷ്യമിട്ടത് 'ഏകലോകമതം' തന്നെയായിരുന്നു. ഇസ്ലാമിക ശരിയത്ത് നിയമം നടപ്പാക്കുന്ന ഒറ്റ രാജ്യമായി ഈ ലോകത്തെ മാറ്റുകയെന്ന ലക്ഷ്യത്തിലേക്കുള്ള ആദ്യപടിയായിരുന്നു മുല്ലപ്പൂവിപ്ലവം! എന്നാല്‍, ഏകാധിപത്യ ഭരണങ്ങളെ ഇല്ലാതാക്കാന്‍ ആധുനീക യുവാക്കള്‍ നടത്തുന്ന വിപ്ലവകരമായ മുന്നേറ്റമായി പലരും ഇതിനെ തെറ്റിദ്ധരിച്ചു. മുഖ്യധാരാ മാധ്യമങ്ങളും നവമാധ്യമങ്ങളും ഈ മുന്നേറ്റത്തിനു വീര്യംപകരാന്‍ കൂടെനിന്നു. ലിബിയയിലെയും ഈജിപ്തിലെയും ഭരണകൂടങ്ങളെ തകര്‍ത്തുകൊണ്ട് ഇസ്ലാമിക ദൗത്യത്തിന്റെ ആദ്യഘട്ടം വിജയകരമായി പൂര്‍ത്തിയാക്കി. എന്നാല്‍, പിന്നീടു കണ്ടത് അരാജകത്വം അരങ്ങുവാഴുന്ന കാഴ്ചയാണ്! ഇസ്ലാമിക ഭീകരതയുടെ ആള്‍രൂപങ്ങളായിരുന്നു വിമതരെന്നു സാധാരണക്കാര്‍ തിരിച്ചറിഞ്ഞത് അപ്പോഴായിരുന്നു. ക്രിസ്ത്യാനികളെ മുഴുവന്‍ ഇല്ലാതാക്കാനുള്ള പ്രവര്‍ത്തനമാണ് ആദ്യമേ ഇവര്‍ തുടങ്ങിവച്ചത്. ഇസ്ലാമിക ഗ്രൂപ്പുകള്‍ തമ്മിലുള്ള പോരാട്ടമാണ് ഈ രാജ്യങ്ങളില്‍ നടക്കുന്നതെന്ന ധാരണ പരത്താനും ഇവര്‍ ശ്രമിച്ചു. വ്യാജമായ ഏറ്റുമുട്ടല്‍ വാര്‍ത്തകളും പ്രചരിച്ചു. ഇസ്ലാമിക രാജ്യങ്ങളില്‍ അരക്ഷിതാവസ്ഥ സൃഷ്ടിച്ചുകൊണ്ട് അഭയാര്‍ത്ഥികളെ സൃഷ്ടിക്കുക എന്നതായിരുന്നു ഭീകരന്മാരുടെ ലക്‌ഷ്യം. തങ്ങളുടെ രാജ്യത്തുള്ള ക്രിസ്ത്യാനികളില്‍ ഭൂരിഭാഗത്തെയും ഇതിനോടകം ഇവര്‍ ഇല്ലാതാക്കിയിരുന്നു.

യൂറോപ്പിലെ ക്രൈസ്തവ രാജ്യങ്ങളിലേക്കു കടന്നുകൂടാനുള്ള മാര്‍ഗ്ഗമായി ഇവര്‍ കണ്ടത് അഭയാര്‍ത്ഥികളായി സ്വയം മാറുക എന്നതായിരുന്നു. യൂറോപ്പിനെ ഇസ്ലാമിക വത്ക്കരിക്കുക എന്ന പൈശാചിക അജണ്ട നടപ്പാക്കുന്നതിന് കൃത്രിമമായി ഉണ്ടാക്കിയ കലാപങ്ങളാണ് പശ്ചിമേഷ്യയില്‍ നാം കണ്ടത്. ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച യഥാര്‍ത്ഥ ശക്തി സാത്താനായിരുന്നുവെങ്കിലും, ഇത് നടപ്പാക്കാന്‍ അവന്‍ ഉപയോഗിച്ചത് 'ഫ്രീമേസണ്‍' എന്ന അവന്റെ സംഘടനയെയാണ്. 'ഫ്രീമേസണ്‍' അജണ്ടയുടെ നടത്തിപ്പുകാരായി മാധ്യമങ്ങള്‍ മാത്രമല്ല വര്‍ത്തിച്ചത്. മാധ്യമങ്ങളെ കൂടാതെ അനേകം പ്രസ്ഥാനങ്ങളും വ്യക്തികളും 'ഫ്രീമേസണ്‍' പ്രസ്ഥാനത്തില്‍ അംഗങ്ങളായിട്ടുണ്ട്. നുണകള്‍ ആവര്‍ത്തിച്ചുകൊണ്ട് ജനങ്ങളില്‍ മിഥ്യാധാരണ ജനിപ്പിക്കാന്‍ മാധ്യമങ്ങള്‍ ഇന്ന് നടത്തുന്ന ശ്രമങ്ങള്‍ 'ഫ്രീമേസണ്‍' അജണ്ടയുടെ ഭാഗമാണ്. ഐക്യരാഷ്ട്രസഭയെയും അതിന്റെ എല്ലാ ഘടകളെയും ഇന്ന് ഈ പ്രസ്ഥാനമാണ് നയിക്കുന്നത്. ഐക്യരാഷ്ട്രസഭയുടെ അന്നത്തെ തലവനും ഇന്നത്തെ തലവനും 'ഫ്രീമേസണ്‍' പ്രസ്ഥാനത്തിന്റെ വക്താക്കളാണ്. ഐക്യരാഷ്ട്രസഭയുടെ നിയന്ത്രണത്തിലുള്ള എല്ലാ സന്നദ്ധസംഘടനകളും ഇന്ന് പിശാചിന്റെ പിടിയിലാണ്. മനുഷ്യാവകാശം എന്നും സ്ത്രീസമത്വം എന്നും കേള്‍ക്കുമ്പോള്‍ പലരും അതിനെ നന്മയായി പരിഗണിക്കുന്നു. എന്നാല്‍, ദൈവീകനിയമങ്ങളെ എതിര്‍ക്കുന്നതിനായി സാത്താന്‍ ആവിഷ്ക്കരിച്ച കപടതയാണ് ഇതിന്റെയെല്ലാം പിന്നിലുള്ളത്.

'ഫ്രീമേസണ്‍' സംഘടനകള്‍ക്ക് ക്രിസ്തീയത മാത്രമാണ് ശത്രു. മറ്റു മതങ്ങളില്‍ വിശ്വസിക്കുന്നതിനെ ഈ സംഘടന ഒരിക്കലും എതിര്‍ക്കറില്ലെന്നു മാത്രമല്ല, ക്രിസ്തീയതയില്‍നിന്നു മറ്റു മതങ്ങളിലേക്ക് ആകര്‍ഷിക്കുക എന്ന കുതന്ത്രവും ഇവര്‍ക്കുണ്ട്. മനുഷ്യന്റെ രക്ഷയ്ക്കുള്ള ഏകമാര്‍ഗ്ഗത്തെ അപ്രസക്തമാക്കുക എന്നതില്‍ കവിഞ്ഞ് മറ്റൊരു വിശ്വാസങ്ങളോടും ഇവര്‍ എതിരിടാറില്ല. ക്രൈസ്തവ സഭകളില്‍ കയറിക്കൂടിയിരിക്കുന്ന 'ഫ്രീമേസണ്‍' അംഗങ്ങളാണ് ഏകരക്ഷാ മാര്‍ഗ്ഗത്തെ നിഷേധിക്കുന്നത്. എല്ലാ മതങ്ങളിലൂടെയും ദൈവത്തില്‍ എത്തിച്ചേരാമെന്ന ആശയവും ഇവരുടെ സംഭാവനയാണ്. കത്തോലിക്കാസഭയുടെ രണ്ടാംവത്തിക്കാന്‍ സൂനഹദോസ് വിളിച്ചുചേര്‍ത്തത് 'ഫ്രീമേസണ്‍' അജണ്ടയുടെ ഭാഗമായിരുന്നു. ജോണ്‍ ഇരുപത്തിമൂന്നാമന്‍ എന്നപേരില്‍ പോപ്പായി കടന്നുവന്നവന്‍ പാരിസിലെ 'ഫ്രീമേസണ്‍' സംഘത്തലവനായിരുന്നു എന്നതും നാം ഓര്‍ക്കണം. സഭയില്‍ കടന്നുകൂടിയ എല്ലാ വിജാതിയ അനുകരണങ്ങളുടെ മുഖ്യകാരണം ഈ സൂനഹദോസിലെ പ്രഖ്യാപനങ്ങളെ ദൈവീകനിയമങ്ങള്‍ക്കു ബദലായി പ്രതിഷ്ഠിച്ചതാണ്. സഭയില്‍ നടപ്പാക്കുന്ന പൈശാചിക ആചാരങ്ങളെ ന്യായീകരിക്കാന്‍ ഇവര്‍ ഈ സൂനഹദോസിനെ ചൂണ്ടിക്കാണിക്കുന്നു. യൂറോപ്പിലെയും ആഗോളസഭകളിലെയും ആദ്ധ്യാത്മിക മൂല്യശോഷണം ആരംഭിച്ചത് ഈ സൂനഹദോസിന്റെ നിയമങ്ങള്‍ സ്വീകരിച്ചതു മൂലമാണ്. സഭയെ ഉന്മൂലനം ചെയ്യുകയെന്ന 'ഫ്രീമേസണ്‍' അജണ്ട പൂര്‍ത്തിയാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഫ്രാന്‍സീസിനെ സാത്താന്‍ പ്രതിഷ്ഠിച്ചിരിക്കുന്നത്. ഇയാളുടെ സ്തുതിഗീതങ്ങള്‍ പ്രഘോഷിക്കാന്‍ മാധ്യമങ്ങളെയും നിയോഗിച്ചിരിക്കുന്നു. ഇസ്ലാമിനെ യൂറോപ്പില്‍ നിറയ്ക്കാന്‍ ഫ്രാന്‍സീസ് നടത്തുന്ന ശ്രമങ്ങള്‍ 'ഫ്രീമേസണ്‍' അജണ്ടയുടെ ഭാഗമാണ്.

അതായത്, മുല്ലപ്പൂവിപ്ലവത്തിന്റെ മുഖ്യസൂത്രധാരന്‍ ഒബാമയാണെങ്കില്‍, ഇവന്റെ ഇടവും വലവുമായി നിലകൊണ്ട വ്യക്തികളാണ് ഫ്രാന്‍സീസും ബാന്‍കീമൂണും! ഐക്യരാഷ്ട്രസഭ നിര്‍മ്മിക്കുന്ന നിയമങ്ങള്‍ ലോകത്തിന്റെ മുഴുവന്‍ നിയമങ്ങളായി സ്ഥാപിക്കുക എന്നത് കത്തോലിക്കാസഭയെ മാത്രം ലക്‌ഷ്യംവച്ചുള്ള ഗൂഢനീക്കമാണ്. മറ്റു മതങ്ങള്‍ തങ്ങളുടെ നിയമങ്ങള്‍ കര്‍ശനമായി പാലിക്കുമ്പോള്‍, ക്രിസ്ത്യാനികള്‍ മാത്രം ഐക്യരാഷ്ട്രസഭയുടെ നിയമങ്ങളെ സ്വന്തമാക്കുന്നത് സഭയിലെ 'ഫ്രീമേസണ്‍' സ്വാധീനത്തിന്റെ ഭാഗമായി കാണണം. ഇത് സാധ്യമാകണമെങ്കില്‍ കത്തോലിക്കാസഭയുടെ അമരത്ത് സാത്താന്റെ പ്രതിനിധി ഉണ്ടായിരിക്കേണ്ടത് അനിവാര്യമാണ്. ഫ്രാന്‍സീസിന്റെ ഓരോ പ്രഖ്യാപനങ്ങളിലും അടങ്ങിയിരിക്കുന്ന വചനവിരുദ്ധത ശ്രദ്ധിക്കുന്നവര്‍ക്ക് ഇയാള്‍ ആരാണെന്നു വ്യക്തമാകും. ഐക്യരാഷ്ട്രസഭയുടെ തലപ്പത്ത് ബാന്‍കീമൂണും അമേരിക്കയുടെ അധികാരിയായി ഒബാമയും വത്തിക്കാനിലെ രാജാവായി ഫ്രാന്‍സീസും ഭരണം നടത്തിയ കാലത്താണ് ഏറ്റവുമധികം ക്രിസ്ത്യാനികള്‍ വധിക്കപ്പെട്ടത്. ഇസ്ലാമിക രാജ്യങ്ങളിലെ ക്രിസ്ത്യാനികളെ കൂട്ടക്കുരുതി നടത്തിയപ്പോള്‍ ഈ മൂവരും ദുരൂഹമായ മൗനം അവലംബിച്ചു. ഐക്യരാഷ്ട്രസഭയോ മാധ്യമങ്ങളോ മനുഷ്യസ്നേഹം പ്രസംഗിക്കുന്ന കാപട്യക്കാരോ സഹതാപിച്ചതായി കണ്ടില്ല. എന്നാല്‍, ഇസ്ലാം പരസ്പരം പോരാട്ടം തുടങ്ങിയപ്പോള്‍ ഈ വിഭാഗങ്ങളുടെയെല്ലാം കരുണ അണപൊട്ടിയൊഴുകി! ഫ്രാന്‍സീസ് ഉപവാസവും കാരുണ്യവര്‍ഷവും പ്രഖ്യാപിച്ചു; മനുഷ്യാവകാശ പ്രവര്‍ത്തകരും മാധ്യമങ്ങളും തങ്ങളുടെ കാരുണ്യത്തിലെ ഇരട്ടത്താപ്പ് വ്യക്തമാക്കി; ഒബാമയും ബാന്‍കീമൂണ്‍ എന്ന കുട്ടിക്കുരങ്ങനും ഇസ്ലാമിന് കാരുണ്യം ചൊരിയാന്‍ ഓടിനടന്നു! എന്നാല്‍, തിരക്കഥയില്‍ എഴുതിവച്ചിരുന്നതു പോലെതന്നെ ഇസ്ലാമികരാജ്യങ്ങള്‍ മൗനം അവലംബിച്ചു!

മുല്ലപ്പൂവിപ്ലവം ഇവിടംവരെ എത്തിയപ്പോഴാണ് ഇതിന്റെ പിന്നിലെ യഥാര്‍ത്ഥ അജണ്ട മറനീക്കി പുറത്തുവന്നത്. 'മുസ്ലീം ബ്രദര്‍ഹുഡ്' എന്നപേരില്‍ ആരംഭിച്ച പ്രസ്ഥാനം 'ഇസ്ലാമിക് സ്റ്റേറ്റ്' ആയി രൂപാന്തരപ്പെട്ടു. പിന്നീട് എന്താണ് സംഭവിച്ചതെന്നു നോക്കുക!

ഇസ്ലാമിനെ ഇസ്ലാമിനുപോലും വേണ്ട; ആര്‍ക്കും പരാതിയുമില്ല!

ഇസ്ലാമിക രാജ്യങ്ങളില്‍ ജീവിച്ചിരുന്ന ക്രിസ്ത്യാനികളായ ന്യൂനപക്ഷത്തെ കഴുത്തറുത്തു കൊന്നപ്പോഴോന്നും പ്രതികരിക്കാതിരുന്ന മാധ്യമങ്ങളും മനുഷ്യാവകാശ പ്രവര്‍ത്തകരും ഇസ്ലാമിനുവേണ്ടി വിലാപഗാനവുമായി നിറഞ്ഞുനിന്നു. നിരാലംബരായ അഭയാര്‍ത്ഥികളെ യൂറോപ്പിനുമേല്‍ കെട്ടിയേല്പിക്കാനുള്ള ശ്രമമാണ് ഇവര്‍ നടത്തിയത്. സിറിയയിലെ മുസ്ലീങ്ങള്‍ക്ക് അഭയം നല്കാന്‍ ഇസ്ലാമിക രാജ്യങ്ങളൊന്നും തയ്യാറായില്ല. സിറിയയിലെ അഭയാര്‍ത്ഥികളെ സംബന്ധിച്ചിടത്തോളം സാംസ്കാരികമായും മതപരമായും ഏറ്റവും അനുയോജ്യമായ രാജ്യങ്ങള്‍ തൊട്ടടുത്തുതന്നെയുണ്ട്‌. ഭൂവിസ്തൃതിയുടെ കാര്യത്തിലും സാമ്പത്തീക ഭദ്രതയുടെ കാര്യത്തിലും ഉന്നതമായ അവസ്ഥയിലുള്ള രാജ്യങ്ങള്‍ തൊട്ടടുത്തുണ്ടായിരിക്കെ, യൂറോപ്പിലേക്കു കടക്കാന്‍ അഭയാര്‍ത്ഥികള്‍ താത്പര്യം കാണിച്ചത് എന്തിനാണ്? പന്നിയിറച്ചി തിന്നുന്ന ക്രിസ്ത്യാനികളാണ് യൂറോപ്പിലെ ജനത. ഇസ്ലാമിന് ആവശ്യമായ മോസ്ക്കുകള്‍ യൂറോപ്പിലില്ല. ബാങ്കുവിളിക്കാന്‍ അനുവാദമില്ല. യൂറോപ്പിലെ ജനങ്ങള്‍ പട്ടികളെ വളര്‍ത്തുന്നു. ശരിയത്ത് നിയമങ്ങളെ അംഗീകരിക്കുന്നില്ല. വേഷവിധാനങ്ങളില്‍ ഇസ്ലാമിക വിരുദ്ധമായ നിലാപാടാണ്‌ യൂറോപ്പിലുള്ളത്. നോമ്പുകാലത്ത് അവധിയില്ല. വെള്ളിയാഴ്ച പ്രവര്‍ത്തി ദിവസമാണ്. ക്രിസ്തീയ ആഘോഷങ്ങള്‍ ഗംഭീരമായി കൊണ്ടാടുന്നു. റംസാനും ബക്രീദും പ്രവര്‍ത്തിദിനങ്ങളാണ്. ഒരു യാഥാസ്ഥിതിക മുസ്ലീമിന് ഒരിക്കലും ഒത്തുപോകാന്‍ കഴിയാത്ത ഈ സാഹചര്യങ്ങളിലേക്ക് കടന്നുകൂടാന്‍ എന്തിനാണ് സിറിയന്‍ അഭയാര്‍ത്ഥികള്‍ ആവേശം കാട്ടിയത്?

സിറിയയിലെ മുഴുവന്‍ ജനങ്ങള്‍ക്കും അഭയം നല്‍കാനുള്ള സൗകര്യം അറബിരാജ്യങ്ങള്‍ക്കുണ്ട്. രണ്ടു സിറിയയെ പുനരധിവസിപ്പിക്കാന്‍ ശേഷിയുള്ള രാജ്യമാണ് സൗദിഅറേബ്യ. കടക്കെണിയില്‍ അകപ്പെട്ട് ഉഴലുന്ന യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് അഭയാര്‍ത്ഥികളെ തള്ളിവിടാന്‍ തിടുക്കംകൂട്ടിയ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ എന്തുകൊണ്ടാണ് അറബിരാജ്യങ്ങളെ നിര്‍ബന്ധിക്കാന്‍ തയ്യാറാകാത്തത്! മുസ്ലീങ്ങള്‍ക്ക് ജീവിക്കാന്‍ ഏറ്റവും അനുയോജ്യമായ സാഹചര്യം ഇസ്ലാമികരാജ്യങ്ങള്‍ തന്നെയല്ലേ? ഒറ്റ അഭയാര്‍ത്ഥിയെപ്പോലും സ്വീകരിക്കാന്‍ തയ്യാറാകാത്ത ഇസ്ലാമിക രാജ്യങ്ങളെ കണ്ടില്ലെന്നു നടിച്ചുകൊണ്ട് യൂറോപ്പിനെ കുറ്റംവിധിക്കാന്‍ സകലരും ഒത്തുകൂടി. സിറിയക്കാരെ അഭയാര്‍ത്ഥികളാക്കിയത് ക്രിസ്ത്യാനികളോ ക്രിസ്ത്യാനികളുടെ ബൈബിളോ അല്ല; മറിച്ച്, ഇസ്ലാമും ഇസ്ലാമിന്റെ ഖുറാനുമാണ്! പരസ്പരം പോരാടിക്കാന്‍ ആഹ്വാനംചെയ്യുന്ന പുസ്തകവുമായി യൂറോപ്പിലേക്കു കടന്നുവന്ന സാമൂഹ്യവിരുദ്ധര്‍ അവിടെ അഴിഞ്ഞാടിയപ്പോള്‍ അപലപിക്കാന്‍പോലും മനുഷ്യസ്നേഹികളെ കണ്ടില്ല. അപരിഷ്കൃതരും പിശാചിന്റെ സേവകരുമായ ഒരു ജനതയെ സഹായിച്ചുവെന്ന തെറ്റു മാത്രമേ യൂറോപ്പ് ചെയ്തുള്ളൂ. സ്വന്തം പൗരന്മാരുടെ ജീവനും സ്വത്തിനും സ്വൈര്യജീവിതത്തിനും ഇസ്ലാം ഭീഷണിയായപ്പോള്‍, ചില യൂറോപ്യന്‍ രാജ്യങ്ങള്‍ അഭയാര്‍ത്ഥികളെ നിയന്ത്രിക്കാന്‍ തീരുമാനിച്ചു. ഹങ്കറി, പോളണ്ട് തുടങ്ങിയ രാജ്യങ്ങള്‍ ഈ നിലപാട് സ്വീകരിച്ചപ്പോള്‍ കപട മനുഷ്യസ്നേഹികള്‍ വീണ്ടും രംഗത്തിറങ്ങി. എന്തുകൊണ്ടാണ് ഇവര്‍ ഇസ്ലാമിക രാജ്യങ്ങളോട് അഭയാര്‍ത്ഥികളെ സ്വീകരിക്കാന്‍ ആവശ്യപ്പെടാത്തത്?

അറബ് വസന്തം എന്ന പൈശാചിക പദ്ധതിക്ക് രൂപംനല്‍കിയവര്‍ തന്നെയാണ് അഭയാര്‍ത്ഥികളെ യൂറോപ്പില്‍ പ്രതിഷ്ഠിക്കാന്‍ അരയുംതലയും മുറുക്കി രംഗത്തുള്ളത്. മാധ്യമങ്ങള്‍ക്കും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കും അഭയാര്‍ത്ഥികളോടുള്ള കാരുണ്യമായി ഇതിനെ ആരും കാണരുത്. കാരുണ്യമായിരുന്നു ആധാരമെങ്കില്‍, ഇസ്ലാമിന് ജീവിക്കാന്‍ ഏറ്റവും അനുയോജ്യമായ രാജ്യങ്ങളെ ഇവര്‍ തിരഞ്ഞെടുക്കുമായിരുന്നു. എന്നാല്‍, ക്രിസ്തീയതയെ ഉന്മൂലനം ചെയ്യുകയെന്ന 'ഫ്രീമേസണ്‍' അജണ്ട നടപ്പാക്കുകയാണ് ഇവരുടെ ദൗത്യം. വിമതര്‍ക്ക് ആയുധം നല്‍കി പിന്തുണച്ച ഒബാമയും ഐക്യരാഷ്ട്രസഭയും 'ഫ്രീമേസണ്‍' പ്രസ്ഥാനത്തിന്റെ ശക്തരായ പോരാളികളാണ്. ഇവരോടൊപ്പം ഈ പൈശാചികതയ്ക്ക് ചുക്കാന്‍ പിടിച്ച ഫ്രാന്‍സീസാണ് മറ്റൊരു മേസണ്‍! യൂറോപ്പിലേക്കു കടന്നുകയറിയ അഭയാര്‍ത്ഥികള്‍ ഇവിടെ നടത്തുന്ന ഭീകരതയെക്കുറിച്ച് ഒന്നും പറയാന്‍ 'മനുഷ്യസ്നേഹികള്‍' തയ്യാറാകുന്നില്ല. ജര്‍മ്മനിയിലെ ക്രിസ്തുമസ് ചന്തയിലേക്ക് 'ട്രക്ക്‌' ഇടിച്ചുകയറ്റിയത് ഒരു അഭയാര്‍ത്ഥിയായിരുന്നു. ഫ്രാന്‍സീസോ ഒബാമയോ ഐക്യരാഷ്ട്രസഭയോ മാധ്യമങ്ങളോ ഇതിനെ അപലപിച്ചില്ല. ഗ്രീസില്‍നിന്ന് ഭീകരവാദികളെ തിരഞ്ഞുപിടിച്ച് കൊണ്ടുവരുകയാണ് ഫ്രാന്‍സീസ് ചെയ്തത്. എന്നാല്‍, യൂറോപ്പിലെ ഭീകരാവസ്ഥയില്‍നിന്നു പാഠം പഠിച്ച ബുദ്ധിമാനും ദൈവഭക്തനുമായ ഒരുവന്‍ അമേരിക്കയില്‍ ഉദയംചെയ്തു. ഡോണാള്‍ഡ് ട്രംപ് എന്ന ജനനായകന്‍ ഈ കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് തിരിച്ചറിഞ്ഞ അമേരിക്കന്‍ ജനതയെ ശ്ലാഘിക്കാതെ തരമില്ല. സമാധാനം ആഗ്രഹിക്കുന്ന പാവപ്പെട്ട ക്രിസ്ത്യാനികള്‍ ട്രംപിനെപ്രതി ദൈവത്തിനു നന്ദിപറയുന്നുവെങ്കില്‍, തങ്ങളെ നയിക്കാന്‍ ഒരു ഇടയനില്ലെന്ന തിരിച്ചറിവുകൊണ്ടാണ്!

ഇസ്ലാമിക ഭീകരന്മാരുടെ നുഴഞ്ഞുകയറ്റം തടയുക!

ക്രിസ്തീയതയെ ഈ ഭൂമുഖത്തുനിന്നു തുടച്ചുമാറ്റുക എന്ന ലക്ഷ്യവുമായി നിലകൊള്ളുന്ന ഭീകരന്മാരുടെ സംഘമാണ് ഇസ്ലാമിക് സ്റ്റേറ്റ് എന്ന് അവര്‍തന്നെ തുറന്നുപറയുന്നു. കുഞ്ഞുങ്ങളോടും സ്ത്രീകളോടും കരുണ കാണിക്കാത്ത നരാധമന്മാരാണ് തങ്ങളെന്ന് ഇവര്‍തന്നെ തെളിയിക്കുകയും ചെയ്തു. അഭയം നല്‍കിയ യൂറോപ്പിനോട് ഇവര്‍ ചെയ്തുകൊണ്ടിരിക്കുന്ന ദ്രോഹം ലോകം മനസ്സിലാക്കി. ഈ സാഹചര്യങ്ങളില്‍നിന്നു പാഠം ഉള്‍ക്കൊള്ളാന്‍ കഴിയാത്തവരാണ് യൂറോപ്പിലെ ഭരണാധികാരികളെങ്കില്‍, ഇവരും സാത്താന്റെ ഉപകരണങ്ങളാണ്. ഇവിടെയാണ്‌ ട്രംപ് എന്ന ഭരണാധികാരിയുടെ നിശ്ചയദാര്‍ഢ്യം ശ്ലാഘിക്കപ്പെടേണ്ടത്. അഭയാര്‍ത്ഥികള്‍ എന്ന വ്യാജേന ക്രിസ്തീയരാജ്യങ്ങളിലേക്ക് കടന്നുകൂടുന്ന കൊടുംഭീകരന്മാരെ കണ്ടില്ലെന്നു നടിക്കാന്‍ നല്ലൊരു ഭരണാധികാരിക്ക് സാധിക്കില്ല. തങ്ങളെ ശത്രുക്കള്‍ക്ക് ഒറ്റിക്കൊടുത്ത് ആനന്ദിക്കുന്ന ഫ്രാന്‍സീസില്‍നിന്നു നീതി ലഭിക്കില്ലെന്ന ഉറപ്പ് ക്രിസ്ത്യാനികള്‍ക്കുണ്ട്. ക്രിസ്തീയതയുടെ ഉന്മൂലനാശം കൊതിക്കുന്ന വ്യാജപ്രവാചകനെ ക്രിസ്ത്യാനികള്‍ തിരിച്ചറിഞ്ഞപ്പോള്‍ 'കാരുണ്യവര്‍ഷം' പ്രഖ്യാപിച്ചുകൊണ്ട് പിശാചിന്റെ നീക്കങ്ങള്‍ക്ക്‌ കരുത്തുപകരുകയാണ് ഇയാള്‍ ചെയ്തത്.

ട്രംപ് ഇപ്പോള്‍ നടത്തുന്ന പരിഷ്കാരങ്ങളെ എതിര്‍ക്കുകയും ഇദ്ദേഹത്തെ ആക്ഷേപിക്കുകയും ചെയ്യുന്നത് ആരാണ്? ഒബാമ എന്ന പൈശാചിക സന്തതിയുടെ പരിലാളനയില്‍ വളര്‍ന്നുവന്ന സാമൂഹ്യവിരുദ്ധരാണ് ട്രംപിന്റെ എക്കാലത്തെയും എതിരാളികള്‍! ഇസ്ലാമിക ഭീകരത ഊട്ടിവളര്‍ത്തുന്ന രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് തങ്ങളുടെ രാജ്യത്ത് പ്രവേശനം നിഷേധിക്കാന്‍ ഒരു ഭരണാധികാരിക്ക് അവകാശമില്ലേ? ഇതിനെ ഇസ്ലാമിക വിരുദ്ധതയെന്ന് ആരെങ്കിലും പറയുന്നുണ്ടെങ്കില്‍, എല്ലാ ഇസ്ലാമും ഭീകരവാദികളാണെന്ന പ്രഖ്യാപനമാണ് അവര്‍ നടത്തുന്നത്. ഏഴു രാജ്യങ്ങള്‍ക്കാണ് അമേരിക്കയുടെ നിരോധനമുള്ളത്. തൊണ്ണൂറ്റിയാറു ശതമാനം മുസ്ലീങ്ങളും മറ്റു രാജ്യങ്ങളിലാണ് ജീവിക്കുന്നത്. തന്റെ രാജ്യത്തെ പൗരന്മാരുടെ സുരക്ഷയെ കരുതിയുള്ള ട്രംപിന്റെ നിലപാടിനെ ചോദ്യംചെയ്യാനുള്ള അവകാശം ഇസ്ലാമിനോ ഇസ്ലാമിന്റെ കുഴലൂത്തുകാര്‍ക്കോ ഇല്ല. ഇന്ത്യയുടെ അതിര്‍ത്തികളിലൂടെ നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്ന പാക്കിസ്ഥാന്‍കാരെ വെടിവച്ചിടുന്നതിനെ ഇന്ത്യയിലെ മാധ്യമങ്ങള്‍ എതിര്‍ക്കുമോ? മനുഷ്യരുടെ സ്വസ്ഥജീവിതം നശിപ്പിക്കുന്ന മതഭീകരന്മാരെ ഊട്ടിവളര്‍ത്താനുള്ള ചുമതലയല്ല ഒരു ഭരണാധികാരി ഏറ്റെടുത്തിരിക്കുന്നത്.

സിറിയ, യമന്‍, ഇറാക്ക്, ഇറാന്‍, സൊമാലിയ, സുഡാന്‍, ലിബിയ തുടങ്ങിയ ഭീകരരാജ്യങ്ങള്‍ക്കാണ് അമേരിക്കയുടെ വിലക്ക് ഇപ്പോള്‍ നിലവില്‍വന്നിരിക്കുന്നത്. ഇതിനെതിരേ പൈശാചിക ശക്തികള്‍ എല്ലാ രാജ്യങ്ങളിലും രംഗത്തെത്തി. ഇവരുടെ വക്താവായി ഇപ്പോള്‍ നിലകൊള്ളുന്ന ഐക്യരാഷ്ട്രസഭയുടെ തലവന്‍ അന്റോണിയോ ഗുട്ടെറസിന് അമേരിക്കയെ ചോദ്യംചെയ്യാന്‍ ആരാണ് അധികാരം നല്‍കിയത്? ലോകത്തിലെ ഏറ്റവും ശ്രേഷ്ഠമായ ജനാധിപത്യ പ്രക്രിയയിലൂടെ അധികാരത്തിലെത്തുന്നവരാണ് അമേരിക്കന്‍ പ്രസിഡന്റുമാര്‍! അധികാരത്തിലെത്തുന്നതിനു മുന്‍പുതന്നെ തന്റെ നയം വ്യക്തമാക്കിയ ട്രംപ് പിന്‍വാതിലിലൂടെ വൈറ്റ്‌ഹൌസില്‍ എത്തിയതല്ല. അന്റോണിയോ അടക്കമുള്ള ഇസ്ലാമികഭീകരതയുടെ സ്തുതിപാടകരും 'ഫ്രീമേസണ്‍' പൈശാചികതയും ഒത്തുചേര്‍ന്നിട്ടും ട്രംപിന്റെ വിജയത്തെ തടയാന്‍ കഴിഞ്ഞില്ല. ട്രംപിന്റെ നയങ്ങള്‍ക്ക് രാജ്യം നല്‍കിയ ബഹുമതിയായിരുന്നു അദ്ദേഹത്തിന്‍റെ വിജയം. സ്വതന്ത്ര പരമാധികാരമുള്ള ഒരു രാജ്യത്തിന്റെ ഭരണകൂടത്തെ നിയന്ത്രിക്കാന്‍ അന്റോണിയോയും ഫ്രാന്‍സീസും ഫ്രീമേസണ്‍ സംഘവും ചേര്‍ന്ന് തെരുവുവേശ്യകളെയും സ്വവര്‍ഗ്ഗാനുരാഗികളെയും അണിനിരത്തി നടത്തുന്ന ഒരു നീക്കവും വിജയിക്കില്ല.

ഏഴു രാജ്യങ്ങള്‍ക്ക് അമേരിക്ക പ്രഖ്യാപിച്ച വിലക്കിനെതിരേ ചാരിത്ര്യം പ്രസംഗം നടത്തുന്നവര്‍ ഒരുകാര്യം വ്യക്തമാക്കണം. ഈ ഏഴു രാജ്യങ്ങളെ കൂടാതെ ഒന്‍പതു രാജ്യങ്ങള്‍ ഇസ്രായേലി പൗരന്മാരെ തങ്ങളുടെ രാജ്യത്ത് വിലക്കിയിട്ടുണ്ട്. ഇസ്രായേല്‍ സന്ദര്‍ശിച്ചുവെന്ന രേഖ പാസ്പോര്‍ട്ടില്‍ പതിച്ചിട്ടുള്ളവര്‍ ഏതു രാജ്യക്കാരാണെങ്കിലും അറബിരാജ്യങ്ങളില്‍ അവര്‍ക്ക് പ്രവേശനം അനുവദിക്കുന്നില്ല. ഇന്നോ ഇന്നലെയോ തുടങ്ങിയ നിരോധനമല്ലിത്. വര്‍ഷങ്ങളുടെ പഴക്കമുള്ള ഈ ചെയ്തികള്‍ക്കെതിരേ മനുഷ്യാവകാശ ശിഖണ്ഡികള്‍ ഉരിയാടാത്തത് എന്തുകൊണ്ടാണ്. ക്രിസ്ത്യാനികളുടെമേല്‍ കടന്നുകയറാന്‍ മാത്രമാണ് നിങ്ങള്‍ നിലകൊള്ളുന്നതെങ്കില്‍, പട്ടിയുടെ കുരയുടെ വിലപോലും നിങ്ങളുടെ വാക്കുകള്‍ക്ക് ക്രിസ്ത്യാനികള്‍ നല്‍കില്ലെന്ന് ഉടന്‍ നിങ്ങള്‍ തിരിച്ചറിയും. ചെകുത്താന്റെ പക്ഷംചേര്‍ന്ന് ഇസ്ലാമികത വളര്‍ത്താനുള്ള നിങ്ങളുടെ ഏതൊരു നീക്കത്തെയും ചെറുക്കാന്‍ ക്രിസ്ത്യാനി ഉണരുകതന്നെ ചെയ്യും. ഫ്രാന്‍സീസിനെ കണ്ടിട്ടല്ല ക്രിസ്ത്യാനികള്‍ ജീവിക്കുന്നത്. ആണും പെണ്ണുംകെട്ട ചിലര്‍ ക്രൈസ്തവസഭകളില്‍ ഉള്ളതാണ് ഇപ്പോള്‍ നിങ്ങളുടെ ബലമെങ്കില്‍, അതിനെ തിരിച്ചറിഞ്ഞ് ജാഗരൂകരാകാന്‍ യഥാര്‍ത്ഥ ക്രിസ്ത്യാനികള്‍ തയ്യാറാകുന്ന നാളുകള്‍ വിദൂരത്തല്ല.

മനുഷ്യാവകാശം പ്രഘോഷിക്കുന്നത് എല്ലാ മനുഷ്യര്‍ക്കും വേണ്ടിയാണെങ്കില്‍ സ്വാഗതം ചെയ്യാന്‍ ക്രിസ്ത്യാനികളുണ്ടാകും. ഒരു ക്രൈസ്തവരാജ്യങ്ങളിലും അക്രൈസ്തവര്‍ക്ക് നീതിനിഷേധിക്കാറില്ല. ഇസ്ലാമിക രാജ്യങ്ങളിലെപ്പോലെയും ഇന്ത്യയിലെപ്പോലെയും വിദേശികള്‍ക്ക് പ്രത്യേക നിയമങ്ങളും ഈ രാജ്യങ്ങളിലില്ല. തുല്യനീതി ഉറപ്പാക്കിയിട്ടുള്ള ക്രൈസ്തവരാജ്യങ്ങളെ നിയമം പഠിപ്പിക്കാന്‍ ഇറങ്ങിയിരിക്കുന്നവര്‍ അറബികളോട് പ്രസംഗിച്ചാല്‍ മതി! ചോര നീരാക്കി അറബികള്‍ക്ക് അടിമപ്പണി ചെയ്ത ഇന്ത്യന്‍ തൊഴിലാളികളെ അകാരണമായി പുറത്താക്കുകയും രാജ്യത്തേക്കുള്ള പ്രവേശനം തടയുകയും ചെയ്യുന്ന അറബിരാജ്യങ്ങളെക്കുറിച്ച് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കും ഐക്യരാഷ്ട്രസഭയ്ക്കും എന്തെങ്കിലും പറയാനുണ്ടോ? വിദേശികളുടെ മുഖത്ത് കാര്‍ക്കിച്ചു തുപ്പുന്ന അറബികളോടു പറയാനും നിങ്ങള്‍ക്കൊന്നുമില്ലേ? ഭീകരന്മാര്‍ക്ക് അമേരിക്കയില്‍ പ്രവേശനം നിഷേധിച്ചതിന്റെ പേരില്‍ പല ഇസ്ലാമിക രാജ്യങ്ങളിലും സാമൂഹികവിരുദ്ധര്‍ തെരുവിലിറങ്ങി. ഈ രാജ്യങ്ങളില്‍ ക്രിസ്ത്യാനികള്‍ക്ക് ഒരു ബൈബിള്‍ കൈവശം വയ്ക്കാന്‍പോലും സ്വാതന്ത്ര്യമില്ലെന്ന യാഥാര്‍ത്ഥ്യം ആരും മറക്കേണ്ടാ! സൗദിഅറേബ്യയില്‍ ക്രിസ്ത്യാനികള്‍ക്ക് ആരാധനാസ്വാതന്ത്ര്യം ഇല്ലാത്തത് മനുഷ്യാവകാശ വാദികളുടെ ശ്രദ്ധയില്‍പെട്ടിട്ടില്ലേ?

ഇത്തരത്തിലുള്ള കാട്ടുനീതികള്‍ നടപ്പാക്കുന്ന രാജ്യങ്ങളെ നിലയ്ക്കുനിര്‍ത്താന്‍ ഐക്യരാഷ്ട്രസഭയും 'ഫ്രീമേസണ്‍' സംഘടനകളും തയ്യാറാകുക. ഇസ്ലാമിക രാജ്യങ്ങളില്‍ തുല്യനീതി ഉറപ്പാക്കാന്‍ മനുഷ്യാവകാശ പ്രവര്‍ത്തകരും തയ്യാറാകുക. അല്ലാതെ, ഇസ്ലാമിക ഭീകരതയ്ക്ക് കുഴലൂതി നടന്നാല്‍ ആരും നിങ്ങളെ ഗൗനിക്കില്ല! തന്റെ രാജ്യത്തെ ജനങ്ങളുടെ സുരക്ഷയെ കരുതി ട്രംപ് സ്വീകരിച്ച നിലപാട് തികച്ചും വിവേകപരവും നീതിയുക്തവുമാണ്. ഭീകരവാദികളുടെ വിളനിലമായ രാജ്യങ്ങളില്‍നിന്നുള്ള കുടിയേറ്റം തടയുന്നതിലൂടെ തന്റെ ജനങ്ങളെക്കുറിച്ച് കരുതലുള്ളവാനാണ് താനെന്ന് ഇദ്ദേഹം തെളിയിച്ചു. തങ്ങളുടെ രാജ്യം ആരെ സ്വീകരിക്കണമെന്ന് ഉപദേശിക്കാന്‍ അമേരിക്ക ആരെയും ചുമതലപ്പെടുത്തിയിട്ടില്ല. ലോകത്തിന്റെ പ്രശംസ ആഗ്രഹിച്ചുകൊണ്ട് ചില യൂറോപ്യന്‍ രാഷ്ട്രത്തലവന്മാര്‍ സ്വീകരിച്ച നിലപാടുകള്‍മൂലം സഹിക്കേണ്ടിവന്നത് അവിടുത്തെ ജനങ്ങളാണ്. ഖുറാനില്‍ വിശ്വസിക്കുന്ന ഒരു ഇസ്ലാമിന് മറ്റു മതക്കാരെ സഹിഷ്ണുതയോടെ കാണാന്‍ സാധിക്കില്ല. തങ്ങളുടെ രാജ്യത്ത് ജീവിച്ചിരുന്ന ക്രിസ്ത്യാനികളെ കൂട്ടക്കുരുതി നടത്തിയവരാണ് ഇപ്പോള്‍ അഭയാര്‍ത്ഥികളുടെ വേഷത്തില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

ക്രിസ്ത്യാനികളെയും അവരുടെ മതപരമായ ചിഹ്നങ്ങളെയും വെറുക്കുന്നവര്‍ ക്രൈസ്തവരാജ്യങ്ങളില്‍ കടന്നുകൂടിയാല്‍ എന്തായിരിക്കും അവസ്ഥയെന്ന് മനസ്സിലാക്കാനുള്ള വിവേകം ഭാരനാധികാരികള്‍ക്കുണ്ടാകണം. വിവേകവും സ്വബോധവും നഷ്ടപ്പെട്ടവരല്ലാതെ ഭീകരന്മാരുടെ സമൂഹത്തെ സ്വന്തം രാജ്യത്ത് പ്രവേശിപ്പിക്കില്ല. അവിശ്വാസികളെ എവിടെവച്ചു കാണ്ടാലും അവരുടെ കഴുത്തുവെട്ടണമെന്ന ഉപദേശം ഇസ്ലാമിന്റെ നിയമത്തിലുണ്ട്. ഈ ഉപദേശം ഏറ്റെടുത്തു പ്രവര്‍ത്തിക്കുന്നതില്‍ പ്രതിജ്ഞാബദ്ധരാണ് ഓരോ ഇസ്ലാമും. ഇസ്ലാമിനെ സംബന്ധിച്ചിടത്തോളം ഇവര്‍ കയറിക്കൂടാന്‍ ശ്രമിക്കുന്ന രാജ്യങ്ങളിലെ എല്ലാ ജനങ്ങളും അവിശ്വാസികളാണ്. ഫ്രാന്‍സിലും ജര്‍മ്മനിയിലും കടന്നുകൂടിയ ഭീകരന്മാര്‍ ചെയ്തുകൂട്ടിയ ക്രൂരതകള്‍ ജനങ്ങള്‍ മനസ്സിലാക്കിയിട്ടും അധികാരികള്‍ തങ്ങളുടെ ചെയ്തികളെ ന്യായീകരിക്കുന്നതിലൂടെ തങ്ങളുടെ അജണ്ടയാണ് ഇവര്‍ വെളിപ്പെടുത്തുന്നത്. പാരീസില്‍ ചിതറിയ രക്തം ഫ്രാന്‍സിന്റെ കണ്ണ് തുറക്കാന്‍ കാരണമായില്ലെങ്കില്‍, പൈശാചിക ശക്തികളെ തിരഞ്ഞെടുത്ത് അധികാരത്തിലേറ്റിയ ജനങ്ങള്‍ അനുഭവിക്കുകതന്നെ ചെയ്യും. ജര്‍മ്മനിയുടെ കാര്യവും വ്യത്യസ്തമല്ല. സ്ത്രീകളുടെ മാനത്തിനു വിലയില്ലാതായി ഇസ്ലാമിക കാമഭ്രാന്തന്മാര്‍ രാജ്യത്ത് വിലസുന്നു. കുഞ്ഞുങ്ങള്‍ അനാഥരാക്കപ്പെടുന്നു. ഈ അവസ്ഥകള്‍ നിലനില്‍ക്കുമ്പോഴും, അമേരിക്കന്‍ പ്രസിഡന്റിനെ വിമര്‍ശിക്കാനാണ് മെര്‍ക്കല്‍ ശ്രമിക്കുന്നത്. എന്നാല്‍, ഈ രാജ്യത്തെ ജനങ്ങള്‍ ഒരു ട്രംപിനെയാണ് ആഗ്രഹിക്കുന്നതെന്ന യാഥാര്‍ത്ഥ്യം ആംഗെലാ മെര്‍ക്കല്‍ തിരിച്ചറിയുന്ന നാളുകള്‍ വിദൂരത്തല്ല. 

മെക്സിക്കന്‍ മതില്‍ രാജ്യസുരക്ഷയ്ക്ക് അനിവാര്യം!

തങ്ങളുടെ സൗകര്യാര്‍ത്ഥം എല്ലാ വീടുകളുടെയും വാതിലുകള്‍ തുറന്നിടണമെന്ന് കള്ളന്മാര്‍ ആവശ്യപ്പെടുന്നതുപോലെയാണ് അമേരിക്കയുടെ മതില്‍ നിര്‍മ്മാണത്തിനെതിരേ ചിലര്‍ ഇറങ്ങിയിരിക്കുന്നത്. മതിലുകള്‍ പാടില്ലെന്നും അതിര്‍ത്തിയില്‍നിന്നു പട്ടാളത്തെ പിന്‍വലിക്കണമെന്നും മാത്രമല്ല, ട്രംപ് എന്തു ഭക്ഷിക്കണമെന്നുപോലും വത്തിക്കാന്‍ രാജാവ് നിര്‍ദ്ദേശിക്കാന്‍ തുടങ്ങിയിരിക്കുന്നു. ചെഗുവേരയുടെ ദുരാത്മാവ്‌ ബാധിച്ചവനെപ്പോലെയാണ് ഇന്ന് ഫ്രാന്‍സീസിന്റെ ഓരോ വാക്കുകളും! അമേരിക്കയിലെ തിരഞ്ഞെടുപ്പു ഫലം പുറത്തുവന്നതോടെ ഫ്രാന്‍സീസ് അടക്കമുള്ള സകല ഫ്രീമേസണ്‍ വക്താക്കളുടെയും സമനില തെറ്റിയിരിക്കുകയാണ്. എന്താണ് പറയുന്നതെന്ന് അവര്‍ക്കുതന്നെ നിശ്ചയമില്ല. ട്രംപ് എന്തു ചെയ്യണമെന്ന് തീരുമാനിക്കാനുള്ള അവകാശംപോലും തങ്ങള്‍ക്കാണെന്ന ധാരണയിലാണ് ചിലര്‍! എന്താണ് ഇതില്‍നിന്നെല്ലാം നാം മനസ്സിലാക്കേണ്ടത്?

സ്വന്തം രാജ്യത്തിന്റെ അതിര്‍ത്തികള്‍ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം ആ രാജ്യത്തെ ഭരണകൂടത്തില്‍ നിക്ഷിപ്തമാണ്. അതിര്‍ത്തികള്‍ പൂര്‍ണ്ണമായി തുറന്നിട്ടിരിക്കുന്ന ഒരു രാജ്യവും ഈ ഭൂമുഖത്തില്ല. അതിര്‍ത്തികളില്‍ നിയന്ത്രണം ആവശ്യമില്ലെങ്കില്‍ രാജ്യത്തേക്ക് പ്രവേശിക്കാന്‍ വിസയുടെ ആവശ്യവും ഉണ്ടാകില്ല. എല്ലാ രാജ്യങ്ങളെയും ഒറ്റ രാജാവിന്റെ കീഴിലാക്കി ഭരിക്കാനുള്ള 'ഫ്രീമേസണ്‍' അജണ്ടയാണ് മറനീക്കി പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഏകലോക മതവും ഏകരാജ്യവും എന്നത് എതിര്‍ക്രിസ്തുവിനുവേണ്ടിയുള്ള ഒരുക്കങ്ങളുടെ ഭാഗമാണ്. ഇസ്ലാമിക് സ്റ്റേറ്റിന്റെ ലക്‌ഷ്യം ഇതുതന്നെയാണ്. ഇമാംമഹ്ദിക്കും ഈസാനബിക്കുമുള്ള ഒരുക്കങ്ങള്‍ ഇവര്‍ നടത്തുന്നു. ഫ്രീമേസണുകള്‍ ഇവര്‍ക്ക് ശക്തിപകര്‍ന്നുകൊണ്ട് കൂടെത്തന്നെയുണ്ട്‌. ഇവരെയെല്ലാം കൂട്ടിയോജിപ്പിക്കുന്ന കണ്ണിയായി ഫ്രാന്‍സീസ് നിലകൊള്ളുന്നു. ലോകത്തിന്റെ മുഴുവന്‍ സന്നാഹങ്ങളും ഒരേ ലക്ഷ്യത്തിനായി ഏകീകരിക്കപ്പെട്ടുകഴിഞ്ഞു. അമേരിക്കയുടെ പ്രസിഡന്റ് പദംകൂടി ലഭിച്ചാല്‍ എല്ലാം ക്രമീകരിക്കപ്പെടും എന്നതായിരുന്നു അവസ്ഥ! ഇത് നഷ്ടപ്പെട്ടതിലുള്ള അമര്‍ഷമാണ്‌ അസഹിഷ്ണുതയായി പുറത്തുവരുന്നത്. അമേരിക്കയുടെ ഓരോ നീക്കങ്ങളെക്കുറിച്ചും അഭിപ്രായങ്ങള്‍ പറയുകയെന്നതാണ് ചിലരുടെ ഇപ്പോഴത്തെ മുഖ്യജോലി. മതില്‍ക്കെട്ടിനുള്ളില്‍ സ്വിസ്ഗാര്‍ഡിന്റെ സുരക്ഷിത വലയത്തില്‍ ഇരുന്നുകൊണ്ട് അമേരിക്കയുടെ മതിലിനെക്കുറിച്ച് അഭിപ്രായം പറയാന്‍ ഫ്രാന്‍സീസിന് ധാര്‍മ്മീകമായി എന്ത് അവകാശമാണുള്ളത്?

മെക്സിക്കോയുടെ അതിര്‍ത്തിയില്‍ ഒരു മതിലിന്റെ അനിവാര്യതയുണ്ടോ എന്നതിനെക്കുറിച്ച് അല്പമൊന്നു ചിന്തിക്കാം. മെക്സിക്കോ എന്ന രാജ്യത്തെ പൗരന്മാര്‍ക്ക് രാത്രികാലങ്ങളില്‍ പുറത്തിറങ്ങാന്‍പോലും സാധിക്കാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത്. മയക്കുമരുന്ന്-ആയുധ മാഫിയാകളുടെ വിഹാരകേന്ദ്രമാണ് ഈ രാജ്യം. മയക്കുമരുന്നു ലോബിയെ ഭയന്നാണ് സാധാരണക്കാര്‍ കഴിയുന്നത്. തങ്ങളുടെ രാജ്യത്തേക്ക് മയക്കുമരുന്നും ആയുധങ്ങളും എത്തിക്കുന്നത് മെക്സിക്കോയില്‍ നിന്നാണെന്ന് അറിയാത്തവരായി ആമേരിക്കയില്‍ ആരുമുണ്ടാവില്ല. അമേരിക്കയിലേക്ക് അനധികൃതമായി കടന്നുകൂടിയിരിക്കുന്ന മെക്സിക്കന്‍ പൗരന്മാര്‍ ആ രാജ്യത്തിനു വലിയ ബാധ്യതയാണ്. ഈ സാഹചര്യത്തില്‍ അതിര്‍ത്തിയില്‍ മതില്‍ നിര്‍മ്മിക്കുകയെന്നത് വിവേകമതിയായ ഏതൊരു ഭരണാധികാരിയില്‍നിന്നു സ്വാഭാവികമായി ഉണ്ടാകാവുന്ന തീരുമാനമായി കണ്ടാല്‍ മതി. സ്വന്തം ജനത്തെ ശത്രുക്കള്‍ക്ക് ഒറ്റിക്കൊടുക്കുന്ന ഫ്രാന്‍സീസിനെപ്പോലെയുള്ളവരുടെ വാക്കുകളെ, അവ അര്‍ഹിക്കുന്ന അവജ്ഞയോടെതന്നെ തള്ളിക്കളയണം.

സ്വവര്‍ഗ്ഗാനുരാഗികളെ പ്രോത്സാഹിപ്പിക്കുന്ന ലോകം!

സ്വവര്‍ഗ്ഗാനുരാഗത്തെ പ്രോത്സാഹിപ്പിക്കുന്ന നയമാണ് ഇന്ന് ലോകം സ്വീകരിച്ചിരിക്കുന്നത്. പാപത്തെ കുലത്തൊഴിലാക്കിയവര്‍ക്കുവേണ്ടി വാദിക്കാന്‍ ലോകത്തിന്റെ എല്ലാ സംവീധാനങ്ങളും സജ്ജീവമായി രംഗത്തുണ്ട്. വേശ്യാവൃത്തിയെ മോശമായി കാണുന്നതിനു പകരം, അതിനെ ഒരു തൊഴിലായി ബഹുമാനിക്കാന്‍ ലോകം പഠിപ്പിക്കുന്നു. ലൈംഗീക തൊഴിലാളികള്‍ എന്ന് ബഹുമാനത്തോടെ വിളിക്കാന്‍ പ്രേരിപ്പിക്കുന്നതും കാണാതെപോകരുത്. എല്ലാവിധ മ്ലേച്ഛതകളെയും ആദരിക്കുന്ന രീതിയിലേക്ക് ജനങ്ങളുടെ ചിന്താഗതികള്‍ മാറിമറിഞ്ഞത് ഈ കാലഘട്ടത്തിന്റെ പ്രത്യേകതയാണ്. ഇത്തരം പാപങ്ങളെ പ്രോത്സാഹിപ്പിക്കുകയും വളര്‍ത്തുകയും ചെയ്യുന്ന സംഘടകള്‍ ഇന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. 'ഫ്രീമേസണ്‍' സംഘടനകളുടെ സഹായത്തോടെ, അതീവ ഗുരുതരമായ പാപങ്ങള്‍ വളര്‍ത്തുന്ന NGO കള്‍ എല്ലാ രാജ്യങ്ങളിലും സജ്ജീവമാണ്. ഇത്തരം സന്നദ്ധസംഘടനകള്‍ക്ക് ഒബാമയും സംഘവും ചെയ്തുകൊണ്ടിരുന്ന എല്ലാ സഹായങ്ങളും ട്രംപ് നിര്‍ത്തലാക്കി. അമേരിക്ക ദൈവത്തിന്റെ രാജ്യമാണെന്ന് പ്രഖ്യാപിക്കാനും ഇദ്ദേഹം ധൈര്യം കാണിച്ചു. ഫ്രാന്‍സീസിനെ ഏറ്റവും വേദനിപ്പിച്ചത് ഈ പ്രഖ്യാപനമാണ്. സ്വവര്‍ഗ്ഗാനുരാഗത്തെയും നിരീശ്വരവാദത്തെയും പിന്തുണച്ചുകൊണ്ട് ദൈവത്തെ വെല്ലുവിളിച്ച വ്യക്തിയാണ് ഫ്രാന്‍സീസ്! ഇത്തരം നീചമായ പാപങ്ങളെ തള്ളിപ്പറയാന്‍ തയ്യാറായ ട്രംപിനെ ഫ്രാന്‍സീസ് ഉപമിച്ചത് ഹിറ്റ്‌ലറോടാണ്!

കത്തോലിക്കാസഭയിലേക്ക് ദൈവകോപം ക്ഷണിച്ചുവരുത്താന്‍ ആവശ്യമായതൊക്കെ ഫ്രാന്‍സീസ് ചെയ്യുന്നുണ്ട്. ദൈവത്തെ വിശ്വസിക്കാതെ സ്വര്‍ഗ്ഗത്തില്‍ പോകാമെന്ന പൈശാചിക സന്ദേശവും ഇയാള്‍ നല്‍കി. ക്രിസ്തീയതയിലേക്ക് ആരെയും ക്ഷണിക്കരുതെന്ന പ്രഖ്യാപനത്തിലൂടെ ക്രിസ്തുവിന്റെ കല്പനയെ പുച്ഛിച്ചുതള്ളുകയും അപ്പസ്തോലിക ശുശ്രൂഷയുടെ പ്രാധാന്യം നിഷേധിക്കുകയും ചെയ്തു. എന്നാല്‍, ഫ്രാന്‍സീസിന്റെ ക്രിസ്തീയവിരുദ്ധ നിലപാടുകള്‍ക്ക് നേര്‍വിപരീതമായ പ്രവര്‍ത്തനങ്ങളാണ് ട്രംപിലൂടെ നാമിന്നു കണ്ടുകൊണ്ടിരിക്കുന്നത്.

ഭ്രൂണഹത്യ എന്ന നരഹത്യ!

സ്വവര്‍ഗ്ഗാനുരാഗത്തെ എന്നതുപോലെതന്നെ ഫ്രീമേസണ്‍ സംഘടനകള്‍ ഊട്ടിവളര്‍ത്തുന്ന പൈശാചികതയാണ് ഭ്രൂണഹത്യ! ഫ്രീമേസണുകളുടെ ഏറ്റവും വലിയ പൈശാചികതയാണ് 'ബ്ലാക്ക് മാസ്' എന്നു നമുക്കറിയാം. ഈ ലോകത്ത് ഭ്രൂണഹത്യയിലൂടെ ഓരോ ദിവസവും വധിക്കപ്പെടുന്ന കുഞ്ഞുങ്ങളുടെ രക്തം പിശാചിന് ഇവര്‍ സമര്‍പ്പിച്ചിരിക്കുന്നു. നിഷ്കളങ്കരക്തം ചൊരിഞ്ഞുകൊണ്ട്‌ പിശാചിനെ പ്രീതിപ്പെടുത്തുന്നതിനാണിത്. ഭ്രൂണഹത്യയെ അനുകൂലിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന വ്യക്തികളെയും പ്രസ്ഥാനങ്ങളെയും നയിക്കുന്നത് പിശാചാണ്. ഗര്‍ഭസ്ഥശിശുവിന്റെ വൈകല്യത്തിന്റെ പേരിലോ അമ്മയുടെ ജീവന്‍ സംരക്ഷിക്കാനെന്ന പേരിലോ ഒരു കുഞ്ഞിനെ വധിക്കാന്‍ ദൈവം അനുവദിച്ചിട്ടില്ല. ഗര്‍ഭത്തില്‍ ഉരുവാകുന്ന നിമിഷംമുതല്‍ ജീവനുള്ള ഒരു വ്യക്തിയാണ് ഈ കുഞ്ഞ്. യാതൊരു തെറ്റും ചെയ്യാത്ത ഈ കുഞ്ഞിനെ വധിക്കാന്‍ ഉപാധികള്‍ നിര്‍ദ്ദേശിക്കുന്നതുപോലും കൊടിയ പാപമാണ്. സ്വാഭാവികമല്ലാത്ത ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങളെപ്പോലും ഭ്രൂണഹത്യയുടെ ഗണത്തിലാണ് കത്തോലിക്കാസഭ പെടുത്തിയിരിക്കുന്നത്. ഇക്കാര്യത്തില്‍ ഇളവുകള്‍ നല്‍കാന്‍ വാദിക്കുന്ന ചില പൈശാചികശക്തികള്‍ സഭയുടെ നേതൃത്വത്തില്‍ കടന്നുകൂടിയിട്ടുണ്ട് എന്നകാര്യവും ഈ അവസരത്തില്‍ ഓര്‍ക്കണം.

ഭ്രൂണഹത്യ എന്ന നരഹത്യയെ പ്രോത്സാഹിപ്പിക്കുന്ന സംഘടനകള്‍ക്ക് പരസ്യമായി സാമ്പത്തീക സഹായം ചെയ്തുകൊണ്ടിരുന്നത് ഒബാമയുടെ ഭരണകൂടമായിരുന്നു. ഹിലാരി ക്ലിന്‍റണ്‍ എന്ന പെണ്‍പിശാച് നേതൃത്വംനല്‍കുന്ന സംഘടനയുടെ മുഖ്യ അജണ്ട ഭ്രൂണഹത്യയായിരുന്നുവെന്നതും നാം വിസ്മരിക്കരുത്. ഈ പിശാചിനിയുടെ വിജയത്തിനുവേണ്ടിയാണ് ഫ്രാന്‍സീസ് ചരടുവലികള്‍ നടത്തിയത്. ഒബാമയെയും ഹിലാരിയേയും പിന്തുണയ്ക്കുന്ന ഫ്രാന്‍സീസിന്റെ നയങ്ങള്‍ക്ക് വ്യക്തമായ കാരണങ്ങളുണ്ട്. ഇതില്‍ പ്രധാനപ്പെട്ടത് തന്റെ പോപ്പ് പദവി ലഭിക്കുന്നതിന് ഒബാമയുടെ നേതൃത്വത്തിലുള്ള 'ഫ്രീമേസണ്‍' സംഘടനകള്‍ നടത്തിയ കുതന്ത്രങ്ങളായിരുന്നു. ബെനഡിക്റ്റ് പതിനാറാമന്‍ പാപ്പയെ പുറത്താക്കാന്‍ ഗൂഡാലോചന നടത്തിയ സംഘത്തില്‍ ഒബാമയുമുണ്ടായിരുന്നു എന്ന യാഥാര്‍ത്ഥ്യം ചിലര്‍ക്കെങ്കിലും അറിയാം. ഈ വിഷയത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തുന്നതിന് ട്രംപ് ഭരണകൂടത്തിനുമേല്‍ ഇപ്പോള്‍ സമ്മര്‍ദ്ദം ചെലുത്തിക്കൊണ്ടിരിക്കുന്നത് കത്തോലിക്കാസഭയിലെതന്നെ ഉന്നതരായ വ്യക്തികളാണ്. സഭയെ സ്നേഹിക്കുന്ന ചിലരുടെ സമ്മര്‍ദ്ദത്തിലൂടെ ഒരു അന്വേഷണത്തിനു ട്രംപ് തയ്യാറായാല്‍ ഫ്രാന്‍സീസിന്റെ തനിനിറം വിശ്വാസികള്‍ മനസ്സിലാക്കും. ഇതിന്റെ അങ്കലാപ്പിലാണ് ഫ്രാന്‍സീസ് ഇപ്പോള്‍ പിച്ചുംപേയും പറയുന്നത്.

കത്തോലിക്കാസഭ എക്കാലത്തും എതിര്‍ത്തിരുന്ന ഭ്രൂണഹത്യയോട് ഫ്രാന്‍സീസ് സ്വീകരിച്ച മൗനത്തിലും ദുരൂഹതയുണ്ട്. സ്വവര്‍ഗ്ഗഭോഗം, നിരീശ്വരത്വം തുടങ്ങിയ വിഷയങ്ങളില്‍ എടുത്ത നിലപാടുതന്നെയാണ്‌ ഭ്രൂണഹത്യയുടെ കാര്യത്തിലും ഫ്രാന്‍സീസ് സ്വീകരിച്ചിരുന്നത്. കത്തോലിക്കര്‍ മുയലിനെപ്പോലെ പ്രസവിക്കരുതെന്ന് പരിഹാസച്ചുവയോടെ നടത്തിയ പ്രസംഗത്തിന്റെ പിന്നില്‍ മറഞ്ഞിരുന്നത് ഭ്രൂണഹത്യതന്നെയായിരുന്നു. വന്ധ്യംകരണത്തെയും ഭ്രൂണഹത്യയുടെ പട്ടികയില്‍ ചേര്‍ക്കാന്‍ കഴിയുമെന്ന് 'പ്രോലൈഫ്' പ്രസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

എവിടെയാണ് മുയലിനെപ്പോലെ പ്രസവിച്ചുകൂട്ടുന്ന ക്രിസ്ത്യാനികളെ ഫ്രാന്‍സീസ് കണ്ടത്? ക്രിസ്ത്യാനികളുടെയിടയില്‍ കൂടുതല്‍ മക്കളെ ജനിപ്പിക്കുന്നവര്‍ വളരെ കുറവാണ്. ഈ സമൂഹത്തിന്റെ ജനനനിരക്ക് ഓരോ വര്‍ഷവും താഴ്ന്നുകൊണ്ടിരിക്കുന്ന അവസ്ഥയില്‍ ഫ്രാന്‍സീസ് ഉയര്‍ത്തിയ ഈ പരിഹാസം വളരെ ഗൗരവമായി നാം കാണണം. ഇസ്ലാമികതയെ വളര്‍ത്തുകയെന്ന 'ഫ്രീമേസണ്‍' അജണ്ടയാണ് ഇയാളുടെ വാക്കുകളില്‍ നിറഞ്ഞുനില്‍ക്കുന്നത് എന്നകാര്യത്തില്‍ സംശയമില്ല. കാരണം, യൂറോപ്പിലെ ക്രിസ്ത്യാനികളില്‍ അധികംപേരും വിവാഹം കഴിക്കാതിരിക്കുകയും മക്കളെ ജനിപ്പിക്കാതിരിക്കുകയും ചെയ്യുന്നുവെന്നതാണ് യഥാര്‍ത്ഥ അവസ്ഥ. അവിവാഹിതരായി ഒരുമിച്ചു ജീവിക്കുന്നവരുടെ എണ്ണം വിവാഹിതരുടെ എണ്ണത്തേക്കാള്‍ ഉയര്‍ന്നുനില്‍ക്കുന്നു. മക്കളെ ജനിപ്പിക്കാന്‍ തയ്യാറാകുന്നവര്‍ ഒന്നിലധികം മക്കളെ ജനിപ്പിക്കുന്നില്ല എന്നതും ദുരന്തത്തിന്റെ ആഴം വര്‍ദ്ധിപ്പിക്കുന്നു.

എന്നാല്‍, ഇസ്ലാമിന്റെ അവസ്ഥ ഇതല്ല. ഓരോ ഇസ്ലാമിക ദമ്പതികളും അഞ്ചോ അധിലധികമോ മക്കളെ ജനിപ്പിക്കുന്നവരാണ്. ബ്രിട്ടന്‍, ജര്‍മ്മനി, ഫ്രാന്‍സ് തുടങ്ങിയ ഒട്ടുമിക്ക യൂറോപ്യന്‍ രാജ്യങ്ങളിലും നിലവിലുള്ള നിയമമനുസരിച്ച്, ജനിക്കുന്ന ഓരോ കുഞ്ഞുങ്ങള്‍ക്കും പ്രതിമാസം 180 യൂറോ നല്‍കും. കൂടുതല്‍ കുഞ്ഞുങ്ങള്‍ ജനിക്കുന്നതിനനുസരിച്ച് ഓരോ കുഞ്ഞിനും ലഭിക്കുന്ന തുക വര്‍ദ്ധിച്ചുകൊണ്ടിരിക്കും. അഞ്ചു മക്കളുള്ള ഒരു ഭവനത്തിന് ഒരുലക്ഷത്തോളം ഇന്ത്യന്‍ രൂപ പ്രതിമാസം ലഭിക്കും. സ്വന്തമായി വരുമാനമുണ്ടാകുന്നതുവരെ ഇവരുടെ ജീവിതചിലവ് സര്‍ക്കാരാണ് വഹിക്കുന്നത്. ഇസ്ലാമിന് മക്കളെ വളര്‍ത്താന്‍ ഇതിനെക്കാന്‍ അനുകൂലമായ അവസ്ഥ മറ്റെവിടെയാണുള്ളത്?! ഇവിടെയാണ്‌ ഫ്രാന്‍സീസിന്റെ വാക്കുകളിലെ അപകടം നാം തിരിച്ചറിയേണ്ടത്. ക്രിസ്ത്യാനികളുടെ വര്‍ദ്ധനവ് തടയുകയെന്ന ഉദ്ദേശത്തോടെ മനപ്പൂര്‍വ്വം നടത്തിയ പ്രസ്താവനയായിരുന്നു അത്. യൂറോപ്പിലെ ജനസംഖ്യയുടെ കുറവ് പരിഹരിക്കാനുള്ള മാര്‍ഗ്ഗമായി ഇവിടുത്തെ സര്‍ക്കാരുകള്‍ നല്‍കുന്ന ആനുകൂല്യത്തിന്റെ ഫലം ഇസ്ലാമിനു മാത്രമായി നിജപ്പെടുത്തുക എന്ന പൈശാചിക അജണ്ട! ക്രിസ്ത്യാനികള്‍ക്ക് മക്കളുണ്ടാകുന്നതില്‍ സാത്താനുള്ള അമര്‍ഷവും ഫ്രാന്‍സീസിന്റെ വാക്കുകളില്‍ വായിച്ചെടുക്കാം. യൂറോപ്പില്‍ ക്രിസ്ത്യന്‍ ദമ്പതികള്‍ ഒരു സെക്കുലര്‍ കുഞ്ഞിനു ജന്മം നല്‍കുമ്പോള്‍, ഇസ്ലാമിക ദമ്പതികള്‍ അഞ്ചോ അതിലധികമോ 'ജിഹാദികള്‍ക്ക്' ജന്മം നല്‍കുന്നു! ഇതുതന്നെയാണ് ഫ്രാന്‍സീസിന്റെ 'മുയല്‍' പരാമര്‍ശത്തിനു പിന്നിലെ ലക്ഷ്യവും!

ക്രിസ്ത്യാനികള്‍ക്ക് ലഭിച്ച ആശ്വാസം!

ഇസ്ലാമിക ഭീകരന്മാരാല്‍ ക്രൂരമായി വധിക്കപ്പെടുന്ന ക്രിസ്ത്യാനികളുടെ അവസ്ഥ നാം കണ്ടുകൊണ്ടിരിക്കുകയാണ്. ഇസ്ലാമിക രാജ്യങ്ങളിലെല്ലാം ക്രിസ്ത്യാനികള്‍ പീഡിപ്പിക്കപ്പെടുന്ന അവസ്ഥ ഒരു യാഥാര്‍ത്ഥ്യമായി നിലനില്‍ക്കുന്നു. തങ്ങള്‍ക്കുവേണ്ടി വാദിക്കാന്‍ ആരുമില്ലെന്ന തിരിച്ചറിവാണ് ഇസ്ലാമിക പീഡനത്തെക്കാള്‍ ക്രിസ്ത്യാനികള്‍ അനുഭവിക്കുന്ന വേദന! പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ ക്രിസ്ത്യാനികള്‍ കൂട്ടക്കൊലചെയ്യപ്പെട്ടപ്പോഴും ഫ്രാന്‍സീസ് പാടിനടന്നത് ഇസ്ലാം എന്നാല്‍ സമാധാനത്തിന്റെ മതമെന്നാണ്! ഇസ്ലാമിക ഭീകരവാദത്തെക്കുറിച്ചുള്ള പത്രക്കാരുടെ ചോദ്യത്തിനു മുന്‍പില്‍ ഫ്രാന്‍സീസ് പൊട്ടിത്തെറിച്ചത് നാം കണ്ടു. ക്രിസ്ത്യാനികളുടെ തീവ്രവാദത്തെക്കുറിച്ചും തനിക്ക് പറയാനുണ്ടെന്ന ഇയാളുടെ വാക്കുകളില്‍ നിറഞ്ഞുനിന്നത് പൈശാചികതയുടെ പൂര്‍ണ്ണതയായിരുന്നു. ക്രിസ്ത്യാനികള്‍ക്ക് താങ്ങാവേണ്ടവരില്‍നിന്നു കേള്‍ക്കുന്ന ഇത്തരം വാക്കുകളാണ് ഇസ്ലാമില്‍നിന്നു ക്രിസ്ത്യാനികള്‍ അനുഭവിക്കുന്ന വേദനയേക്കാള്‍ ഗുരുതരമായ വേദന! ഇടയനില്ലാത്ത ആടുകളാണ് തങ്ങളെന്ന തിരിച്ചറിവ് ഓരോ ക്രിസ്ത്യാനിയെയും വേട്ടയാടിയ നാളുകളിലൂടെയാണ് നാം കടന്നുപോകുന്നത്.

ഗ്രീസിലെ അഭയാര്‍ത്ഥി ക്യാമ്പില്‍നിന്ന് ഇസ്ലാമിനെ മാത്രം തിരഞ്ഞുപിടിച്ച് വത്തിക്കാനിലേക്ക് വിമാനം കയറിയ ഫ്രാന്‍സീസിനെ നോക്കി ക്രിസ്ത്യാനികള്‍ വേദനിച്ചില്ലെന്നു പറയാന്‍ കഴിയുമോ? ഇസ്ലാമിനുവേണ്ടി കണ്ണീരൊഴുക്കാന്‍ ലോകം മുഴുവനുമുണ്ട്. എന്നാല്‍, ക്രിസ്ത്യാനികള്‍ക്കുവേണ്ടി നിലകൊള്ളാന്‍ ക്രിസ്ത്യാനികള്‍പോലും ഇല്ലാത്ത അവസ്ഥ ഏറെ ദുഃഖകരമാണ്. സിറിയയിലും മറ്റിതര പൈശാചിക രാജ്യങ്ങളിലും നരനായാട്ടു നടത്തിയ ഇസ്ലാമിക് സ്റ്റേറ്റിനെ ഒരുപരിധിവരെയെങ്കിലും അമര്‍ച്ചചെയ്യാന്‍ സാധിച്ചത് വ്ലാഡിമിര്‍ പുടിന്റെ ഇടപെടല്‍മൂലമായിരുന്നു. ഐക്യരാഷ്ട്രസഭയുടെയും ഒബാമ ഭരണകൂടത്തിന്റെയും എതിര്‍പ്പുകളെ അവഗണിച്ചുകൊണ്ടാണ് പുടിന്‍ വ്യോമാക്രമണങ്ങള്‍ നടത്തിയത്. ഇസ്ലാമിക ഭീകരന്മാരെ അമര്‍ച്ചചെയ്യാന്‍ എവിടെനിന്നെങ്കിലും ശ്രമം നടക്കുമ്പോള്‍ ആദ്യം വേദനിക്കുന്നത് വത്തിക്കാനിലെ രാജാവിനാണ്.

അശരണരായ ക്രിസ്ത്യാനികള്‍ക്ക് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത് ഒരു വേനല്‍മഴയാണെന്ന കാര്യത്തില്‍ സംശയമില്ല. അമേരിക്കന്‍ പ്രസിഡന്റിന്റെ ഓരോ നീക്കങ്ങളും ക്രിസ്ത്യാനികളെ പ്രത്യാശാഭരിതരാക്കുന്നു എന്നതൊരു യാഥാര്‍ത്ഥ്യമാണ്. ഭൗതീകമായ സുരക്ഷിതത്വബോധം വര്‍ദ്ധിക്കാന്‍ ട്രംപ് കാരണമായെങ്കില്‍, അത് ദൈവത്തിന്റെ ദാനമാണ്! ക്രിസ്ത്യാനികളുടെ വിലാപം ദൈവത്തിന്റെ കാതുകളില്‍ പതിച്ചപ്പോള്‍ അവിടുന്ന് തന്റെ ജനത്തിനു നല്‍കിയ സമ്മാനമായിരിക്കട്ടെ ട്രംപിന്റെ ഭരണകാലം!

ഒരു 'കനേഡിയന്‍' ദുരന്തം!

കാനഡയുടെ യുവപ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയാണ് ട്വിറ്ററിലൂടെ ലോകമെമ്പാടമുള്ള അഭയാര്‍ത്ഥികളെ സ്വന്തം നാട്ടിലേക്ക് സ്വാഗതം ചെയ്തിരിക്കുന്നത്. ഈ പ്രധാനമന്ത്രി കാനഡയുടെ ദുരന്തമാണെന്ന് തിരിച്ചറിയാന്‍ എത്രനാള്‍ വേണ്ടിവരുമെന്നു മാത്രമേ ഇനി അറിയാനുള്ളു. 'അഭയാര്‍ത്ഥി' നാടകത്തെക്കുറിച്ച് തിരിച്ചറിവില്ലാത്തവരും ഫ്രീമേസണ്‍ അജണ്ട നടപ്പാക്കാന്‍ തങ്ങളെത്തന്നെ സ്വയം സമര്‍പ്പിച്ചവരുമായ ഭരണാധികാരികളാണ് ഇത്തരത്തിലുള്ള അപകടങ്ങള്‍ സ്വന്തം നാട്ടിലേക്ക് ക്ഷണിച്ചുവരുത്തുന്നത്. പ്രകൃതി ദുരന്തങ്ങള്‍മൂലമോ മറ്റെന്തിങ്കിലും വ്യാധികള്‍മൂലമോ അഭയാര്‍ത്ഥികളാക്കപ്പെട്ട സമൂഹമല്ല ഇസ്ലാമിക അഭയാര്‍ത്ഥികള്‍. വ്യക്തമായ ആസൂത്രണത്തിലൂടെ അഭയാര്‍ത്ഥിത്വം സ്വയം വരിച്ചവാണ് ഇവര്‍! ലോകം മുഴുവനിലും ഇസ്ലാമികത നിറയ്ക്കുന്നതിനുവേണ്ടി കൗശലപൂര്‍വ്വം ഒരുക്കിയ ഈ കെണിയില്‍ പതിക്കുന്നവരുടെ അന്ത്യം ഭയാനകമായിരിക്കും. സ്വയം വരുത്തിവച്ച ദുരന്തത്തില്‍ ഇക്കൂട്ടരോടൊപ്പം സഹതപിക്കാന്‍ ആരുമുണ്ടാകില്ല. പാമ്പാട്ടിയെ പാമ്പുകടിച്ചാല്‍ ആര്‍ക്കും സഹാതാപം തോന്നില്ല എന്ന യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞ് സ്വയം തിരുത്തിയാല്‍ നിങ്ങള്‍ക്ക് സുരക്ഷിതരായിരിക്കാം. ഇസ്ലാമിനെ സ്വീകരിച്ച ഒരു രാജ്യവും ഇന്നുവരെ ഇവരില്‍നിന്നുള്ള ആക്രമണത്തിനിരയാകാതിരുന്നിട്ടില്ല.

ഫ്രാന്‍സിന്റെയും ജര്‍മ്മനിയുടെയും അവസ്ഥ കണ്ടിട്ടും ജനവിരുദ്ധമായ തീരുമാനം കൈക്കൊണ്ടതിലൂടെ കാനഡയുടെ പ്രധാനമന്ത്രിയ്ക്ക് ലഭിക്കാന്‍പോകുന്നത് കുപ്രസിദ്ധി മാത്രമായിരിക്കും. ഇയാള്‍ക്ക് അനുകമ്പ ഇസ്ലാമിനോടു മാത്രമേയുള്ളു. അര്‍ഹതയുണ്ടായിരുന്നിട്ടും ക്രിസ്ത്യാനികള്‍ക്ക് വിസ നിഷേധിക്കുന്ന കാനഡയുടെ അഭയാര്‍ത്ഥി പ്രണയത്തിനു പിന്നിലെ പൈശാചിക ലക്‌ഷ്യം തിരിച്ചറിയാന്‍ അവിടുത്തെ ജനങ്ങള്‍ക്ക് സാധിക്കുന്നില്ലെങ്കില്‍ അത് അനിവാര്യമായ ഒരു ദുരന്തമായി കണ്ടാല്‍ മതി. ഈ അടുത്തനാളില്‍ ഒരു ചെറുപ്പക്കാരന്‍ മനോവയോടു തന്റെ അനുഭവം പങ്കുവച്ചു. ഈ യുവാവിന്റെ ഭാര്യ കാനഡയിലാണ് ജോലിചെയ്യുന്നത്. വിവാഹം കഴിഞ്ഞിട്ട് രണ്ടു വര്‍ഷമായെങ്കിലും ഭാര്യയോടൊത്ത് ജീവിക്കാന്‍ ഇയാള്‍ക്ക് കഴിഞ്ഞിട്ടില്ല. കാനഡയില്‍ പോകാനുള്ള എല്ലാ യോഗ്യതയും അവകാശങ്ങളും ഉണ്ടായിരുന്നിട്ടും ഈ യുവാവിന് വിസ നിഷേധിക്കപ്പെട്ടു. ക്രിസ്ത്യാനികള്‍ക്ക് തങ്ങളുടെ അവകാശങ്ങള്‍പോലും നിഷേധിക്കുന്നവരാണ്, അഭയാര്‍ത്ഥികളായ സകല ഇസ്ലാമിനെയും സ്വീകരിക്കാന്‍ തയ്യാറാകുന്നത്. ഫ്രീമേസണ്‍-ഇസ്ലാമിക അജണ്ടയുടെ ഭാഗമാണ് ഈ 'അഭയാര്‍ത്ഥി നാടകം' എന്ന് തിരിച്ചറിയാന്‍ ഇതിനപ്പുറം എന്ത് തെളിവാണു വേണ്ടത്?

ചേര്‍ത്തുവായിക്കാന്‍: ഇസ്ലാമിക അഭയാര്‍ത്ഥികളോട് ഉദാരനയം സ്വീകരിക്കുന്ന രാജ്യങ്ങളെ അവര്‍ കൂടുതല്‍ സ്നേഹിക്കുമെന്ന ധാരണയില്‍ കഴിയുന്ന അനേകരുണ്ട്. ഇസ്ലാമിനോടു സൗഹാര്‍ദ്ദം സ്ഥാപിച്ചുക്കൊണ്ട് അവരുടെ ആക്രമണത്തില്‍നിന്നു രക്ഷനേടാമെന്നത് ഒരു വ്യാമോഹം മാത്രമാണ്. കൂടുതല്‍ സഹായിക്കുന്നവരെ കൂടുതല്‍ ദ്രോഹിക്കുന്ന നയമാണ് ഇസ്ലാമിന്റെത്. ഇസ്ലാമിനോട് അനുഭാവം കാണിക്കുന്ന ഫ്രാന്‍സിലും ജര്‍മ്മനിയിലും ഇവര്‍ നടത്തുന്ന ആക്രമണം ഇതിന്റെ തെളിവാണ്! നീചന്മാരുടെ ഒരു സമൂഹത്തെയാണ് ഖുറാന്‍ എന്ന പൈശാചിക ഗ്രന്ഥം വാര്‍ത്തെടുത്തത്! ഈ ഗ്രന്ഥം ഇരിക്കുന്നിടം നശിക്കും! 

NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!

ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-

    8245 views

LOG IN

Lost your password?

SIGN UP

LOST PASSWORD