ഇസ്ലാമിക സംവാദം

യൂറോപ്പിനെ കീഴടക്കാന്‍ ഇസ്ലാമിന്റെ 'പ്രസവജിഹാദും' ഫ്രാന്‍സീസിന്റെ ബാങ്കുവിളിയും!

Print By
about

25 - 03 - 2017

ലൗജിഹാദിനും സംഹാരജിഹാദിനും പിന്നാലെ 'പ്രസവ' ജിഹാദുമായി തുര്‍ക്കിയുടെ പുതിയ ആഹ്വാനവും എത്തി. അതോടൊപ്പം വത്തിക്കാനിലെ രാജാവ് ഖുറാന്‍ പാരായണവും ആരംഭിച്ചിരിക്കുന്നു! വത്തിക്കാനിലെ ഫ്രാന്‍സീസും ആഗോള ഭീകരന്മാരും ഒന്നുചേര്‍ന്ന് ക്രിസ്തീയതയെ ഉന്മൂലനം ചെയ്യാനുള്ള നീക്കങ്ങള്‍ അവസാനഘട്ടത്തിലെത്തി എന്നതിന്റെ സൂചനയാണിത്. തുര്‍ക്കിയുടെ നേതൃത്വത്തില്‍ ഇസ്ലാംനടത്തുന്ന ജിഹാദിന് എല്ലാ പിന്തുണയും നല്‍കിക്കൊണ്ട് വിഹരിക്കുന്ന ഫ്രാന്‍സീസ് എന്ന ഭീകരനെ ഇനിയെങ്കിലും തിരിച്ചറിഞ്ഞില്ലെങ്കില്‍ യൂറോപ്പു മാത്രമല്ല, ലോകം മുഴുവനും സാത്താന്റെ കരങ്ങളില്‍ അമരും! വത്തിക്കാനിലെ പത്രോസിന്റെ പള്ളിയില്‍ ഖുറാന്‍ പാരായണം ആരംഭിക്കാന്‍ ഫ്രാന്‍സീസ് നടത്തുന്ന നീക്കങ്ങളെ ആരും നിസ്സാരമായി കാണരുത്. ഇയാള്‍ നടത്താന്‍ പോകുന്ന 'ബാങ്കുവിളി' ക്രിസ്തീയതയ്ക്ക് 'മരണബാന്റ്' ആകാതിരിക്കണമെങ്കില്‍ വിശ്വാസികള്‍ ഉണര്‍ന്നേതീരൂ! ആയതിനാല്‍, അത്യന്തം ഗൗരവമേറിയ ഈ വിഷയങ്ങളാണ് മനോവ ഇന്ന് ചര്‍ച്ചചെയ്യുന്നത്.

യൂറോപ്പിനെ ഇസ്ലാമികവത്ക്കരിക്കാന്‍ പ്രതിജ്ഞയെടുത്തിരിക്കുന്നവര്‍ക്ക് ഇത് പുതുമയുള്ള വാര്‍ത്തയൊന്നുമല്ല. യൂറോപ്പില്‍ പരീക്ഷിച്ചു വിജയിച്ച തന്ത്രംതന്നെയാണു പ്രസവജിഹാദ്! എന്നാല്‍, ഇക്കാര്യത്തിലുള്ള പരസ്യമായ ആഹ്വാനം ഇതാദ്യമാണ്! തുര്‍ക്കി പ്രസിഡന്റ് തയ്‌വ് എര്‍ദോഗാനാണ് പുതിയ ആഹ്വാനവുമായി രംഗത്തിറങ്ങിയിരിക്കുന്നത്. ദിവസങ്ങള്‍ക്കുമുമ്പ് തുര്‍ക്കിയുടെ വിദേശകാര്യമന്ത്രി യൂറോപ്പില്‍ ജിഹാദിന് ആഹ്വാനംചെയ്തിരുന്നു. ജിഹാദ് എന്നത് ഇസ്ലാമിന്റെ സ്ഥാപിത ലക്ഷ്യമാണെങ്കിലും ഇക്കാര്യത്തില്‍ രാഷ്ട്രത്തലവന്മാര്‍ പരസ്യമായ പ്രഖ്യാപനങ്ങള്‍ നടത്താറില്ല. ഇസ്ലാമിക മതനേതാക്കന്മാരും ഭീകരവാദികളും മാത്രം നടത്തിക്കൊണ്ടിരുന്ന പ്രഖ്യാപനങ്ങള്‍ രാഷ്ട്രനേതാക്കള്‍ ഏറ്റെടുത്തിരിക്കുന്നതിനെ ഗൗരവത്തോടെ കാണണം. എന്തെന്നാല്‍, ഇത് വലിയൊരു സൂചനയാണ്.

ജര്‍മ്മനിയിലും മറ്റു യൂറോപ്യന്‍ രാജ്യങ്ങളിലും കുടിയേറിയിരിക്കുന്ന തുര്‍ക്കികള്‍ കുറഞ്ഞത് അഞ്ചു കുഞ്ഞുങ്ങളെ വീതമെങ്കിലും ജനിപ്പിക്കണമെന്നാണ് എര്‍ദോഗാന്റെ ആഹ്വാനം. പരസ്യമായ ആഹ്വാനം ഇപ്പോഴാണ് പുറത്തുവന്നതെങ്കിലും, തുര്‍ക്കികള്‍ കുടിയേറിയ കാലംമുതല്‍ ചെയ്തുകൊണ്ടിരിക്കുന്നത് ഇതുതന്നെയാണ്. അഞ്ചും ആറും മക്കളെ ജനിപ്പിക്കാത്ത തുര്‍ക്കികള്‍ യൂറോപ്പിലുണ്ടെങ്കില്‍, അവര്‍ക്ക് വന്ധ്യത ബാധിച്ചതായി മനസ്സിലാക്കിയാല്‍ മതി. കുഞ്ഞുങ്ങളെ ജനിപ്പിക്കാന്‍ പ്രോത്സാഹനം നല്‍കുന്ന രാജ്യങ്ങളാണ് യൂറോപ്പിലുള്ളത്. ഈ സൗകര്യം വേണ്ടവിധം ഉപയോഗിക്കാന്‍ ശ്രമിക്കുന്നത് ഇവിടെ കുടിയേറുന്ന മുസ്ലീങ്ങള്‍ മാത്രമാണ്. കൂടുതല്‍ കുഞ്ഞുങ്ങളെ ജനിപ്പിക്കുന്നതിലൂടെ മാതാപിതാക്കള്‍ക്ക് ബുദ്ധിമുട്ടൊന്നും നേരിടേണ്ടതില്ല; മറിച്ച്, ഇവര്‍ക്ക് ആവശ്യമായ വിദ്യാഭ്യാസവും ചികിത്സയും മറ്റിതര കാര്യങ്ങളും സര്‍ക്കാരാണ് ചെയ്യുന്നത്. അതുകൂടാതെ, ഓരോ കുഞ്ഞിനും പ്രായപൂര്‍ത്തിയാകുന്നതുവരെ പ്രതിമാസം ഇരുന്നൂറു മുതല്‍ ഇരുന്നൂറ്റിയന്പത് യൂറോ വരെ നല്‍കുകയും ചെയ്യും. ജിഹാദികളെ സൃഷ്ടിച്ചെടുക്കാന്‍ ഇതില്‍പ്പരം അനുകൂല സാഹചര്യം എന്താണു വേണ്ടത്!? യൂറോപ്പിലെ ക്രിസ്ത്യാനികളുടെ നികുതിപ്പണം കൊണ്ടുതന്നെ അവരുടെ അന്തകരെ വളര്‍ത്തിയെടുക്കുന്നു! ഇസ്ലാമിന് പെറ്റുപെരുകാന്‍ സഹായകമാകുന്ന വിധത്തിലുള്ള നിയമങ്ങള്‍ പൊളിച്ചെഴുതാന്‍ യൂറോപ്യന്‍ ഭരണകൂടങ്ങള്‍ ഇനിയെങ്കിലും തയ്യാറാകണം. ജിഹാദികളെ ജനിപ്പിച്ചുകൊണ്ട്‌ ക്രിസ്തീയതയുടെമേല്‍ ആധിപത്യം സ്ഥാപിക്കാനും ഇസ്ലാമിക നിയമങ്ങളാല്‍ യൂറോപ്പിനെ മലിനമാക്കാനുമാണ് ഇവര്‍ പദ്ധതിയിട്ടിരിക്കുന്നത്.

ഇസ്ലാമില്‍ ഇല്ലാത്തതും, ഉണ്ടെന്നു സമൂഹം ധരിച്ചുവച്ചിരിക്കുന്നതുമായ ഒരു വിഭാഗമാണ്‌ 'മിതവാദികള്‍'! തങ്ങള്‍ സെക്കുലര്‍ ആശയക്കാരാണെന്ന ഭാവത്തില്‍ ജീവിക്കുന്ന ഇസ്ലാമാണ് ഏറ്റവും അപകടകാരികള്‍! പരസ്യമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാത്ത ഇക്കൂട്ടരിലൂടെയും ജിഹാദ് നടപ്പാക്കപ്പെടുന്നു എന്നത് ചെറുക്കാന്‍ കഴിയാത്ത അപകടമാണ്! ഇസ്ലാമിക ആശയങ്ങളിലേക്ക് ആകര്‍ഷിക്കാന്‍ ജിഹാദികള്‍ വളര്‍ത്തുന്ന കപടതയാണ് ഈ 'മിതവാദസമൂഹം'! മിതവാദികളുടെ രാജ്യാന്തരമുഖമായി നിലകൊള്ളുന്ന രാഷ്ട്രമാണ് തുര്‍ക്കി! ആഗോള ഇസ്ലാമിക ഭീകരന്മാരുടെ മിതവാദമുഖമാണ് 'തുര്‍ക്കി' എന്ന് ചിന്തിച്ചാലും തെറ്റല്ല. 'സെക്കുലര്‍' ജനാധിപത്യ രാജ്യമാണ് തങ്ങളെന്ന് ലോകത്തെ ധരിപ്പിക്കാന്‍ ഇവര്‍ക്കു സാധിച്ചിട്ടുണ്ട്. യൂറോപ്യന്‍ യൂണിയനില്‍ കടന്നുകൂടാനുള്ള ശ്രമത്തിന്റെ ഭാഗംകൂടിയാണ് ഈ സെക്കുലര്‍ നാട്യം! അമേരിക്കയുടെ നേതൃത്വത്തിലുള്ള 'നാറ്റോ' സഖ്യത്തില്‍ അംഗമായിരിക്കുന്നതുപോലും കാപട്യമാണ്. അമേരിക്കയുടെയും യൂറോപ്യന്‍ രാജ്യങ്ങളുടെയും സാമ്പത്തീക-സൈനീക സഹായങ്ങള്‍ ഇവര്‍ ആസ്വദിക്കുന്നതും ഈ സെക്കുലര്‍ നാട്യത്തിലൂടെയാണ്. തങ്ങള്‍ ഭീകരതയ്ക്ക് എതിരാണെന്ന് പ്രഖ്യാപിക്കുകയും, ക്രൈസ്തവ രാജ്യങ്ങളിലേക്ക് ഭീകരരെ കയറ്റിവിടുകയും ചെയ്യുന്നതില്‍ സൗദിയേക്കാള്‍ മുന്നിലാണു തുര്‍ക്കി! ഭീകരതയ്ക്കെതിരേ ഇവര്‍ നടത്തുന്ന പ്രസ്താവനകളെല്ലാം സമാധാന കാംക്ഷികളുടെ കണ്ണില്‍ പൊടിയിടാനുള്ള കുതന്ത്രം മാത്രമാണെന്നു പലരും തിരിച്ചറിഞ്ഞിട്ടില്ല.

ക്രൈസ്തവര്‍ ഏറ്റവുമധികം പീഡിപ്പിക്കപ്പെടുന്ന പത്തു രാജ്യങ്ങളുടെ പട്ടികയില്‍ തുര്‍ക്കിയുമുണ്ടെന്നത് ഇവരുടെ 'സെക്കുലര്‍' മുഖംമൂടിയ്ക്കുള്ളിലെ ഭീകരതയെയാണ് വെളിവാക്കുന്നത്. ഭീകരതയുടെ ഉത്തരവാദികള്‍ ക്രിസ്ത്യാനികളാണെന്നു വരുത്തിത്തീര്‍ക്കാന്‍ ഇസ്ലാമികരാജ്യങ്ങള്‍ നടത്തുന്ന ശ്രമങ്ങള്‍ നാം തിരിച്ചറിയണം. ക്രിസ്തീയതയെ ഉന്മൂലനം ചെയ്യുകയെന്ന ലക്ഷ്യത്തോടെ ഇസ്ലാം നടത്തുന്ന എല്ലാ ഭീകരതയെയും ഏകീകരിക്കുന്നതിന് 'ഗള്‍ഫ്' രാജ്യങ്ങളും തുര്‍ക്കിയും എടുത്തണിഞ്ഞിരിക്കുന്ന മുഖമൂടിയാണ് 'സെക്കുലറിസം'! ക്രിസ്തീയതയെ നശിപ്പിക്കാന്‍ സാത്താന്‍ ആവിഷ്കരിച്ച 'സെക്കുലറിസം' എന്ന ആശയത്തെ ആത്മാര്‍ത്ഥതയോടെ ഏറ്റെടുത്തിരിക്കുന്നത് വിവേകശൂന്യരായ ക്രിസ്ത്യാനികള്‍ മാത്രമാണ്. ഈ ഭൂമുഖത്തുള്ള മറ്റൊരു മതങ്ങളും സെക്കുലറിസത്തെ ആത്മാര്‍ത്ഥതയോടെ സ്വീകരിച്ചിട്ടില്ല. കത്തോലിക്കാസഭയുടെ സന്നദ്ധസംഘടനയായ കാരിത്താസും മറ്റിതര ക്രൈസ്തവസഭകളുടെ സംഘടനകളും സെക്കുലറായി പ്രവര്‍ത്തിക്കുമ്പോള്‍, മറ്റേതു മതങ്ങളുടെ സന്നദ്ധസംഘടനകളാണ് 'സെക്കുലര്‍' ആശയം പിന്തുടരുന്നത്? അമൃതാനന്ദമയിയെപ്പോലെയുള്ള ഇന്ത്യന്‍ 'ആള്‍ദൈവങ്ങള്‍' സന്നദ്ധപ്രവര്‍ത്തനം നടത്തുന്നുണ്ട്. ക്രിസ്ത്യാനികളുടെ രാജ്യങ്ങളില്‍നിന്നു സമ്പത്ത് സമാഹരിച്ച്, സ്വന്തം സമുദായത്തെ സഹായിക്കുന്ന രീതിയാണ് ഈ ആള്‍ദൈവങ്ങള്‍ അവലംബിക്കുന്നത്. അതുപോലെതന്നെ, ഇസ്ലാമിന്റെ സന്നദ്ധപ്രവര്‍ത്തനം എന്നത് പ്രധാനമായും പലസ്തീനുവേണ്ടി മാത്രമാണ്. സര്‍ക്കാരുകളില്‍നിന്നും ഐക്യരാഷ്ട്രസഭയുടെ സാമൂഹികക്ഷേമ നിധികളില്‍നിന്നും സമാഹരിക്കുന്ന സമ്പത്ത് മുഴുവന്‍ ഭീകരപ്രവര്‍ത്തനത്തിനായി ഇവര്‍ ചിലവഴിക്കുന്നു.

പട്ടിണിമൂലം ഓരോ മണിക്കൂറിലും ആയിരങ്ങള്‍ മരിച്ചുകൊണ്ടിരിക്കുന്ന സൊമാലിയ, സുഡാന്‍, യമന്‍ തുടങ്ങിയ രാജ്യങ്ങളെ ഇസ്ലാം തിരിഞ്ഞുനോക്കാറില്ല. നൂറുശതമാനം ഇസ്ലാംമതക്കാര്‍ അധിവസിക്കുന്ന ഈ രാജ്യങ്ങളെ സഹായിക്കാന്‍ ക്രിസ്ത്യാനികള്‍ കടന്നുചെല്ലുകയും, അവരുടെ വാളിനിരയാകുകയും ചെയ്യുന്നു. ക്രിസ്ത്യാനികളുടെ വിവരക്കേടിനെ ചൂഷണംചെയ്യാനും, അതുവഴി സാത്താന്റെ സാമ്രാജ്യം കെട്ടിപ്പടുക്കാനും തട്ടിക്കൂട്ടിയ ആശയമാണ് സെക്കുലറിസമെന്ന് ഇനിയെങ്കിലും ക്രിസ്ത്യാനികള്‍ മനസ്സിലാക്കണം. കത്തോലിക്കാസഭയും മറ്റിതര ക്രൈസ്തവ സഭകളും നടത്തുന്ന സന്നദ്ധസംഘടനകള്‍ക്കായി ധനസമാഹരണം നടത്തുമ്പോള്‍ ഒരു ചില്ലിക്കാശുപോലും വിശ്വാസികള്‍ നല്‍കരുത്. നിങ്ങള്‍ നല്‍കുന്ന സഹായം നിങ്ങള്‍ക്കെതിരേയുള്ള ആയുധം നിര്‍മ്മിക്കാന്‍ വിനിയോഗിക്കപ്പെടുന്നതു തിരിച്ചറിയാനുള്ള വിവേകം അനിവാര്യമായിരിക്കുന്നു. ഇസ്ലാമിക ഭീകരതയ്ക്ക് സാമ്പത്തീകസ്രോതസായി അറിഞ്ഞുകൊണ്ടോ അറിയാതെയോ ക്രിസ്ത്യാനികള്‍ മാറുന്നു. അഭയാര്‍ത്ഥികള്‍ എന്ന വ്യാജേന യൂറോപ്പിലേക്കു കടന്നുകൂടുന്ന ഭീകരര്‍ക്ക്‌ സാമ്പത്തീക സഹായം ചെയ്യുന്നതില്‍ കത്തോലിക്കാസഭയും മറ്റിതര ക്രൈസ്തവസഭകളും മുന്നിട്ടുനില്‍ക്കുന്നു. ആര്‍ക്കും വേണ്ടാത്ത ഇസ്ലാമിക അഭയാര്‍ത്ഥികളെ ഇരുകയ്യും നീട്ടി സ്വീകരിച്ച ക്രൈസ്തവ രാജ്യങ്ങള്‍ ഇന്ന് അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. എന്നാല്‍, ഇതൊന്നും തിരിച്ചറിയാന്‍ കഴിയാത്തവിധം മിഥ്യാബോധത്തിലാണ് ക്രൈസ്തവസഭകള്‍!

ഖുറാന്‍ എന്ന പൈശാചിക ഗ്രന്ഥത്തിന്റെ സ്വാധീനത്താല്‍ പിശാചുകളായി മാറിയ ഒരു ജനതയെയാണ്‌ വിവേകശൂന്യരായ ക്രിസ്ത്യാനികള്‍ തലയിലേറ്റിയത്! ക്രിസ്ത്യാനികളുടെ തലയില്‍ ഈ ശപിക്കപ്പെട്ടവരെ കെട്ടിയേല്പിക്കാന്‍ ശ്രമിച്ചവരെയും നാം തിരിച്ചറിയണം. കപട മനുഷ്യസ്നേഹികളും മാധ്യമങ്ങളും മാത്രമല്ല, ക്രൈസ്തവ സഭകളില്‍ കയറിക്കൂടിയ പൈശാചിക ശക്തികളും ഇതിനായി ഒത്തുകൂടി! ഇസ്ലാമിനെ സമാധാനത്തിന്റെ മതമെന്നു വാഴ്ത്താന്‍ ഇവറ്റകള്‍ തയ്യാറാകുമ്പോള്‍, ക്രിസ്ത്യാനികളാണ് സകല കുഴപ്പങ്ങളുടെയും കാരണക്കാരെന്ന് ഇകഴ്ത്താനും ഇവര്‍ മറക്കാറില്ല! ഈ കാപട്യങ്ങളെ തിരിച്ചറിയാന്‍ കഴിയാത്തവിധം ക്രിസ്ത്യാനികളുടെ കണ്ണുകള്‍ അന്ധമാക്കപ്പെടുകയും ബുദ്ധിയില്‍ മിഥ്യാബോധം നിറയുകയും ചെയ്തിരിക്കുന്നു.

യൂറോപ്പിലേക്ക് ഭീകരരെ അയയ്ക്കാന്‍ വ്യാജരേഖകള്‍ നിര്‍മ്മിച്ചു നല്കിയത് തുര്‍ക്കിയാണ്. ലോകത്തുള്ള എല്ലാ ഇസ്ലാമിക രാജ്യങ്ങളിലെയും ഭീകരന്മാര്‍ യൂറോപ്പിലേക്കു കടന്നുകയറുന്നത് തുര്‍ക്കിവഴിയാണെന്നു മനസ്സിലാക്കാന്‍  യൂറോപ്പിലെ ഭരണകൂടങ്ങള്‍ക്കു സാധിക്കുന്നില്ല. എല്ലാ അഭയാര്‍ത്ഥികള്‍ക്കും സിറിയന്‍ മേല്‍വിലാസം ഉണ്ടാക്കിക്കൊടുക്കുന്നതും തുര്‍ക്കിയാണ്. ഈ ഭീകരരെ മുഴുവന്‍ യൂറോപ്പിലേക്കു കടത്തിവിട്ടതിനുശേഷം, വേശ്യകളുടെ ചാരിത്ര്യ പ്രസംഗംപോലെ ഭീകരവിരുദ്ധ പ്രസ്താവന നടത്താനും തുര്‍ക്കി തയ്യാറാകുന്നു. ജര്‍മ്മന്‍ ചാന്‍സലര്‍ ആംഗെലാ മെര്‍ക്കലിനെതിരേ ആഞ്ഞടിച്ചുകൊണ്ട്‌ എര്‍ദോഗാന്‍ നടത്തിയത് ഇത്തരത്തിലുള്ള ഒന്നാണ്. ഭീകരരെ സംരക്ഷിക്കുന്നത് ജര്‍മ്മനിയും മെര്‍ക്കലുമാണെന്ന് തുര്‍ക്കി നടത്തിയ പ്രഖ്യാപനത്തില്‍ ചില അജണ്ടകള്‍ മറഞ്ഞിരിപ്പുണ്ട്. തങ്ങളുടെ രാജ്യങ്ങളിലേക്ക് ഇസ്ലാമിക തീവ്രവാദികളെ കയറ്റിവിട്ടത് തുര്‍ക്കിയാണെന്നു യൂറോപ്യന്‍ രാജ്യങ്ങള്‍ പറയുന്നതിനുമുമ്പ് പൊട്ടിച്ച വെടിയാണ് ഇവരുടെ പ്രസ്താവന! ഫ്രാന്‍സിലും മറ്റു യൂറോപ്യന്‍ രാജ്യങ്ങളിലും അടിക്കടിയുണ്ടാകുന്ന ഭീകരാക്രമണങ്ങളില്‍ തങ്ങള്‍ക്കു പങ്കില്ലെന്നു വരുത്തിത്തീര്‍ക്കാനാണ് തുര്‍ക്കി ശ്രമിക്കുന്നത്.

ആംഗെലാ മെര്‍ക്കല്‍ ഭീകരരെ സംരക്ഷിക്കുകയും സഹായിക്കുകയും ചെയ്യുന്ന ചാന്‍സലറാണെന്നാണ് എര്‍ദോഗാന്‍ ഒരു മാധ്യമത്തിനു  നല്‍കിയ അഭിമുഖത്തില്‍ ആരോപിച്ചത്. ഏതായാലും സംഭവം ജര്‍മ്മനിയില്‍ വന്‍ വിവാദമായി. ജര്‍മ്മനി ഇപ്പോള്‍ ഭീകരരുടെ ഒളിത്താവളമാണെന്നും മെര്‍ക്കല്‍ അവരെ പിടികൂടാനോ പുറത്താക്കാനോ ശ്രമിക്കുന്നില്ലെന്നും അഭിമുഖത്തില്‍ എര്‍ദോഗാന്‍ കുറ്റപ്പെടുത്തി. കഴിഞ്ഞ ആഴ്ച ജര്‍മ്മന്‍കാര്‍ നാസികളാണെന്ന് എര്‍ദോഗാന്‍ വിശേഷിപ്പിച്ചിരുന്നു. ജര്‍മ്മനിക്കും മേര്‍ക്കലിനും ഇതുതന്നെവേണം! വേലിയിലിരുന്ന പാമ്പിനെയെടുത്തു വേണ്ടാത്തിടത്തു വയ്ക്കാന്‍ ഏറ്റവും കൂടുതല്‍ താത്പര്യമെടുത്തത് ഈ കിളവിയായിരുന്നു! സ്വന്തം രാജ്യത്തിന്റെ സുരക്ഷിതത്വം പരിഗണിക്കാതെ ഭീകരരെരും അവരുടെ സന്തതികളെയും സ്വാഗതംചെയ്യാന്‍ ഈ സ്ത്രീ കാട്ടിയ വ്യഗ്രത നാം കണ്ടതാണ്. അതിനാല്‍ത്തന്നെ, എര്‍ദോഗാന്റെ വിമര്‍ശനങ്ങളെ പൂര്‍ണ്ണമായി തള്ളിക്കളയാന്‍ കഴിയില്ല. ഇരുപതുലക്ഷത്തോളം ഇസ്ലാമിക ഭീകരന്മാര്‍ക്കാണ് ജര്‍മ്മനി അഭയം നല്‍കിയത്. ഇവര്‍ക്ക് ആവശ്യമായ എല്ലാ സഹായവും രാജ്യം നല്‍കിക്കൊണ്ടിരിക്കുന്നു. മറ്റു യൂറോപ്യന്‍ രാജ്യങ്ങളുടെ കാര്യവും വ്യത്യസ്തമല്ല. എല്ലാ സ്വാതന്ത്ര്യവും ഇവര്‍ക്ക് യൂറോപ്പിലുണ്ട്. എന്തെങ്കിലും അസൗകര്യങ്ങള്‍ ഇവര്‍ അനുഭവിക്കുന്നുണ്ടോ എന്ന് സസൂക്ഷമം വീക്ഷിച്ചുകൊണ്ടിരിക്കുന്ന മനുഷ്യാവകാശ സംഘടനകളും മാധ്യമങ്ങളുമുണ്ട്. യാതാര്‍ത്ഥ്യം ഇതായിരിക്കെ, ഭീകരരുടെ ഏറ്റവും സുരക്ഷിതമായ ഒളിത്താവളം യൂറോപ്പാണെന്ന കാര്യത്തില്‍ എന്തിനു സംശയിക്കണം? എത്ര ക്രൂരതകള്‍ കാട്ടിക്കൂട്ടിയാലും കഠിനമായ ശിക്ഷകള്‍ ഇവിടെയില്ല. ജയിലുകളിലെ സുഖവാസമാണ് പരമാവധി ശിക്ഷ!

ഇത്രയൊക്കെ സൗകര്യങ്ങള്‍ നല്‍കിക്കൊണ്ട് അഭയാര്‍ത്ഥികളെ സംരക്ഷിക്കുന്ന യൂറോപ്പിലെ ജനങ്ങളെ നാസികളെന്നു വിളിച്ച് പ്രകോപിതരാക്കാന്‍ തുര്‍ക്കി നടത്തുന്ന ശ്രമങ്ങളെ വിമര്‍ശിക്കാനോ അപലപിക്കാനോ ആരും തയ്യാറാകുന്നില്ല! തങ്ങളുടെ രാജ്യത്തെ പൗരന്മാരെ തിരികേ വിളിക്കാന്‍ തയ്യാറാകാത്ത തുര്‍ക്കിയുടെ അതിരുകടന്ന തെറിവിളികളെ കണ്ടില്ലെന്നു നടിക്കുകയാണ് 'സാംസ്ക്കാരിക' ലോകം! ആഗോള ഇസ്ലാമിന്റെ ശബ്ദമായിട്ടാണ് തുര്‍ക്കിയുടെ ശബ്ദത്തെ പരിഗണിക്കുന്നത്. ഇപ്പോള്‍ തുര്‍ക്കിയുടെ ഭരണാധികാരിയില്‍നിന്നു പുറത്തുവരുന്ന ശബ്ദത്തിലൂടെ ഇസ്ലാമിക സമൂഹത്തിന്റെ ധാര്‍ഷ്ട്യവും അല്പത്തരവും ലോകം ശ്രവിച്ചുകൊണ്ടിരിക്കുന്നു. 

ജര്‍മ്മന്‍ ചാന്‍സലര്‍ അംഗെല മെര്‍ക്കല്‍ സ്വീകരിച്ചുവരുന്നത് നാസി നടപടികളാണെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് തയ്വിബ് എര്‍ദോഗാന്‍ കുറ്റപ്പെടുത്തുമ്പോള്‍, മെര്‍ക്കല്‍ മാത്രമല്ല വിമര്‍ശിക്കപ്പെടുന്നത്. ഏറ്റവുമധികം ഇസ്ലാമിക ഭീകരന്മാര്‍ക്ക് അഭയം നല്‍കിയ ജര്‍മ്മന്‍ ജനത ഒന്നടങ്കം ഇസ്ലാമിനാല്‍ വിചാരണ ചെയ്യപ്പെടുന്നു. തുര്‍ക്കിയുടെ റാലി ജര്‍മ്മനിയില്‍ നിരോധിക്കപ്പെട്ടതിനെത്തുടര്‍ന്നാണ് എര്‍ദോഗാനും മറ്റു മന്ത്രിമാരും പുലഭ്യംപറച്ചില്‍ ആരംഭിച്ചത്. അത് കൊലവിളിവരെ എത്തിനില്‍ക്കുന്നു. ഒരു സ്വതന്ത്ര പരമാധികാര രാജ്യത്തു കടന്നുകയറി റാലികള്‍ നടത്താന്‍ മറ്റൊരു രാജ്യത്തെ അനുവദിക്കണമെന്ന ആവശ്യം ധാര്‍ഷ്ട്യത്തില്‍നിന്ന് ഉടലെടുക്കുന്ന അല്പത്തമാണ്! എര്‍ദോഗാന്റെ പ്രസ്താവനകള്‍ യൂറോപ്യന്‍ രാജ്യങ്ങളും തുര്‍ക്കിയും തമ്മിലുള്ള ബന്ധം വഷളാക്കിയത് എന്തുകൊണ്ടും സ്വാഗതാര്‍ഹാമാണ്. കാരണം, ഇസ്ലാമിന്റെ ഭീകരമുഖം കൂടുതല്‍ വ്യക്തമാകാന്‍ ഇത് കാരണമായിട്ടുണ്ട്. റാലി നിരോധിക്കപ്പെട്ടശേഷം മൂന്നാം തവണയാണ് എര്‍ദോഗാന്‍ ജര്‍മ്മനിക്കെതിരേ പരസ്യമായി നാസി പരാമര്‍ശം നടത്തുന്നത്. ജര്‍മ്മനിയെ നാസികള്‍ എന്നു വിളിക്കുമ്പോള്‍ യൂറോപ്പ് മുഴുവന്‍ അസ്വസ്ഥമാകുന്നത് എന്തിനാണെന്ന് എര്‍ദോഗാന്‍ ചോദിക്കുന്നു. റാലി നിരോധിച്ചത് ജര്‍മ്മനിയില്‍ മാത്രമല്ല. ഹോളണ്ടും മറ്റു പല യൂറോപ്യന്‍ രാജ്യങ്ങളും തുര്‍ക്കിയുടെ കടന്നുകയറ്റത്തെ തടഞ്ഞിട്ടുണ്ട്. മറ്റൊരു 'സിറിയ' ആകാന്‍ പരിശീലനം നടത്തിക്കൊണ്ടിരിക്കുന്ന ഫ്രാന്‍സ് മാത്രമാണ് റാലി അനുവദിച്ചത്. അതിനുള്ള പ്രതിഫലം ഓരോ ദിവസവും ഫ്രാന്‍സിലെ ജനം ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്നു!

എന്നാല്‍, ജര്‍മ്മനി നാസി നടപടികള്‍തന്നെയാണ് പിന്തുടര്‍ന്നുവരുന്നതെന്നും ജര്‍മ്മനിയിലെ തുര്‍ക്കി പൗരന്മാര്‍ക്കും അവിടെ പോയ തുര്‍ക്കി മന്ത്രിമാര്‍ക്കും അതാണ് നേരിടേണ്ടിവന്നതെന്നും എര്‍ദോഗാന്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. തുര്‍ക്കിക്കെതിരായ നിലപാടുകളില്‍ പുതിയൊരു അദ്ധ്യായം തുറന്നതാണ് കഴിഞ്ഞ ദിവസങ്ങളില്‍ കാണാനായതെന്നും ഇവന്‍ പരിഭവിക്കുന്നു. ഇത്രമാത്രം യാതനകള്‍ സഹിക്കാന്‍ തുര്‍ക്കിയുടെ പൗരന്മാരെ ഇനിയും വിട്ടുകൊടുക്കണോ എന്നല്ലേ എര്‍ദോഗാന്‍ പുനര്‍വിചിന്തനം നടത്തേണ്ടത്? നാസികളുടെ പീഡനങ്ങളില്‍നിന്നു മോചിപ്പിച്ച്‌ സ്വദേശത്തെക്കു പൗരന്മാരെ തിരികെക്കൊണ്ടുവരാന്‍ ഇവര്‍ക്ക് എന്താണു തടസ്സം? ഏതെങ്കിലും തുര്‍ക്കി പൗരന്മാരെ ജര്‍മ്മനിയോ യൂറോപ്യന്‍ രാജ്യങ്ങളോ തടഞ്ഞുവച്ചിട്ടുണ്ടോ? ഇസ്ലാമിക മാരണം ഒഴിഞ്ഞുകിട്ടാനുള്ള പ്രാര്‍ത്ഥനയിലല്ലേ യൂറോപ്യന്‍ ജനത?

ആംഗെലാ മെര്‍ക്കലിനെ ഹിറ്റ്‌ലറായി ചിത്രീകരിച്ചുകൊണ്ടുള്ള തുര്‍ക്കി പത്രം ഈയിടെ ജര്‍മ്മനിയില്‍ പുറത്തിറങ്ങി. ഗ്രാഫിക്സ് ചിത്രത്തില്‍ നാണംകെട്ട അമ്മായി എന്ന അടികുറിപ്പും  ചേര്‍ത്തു. ഗുന്‍സ് എന്ന തുര്‍ക്കി പത്രമാണ് മെര്‍ക്കലിനെ ആക്ഷേപിച്ചത്. സംഭവം ജര്‍മ്മന്‍ മാധ്യമങ്ങള്‍ ഏറ്റു പിടിച്ചതോടെ ഇത് വിവാദമായി. മറ്റൊരു രാജ്യത്ത് സാധിക്കുന്ന കാര്യങ്ങളാണോ തുര്‍ക്കി ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത്? യൂറോപ്യന്‍ ജനതയുടെ സഹിഷ്ണുതയെ ചൂഷണം ചെയ്യാനാണ് ഇസ്ലാം ശ്രമിക്കുന്നതെങ്കില്‍ ഒരു ഹിറ്റ്‌ലര്‍ ഉദയംചെയ്താല്‍ അദ്ഭുതപ്പെടാനില്ല! എന്നാല്‍, മെര്‍ക്കലിനെതിരേ എര്‍ദോഗാന്‍ ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്ന ആക്രോശങ്ങളെ മറ്റൊരാര്‍ത്ഥത്തില്‍ക്കൂടി കാണേണ്ടിയിരിക്കുന്നു. എന്തെന്നാല്‍, ഇതൊക്കെ സെപ്റ്റംബറില്‍ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിനെ മുന്നില്‍ക്കണ്ട് മെര്‍ക്കല്‍ എന്ന കുശാഗ്രബുദ്ധിക്കാരി എര്‍ദോഗാനെ കൂട്ടുപിടിച്ചു നടത്തുന്ന നാടകമാകാനും സാധ്യതയുണ്ട്. ഇസ്ലാമിന് അഭയം നല്‍കിയതിലൂടെ തദ്ദേശിയര്‍ക്ക് നിലവിലുള്ള അമര്‍ഷത്തെ തനിക്ക് അനുകൂലമാക്കാന്‍ നടത്തുന്ന രാഷ്ട്രീയനീക്കമല്ലെന്നു പറയാന്‍ കഴിയില്ല. മെര്‍ക്കലിനെതിരെ നടക്കുന്ന വ്യക്തിപരമായ പരാമശങ്ങളെ മാത്രമാണ് രാഷ്ട്രീയ നാടകമായി മനോവ കാണുന്നത്. കാരണം, തുര്‍ക്കി പത്രം ചാര്‍ത്തിനല്കിയ 'നാണംകെട്ട അമ്മായി' എന്ന വിശേഷണം മെര്‍ക്കലിന് തികച്ചും അനുയോജ്യമാണെന്ന കാഴ്ചപ്പാടാണ് മനോവയ്ക്കുള്ളത്.

തുര്‍ക്കിയുടെ 'ജിഹാദ്' ആഹ്വാനവും ഫ്രാന്‍സീസിന്റെ ദുരൂഹ മൗനവും!

ക്രിസ്ത്യാനികള്‍ മുയലിനെപ്പോലെ പെറ്റുകൂട്ടരുതെന്ന് പരിഹാസച്ചുവയോടെ അന്ത്യശാസനം മുഴക്കിയ ഫ്രാന്‍സീസിന് ഇപ്പോള്‍ ഒന്നും പറയാനില്ലേ? ക്രിസ്ത്യാനികള്‍ക്ക് സന്തതികള്‍ ജനിക്കുന്നത് പിശാചിനു സഹിക്കാന്‍ കഴിയുന്നില്ല. പിശാചിന്റെ ഈ അസ്വസ്ഥതയാണ് ഫ്രാന്‍സീസിലൂടെ പുറത്തുവന്നത്. യൂറോപ്പിലെ ക്രൈസ്തവരുടെയിടയില്‍ വിവാഹംപോലും വളരെ വിരളമായി മാത്രമേയുള്ളൂ. വിവാഹം ചെയ്യുന്നവരില്‍ പലരും മക്കളെ ജനിപ്പിക്കുന്നില്ല. ഒന്നോ രണ്ടോ കുഞ്ഞുങ്ങളെയെങ്കിലും ജനിപ്പിക്കാന്‍ തയ്യാറാകുന്ന ന്യൂനപക്ഷ ക്രിസ്ത്യാനികളെ നോക്കിയാണോ വത്തിക്കാന്‍ രാജാവിന്റെ ഈ പരിഹാസം? യൂറോപ്പിലേക്ക്‌ ഇയാള്‍ വലിച്ചുകയറ്റിയ ഇസ്ലാമിക ഭീകരരുടെ മക്കളെ തീറ്റിപ്പോറ്റുന്നത് ഇവിടുത്തെ ക്രിസ്ത്യാനികളാണ്. ഇസ്ലാമിന് അഞ്ചു മക്കളില്‍ കുറയരുതെന്നു പ്രഖ്യാപിക്കുന്ന തുര്‍ക്കിയുടെ നിലപാടിനെ മൗനത്തിലൂടെ സ്വാഗതം ചെയ്യുകയാണ് ഈ 'ആന്റി പോപ്പ്'! യൂറോപ്പിന്റെ മാത്രമല്ല, ആഗോള ക്രിസ്തീയതയുടെ ശാപമായി മാറിയ ഫ്രാന്‍സീസാണ് യൂറോപ്പിലെ ഇസ്ലാമിക ഭീകരതയുടെ തലതൊട്ടപ്പന്‍! യൂറോപ്പില്‍ ഇസ്ലാമിക ഭീകരന്മാര്‍ നടത്തുന്ന നരഹത്യകളെ മൗനംകൊണ്ടു സ്വാഗതംചെയ്യുന്ന ശൈലി ഫ്രാന്‍സീസ് തുടരുന്നു. ഇസ്ലാമിനു വേദനിക്കുമ്പോള്‍, ആ വേദന നെഞ്ചിലേറ്റുന്ന ഇയാള്‍ക്ക് ക്രിസ്ത്യാനികള്‍ പീഡിപ്പിക്കപ്പെടുന്നതില്‍ യാതൊരു വേദനയുമില്ല!

ഫ്രാന്‍സീസിന്റെ പൈശാചിക അജണ്ട ഇനിയെങ്കിലും ക്രിസ്ത്യാനികള്‍ തിരിച്ചറിഞ്ഞില്ലെങ്കില്‍ കത്തോലിക്കാസഭയെ ഇവന്‍ പിശാചിനു തീറെഴുതിക്കൊടുക്കും എന്നകാര്യത്തില്‍ സംശയമില്ല. ഇസ്ലാമിക ഭീകരതയെക്കുറിച്ചു പത്രക്കാര്‍ ഇയാളോട് അഭിപ്രായം ആരാഞ്ഞപ്പോള്‍ ഇയാള്‍ ഉറഞ്ഞുതുള്ളിയത് നാം കണ്ടതാണ്. കത്തോലിക്കാ ഭീകരതയെക്കുറിച്ച് ഇയാള്‍ക്ക് എന്തോ പറയാനുണ്ടെന്നാണ് അന്നു പറഞ്ഞത്. എന്താണ് കത്തോലിക്കാ ഭീകരതയെക്കുറിച്ച് ഇയാള്‍ക്കു പറയാനുള്ളത്? കത്തോലിക്കര്‍ തെറ്റു ചെയ്തിട്ടുണ്ട്. ഇയാളെപ്പോലെ ഒരുവനെ തീറ്റിപ്പോറ്റുന്നതാണ് കത്തോലിക്കര്‍ ചെയ്തുകൊണ്ടിരിക്കുന്ന ഏറ്റവും വലിയ തെറ്റ്! ഇസ്ലാമിനുവേണ്ടി കുഴലൂത്തുനടത്തുകയും ക്രിസ്ത്യാനികളെ കൊന്നൊടുക്കാന്‍ ഇസ്ലാമിക ഭീകരതയോടു ചേര്‍ന്നുനില്‍ക്കുകയും ചെയ്യുന്ന ഫ്രാന്‍സീസ് ഈ കാലഘട്ടത്തിലെ ഏറ്റവും വലിയ ദുരന്തമാണ്! ഇസ്ലാമിനെ സമാധാനത്തിന്റെ മതമായും ഖുറാനെ സമാധാനത്തിന്റെ ഗ്രന്ഥമായും പ്രകീര്‍ത്തിക്കുന്ന ഇയാളില്‍ പൈശാചികതയുടെ പൂര്‍ണ്ണത ദര്‍ശിക്കാന്‍ കഴിയും. വത്തിക്കാനില്‍ ഖുറാന്‍ പാരായണം ആരംഭിക്കും എന്ന് പ്രഖ്യാപിച്ചുകൊണ്ട് ഇവനിലെ പിശാച് ഉണര്‍ന്നുകഴിഞ്ഞു! ക്രിസ്ത്യാനികളെ വിഴുങ്ങാന്‍ അലറുന്ന സിംഹത്തെപ്പോലെ അലഞ്ഞുനടക്കുന്ന ഇസ്ലാമിന്റെ പക്ഷത്താണ് ഫ്രാന്‍സീസ് നിലയുറപ്പിച്ചിരിക്കുന്നത്. യേഹ്ശുവായെ നിഷേധിക്കുന്ന പൈശാചിക ഗ്രന്ഥത്തെ മഹത്വവത്ക്കരിക്കുകയും ഈ പൈശാചിക ഗ്രന്ഥം വിശുദ്ധസ്ഥലത്തു പ്രഘോഷിക്കാന്‍ തീരുമാനമെടുക്കുകയും ചെയ്ത ഇവനെ ക്രിസ്ത്യാനികള്‍ ബഹുമാനിക്കണമോ?

ദാനിയേല്‍ പ്രവാചകന്‍ പ്രവചിച്ച വിനാശത്തിന്റെ ആശുദ്ധലക്ഷണത്തെ മറ്റെവിടെയും തിരയേണ്ടതില്ല! വിനാശത്തിന്റെ പൂര്‍ണ്ണതയാണു താനെന്ന് ഇതിനോടകം ഇയാള്‍ പ്രഖ്യാപിച്ചുകഴിഞ്ഞു. ദൈവം അരുതെന്നു കല്പിച്ചിട്ടുള്ള സകലതിനെയും ഇവന്‍ വിശുദ്ധമെന്നു പ്രഖ്യാപിച്ചിരിക്കുന്നു. സ്വവര്‍ഗ്ഗരതിയെയും അവിഹിതവേഴ്ച്ചകളെയും അംഗീകരിച്ചതിലൂടെ ഇയാള്‍ ദൈവത്തെയും ദൈവത്തിന്റെ പരിശുദ്ധിയേയും നിഷേധിച്ചു. ദൈവത്തെ വിശ്വാസിക്കാതെയും രക്ഷപ്രാപിക്കാം എന്ന പ്രഖ്യാപനത്തിലൂടെ താന്‍ സാത്താന്റെ 'അംബാസിഡര്‍' ആണെന്നു തെളിയിക്കുകയും ചെയ്തു! ദൈവീകനിയമങ്ങള്‍ക്കു പകരമായി തന്റെതന്നെ നിയമങ്ങള്‍ സ്ഥാപിക്കാന്‍ ഇയാള്‍ നടത്തിയ ശ്രമങ്ങള്‍ വിശ്വാസികള്‍ കാണാതെപോകരുത്. സുവിശേഷം പ്രസംഗിക്കുകയോ മറ്റുള്ളവരെ ക്രിസ്തീയവിശ്വാസത്തിലേക്കു ക്ഷണിക്കുകയോ ചെയ്യരുതെന്ന പ്രഖ്യാപനത്തിലൂടെ മറനീക്കി പുറത്തുവന്നതും ഇയാളുടെ പൈശാചിക അജണ്ടയാണ്. നാമോരോരുത്തരോടും യേഹ്ശുവാ കല്പിച്ചത് ഇപ്രകാരമാണ്: "ആകയാല്‍, നിങ്ങള്‍ പോയി എല്ലാ ജനതകളെയും ശിഷ്യപ്പെടുത്തുവിന്‍. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍ അവര്‍ക്കു ജ്ഞാനസ്നാനം നല്‍കുവിന്‍. ഞാന്‍ നിങ്ങളോടു കല്പിച്ചവയെല്ലാം അനുസരിക്കാന്‍ അവരെ പഠിപ്പിക്കുവിന്‍. യുഗാന്തംവരെ എന്നും ഞാന്‍ നിങ്ങളോടുകൂടെ ഉണ്ടായിരിക്കും"(മത്താ: 28; 20).

ബൈബിള്‍ നമുക്കു നല്‍കുന്ന മറ്റൊരു ഉപദേശം ഇതാണ്: "വചനം പ്രസംഗിക്കുക; സാഹചര്യങ്ങള്‍ അനുകൂലമാണെങ്കിലും അല്ലെങ്കിലും ജാഗരൂകതയോടെ വര്‍ത്തിക്കുക; മറ്റുള്ളവരില്‍ ബോധ്യം ജനിപ്പിക്കുകയും അവരെ ശാസിക്കുകയും ഉദ്ബോധിപ്പിക്കുകയും ചെയ്യുക"(2 തിമോത്തി: 4; 2). യുഗാന്തവരെ തുടരേണ്ട ശുശ്രൂഷയെ തടയാന്‍ പ്രാഞ്ചിക്ക് ആരാണ് അധികാരം നല്‍കിയത്. യേഹ്ശുവായുടെ വാക്കുകളെ നിഷേധിക്കുകയും അവിടുത്തെ വചനത്തെ പുച്ഛിച്ചുതള്ളുകയും ചെയ്യുന്നവന്‍ ആരാണെന്ന് ബൈബിള്‍ വ്യക്തമാക്കിയിട്ടുണ്ട്. "ദൈവത്തിന്റെ ആത്മാവിനെ നിങ്ങള്‍ക്ക് ഇങ്ങനെ തിരിച്ചറിയാം: യേഹ്ശുവാ മ്ശിഹാ ശരീരം ധരിച്ചുവന്നു എന്ന് ഏറ്റുപറയുന്ന ആത്മാവ് ദൈവത്തില്‍നിന്നാണ്. യേഹ്ശുവായെ ഏറ്റുപറയാത്ത ആത്മാവ് ദൈവത്തില്‍നിന്നല്ല. വരാനിരിക്കുന്നു എന്നു നിങ്ങള്‍ കേട്ടിട്ടുള്ള എതിര്‍ക്രിസ്തുവിന്റെ ആത്മാവാണ് അത്"(1 യോഹ: 4; 2, 3). യേഹ്ശുവായുടെ കുരിശുമരണം നിഷേധിക്കാനും അവിടുത്തെ ദൈവത്വത്തെ തള്ളിപ്പറയാനും എഴുതിയുണ്ടാക്കിയ പുസ്തകത്തെ പരിശുദ്ധമെന്നു പറയുന്നവന്റെ ആത്മാവ് ആരുടേതായിരിക്കും? ഈ പൈശാചിക ഗ്രന്ഥത്തെ സമാധാനത്തിന്റെ ഗ്രന്ഥമെന്നു വാഴ്ത്തുന്നവന്‍ ആരുടെ പ്രതിനിധിയായിരിക്കും? ഈ ഗ്രന്ഥത്തെ വിശുദ്ധസ്ഥലത്തു സ്ഥാപിക്കാന്‍ ഒരുങ്ങുന്നവനെ നയിക്കുന്ന ആത്മാവ് ദൈവത്തില്‍നിന്നായിരിക്കുമോ? ദൈവത്തിന്റെ വചനം അരുളിച്ചെയ്യുന്നു: "തിന്മയെ നന്മയെന്നും നന്മയെ തിന്മയെന്നും വിളിക്കുന്നവനു ദുരിതം! പ്രകാശത്തെ അന്ധകാരമെന്നും അന്ധകാരത്തെ പ്രകാശമെന്നും ഗണിക്കുന്നവനു ദുരിതം! മധുരത്തെ കയ്പായും കയ്പിനെ മധുരമായും കരുതുന്നവനു ദുരിതം!"(ഏശയ്യാ: 5; 20).

ഫ്രാന്‍സീസിനെ തിരിച്ചറിയാനുള്ള എല്ലാ അടയാളങ്ങളും ബൈബിളില്‍ എഴുതപ്പെട്ടിട്ടുണ്ട്. ആയതിനാല്‍, വചനത്തില്‍ അറിവുള്ളവരായി ജീവിക്കേണ്ടത് ഓരോരുത്തരുടെയും വ്യക്തിപരമായ ഉത്തരവാദിത്വമാണ്. ദൈവീകനിയമങ്ങള്‍ എന്താണെന്ന് അറിഞ്ഞാല്‍ മാത്രമേ നിയമനിഷേധിയെ തിരിച്ചറിയാന്‍ കഴിയുകയുള്ളൂ. ലോകത്തിന്റെ നിയമങ്ങള്‍ ദൈവത്തിനു പ്രീതികരമാകണം എന്നില്ല. കേള്‍ക്കുമ്പോള്‍ നീതിപൂര്‍വ്വകം എന്ന് തോന്നിപ്പിക്കുന്ന നിയമങ്ങള്‍ ആരെങ്കിലും ഉയര്‍ത്തുമ്പോള്‍, അതില്‍ മറഞ്ഞിരിക്കുന്ന ദൈവനിഷേധം തിരിച്ചറിയണമെങ്കില്‍ ദൈവീകനിയമങ്ങളെക്കുറിച്ചുള്ള അറിവ് അനിവാര്യമാണ്! മുലകുടിക്കുന്ന കുഞ്ഞുങ്ങള്‍പ്പോലും ഇസ്ലാമികതയിലെ പൈശാചികതയെ ഭയപ്പെടുന്ന കാലത്താണ് നാം ജീവിക്കുന്നത്. ഈ പൈശാചികതയെ ന്യായീകരിക്കുന്ന ഏതൊരുവനും പൈശാചികതയുടെ ഭാഗംതന്നെയാണ്. ആദ്ധ്യാത്മിക കുതിരക്കച്ചവടത്തിലൂടെയും മാഫിയാകളുടെ സഹായത്തോടെയും കത്തോലിക്കാസഭയുടെ അമരത്ത് അതിക്രമിച്ചുകയറിയ നീചനായ മനുഷ്യനെ തിരിച്ചറിയാന്‍ വൈകുന്ന ഓരോ നിമിഷവും അപകടത്തിലൂടെയാണ് കടന്നുപോകുന്നത്.

വത്തിക്കാനില്‍ ഫ്രാന്‍സീസ് നടത്തുന്ന ഖുറാന്‍ പാരായണത്തെ നിസംഗതയോടെ നോക്കിക്കാണുന്ന വിശ്വാസികള്‍ ഓര്‍ക്കുക: ഈ ഗ്രന്ഥത്തിന്റെ പേരിലാണ് ഇസ്ലാം ഇന്ന് അഭയാര്‍ത്ഥികളാക്കപ്പെട്ടത്. ഇവരുടെ അഭയാര്‍ത്ഥിത്വത്തിനു മറ്റൊരു സമൂഹങ്ങളെയും കുറ്റപ്പെടുത്താന്‍ കഴിയില്ല. ഖുറാന്റെ പേരില്‍ പരസ്പരം കൊന്നൊടുക്കിയ സമൂഹത്തെ യാതൊരു സുരക്ഷാമാനദണ്ഡങ്ങളും പരിഗണിക്കാതെ സ്വന്തം നാട്ടിലേക്ക് വലിച്ചുകയറ്റിയതിലൂടെ വന്നുഭവിച്ച ദുരന്തം അനുഭവിക്കുമ്പോഴാണ് ഫ്രാന്‍സീസിന്റെ ഈ പൈശാചികനീക്കം! യൂറോപ്പില്‍ നടക്കുന്ന മുഴുവന്‍ 'ജിഹാദ്' പ്രവര്‍ത്തനങ്ങളുടെയും ചുക്കാന്‍ പിടിക്കുന്നത് ഫ്രാന്‍സീസ് എന്ന 'ആന്റി പോപ്പാണ്'! 'ഫ്രീമേസണ്‍' സംഘടനകളുടെ പിന്‍ബലത്തോടെ രഹസ്യമായ നീക്കങ്ങളാണ് ഇയാള്‍ നടത്തുന്നത്. ബെനഡിക്റ്റ് പതിനാറാമന്‍ പാപ്പായെ പുറത്താക്കാന്‍ ഇയാളോടൊപ്പം ഗൂഡാലോചന നടത്തിയ ക്ലിന്റണും ഒബാമയും ഇപ്പോഴും സജ്ജീവമായി കൂടെയുണ്ട്!

ഇവിടെയാണ്‌ വിശ്വാസികളുടെ ജാഗ്രത അനിവാര്യമായിരിക്കുന്നത്. പിശാചില്‍നിന്നുള്ള അധികാരത്തെയും ദൈവത്തില്‍നിന്നുള്ള അധികാരത്തെയും വിവേചിക്കാന്‍ വിശ്വാസികള്‍ക്കു സാധിക്കണം. എല്ലാ അധികാരങ്ങളും ദൈവത്തില്‍നിന്നാണെന്ന ബൈബിള്‍ സന്ദേശത്തിന്റെ സാഹചര്യം മനസ്സിലാക്കാതെ, ഈ വചനത്തെ ദുരുപയോഗിച്ച് അടിമകളെ സൃഷ്ടിച്ചെടുത്തത് അധികാരികള്‍ ചമയുന്ന വര്‍ഗ്ഗമാണ്. പിശാചില്‍നിന്നുള്ള അധികാരത്തോടുപോലും വിധേയപ്പെടുന്ന വിധം വിശ്വാസസമൂഹത്തെ കെട്ടിയിട്ടിരിക്കുന്ന അവസ്ഥ ഇന്നുണ്ട്. ഫ്രാന്‍സീസിനെ ആദരിക്കുകയും അയാളെ പിതാവെന്നു വിളിക്കുകയും ചെയ്യുന്നവര്‍ ഇത്തരം അടിമകളില്‍പ്പെട്ടവരാണ്! ഈ അടിമത്വത്തിന്റെ നുകം തകര്‍ത്തുകളയാതെ ആര്‍ക്കെങ്കിലും രക്ഷപ്രാപിക്കാന്‍ സാധിക്കില്ല. പൈശാചികതയുടെ മുന്നില്‍ വിനീതവിധേയരാകാന്‍ അഭിഷേകം ചെയ്യപ്പെട്ടവരല്ല ക്രിസ്ത്യാനികള്‍!

കുരിശുകള്‍ അഴിച്ചുമാറ്റുന്നു!

ഇസ്ലാമിന് അസ്വസ്ഥതയുണ്ടാക്കുന്നു എന്നതുകൊണ്ട് ക്രൈസ്തവ ദൈവാലയങ്ങളുടെ മുകളിലെ കുരിശുകള്‍ നീക്കംചെയ്യുന്ന തിരക്കിലാണ് യൂറോപ്പിലെ ചില സഭാനേതാക്കന്മാര്‍! ഇത് ഒരു അതിശയോക്തിയായി ആരും പരിഗണിക്കരുത്. ഹോളണ്ടിലെ ഒരു പ്രൊട്ടസ്റ്റന്റ് ആരാധനാലയത്തിലെ കുരിശു നീക്കം ചെയ്തതിന്റെ കാരണമായി പറഞ്ഞത് ഇതുതന്നെയായിരുന്നു! ഇസ്ലാമിന്റെ താത്പര്യങ്ങള്‍ക്ക് അനുസരണമായി സ്വന്തം താത്പര്യങ്ങളെയും വിശ്വാസങ്ങളെയും പരിഷ്ക്കരിക്കുന്ന ഇവരെ എന്താണു വിളിക്കേണ്ടത്? അഭയംതേടി എത്തിയവരുടെ മാനസീക സന്തോഷത്തിനുവേണ്ടി സ്വന്തം വിശ്വാസങ്ങളെപ്പോലും വേണ്ടെന്നുവയ്ക്കാന്‍ തയ്യാറാകുന്നതിനെ ആതിഥ്യമര്യാദയുടെ പൂര്‍ണ്ണതയായി പരിഗണിക്കാന്‍ കഴിയുമോ? സ്വന്തം വിശ്വാസങ്ങളുടെ മാഹാത്മ്യത്തെക്കുറിച്ച് ബോധ്യമില്ലാത്ത തലമുറയുടെ ഭോഷ്ക്കുകളായി മാത്രമേ മനോവയ്ക്ക് ഇതിനെ കാണാന്‍ കഴിയൂ! എന്തെന്നാല്‍, യേഹ്ശുവായുടെ കുരിശുമരണത്തെ അംഗീകരിക്കാന്‍ തയ്യാറാകാത്ത ഒരു ജനതയാണ് ഇസ്ലാം. ഇവരെ സംബന്ധിച്ചിടത്തോളം കുരിശ് ഭോഷത്തത്തിന്റെ അടയാളമാണ്. ബൈബിള്‍ നല്‍കുന്ന സന്ദേശം ശ്രദ്ധിക്കുക: "നാശത്തിലൂടെ ചരിക്കുന്നവര്‍ക്കു കുരിശിന്റെ വചനം ഭോഷത്തമാണ്. രക്ഷയിലൂടെ ചരിക്കുന്ന നമുക്കോ അതു ദൈവത്തിന്റെ ശക്തിയത്രേ"(റോമാ: 1; 18). ഭോഷന്മാരുടെ ഭോഷത്തത്തിനനുസരിച്ചു ഭോഷനാകാന്‍ ക്രിസ്ത്യാനികള്‍ തയ്യാറാകുന്നത് അപഹാസ്യമാണ്!

ക്രിസ്തീയതയെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ട ചിഹ്നമാണ് കുരിശ്. ഇസ്ലാമിന് അരോചകമായതുകൊണ്ട് ഈ ചിഹ്നം ഉപേക്ഷിക്കാന്‍ തയ്യാറാകുന്ന ക്രിസ്ത്യാനികളുടെ ആദ്ധ്യാത്മിക അവസ്ഥ എത്രത്തോളം അധഃപതിച്ചിരിക്കുന്നു എന്നതിന്റെ ദൃഷ്ടാന്തമാണ് ഹോളണ്ടില്‍ കണ്ടത്. ഇസ്ലാം അധിവസിച്ചിരുന്ന നാടുകളില്‍നിന്നു കുരിശുകളും ക്രിസ്തീയ അടയാളങ്ങളും മാത്രമല്ല, ക്രിസ്ത്യാനികളെയും നീക്കം ചെയ്തതിനുശേഷമാണ് ഇവര്‍ യൂറോപ്പിലേക്ക് കടന്നുവന്നിരിക്കുന്നത്. ഇസ്ലാമിക മതഭ്രാന്ത്‌ തല്യ്ക്കുപിടിച്ചു സ്വബോധം നഷ്ടപ്പെട്ടുപോയവരുടെ ഇഷ്ടങ്ങള്‍ക്കനുസരിച്ചു മാറ്റപ്പെടാന്‍ തക്കവിധം വിലകുറഞ്ഞതാണോ ക്രിസ്തീയവിശ്വാസം! ഇസ്ലാമിനെ സംബന്ധിച്ചിടത്തോളം അംഗീകരിക്കാന്‍ കഴിയാത്ത ഒന്നാണ് ക്രിസ്തീയത. ക്രിസ്ത്യാനികള്‍ കൈവശംവച്ചിരിക്കുന്ന ബൈബിള്‍ ഇവര്‍ അംഗീകരിക്കുന്നില്ല. പകരം, ക്രിസ്ത്യാനികള്‍ക്കായി ഇവര്‍ മറ്റൊരു ബൈബിള്‍ എഴുതിയുണ്ടാക്കിയിട്ടുണ്ട്. എല്ലാ ക്രിസ്ത്യാനികളും ഇവര്‍ അംഗീകരിച്ചിരിക്കുന്ന ബൈബിള്‍ വായിക്കുകയും വിശ്വസിക്കുകയും ചെയ്യണമെന്നതാണ് ഇസ്ലാമിന്റെ വാദം. ത്രിത്വം എന്ന വാക്ക് മിണ്ടിപ്പോകരുതെന്ന അന്ത്യശാസനവും ഖുറാന്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ക്രിസ്തീയമായ ആഘോഷങ്ങളെല്ലാം ഇസ്ലാമിനെ അസ്വസ്ഥപ്പെടുത്തും. ശരിയത്ത് നിയമങ്ങളാണ് ഇവര്‍ക്കു പ്രിയങ്കരമായിട്ടുള്ളത്. യൂറോപ്പിലെ പരമ്പരാഗതമായ ആചാരങ്ങളും ആഘോഷങ്ങളും സംസ്ക്കാരങ്ങളും ഉള്‍ക്കൊള്ളാന്‍ കഴിത്ത ഇസ്ലാമിനുവേണ്ടി ഇവയെല്ലാം മാറ്റിവയ്ക്കുമോ? പൂര്‍വ്വീകര്‍ കൈമാറിയതും നിത്യരക്ഷയ്ക്ക് അനിവാര്യമായതുമായ വിശാസങ്ങളെ തള്ളിക്കളയാന്‍ യൂറോപ്യന്‍ ജനതയെ നിര്‍ബന്ധിക്കുന്നത് അപകടകരമായ പ്രത്യാഘാതങ്ങളുണ്ടാക്കും എന്നതില്‍ സംശയമില്ല.

ക്രിസ്തീയസഭകളുടെ നായകന്മാരായി ചമഞ്ഞിറങ്ങിയിരിക്കുന്നവരുടെ ആദ്ധ്യാത്മിക അജ്ഞതയാണ് ഇത്തരം ഭോഷ്ക്കുകള്‍ക്ക് നിദാനം! അപരിഷ്കൃതരായ ഒരു സമൂഹത്തിന്റെ പ്രീതിയ്ക്കുവേണ്ടി മഹത്തായ വിശ്വാസസത്യങ്ങളെ ബലികഴിക്കുന്ന നേതാക്കന്മാരാണ് ക്രിസ്തീയതയുടെ ശാപം! ഇസ്ലാമിനെ സന്തോഷിപ്പിക്കാനായി 'യേഹ്ശുവാ ദൈവമല്ല' എന്ന്‍ പ്രഖ്യാപിക്കാനും തയ്യാറാകുന്ന ശപിക്കപ്പെട്ടവര്‍ സഭകളുടെ നേതൃത്വങ്ങളിലുണ്ട്. ഇസ്ലാമിനുവേണ്ടി നിസ്സാരമായ വിട്ടുവീഴകള്‍പ്പോലും ആദ്ധ്യാത്മികതയുടെ കാര്യത്തില്‍ സ്വീകരിക്കാന്‍ പാടില്ല. എന്തെന്നാല്‍, ഇവരെ തൃപ്തിപ്പെടുത്താന്‍ ഈ ലോകത്തെ ഒരു സംവീധാനങ്ങള്‍ക്കും സാധിക്കില്ല എന്നത് കാലം തെളിയിച്ചതാണ്. മറ്റു മതങ്ങളുടെ സാന്നിധ്യമില്ലാത്തതും ഇസ്ലാമിക ശരിയത്ത് നിയമങ്ങള്‍ നിലവിലുള്ളതുമായ രാജ്യങ്ങളില്‍പ്പോലും ഇവര്‍ ഭീകരത അഴിച്ചുവിടുന്നു. അത്രമാത്രം വൈരുദ്ധ്യങ്ങളും പൈശാചികതയും നിറഞ്ഞുനില്‍ക്കുന്ന ഗ്രന്ഥമാണ് ഇവരുടെ ഖുറാന്‍! ഈ ഗ്രന്ഥത്തെയും മുഹമ്മദിന്റെ ചര്യകളെയും അനുധാവനം ചെയ്യുന്ന സമൂഹത്തിനു സമാധാനം സ്ഥാപിക്കാന്‍ കഴിയില്ല എന്നതിന് ഇസ്ലാം മാത്രമുള്ള രാജ്യങ്ങളാണ് ദൃഷ്ടാന്തം. ഇക്കൂട്ടരെ തങ്ങളുടെ രാജ്യത്തേക്ക് സ്വീകരിക്കാന്‍ തയ്യാറാകുന്നവര്‍ തങ്ങളുടെതന്നെ നാശം ഇരന്നുവാങ്ങുകയാണ് ചെയ്യുന്നത്. മറ്റു രാജ്യങ്ങളിലെ സംസ്കാരമോ ഭരണഘടനയോ നിയമങ്ങളോ അനുസരിക്കാന്‍ തയ്യാറാകാത്ത ഒരു ജനതയെ സ്വീകരിക്കുന്നവര്‍ തങ്ങളുടെ ബുദ്ധിശൂന്യത പുരമുകളില്‍ പ്രഘോഷിക്കുകയാണ്!

അപകടത്തില്‍പ്പെട്ട ഉഗ്രസര്‍പ്പത്തെ പരിചരിക്കുകയും പാലൂട്ടുകയും ചെയ്യുന്നവര്‍ക്ക് ലഭിക്കുന്ന പ്രതിഫലമാണ് ഇസ്ലാമിക അഭയാര്‍ത്ഥികള്‍ക്ക് അഭയം നല്‍കുന്ന ഏതൊരുവനും ലഭിക്കുന്നത്. ഉടുതുണിക്ക്‌ മറുതുണിയില്ലാതെ യൂറോപ്പില്‍ അഭയംതേടിയ ഇസ്ലാം ഇന്ന് അവിടെ കാട്ടിക്കൂട്ടുന്ന ക്രൂരതകള്‍ കണ്ടില്ലെന്നു നടിക്കരുത്. ഇസ്ലാമികരാജ്യങ്ങളിലെ ഭീകരത യൂറോപ്പിലേക്കു പറിച്ചുനട്ട അവസ്ഥ നാമിന്നു കണ്ടുകൊണ്ടിരിക്കുന്നു. ഫ്രാന്‍സിലും ബെല്‍ജിയത്തും ജര്‍മ്മനിയിലും ഇംഗ്ലണ്ടിലും മാത്രമല്ല, ഇസ്ലാമിന് അഭയംനല്കിയ എല്ലാ രാജ്യങ്ങളും ഇന്ന് ഭീകരാക്രമണങ്ങളുടെ ഭീതിയിലാണ്! യൂറോപ്പിന്റെ വിവേകശൂന്യമായ നിലപാടുകള്‍ക്ക് കാരണമായത് ക്രിസ്തീയ ആദ്ധ്യാത്മികതയില്‍ വന്നുഭവിച്ച അപചയമാണെന്നു പറയാതെവയ്യ! ക്രിസ്തീയസഭകളുടെ നേതാക്കന്മാരായി നിലകൊള്ളുന്നവര്‍ക്ക് ക്രിസ്തീയതയുടെ മാഹാത്മ്യം അതിന്റെ പൂര്‍ണ്ണമായ അവസ്ഥയില്‍ ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിട്ടില്ല. വിജാതിയതയിലെ പൈശാചികത തിരിച്ചറിയാന്‍ കഴിത്തവിധം വിവേകം നഷ്ടപ്പെട്ടവരായി നേതൃത്വങ്ങള്‍ അധഃപതിച്ചതും ദുരന്തത്തിന്റെ തീവ്രത വര്‍ദ്ധിപ്പിക്കുന്നു. മറ്റു മതങ്ങളില്‍നിന്നു വേറിട്ട എന്തെങ്കിലും പ്രാധാന്യം ക്രിസ്തീയതയ്ക്കുള്ളതായി മനസ്സിലാക്കാന്‍ കഴിയാത്തതാണ് ഇവരുടെ സെക്കുലര്‍ ചിന്താഗതിക്ക് ആധാരം! തങ്ങളുടെ നാട്ടിലേക്ക് കടന്നുവരുന്ന ഇസ്ലാമിനെ ക്രിസ്ത്യാനിയാക്കാന്‍ സാധിക്കുമെന്ന അഹങ്കാരവും അമിത ആത്മവിശ്വാസവും വച്ചുപുലര്‍ത്തിയ വിവേകശൂന്യരും ഇക്കൂട്ടത്തിലുണ്ട്. ഇസ്ലാമിനെക്കുറിച്ചുള്ള അബദ്ധധാരണയാണ് ഇത്തരത്തില്‍ ഇവരെക്കൊണ്ട് ചിന്തിപ്പിച്ചത്!

വിശ്വാസത്തില്‍ ഉറപ്പില്ലാത്തവരും ആത്മാക്കളെ വിവേചിക്കാനുള്ള വിവേകമില്ലാത്തവരുമാണ് ഇന്ന് ക്രിസ്തീയ സഭകളുടെ നേതൃത്വങ്ങളില്‍ കടന്നുകൂടിയിരിക്കുന്നത്. സെക്കുലര്‍ ആഭാസത്തിന്റെ കരാളഹസ്തങ്ങളില്‍ അമര്‍ന്നുപോയ യൂറോപ്യന്‍ ആദ്ധ്യാത്മികതയെ നേര്‍വഴിക്കു നയിക്കാന്‍ ആരുമില്ല എന്നതാണു പരമാര്‍ത്ഥം! പരിശുദ്ധാത്മാവിനാല്‍ നയിക്കപ്പെടുന്ന ഒരുവന്‍പോലും സഭകളെ നയിക്കാന്‍ ഇല്ലെന്നു മാത്രമല്ല, ഇങ്ങനെയൊരു ആത്മാവിനെക്കുറിച്ച് കേട്ടിട്ടുപോലുമില്ലാത്തവര്‍ സഭകളുടെ നേതാക്കന്മാരായി കെട്ടിയിറക്കപ്പെട്ടു! ഇനി യൂറോപ്പിനെ രക്ഷിക്കാന്‍ യേഹ്ശുവായ്ക്കു മാത്രമേ സാധിക്കുകയുള്ളൂ!

യേഹ്ശുവായേ, വേഗം വരണമേ! "അതേ, ഞാന്‍ വേഗം വരുന്നു, ആമേന്‍; രക്ഷകനായ യേഹ്ശുവായേ, വരണമേ!"(വെളി: 22; 20).

ചേര്‍ത്തുവായിക്കാന്‍: ഇസ്ലാമിനെ സ്വീകരിക്കുന്ന രാജ്യങ്ങളും വ്യക്തികളും ഒരുകാര്യം ഓര്‍ത്തിരിക്കുക. നിങ്ങള്‍ നിങ്ങളുടെ രാജ്യങ്ങളിലോ ഭവനങ്ങളിലോ സ്വീകരിക്കുന്നത് എതിര്‍ക്രിസ്തുവിനെയാണ്. എതിര്‍ക്രിസ്തുവിന്റെ എല്ലാ അടയാളങ്ങളും ധരിച്ചിരിക്കുന്ന സമൂഹമാണ് ഇസ്ലാം. ഇവരെ സ്വീകരിക്കുന്നതിലൂടെ എതിര്‍ക്രിസ്തുവിന്റെ അടയാളങ്ങള്‍ നിങ്ങളുടെമേലും മുദ്രകുത്തപ്പെടും. നിങ്ങളുടെ എല്ലാ നിയമങ്ങള്‍ക്കും വിശ്വാസങ്ങള്‍ക്കും ആചാരങ്ങള്‍ക്കും ബദലായി അവന്റെ നിയമങ്ങളും ആചാരങ്ങളും നിങ്ങളുടെമേല്‍ അടിച്ചേല്പിക്കപ്പെടുകയും ചെയ്യും! എന്തെന്നാല്‍, വിശ്വാസങ്ങളും നിയമങ്ങളും നിര്‍ബന്ധപൂര്‍വ്വം അടിച്ചേല്പിക്കുന്നതില്‍നിന്ന് ഒരിക്കലും വിരമിക്കാത്ത സമൂഹമാണ് ഇസ്ലാം! എതിര്‍ക്രിസ്തുവിന്റെ ശൈലിയും ഇതുതന്നെ! "മാരകമായ മുറിവു സുഖമാക്കപ്പെട്ട ആദ്യത്തെ മൃഗത്തെ ആരാധിക്കാന്‍ അതു ഭൂമിയെയും ഭൂവാസികളെയും നിര്‍ബ്ബന്ധിച്ചു"(വെളി: 13; 12). അവന്റെ നിര്‍ബ്ബന്ധം ഇവിടംകൊണ്ട് അവസാനിക്കുന്നില്ല. "ചെറിയവരും വലിയവരും ധനികരും ദരിദ്രരും സ്വതന്ത്രരും അടിമകളുമായ എല്ലാവരുടെയും വലത്തുകൈയ്യിലോ നെറ്റിയിലോ മുദ്രകുത്തണമെന്ന് അതു നിര്‍ബ്ബന്ധിച്ചു"(വെളി: 13; 16).

NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!

ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-

    6043 views

LOG IN

Lost your password?

SIGN UP

LOST PASSWORD