അറിഞ്ഞിരിക്കാന്‍

പള്ളികള്‍ അടച്ചുപൂട്ടിയത് ക്രിസ്തുവോ ശത്രുവോ?

Print By
about

14 - 08 - 2020

രാധനാലയങ്ങള്‍ അടച്ചുപൂട്ടിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ചില ആത്മപരിശോധന അനിവാര്യമായിരിക്കുന്നു. എല്ലാ മതവിഭാഗങ്ങളുടെയും ആരാധനാലയങ്ങള്‍ക്ക് പൂട്ടുവീണുവെന്നത് ഒരു യാഥാര്‍ത്ഥ്യമാണെങ്കിലും, ക്രൈസ്തവ ആരാധനാലയങ്ങള്‍ക്കു വീണിരിക്കുന്ന പൂട്ടാണ് കൂടുതല്‍ ഗൗരവത്തോടെ ചര്‍ച്ചചെയ്യപ്പെടേണ്ടത്. എന്തെന്നാല്‍, ക്രൈസ്തവരുടെ ആരാധനാലയങ്ങള്‍ അടച്ചുപൂട്ടപ്പെട്ടത്‌ കാലത്തിന്റെ അടയാളമാണ്. മൂന്നുവിധത്തിലാണ് പള്ളികളിലെ ആരാധനകള്‍ നിലച്ചത്. കൊറോണയുടെ പശ്ചാത്തലത്തില്‍ ആരാധനാലയങ്ങള്‍ അടച്ചുപൂട്ടിയത് ക്രിസ്ത്യാനികളെ മാത്രമല്ല ബാധിച്ചതെന്നു നമുക്കറിയാം. അതുപോലെതന്നെ, പൈശാചിക മതവിഭാഗങ്ങളുടെ ആക്രമണംമൂലം പള്ളികള്‍ തകര്‍ക്കപ്പെടുന്നതും പിടിച്ചെടുക്കപ്പെടുന്നതും ഇന്ന് നിത്യസംഭവമായിരിക്കുന്നു. ഇനി മറ്റൊരുതരത്തില്‍ക്കൂടി കത്തോലിക്കാസഭയുടെ പള്ളികളിലെ ആരാധനകള്‍ നിലയ്ക്കുന്നുണ്ട്. ആരാധനാലയങ്ങളുടെ അധികാരം കയ്യാളുന്നവര്‍, കിട്ടുന്ന വിലയ്ക്ക് അവ വിജാതിയര്‍ക്കു വിറ്റുതുലയ്ക്കുന്നതാണ് ആ രീതി! ആയതിനാല്‍, കത്തോലിക്കാസഭയുടെയും മറ്റിതര ക്രൈസ്തവ സമൂഹങ്ങളുടെയും പള്ളികള്‍ക്കു താഴുവീണതിനെ സംബന്ധിച്ചാണ് നാമിവിടെ ചര്‍ച്ചചെയ്യുന്നത്. ഒരു ലേഖനത്തില്‍ ഒതുക്കാന്‍ കഴിയാത്ത വിഷയമായതിനാല്‍ രണ്ടുഭാഗങ്ങളായി ഇതു പ്രസിദ്ധീകരിക്കുന്നു. ഒന്നാം ഖണ്ഡത്തിലേക്കു പ്രവേശിക്കാം.

മാനവചരിത്രത്തില്‍ ആദ്യമായിട്ടാണ് ഒരേസമയം എല്ലാ മതങ്ങളുടെയും ആരാധനാലയങ്ങള്‍ക്കു പൂട്ടുവീണത്. കത്തോലിക്കാസഭയുടെ ആരാധനാലയങ്ങള്‍ മാത്രമല്ല, മറ്റു സഭകളുടെയും വിജാതിയരുടെയും ആരാധനാലയങ്ങള്‍ അടച്ചുപൂട്ടി. ഏതു സാഹചര്യത്തിലാണ് അതു സംഭവിച്ചതെന്നു നമുക്കറിയാം. ചിലതെല്ലാം തുറന്നുവെങ്കിലും കര്‍ശനമായ നിയന്ത്രണം ഇപ്പോഴും നിലനില്‍ക്കുന്നു. ഭൂമിയെ ആകമാനം ഗ്രസിച്ച കൊറോണ എന്ന മഹാമാരിയുടെ പശ്ചാത്തലത്തിലാണ് ഈ അടച്ചുപൂട്ടലെങ്കില്‍, അതുകൂടാതെ മറ്റുരണ്ടു മഹാമാരികള്‍ക്കൂടി ക്രൈസ്തവരുടെ ആരാധനാലയങ്ങള്‍ക്കും ആരാധനകള്‍ക്കും നേരേ ആക്രമണം നടത്തുന്നുണ്ട്. ഇസ്ലാംമതവും കമ്മ്യൂണിസവുമാണ് ആ മഹാമാരികള്‍! ക്രിസ്ത്യാനികളെയും അവരുടെ ആരാധനാലയങ്ങളെയും മാത്രമല്ല, ക്രിസ്ത്യാനികളുടെ ആരാധനകളെപ്പോലും കടന്നാക്രമിച്ചുകൊണ്ടാണ് ഈ പ്രസ്ഥാനങ്ങള്‍ എക്കാലത്തും നിലകൊണ്ടത്. ഇസ്ലാമിനും കമ്മ്യൂണിസത്തിനും സ്വാധീനമുള്ള പ്രദേശങ്ങളിലെല്ലാം ക്രൈസ്തവരും ക്രൈസ്തവ ആരാധനാലയങ്ങളും ആക്രമിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. 'ഹാഗിയ സോഫിയ' എന്ന പേര് ആഗോളതലത്തില്‍ ഇന്ന് ചര്‍ച്ചചെയ്യപ്പെടുന്നതും അതുകൊണ്ടാണ്! 'സാന്റാ സോഫിയാ' എന്ന ക്രൈസ്തവ ആരാധനാലയം എങ്ങനെയാണ് ഇസ്ലാമിക പരിഷകളുടെ മോസ്കായി മാറിയത്? ആ ചരിത്രത്തില്‍നിന്നുതന്നെ നമുക്കു പഠനം ആരംഭിക്കാം.

വിഷയത്തിലേക്കു കടക്കുന്നതിനുമുമ്പ് ഒരുകാര്യം സൂചിപ്പിക്കേണ്ടിയിരിക്കുന്നു. എന്തെന്നാല്‍, ക്രൈസ്തവരുടെയിടയില്‍നിന്നു ചില 'സീസണല്‍ ഭക്തര്‍' ഇറങ്ങിയിട്ടുണ്ട്. ക്രൈസ്തവരുടെ ആരാധനാലയങ്ങള്‍ക്കുനേരേ ജിഹാദികളുടെ ആക്രമണമുണ്ടാകുമ്പോഴും ക്രൈസ്തവര്‍ കൂട്ടക്കൊല ചെയ്യപ്പെടുമ്പോഴുമൊക്കെ ഇക്കൂട്ടര്‍ എവിടെനിന്നോ പ്രത്യക്ഷപ്പെടും. ഒന്നോരണ്ടോ ആഴ്ച്ചകള്‍ക്കൊണ്ട് ഇക്കൂട്ടരുടെ 'തിളപ്പ്' ശമിക്കുന്നതാണ് പതിവ്. ഫുട്ബോള്‍ ലോകകപ്പ് നടക്കുന്ന സീസണില്‍ എവിടെ നോക്കിയാലും കാല്‍പ്പന്തു കളിക്കാരായ കുട്ടികളെ കാണാം. അതുപോലെതന്നെ, ക്രിക്കറ്റിന്റെ വേള്‍ഡ് കപ്പ്‌ സീസണില്‍ എവിടെത്തിരിഞ്ഞാലും കാണാന്‍ കഴിയുന്നത് ക്രിക്കറ്റ് കളിക്കാരെയായിരിക്കും. ഇവരാരും സ്ഥിരമായി പരിശീലനത്തിലേര്‍പ്പെടുന്നവരല്ല; വെറും 'സീസണല്‍' ആവേശമാണ് ഇവരെ കളിക്കാരാക്കുന്നത്! ആത്മീയതയിലും ഇത്തരത്തിലുള്ള 'സീസണല്‍' ഭക്തരുണ്ട്! ഇസ്ലാമിനുവേണ്ടി കുഴലൂതുന്ന മെത്രാന്മാരുടെയും വൈദികരുടെയും കാര്യമാണ് പറഞ്ഞുവന്നത്. ഇസ്ലാം ഒരുക്കുന്ന വേദികളില്‍ കടന്നുചെന്ന് ഇസ്ലാമിക മാഹാത്മ്യങ്ങള്‍ പ്രഘോഷിക്കാന്‍ ഇവറ്റകള്‍ക്കു യാതൊരു ലജ്ജയുമില്ല. സ്നേഹനബി, സമാധാനമതം തുടങ്ങിയ വിഷയങ്ങളില്‍ പ്രഭാഷണങ്ങള്‍ നടത്താന്‍ ഉളുപ്പുകെട്ടവരെപ്പോലെ മെത്രാന്മാര്‍ ഇറങ്ങുന്നത് നാം കണ്ടിട്ടുണ്ട്. ഇഫ്ത്താര്‍ വിരുന്നൊരുക്കുന്ന ചാവറ കള്‍ച്ചറല്‍ സെന്റര്‍ എന്ന ആഭാസസ്ഥാപനവും കത്തോലിക്കാസഭയുടെ മേല്‍വിലാസത്തിലാണ് അറിയപ്പെടുന്നത്. ഇത്തരം വ്യഭിചാരങ്ങള്‍ക്കു വെള്ളപൂശാന്‍ നോബിള്‍ പാറയ്ക്കല്‍ എന്ന വിദൂഷകകോമാളിയെയും ഇവര്‍ കയറൂരിവിട്ടിട്ടുണ്ട്. ഇവരൊക്കെയിപ്പോള്‍ തങ്ങളുടെ 'സീസണല്‍ ഭക്തി' പ്രകടിപ്പിക്കാന്‍ രംഗത്തിറങ്ങിയിരിക്കുകയാണ്! ആദ്യം നിങ്ങള്‍ വത്തിക്കാനിലെ ബെര്‍ഗോളിയെ ഉപദേശിച്ചു നേരെയാക്കുക! ഇനി മനോവ വിഷയത്തിലേക്കു കടക്കാം.

തുര്‍ക്കിയിലെ ഇസ്താംബൂളില്‍ സ്ഥിതിചെയ്യുന്ന വിവാദമന്ദിരത്തിന്റെ യഥാര്‍ത്ഥ പേര് 'സാന്റാ സോഫിയ' എന്നാണ്. പരിശുദ്ധ ജ്ഞാനം എന്ന അര്‍ത്ഥമാണ് (Church of Holy Wisdom) ഈ പേരിനുള്ളത്. AD 532-ല്‍ ആരംഭിച്ച നിര്‍മ്മാണം പൂര്‍ത്തിയായത് AD 537-ലാണ്. ബൈസന്റൈന്‍ സാമ്രാജ്യത്തിന്റെ അധിപനായിരുന്ന ജസ്റ്റീനിയന്‍ ഒന്നാമനാണ്‌ ഈ ദൈവാലയം പണികഴിപ്പിച്ചത്. പാശ്ചാത്യം, പൗരസ്ത്യം എന്നിങ്ങനെ റോമാസാമ്രാജ്യം വിഭജിക്കപ്പെട്ടപ്പോള്‍, പൗരസ്ത്യ റോമാസാമ്രാജ്യം അറിയപ്പെട്ടത് ബൈസന്റൈന്‍ സാമ്രാജ്യം എന്നപേരിലായിരുന്നു. അതിന്റെ ആസ്ഥാനമാണ് കോണ്‍സ്റ്റാന്റിനോപ്പിള്‍! ഇസ്ലാമിക ജിഹാദികള്‍ കോണ്‍സ്റ്റാന്റിനോപ്പിള്‍ പിടിച്ചെടുത്ത് 'ഓട്ടോമന്‍' സാമ്രാജ്യം സ്ഥാപിക്കുകയും, കോണ്‍സ്റ്റാന്റിനോപ്പിളിന്റെ പേര് ഇസ്താംബൂള്‍ എന്ന് മാറ്റുകയും ചെയ്തു. ഇന്ത്യയില്‍ മുഗളന്മാര്‍ ആധിപത്യം സ്ഥാപിച്ചപ്പോള്‍ പല സ്ഥലങ്ങളുടെയും പേരുകള്‍ ഇസ്ലാമികവത്ക്കരിച്ചതു നമുക്കറിയാം. ഇസ്ലാമിന്റെ എക്കാലത്തെയും രീതിയാണത്. അതുപോലെതന്നെ, ഇസ്ലാം ഏതെങ്കിലും ദേശത്ത് ആധിപത്യമുറപ്പിച്ചാല്‍, ആദ്യമേതന്നെ അവിടെയുള്ള മറ്റു മതക്കാരുടെ ആരാധനാലയങ്ങള്‍ നശിപ്പിക്കുകയും, തത്സ്ഥാനത്ത് അല്ലാഹുവിനു ബലികുടീരം (മോസ്ക്ക്) പണിയുകയും ചെയ്യും! ഇസ്ലാമിനെ സംബന്ധിച്ചിടത്തോളം ഒഴിച്ചുകൂടാനാവാത്ത പൈശാചികശീലമാണത്!

അതായത്, മറ്റുള്ളവരുടെ ആരാധനാലയങ്ങള്‍ തകര്‍ത്ത് അല്ലാഹുവിന് ആരാധനായം നിര്‍മ്മിക്കുകയെന്നത് ഇസ്ലാമിന്റെ രക്തത്തില്‍ അലിഞ്ഞുചേര്‍ന്നിരിക്കുന്ന പൈശാചിക പൈതൃകമാണ്! ആരാധനാലയങ്ങളുടെ കാര്യത്തില്‍ മാത്രമല്ല ഈ പൈതൃകം ഇവര്‍ക്കുള്ളത്; മറ്റുള്ളവര്‍ അദ്ധ്വാനിച്ചുണ്ടാക്കുന്നതെന്തും സ്വന്തമാക്കാനുള്ള തൃഷ്ണയും ഇസ്ലാമിന്റെ മുഖമുദ്രയാണ്. നാനൂറു വര്‍ഷക്കാലം അനധികൃതമായി ഇസ്ലാം അധീനപ്പെടുത്തി വച്ചിരുന്ന പ്രദേശമായിരുന്നു യിസ്രായേല്‍! അക്കാലമത്രയും കുറുനരികളുടെ മേച്ചില്‍പ്പുറമായിരുന്ന ആ ദേശത്തേക്ക് യഥാര്‍ത്ഥ അവകാശികള്‍ മടങ്ങിവരികയും സമ്പല്‍സമൃദ്ധമാക്കി മാറ്റുകയും ചെയ്തതോടെ, ഇസ്ലാമികലോകം ഒന്നടങ്കം ആര്‍ത്തിയോടെ ആ ദേശത്തെ ഉറ്റുനോക്കി വെള്ളമിറക്കുന്നു! അതാണ്‌ ഇസ്ലാം! മറ്റുള്ളവന്റെ അദ്ധ്വാനഫലത്തെ അസൂയയോടെ നോക്കിനില്‍ക്കുകയും, സാഹചര്യം അനുകൂലമെന്നു കണ്ടാല്‍ കടന്നുകയറി സ്വന്തമാക്കുകയും ചെയ്യുന്നതാണ് ഇസ്ലാമിന്റെ പൈതൃകം! ഊദും ഊദിന്‍റെ അത്തറും അല്ലാതെ, സമൂഹത്തിന് ഒരു നല്ല സംഭാവനയും ഇസ്ലാം ഇന്നുവരെ നല്‍കിയിട്ടില്ല!

സാന്റാ സോഫിയയിലേക്കുതന്നെ മടങ്ങിവരാം. AD 532- ല്‍ ജസ്റ്റീനിയന്‍ ഒന്നാമന്‍ പണികഴിപ്പിച്ചതാണ് ഈ ദൈവാലയം എന്നു നാം കണ്ടു. എന്നാല്‍, ജസ്റ്റീനിയന്‍ ഈ ദൈവാലയം പണികഴിപ്പിക്കുന്നതിനു വര്‍ഷങ്ങള്‍ക്കു മുന്‍പേ ഇവിടെ രണ്ടു ദൈവാലയങ്ങള്‍ സ്ഥാപിക്കപ്പെട്ടിരുന്നു. കോണ്‍സ്റ്റാന്റിനോപ്പിള്‍ ഭരണാധികാരിയായിരുന്ന കോണ്‍സ്റ്റാന്റിയസ് രണ്ടാമനാണ്‌ ആദ്യത്തെ ദൈവാലയം നിര്‍മ്മിച്ചത്. AD 360 -ലാണ്‌ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. പ്രാചീന ലത്തീന്‍ നിര്‍മ്മാണശൈലിയില്‍ നിര്‍മ്മിച്ച ആ ദൈവാലയം അക്കാലത്തെ മികച്ച ക്രിസ്തീയ ദൈവാലയങ്ങളിലൊന്നായിരുന്നു. AD 404 -ല്‍ ഉണ്ടായ കലാപപരമ്പരകളില്‍ ആദ്യ പള്ളിയുടെ സിംഹഭാഗവും അഗ്നിക്കിരയാക്കപ്പെട്ടു. പിന്നീട്, തിയോഡോഷ്യസ് രണ്ടാമന്റെ നേതൃത്വത്തില്‍ AD 405 ഒക്ടോബര്‍ 10 നാണ്‌ രണ്ടാമത്തെ ദൈവാലയം നിര്‍മ്മിക്കപ്പെടുന്നത്. AD 532 ജനുവരിയോടെ അതും നശിപ്പിക്കപ്പെട്ടു. AD 532 ഫെബ്രുവരി 23-നാണ്‌ ജസ്റ്റീനിയന്‍ ഒന്നാമന്‍ ചക്രവര്‍ത്തി മൂന്നാമതൊരു ദൈവാലയം നിര്‍മ്മിക്കാന്‍ തീരുമാനിച്ചത്. ഗ്രീസില്‍നിന്നും ഈജിപ്റ്റില്‍നിന്നും സിറിയയില്‍നിന്നും ഇറക്കുമതി ചെയ്ത വിവിധ വര്‍ണ്ണങ്ങളിലുള്ള മാര്‍ബിള്‍ പാളികളുപയോഗിച്ചായിരുന്നു നിര്‍മ്മാണം. AD 537 ഡിസംബര്‍ 27-ന് നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി. 900 വര്‍ഷത്തോളം ഈ ആരാധനാലയം ലോകത്തെ ഏറ്റവും വലിയ ദൈവാലയമായിരുന്നു. ബൈസന്റൈന്‍ ഭരണാധികാരികളുടെ കിരീടധാരണം ഈ ദൈവാലയത്തില്‍ വച്ചായിരുന്നു നടന്നിരുന്നത്.

AD 562 മുതല്‍ AD 1204 വരെയും AD 1261 മുതല്‍ AD 1453 വരെയും ഈസ്റ്റേണ്‍ ഓര്‍ത്തഡോക്സ് സഭയുടെ പാത്രിയാര്‍ക്കീസിന്റെ ആസ്ഥാനമായി 'സാന്റാ സോഫിയ' അറിയപ്പെട്ടു. AD 1204 മുതല്‍ AD 1262 വരെ കത്തോലിക്കാസഭയുടെ കത്തീഡ്രല്‍ ആയിരുന്നതൊഴിച്ചാല്‍, 1453 വരെ ഈ ദൈവാലയം ഓര്‍ത്തഡോക്സ് സഭയുടെ സ്വന്തമായിരുന്നു! മൂന്നാം കുരിശുയുദ്ധ കാലത്താണ് ഈ ആലയം റോമന്‍ കത്തോലിക്കാസഭയുടെ നിയന്ത്രണത്തിലാകുന്നത്. 1262- നുശേഷം വീണ്ടും ഈ ആരാധനാലയം പൗരസ്ത്യ ഓര്‍ത്തഡോക്സ് സഭയുടെ അധീനതയിലായി. പിന്നീട്, AD 1453- ലാണ് പൈശാചികശക്തികളായ ഇസ്ലാം ഈ ദൈവാലയം പിടിച്ചെടുത്ത് അല്ലാഹു എന്ന പിശാചിനു സമര്‍പ്പിക്കുന്നത്. ബൈസന്റൈന്‍ സാമ്രാജ്യത്തിനു പകരം ഇസ്ലാമിന്റെ ഓട്ടോമന്‍ സാമ്രാജ്യം സ്ഥാപിതമായതോടെ സാന്റാ സോഫിയ എന്ന ദൈവാലയം പിശാചിന്റെ ആലയമാക്കി! കോണ്‍സ്റ്റാന്റിനോപ്പിള്‍ പിടിച്ചെടുത്ത് ഇസ്താംബൂള്‍ എന്ന് പുനര്‍നാമകരണം ചെയ്തതും ഓട്ടോമന്‍ സുല്‍ത്താന്മാരായിരുന്നു. യാതൊരു ഉളുപ്പുമില്ലാതെ, ക്രിസ്ത്യാനികളുടെ ആരാധനാലയത്തെ ഓട്ടോമന്‍ ജിഹാദികള്‍ അവരുടെ രാജകീയ മസ്ജിദായി പ്രഖ്യാപിച്ചു. 1935 വരെ ഈ സ്ഥിതി തുടര്‍ന്നു. ഒന്നാം ലോകമഹായുദ്ധത്തില്‍ ഓട്ടോമന്‍ സാമ്രാജ്യത്വം തകര്‍ന്നടിയുകയും, ബ്രിട്ടന്റെ നിയന്ത്രണമുള്ള ജനാധിപത്യഭരണകൂടം സ്ഥാപിതമാകുകയും ചെയ്തതോടെ തുര്‍ക്കിയിലെ രാഷ്ട്രീയ-സാമൂഹികാന്തരീക്ഷം മാറിമറിഞ്ഞു! ഹാഗിയ സോഫിയ എന്ന മസ്ജിദ് മ്യൂസിയമാക്കപ്പെട്ടു. തുര്‍ക്കിയെ ഒരു സെക്കുലര്‍ രാജ്യമാക്കുന്നതിന്റെ ഭാഗമായി മുസ്തഫ കമാല്‍ നടത്തിയ പരിഷ്ക്കാരമായിരുന്നു അത്.

സഖ്യസേനയുടെ കൈകളാല്‍ ഓട്ടോമന്‍ സാമ്രാജ്യം പരാജയപ്പെട്ടശേഷം തുര്‍ക്കിയുടെ വിഭജനം അനിവാര്യമായ കാലത്ത് ആ രാജ്യത്തിന്റെ ദേശീയ മുന്നണിയെ നയിച്ച വ്യക്തിയാണ് മുസ്തഫ കമാല്‍ അത്താതുര്‍ക്ക്! തുര്‍ക്കിയുടെ രാഷ്ട്രപിതാവായും പ്രഥമ പ്രസിഡന്റായും സൈന്യാധിപനായുമെല്ലാം ഇയാള്‍ അറിയപ്പെടുന്നു. തുര്‍ക്കിയെ ഒരു സെക്കുലര്‍ രാജ്യമായി കടലാസില്‍ എഴുതിവച്ചു എന്നല്ലാതെ, ഒരിക്കല്‍പ്പോലും ക്രൈസ്തവര്‍ക്ക് പൂര്‍ണ്ണമായ അളവില്‍ സ്വാതന്ത്യം ലഭിച്ചിരുന്നില്ല എന്നതാണ് ആ രാജ്യവുമായി ബന്ധപ്പെട്ട യാഥാര്‍ത്ഥ്യം. യൂറോപ്യന്‍ രാജ്യങ്ങളെ കബളിപ്പിക്കാനും നാറ്റോ സഖ്യത്തില്‍ അംഗമാകാനും ഈ സെക്കുലര്‍ മുഖംമൂടി തുര്‍ക്കിയ്ക്ക് സഹായകരമായി. നാറ്റോയുടെ സംരക്ഷണവും യൂറോപ്പിന്റെ സാമ്പത്തികസഹായവും ആസ്വദിച്ച്, ഇസ്ലാമിനെ പാശ്ചാത്യലോകത്ത് നട്ടുവളര്‍ത്താന്‍ തുര്‍ക്കി എക്കാലത്തും മുന്നിലുണ്ടായിരുന്നു. അതായത്, തുര്‍ക്കിയുടെ സെക്കുലര്‍ നാട്യം വെറും കാപട്യം മാത്രമാണ്. അതുപോലെതന്നെ, ഹാഗിയ സോഫിയയെ മ്യൂസിയമാക്കിയതും മുസ്തഫ കമാലിന്റെ കൗശലമായിരുന്നു. AD 360 -ല്‍ ക്രിസ്ത്യാനികള്‍ നിര്‍മ്മിച്ചതും ആയിരത്തിലേറെ വര്‍ഷങ്ങള്‍ അവര്‍ ആരാധന നടത്തിയതുമായ ഒരു ആലയത്തെ മ്യൂസിയമാക്കിയതിലൂടെ ക്രിസ്ത്യാനികള്‍ക്ക് എന്തു നീതിയാണ് ലഭിച്ചത്? ഇസ്ലാമിന്റെ മോസ്ക്ക് എന്ന അവസ്ഥയ്ക്ക് മാറ്റം വന്നുവെന്നത് യാഥാര്‍ത്ഥ്യമാണെങ്കിലും, യഥാര്‍ത്ഥ അവകാശികള്‍ക്ക് അത് തിരികെ നല്‍കാത്തിടത്തോളം നീതി നടപ്പായെന്നു പറയാന്‍ കഴിയില്ല. അതായത്, ക്രിസ്ത്യാനികളുടെ നഷ്ടം നഷ്ടമായിത്തന്നെ തുടര്‍ന്നു.

ക്രിസ്ത്യാനികള്‍ നിര്‍മ്മിച്ച ആരാധനാലയം മ്യൂസിയമാക്കിയതിലൂടെ വിനോദസഞ്ചാരികളുടെ പണം സര്‍ക്കാരിനു ലഭിച്ചു! ഈ നടപടിയെയാണ് ഐക്യരാഷ്ട്രസഭയും ലോകവും മഹനീയ കര്‍മ്മമായി വാഴ്ത്തുന്നത്! ഈ കൗശലം തിരിച്ചറിയാന്‍ ക്രൈസ്തവ സമൂഹത്തിനുപോലും കഴിഞ്ഞില്ല എന്നതാണ് ഏറ്റവും വലിയ ദുരന്തം. ക്രൈസ്തവ മേല്‍വിലാസത്തില്‍ പൈശാചികത വിതയ്ക്കുന്ന ബ്രിട്ടനെ മനസ്സിലാക്കുന്നതിലും ക്രിസ്തീയസമൂഹങ്ങള്‍ പരാജയപ്പെട്ടു! ബ്രിട്ടന്‍ ഈ ഭൂമുഖത്തു വിതയ്ക്കുന്നത് ഫ്രീമേസണ്‍-ഇല്ല്യുമിനാറ്റി ആശയങ്ങളാണ്. ബ്രിട്ടീഷ് സാമ്രാജ്യത്വം സ്ഥാപിതമായതുതന്നെ പൈശാചികതയുടെ ലോകവ്യാപനത്തിനാണ്. ആധുനികലോകത്തിന്റെ എല്ലാ തിന്മകളുടെയും പിന്നില്‍ ബ്രിട്ടന്‍ എന്ന രാജ്യമുണ്ട്. കമ്മ്യൂണിസവുമായി പ്രഥമദൃഷ്ട്യാ അകല്‍ച്ചയിലാണെങ്കിലും, ഈ ഭൂമിയില്‍ ദുരന്തം വിതയ്ക്കാന്‍ കമ്മ്യൂണിസ്റ്റുകളുമായി കൈകോര്‍ത്തിട്ടുള്ള ചരിത്രമാണ് ബ്രിട്ടന് എന്നുമുള്ളത്. ഇവരുടെ അന്തര്‍ധാര നാം കണ്ടത് ഒന്നും രണ്ടും ലോകമഹായുദ്ധങ്ങളില്‍ മാത്രമല്ല; ജര്‍മ്മനി തള്ളിക്കളഞ്ഞ കാറല്‍ മാര്‍ക്സിനെ ഏറ്റെടുത്തു സംരക്ഷിച്ചതും കമ്മ്യൂണിസത്തിന് വിത്തുപാകാന്‍ സഹായിച്ചതും ബ്രിട്ടനായിരുന്നു. കൃത്യമായിപ്പറഞ്ഞാല്‍, ക്രിസ്തീയതയുടെ യഥാര്‍ത്ഥ ശത്രു ക്രൈസ്തവ മേല്‍വിലാസത്തില്‍ വിഹരിക്കുന്ന ആംഗ്ലിക്കന്‍സഭയാണ്! പെട്ടന്ന് ആര്‍ക്കും ദഹിക്കാന്‍ സാദ്ധ്യതയില്ലാത്ത അപ്രിയസത്യമാണ് മനോവ ഇവിടെ വെളിപ്പെടുത്തിയത്!

ഓട്ടോമന്‍ സാമ്രാജ്യത്തെ തകര്‍ക്കുകയും തുര്‍ക്കിയില്‍ ജനാധിപത്യം സ്ഥാപിക്കുകയും ചെയ്തത് മഹത്തായ കാര്യമായി കാണുന്ന അനേകര്‍ ക്രൈസ്തവരുടെയിടയില്‍പ്പോലുമുണ്ട്. മറഞ്ഞിരിക്കുന്ന കെണികളെ തിരിച്ചറിയാന്‍ തക്കവിധം ആന്തരീകനേത്രങ്ങള്‍ തുറക്കപ്പെടാത്തവരാണ് അക്കൂട്ടര്‍. ഫലത്തില്‍നിന്നു വൃക്ഷത്തെ തിരിച്ചറിയാന്‍ അവര്‍ക്കു കഴിയുന്നില്ല. സാന്റാ സോഫിയ ഒരു മ്യൂസിയമാക്കിയപ്പോള്‍ ക്രൈസ്തവര്‍ക്ക് തങ്ങളുടെ ആരാധനാലയം നഷ്ടമായി. ഇത്തരത്തില്‍ നഷ്ടമായ അനേകം ആരാധനാലയങ്ങളുണ്ട്. റഷ്യയിലെ സ്റ്റാലിന്‍ ഭരണകൂടം നടത്തിയ കുപ്രസിദ്ധ യെഹൂദ-ക്രൈസ്തവ വേട്ടയിലാണ് ദൈവാലയങ്ങള്‍ ഏറെയും തകര്‍ക്കപ്പെടുകയോ മ്യൂസിയങ്ങളാക്കപ്പെടുകയോ ചെയ്തത്. കമ്മ്യൂണിസ്റ്റുകളുടെ ഈ കൗശലംതന്നെയാണ് മുസ്തഫ കമാലിലൂടെ ഇസ്താംബൂളില്‍ പ്രയോഗിക്കപ്പെട്ടത്. കമ്മ്യൂണിസവും ഇസ്ലാംമതവും ഒരേ പിതാവിന്റെ സന്തതികളാണ്. സാത്താനാണ്‌ ആ പിതാവ്! തന്റെ സന്തതികളെ ഊട്ടിവളര്‍ത്താന്‍ സാത്താന്‍ സ്ഥാപിച്ചതാണ് ഇല്ല്യുമിനാറ്റി-ഫ്രീമേസണ്‍ പ്രസ്ഥാനങ്ങള്‍! ഈ പ്രസ്ഥാനങ്ങള്‍ പിറന്നത് ആംഗ്ലിക്കന്‍സഭയിലാണ് എന്നത് മറ്റൊരു വൈരുദ്ധ്യം! കത്തോലിക്കാസഭയെയും ക്രിസ്തീയതയെയും ഉന്മൂലനം ചെയ്യുകയെന്ന ലക്ഷ്യത്തോടെ രണ്ടു മഹായുദ്ധങ്ങള്‍ ആസൂത്രണംചെയ്തു നടപ്പാക്കിയത് ആംഗ്ലിക്കന്‍സഭയും കമ്മ്യൂണിസ്റ്റുകളും ചേര്‍ന്നാണ്! അതിന്റെ വിശദാംശങ്ങളിലേക്ക് തത്ക്കാലം കടക്കുന്നില്ല. എന്നിരുന്നാലും ഒരുകാര്യം സൂചിപ്പിക്കുന്നു: ചരിത്രസംഭവങ്ങളെ സത്യാന്വേഷണത്തിനു വിധേയമാക്കുമ്പോള്‍, അറിഞ്ഞുവച്ചിരിക്കുന്നതിനുമപ്പുറമുള്ള സത്യങ്ങള്‍ നമുക്കുമുന്നില്‍ മിഴിതുറക്കും!

ന്യൂനപക്ഷ സംരക്ഷകരുടെ വേഷത്തില്‍ കുപ്രസിദ്ധിയാര്‍ജ്ജിച്ചിട്ടുള്ള പ്രസ്ഥാനമാണ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനമെന്നു നമുക്കറിയാം. ഇസ്ലാംമതം ന്യൂനപക്ഷമായിരിക്കുന്ന ദേശങ്ങളിലെല്ലാം ഈ പ്രസ്ഥാനം അതിന്റെ കര്‍ത്തവ്യത്തില്‍ അമിതാവേശം കാണിക്കാറുണ്ട്. എന്നാല്‍, ക്രിസ്ത്യാനികള്‍ ന്യൂനപക്ഷമായിരിക്കുന്ന ഇസ്ലാമികരാഷ്ട്രങ്ങളില്‍ കമ്മ്യൂണിസ്റ്റുകളുടെ പൊടിപോലും കാണാറില്ല! അതാണ്‌ കമ്മ്യൂണിസ്റ്റുകളുടെ ന്യൂനപക്ഷ പ്രണയത്തിലെ വൈരുദ്ധ്യാത്മക-പ്രത്യയശാസ്ത്ര-കീഴ്വഴക്കം! ലോകത്താകമാനം ക്രൈസ്തവര്‍ പീഡിപ്പിക്കപ്പെടുന്നുണ്ട്. ക്രൈസ്തവരെ പീഡിപ്പിക്കുന്ന കാര്യത്തില്‍ പുതുപരീക്ഷണങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന പൈശാചികമതമാണ്‌ ഇസ്ലാംമതം. 1400 വര്‍ഷമായി ഈ മതം തുടരുന്ന ക്രൈസ്തവവേട്ടയ്ക്ക് ഒരുദിവസത്തെ അവധിപോലും ഉണ്ടായിട്ടില്ല എന്നതാണു യാഥാര്‍ത്ഥ്യം. എന്നാല്‍, ന്യൂനപക്ഷങ്ങളുടെ സംരക്ഷകരായി ചമഞ്ഞിറങ്ങിയിരിക്കുന്ന കമ്മ്യൂണിസ്റ്റുകള്‍ എന്നെങ്കിലുമൊരിക്കല്‍ ഈ പൈശാചികതയെ അപലപിച്ചിട്ടുള്ളതായി ആര്‍ക്കെങ്കിലും അറിയാമോ? ഇല്ലെന്നു മാത്രമല്ല, 'ഇസ്ലാമോഫോബിയ' എന്ന പൈശാചിക സിദ്ധാന്തവുമായി രംഗത്തിറങ്ങി ജിഹാദികളെ പിന്തുണയ്ക്കുന്ന നിലപാടാണ് ഇവറ്റകള്‍ സ്വീകരിച്ചിരിക്കുന്നത്. ഇത് കേരളത്തിലെ കമ്മ്യൂണിസ്റ്റുകളുടെ മാത്രം നിലപാടാണെന്ന് ആരും ചിന്തിക്കേണ്ട; ആഗോളതലത്തില്‍ കമ്മ്യൂണിസ്റ്റുകള്‍ക്ക് ഒരു നിലപാടേയുള്ളു; അത് ക്രിസ്തീയതയുടെ ഉന്മൂലനമാണ്! ക്രൈസ്തവവേട്ടയുടെ കാര്യത്തില്‍ ഇസ്ലാമിനോടു മത്സരിക്കുന്നവരാണ് കമ്മ്യൂണിസ്റ്റുകള്‍! ഇസ്ലാമിന്റെയും കമ്മ്യൂണിസത്തിന്റെയും പൊതുശത്രുക്കള്‍ യെഹൂദരും ക്രിസ്ത്യാനികളുമാണ്! ഇരുപ്രസ്ഥാനങ്ങളുടെയും സ്ഥാപിതലക്ഷ്യവും യെഹൂദ-ക്രൈസ്തവ വേട്ടതന്നെ!

പാണക്കാട് തങ്ങള്‍മാര്‍ അറിയാന്‍!

പാണക്കാട് കുടുംബത്തില്‍നിന്ന് സാദിഖ് അലി എന്ന ആണും പെണ്ണും കെട്ട ഒരു തങ്ങള്‍ പ്രതികരണവുമായി രംഗത്തുവന്നത് മനോവയുടെ ശ്രദ്ധയില്‍പ്പെട്ടു. യൂറോപ്പിലാകമാനം മുസ്ലീങ്ങള്‍ പീഡിപ്പിക്കപ്പെടുന്നുവെന്നാണ് ഈ ശപിക്കപ്പെട്ടവന്‍ പറഞ്ഞത്. പിന്നെ എന്തിനാടാ പരമ ചെറ്റേ, നിന്റെ ശപിക്കപ്പെട്ട വര്‍ഗ്ഗം യൂറോപ്പിലേക്കു നുഴഞ്ഞുകയറുന്നത്? നിസ്ക്കരിക്കാനുള്ള സ്വാതന്ത്ര്യംപോലുമില്ലാത്ത യൂറോപ്പിലേക്കു ദിനംപ്രതി ആയിരക്കണക്കിനു ഇസ്ലാമിക നരഭോജികളാണ് അനധികൃതമായി കടന്നുകയറുന്നത്! അല്ലാഹുവെന്ന പിശാചിന്റെ സന്തതികള്‍ക്ക് അഭയം നല്‍കാന്‍ ലോകത്തൊരു ജനതയും തയ്യാറാകാത്തപ്പോള്‍, മാനുഷിക പരിഗണന നല്‍കി ഇരുകയ്യും നീട്ടി സ്വീകരിക്കുന്നവരാണ് യൂറോപ്പിലെ ക്രിസ്ത്യാനികള്‍! ഈ സത്യത്തെയാണ്‌ പാണക്കാട് പിറന്ന സ്വൈരിണീപുത്രന്‍ തമസ്ക്കരിച്ചത്! സാന്റാ സോഫിയ എന്ന ക്രൈസ്തവ ആരാധനാലയം പിടിച്ചെടുത്ത് അല്ലാഹുവിനു കക്കൂസ് നിര്‍മ്മിച്ചതിനെ ന്യായീകരിച്ച നീയാണോ ഇസ്ലാമിലെ മിതവാദി? ഇസ്ലാമില്‍ മിതവാദികള്‍ ഇല്ലെന്നു മനോവ പറഞ്ഞത് സത്യമാണെന്ന് സാദിഖ് അലി ഇവിടെ തെളിയിച്ചു. യൂറോപ്പില്‍ ഇസ്ലാമിക നരാധമന്മാര്‍ നടത്തിയിട്ടുള്ള കിരാതമായ അതിക്രമങ്ങളുടെ ചരിത്രം സാദിഖലിമാര്‍ക്കും തങ്ങള്‍മാര്‍ക്കും അറിയില്ലെങ്കില്‍ മനോവ പറഞ്ഞുതരാം. ഏഷ്യയിലെ മാത്രമല്ല, യൂറോപ്പിലെയും ക്രൈസ്തവ ആരാധനാലയങ്ങള്‍ ഇസ്ലാമിക ജിഹാദികള്‍ പിടിച്ചെടുത്തിട്ടുണ്ട്. തുര്‍ക്കിയില്‍നിന്നു സ്പെയിനിലേക്ക് കടന്നുകയറിയ ജിഹാദികള്‍ AD 711-ല്‍ നൂറുകണക്കിനു ദൈവാലയങ്ങള്‍ പിടിച്ചെടുത്ത് പിശാചിന്റെ ആലയങ്ങളാക്കി മാറ്റിയത് ചരിത്രം പരിശോധിച്ചാല്‍ വ്യക്തമാകും.

തുര്‍ക്കികള്‍ പിടിച്ചെടുത്ത പള്ളികള്‍ തിരിച്ചുപിടിച്ചത് 1567-ല്‍ ആയിരുന്നു. ഒന്നൊഴിയാതെ സ്പെയിനിലെ മുഴുവന്‍ പള്ളികളും ക്രിസ്ത്യാനികള്‍ തിരിച്ചുപിടിച്ചു. പന്നിയിറച്ചി കഴുകിയ വെള്ളമൊഴിച്ച് അല്ലാഹുവിനെ അവിടെനിന്ന് ആട്ടിയോടിച്ചത് മഹാനായ ഫിലിപ്പ് രാജാവാണ്! യൂറോപ്യന്‍ രാജ്യങ്ങളില്‍ 'ആണുങ്ങള്‍' ഭരണം നടത്തിയപ്പോഴൊന്നും ഇസ്ലാമിന്റെ നിഴല്‍പോലും ആ മണ്ണില്‍ പതിച്ചിട്ടില്ല! ഇനിയും അവിടെ ഭരണം കയ്യാളാന്‍ ക്രിസ്ത്യാനികളില്‍നിന്ന് ആണുങ്ങളെ ദൈവം നിയോഗിക്കും! അത് ഇസ്ലാം കയ്യേറിയ ആരാധനാലയങ്ങള്‍ തിരിച്ചുപിടിക്കാനല്ല, ഇസ്ലാമിനെ കുലത്തോടെ തുടച്ചുമാറ്റാനായിരിക്കും. ഇന്ന് ഇസ്ലാമല്ലാതെ ഇസ്ലാമിനെ പിന്തുണയ്ക്കുന്നത് ഇടതുപൈശാചിക പ്രസ്ഥാനങ്ങള്‍ മാത്രമാണ്. ഇസ്ലാം എന്താണെന്നു തിരിച്ചറിഞ്ഞതുകൊണ്ട് മറ്റെല്ലാ മതവിശ്വാസികളും അതിനെ നികൃഷ്ടമായിട്ടാണ് കാണുന്നത്. സാദിഖ് അലി ഇനിയെങ്കിലും ഈ യാഥാര്‍ത്ഥ്യം തിരിച്ചറിയണം. ഇസ്ലാമോഫോബിയ അല്ല നിങ്ങളെ വെറുക്കപ്പെട്ടവരാക്കിയത്. നിങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചിരിക്കുന്ന ഖുറാന്‍ എന്ന ഗ്രന്ഥവും, ആ ഗ്രന്ഥത്തിലെ ആഹ്വാനങ്ങള്‍ ശിരസാവഹിച്ച് നിങ്ങള്‍ ചെയ്തുകൂട്ടുന്ന ക്രൂരതകളുമാണ് നിങ്ങളുടെ ഈ ദുരവസ്ഥയ്ക്കു കാരണം. ഏതു മതവിഭാഗത്തിന്റെ ആരാധനാലയങ്ങളാണ് നിങ്ങള്‍ കയ്യേറാത്തതായിട്ടുള്ളത്? അഫ്ഗാനിസ്ഥാനില്‍ ബുദ്ധവിഹാരങ്ങള്‍ നിങ്ങള്‍ നശിപ്പിക്കുകയും പിടിച്ചെടുക്കുകയും ചെയ്തു. യെഹൂദരുടെ യെരുശലേം ദൈവാലയത്തിന്റെ പകുതിസ്ഥലം കയ്യേറി അല്ലാഹുവിന് കക്കൂസ് പണിതു! ഇന്ത്യയില്‍ അന്യമതക്കാരുടെ ക്ഷേത്രം നിലനിന്നിരുന്നിടത്താണ് ബാബര്‍ മസ്ജിദ് നിര്‍മ്മിച്ചത്. ആഗോളതലത്തില്‍ ഇസ്ലാം കയ്യേറിയ ക്രൈസ്തവ ആരാധനാലയങ്ങള്‍ക്ക് കണക്കില്ല! ഈ സത്യങ്ങളെയൊക്കെ മറച്ചുവയ്ക്കാന്‍ 'ഇസ്ലാമോഫോബിയ' സിദ്ധാന്തംകൊണ്ട് സാധിക്കുമെന്ന് കരുതുന്നതാണ് ഇസ്ലാമിന്റെ മൗഢ്യം!

സാദിഖ് അലി പറയുക, ഹാഗിയ സോഫിയയുടെമേല്‍ എന്തവകാശമാണ് ഇസ്ലാമികലോകത്തിനുള്ളത്? AD 360 മുതല്‍ അവിടെ ക്രൈസ്തവരുടെ ആരാധനാലയമുണ്ട്. അത് സ്ഥാപിക്കപ്പെടുന്ന കാലത്ത് ഇസ്ലാം എന്ന മതം പിശാചിന്റെ ചിന്തയില്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. മുഹമ്മദിലൂടെയാണ് പിശാച് ഇസ്ലാംമതം സ്ഥാപിച്ചത്. കോണ്‍സ്റ്റാന്റിനോപ്പിളില്‍ (ഇസ്താംബൂള്‍) ക്രൈസ്തവര്‍ ആരാധനാലയം നിര്‍മ്മിച്ചപ്പോള്‍ മുഹമ്മദോ മുഹമ്മദിന്റെ ബാപ്പയോ മൂത്താപ്പയോ മുതുമൂത്താപ്പയോ ജനിച്ചിട്ടില്ല! AD 571-ലാണ് മുഹമ്മദ്‌ ജനിച്ചത്. മുഹമ്മദ്‌ എന്ന മനുഷ്യന്റെ പടുമരണമാകട്ടെ, AD 632- ലായിരുന്നു. AD 610-ല്‍ മുപ്പത്തിയൊന്‍പതാമത്തെ വയസ്സില്‍ ഇയാള്‍ ഖുറൈഷി ഗോത്രക്കാരായ അറബികളോട് താനൊരു പ്രവാചകനാണെന്ന് പറയാന്‍ തുടങ്ങി.

ഒരുലക്ഷത്തിയിരുപത്തയ്യായിരത്തില്‍പ്പരം പ്രവാചകന്മാരില്‍ ഒടുവിലത്തവനാണ് താനെന്ന് അവകാശപ്പെട്ടുകൊണ്ടാണ് മുഹമ്മദ്‌ തന്റെ പ്രവാചകത്വം സ്വയം പ്രഖ്യാപിച്ചത്. എന്നാല്‍, താനടക്കം വെറും ഇരുപത്തിയഞ്ചു പ്രവാചകന്മാരുടെ പേരുകള്‍ മാത്രമേ മുഹമ്മദിന് അറിയാമായിരുന്നുള്ളു. കാരണം, ക്രിസ്ത്യാനികളുടെ ബൈബിളും യെഹൂദരുടെ തോറയും അരിച്ചുപെറുക്കിയപ്പോള്‍ കിട്ടിയ പേരുകളല്ലാതെ, മുഹമ്മദിന് മറ്റൊരു ചരിത്രപുരുഷനെക്കുറിച്ചും അറിവുണ്ടായിരുന്നില്ല. ആദ്യമനുഷ്യനായ ആദത്തെപ്പോലും പ്രവാചകനായിട്ടാണ്‌ മുഹമ്മദ്‌ മനസ്സിലാക്കിയത്. ബൈബിളില്‍നിന്നു കണ്ടെത്തിയ വ്യക്തികളുടെ പേരുകളെ തന്റേതായ രീതിയില്‍ പരിഷ്ക്കരിച്ചപ്പോള്‍, ആ പേരുകളൊക്കെ മുഹമ്മദിനും ഇസ്ലാമിനും സ്വന്തമായി. തന്നെക്കൂടാതെ, മുഹമ്മദു കണ്ടെത്തിയ ഇരുപത്തിനാലു പ്രവാചകന്മാരില്‍ എട്ടാമത്തെയാളാണ് യിസ്മായേല്‍! ഈ യിസ്മായേലിന്റെ വംശാവലിയാണ് തന്റേതായി മുഹമ്മദ്‌ അവകാശപ്പെടുന്നത്. എന്നാല്‍, യിസ്മായേലിന്റെ പരമ്പരയില്‍നിന്നുള്ള ഒരുവനെപ്പോലും പ്രവാചകനായി മുഹമ്മദിനു കിട്ടിയില്ല എന്നതാണ് അവന്റെ കള്ളങ്ങളെ പൊളിച്ചടുക്കുന്ന പ്രധാന തെളിവ്! യിസ്മായേലിന്റെ തലമുറയെക്കുറിച്ച് ബൈബിളില്‍ വിവരണമില്ലാത്തതുകൊണ്ട്, മുഹമ്മദിനും ജിബ്രീലിനും അതു ലഭിക്കാനുള്ള മറ്റു 'സോഴ്സുകള്‍' (ഉറവിടങ്ങള്‍) ഒന്നുമുണ്ടായിരുന്നില്ല. ബൈബിളില്‍നിന്നു ചൂണ്ടിയെടുത്തതല്ലാതെ, മുഹമ്മദിനു വെളിപാടായി ഒന്നും ലഭിച്ചിട്ടില്ല എന്നതാണു പരമാര്‍ത്ഥം! അതായത്, ജിബ്രീല്‍ മലക്കും പരിവാരങ്ങളുമെല്ലാം വെറും വ്യാജമാണ്!

ബൈബിളില്‍ കാണുന്ന ചരിത്രപുരുഷന്മാരുടെ പേരുകള്‍ ചൂണ്ടിയെടുത്തു വികലമാക്കിയതു മാത്രമല്ല മുഹമ്മദു ചെയ്ത തരവഴിത്തരം. മറ്റുള്ളവര്‍ക്കു സ്വന്തമായ എന്തിനെയും തട്ടിയെടുക്കുന്നതില്‍ പ്രാവിണ്യം തെളിയിച്ചിട്ടുള്ള പൈശാചികജന്മം കൂടിയായിരുന്നു അവന്‍! സ്വന്തം വളര്‍ത്തുമകന്റെ ഭാര്യയെ തട്ടിയെടുത്തതു കൂടാതെ, യുദ്ധത്തില്‍ പിടിക്കപ്പെടുന്ന സ്ത്രീകളെ ബലാത്സംഗം ചെയ്യണമെന്ന് അണികളെ ആഹ്വാനം ചെയ്യാനും മുഹമ്മദ്‌ തയ്യാറായി. തന്റെ പൈശാചിക ഭാവനയില്‍ ഉരുത്തിരിഞ്ഞ ആശയങ്ങളും സ്വന്തം ജഡികാഭിലാഷങ്ങളെ ശമിപ്പിക്കാന്‍ ഉതകുന്ന നിയമങ്ങളുമായി ഒരു മതമുണ്ടാക്കിയപ്പോള്‍, ബൈബിളില്‍നിന്നു ചൂണ്ടിയെടുത്ത ചരിത്രപുരുഷന്മാരുമായി മുഹമ്മദിന്റെ മതത്തിനുള്ള പൊരുത്തം കടലും കടലാടിയും പോലെയായി! ഇക്കാരണത്താലാണ് ബൈബിള്‍ തിരുത്തപ്പെട്ടുവെന്ന വാദവുമായി ഇസ്ലാം ഊരുചുറ്റുന്നത്. ബൈബിള്‍ തിരുത്തണമെങ്കില്‍ യെഹൂദരുടെ തിരുവെഴുത്തുകള്‍ അപ്പാടെ തിരുത്തണം. യെഹൂദരും ക്രിസ്ത്യാനികളും ഒരുമിച്ചാല്‍ മാത്രമേ അതു സാധിക്കുകയുള്ളു. അത് സംഭവിക്കണമെങ്കില്‍ ക്രിസ്തുവിനെ യെഹൂദര്‍ അംഗീകരിക്കണം. അങ്ങനെ അംഗീകരിച്ചാല്‍ യെഹൂദര്‍ക്ക് ക്രിസ്തുമതത്തില്‍ ചേരാതിരിക്കാന്‍ കഴിയില്ല. എന്തെന്നാല്‍, ക്രിസ്തുവിനെ അംഗീകരിച്ച യെഹൂദരുടെ കൂട്ടായ്മയാണ് ആദിമ ക്രൈസ്തവസഭ! അതായത്, ക്രൈസ്തവരും യെഹൂദരും ഒരുമിച്ചുനിന്നാല്‍ മാത്രമേ ബൈബിളില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വരുത്താന്‍ കഴിയുകയുള്ളു! അതോടെ യെഹൂദമതത്തിന്റെ പ്രസക്തി എന്നേക്കുമായി ഇല്ലാതാകുകയും, അവര്‍ ക്രിസ്തീയതയിലൂടെ പൂര്‍ണ്ണതപ്രാപിക്കുകയും ചെയ്യും!

വിഷയത്തിലേക്കുതന്നെ മടങ്ങിവരാം. സെക്കുലര്‍ മുഖംമൂടി അണിഞ്ഞു സമൂഹത്തില്‍ വിലസുന്ന ജിഹാദികളുണ്ട്. ഭീകരന്മാരെക്കാള്‍ അപകടകാരികളാണ് ഇക്കൂട്ടരെന്ന് വെളിപ്പെടുത്തിയപ്പോഴൊക്കെ മനോവയെ ആക്രമിക്കാന്‍ ക്രൈസ്തവനാമധാരികള്‍ അരയുംതലയും മുറുക്കി രംഗത്തിറങ്ങി. അതുപോലെതന്നെ, ഇസ്ലാംമതത്തില്‍ മിതവാദികള്‍ എന്നൊരു വിഭാഗം ഇല്ലെന്നു വെളിപ്പെടുത്തയതും മനോവയാണ്. അപ്രിയസത്യങ്ങള്‍ക്കു ലഭിക്കുന്ന സ്വീകാര്യത മാത്രമേ ഈ വെളിപ്പെടുത്തലിനും ലഭിച്ചുള്ളു. എന്നാല്‍, മനോവ നടത്തിയിട്ടുള്ള ഏതൊരു വെളിപ്പെടുത്തലിനെയും എന്നപോലെ, ഈ വെളിപ്പെടുത്തലിനെയും കാലം തെളിയിച്ചുകൊണ്ടിരിക്കുന്നു. ഫസല്‍ ഗഫൂറിനെയും കെമാല്‍ പാഷയെയും കാരശ്ശേരി മാഷിനെയും മാത്രമല്ല, വൈരുദ്ധ്യാത്മക ഭൗതികവാദികളായി അഭിനയിക്കുന്ന കമ്മ്യൂണിസ്റ്റ് ജിഹാദികളെയും മൂടുപടത്തിനുള്ളില്‍നിന്നു വലിച്ചു പുറത്തിടുന്ന കാലമാണിത്! ഇസ്ലാമിന് ഇല്ലാത്ത മാന്യത ഉണ്ടെന്നു വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കുന്നത് മിതവാദികളുടെയും മതേതരവാദികളുടെയും മൂടുപടത്തിനുള്ളില്‍ ജീര്‍ണ്ണിച്ച അവസ്ഥയില്‍ ജീവിക്കുന്ന ജിഹാദികളാണ്. എന്നാല്‍, എത്ര മറച്ചുവച്ചാലും ഇസ്ലാമിന്റെ കപടമതേതരമുഖം എപ്പോഴെങ്കിലും അഴിഞ്ഞുവീഴും എന്നതിനു ദൃഷ്ടാന്തമായി  സെയ്ദ് സാദിഖ് അലി ശിഹാബ് തങ്ങള്‍ എന്ന പേരുകൂടി ചേര്‍ക്കപ്പെട്ടിരിക്കുന്നു. മതേതരത്വത്തിന്റെ മുഖംമൂടി അണിഞ്ഞു സമൂഹത്തെ കബളിപ്പിക്കുന്നത് വ്യക്തികള്‍ മാത്രമല്ല; മറിച്ച്, മതേതര മുഖംമൂടിയ്ക്കുള്ളില്‍ കാപട്യത്തോടെ വര്‍ത്തിക്കുന്ന സംഘടനകളും പ്രസ്ഥാനങ്ങളും രാജ്യങ്ങളുമുണ്ട്.

കപടമതേതരത്വം മുഖാവരണമായി അണിഞ്ഞിരിക്കുന്ന പ്രസ്ഥാനങ്ങളില്‍ പ്രധാനപ്പെട്ടത് കമ്മ്യൂണിസമാണെങ്കില്‍, സംഘടനകളില്‍ ഒന്നാമത്തേത് ഐക്യരാഷ്ട്രസഭയാണ്. ഇസ്ലാംമതത്തില്‍നിന്നു പാഠം ഉള്‍ക്കൊണ്ടാണ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം അതിന്റെ പ്രവര്‍ത്തനശൈലി രൂപപ്പെടുത്തിയിരിക്കുന്നത്. ആവര്‍ത്തിച്ച് വ്യാജം പറഞ്ഞുകൊണ്ട് സത്യത്തെ മറച്ചുവയ്ക്കാന്‍ കമ്മ്യൂണിസ്റ്റുകള്‍ പഠിച്ചത് ഇസ്ലാമില്‍നിന്നാണ്. ഇസ്ലാം എവിടെയെല്ലാം ന്യൂനപക്ഷമായിരിക്കുന്നുവോ, അവിടെയെല്ലാം ന്യൂനപക്ഷ സംരക്ഷകരുടെ വേഷത്തില്‍ കമ്മ്യൂണിസ്റ്റുകളെ കാണാം. എന്നാല്‍, കമ്മ്യൂണിസ്റ്റ് ഭരണകൂടങ്ങളുടെ ഏഴയലത്തുപോലും ഇസ്ലാമിനെ അടുപ്പിക്കില്ല എന്നതാണ് ചിന്തനീയമായ വൈരുദ്ധ്യം! ഒരു രാജ്യത്തെ നശിപ്പിക്കാന്‍ രണ്ടു പൈശാചികശക്തികളുടെ ആവശ്യമില്ല എന്നതുകൊണ്ടാണത്! വ്യാജചരിത്രം രചിക്കുന്ന കാര്യത്തില്‍ ഐക്യരാഷ്ട്രസഭയുടെ സംഭാവനയും വലുതാണ്‌. വിഷയത്തില്‍നിന്നു വ്യതിചലിക്കാന്‍ ആഗ്രഹിക്കാത്തതുകൊണ്ട് വിശദാംശങ്ങളിലേക്കു തത്ക്കാലം കടക്കുന്നില്ല. മതേതരത്വത്തിലെ കാപട്യമാണല്ലോ നാമിവിടെ ചര്‍ച്ചചെയ്യുന്നത്. ആയതിനാല്‍, ഐക്യരാഷ്ട്രസഭയുടെ മതേതര കാപട്യവും ഇസ്ലാമികരാജ്യങ്ങളുടെ സെക്കുലര്‍ കാപട്യവും ഒരുമിച്ചുതന്നെ പരിശോധിക്കാം. എന്തെന്നാല്‍, ചില ഇസ്ലാമിക രാജ്യങ്ങളെ മതേതരത്വത്തിന്റെ മുഖംമൂടി ധരിപ്പിച്ചിരിക്കുന്നതുതന്നെ ഐക്യരാഷ്ട്രസഭയാണ്. ക്രിസ്തീയതയ്ക്കെതിരേ ഇസ്ലാമിനെയും കമ്മ്യൂണിസ്റ്റുകളെയും ശാക്തീകരിക്കുകയും സാമൂഹികമായി സംരക്ഷിക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെ സ്ഥാപിതമായ ഐക്യരാഷ്ട്രസഭ ചില വിചിത്രനിയമങ്ങള്‍ നിര്‍മ്മിച്ചിട്ടുണ്ട്. അതിലൊന്നാണ് വിയന്ന കരാര്‍! ധാര്‍മ്മികമൂല്യങ്ങളില്‍ അധിഷ്ഠിതമായ സംസ്ക്കാരം പേറുന്ന രാജ്യങ്ങള്‍ക്ക് ഈ കരാര്‍കൊണ്ട് യാതൊരു നേട്ടവുമില്ലെന്നു മാത്രമല്ല, നഷ്ടം ഏറെയാണുതാനും. എന്നാല്‍, അധാര്‍മ്മികതയിലൂന്നി വിധ്വംസക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന രാജ്യങ്ങള്‍ക്കും, അപരിഷ്കൃത സമൂഹങ്ങള്‍ക്കും ഈ കരാര്‍ വലിയ അവസരമാണ് സൃഷ്ടിക്കുന്നത്!

എംബസികളുടെയും ഹൈക്കമ്മീഷനുകളുടെയും പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു പൊതു ചട്ടം കൊണ്ടുവരാന്‍വേണ്ടി 1961 -ലാണ് ലോകത്തിലെ പരമാധികാര രാജ്യങ്ങള്‍ എല്ലാം ചേര്‍ന്നുകൊണ്ട് വിയന്നയില്‍ ഒരു സമ്മേളനം കൂടുന്നത്. ഈ സമ്മേളനത്തില്‍ എംബസി/ഹൈക്കമ്മീഷനുകളുടെ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്ന നിയമസംഹിതകള്‍ ഉണ്ടാക്കി. ഒരു രാജ്യത്തിന്റെ നയതന്ത്ര പ്രതിനിധിയെ മറ്റൊരു രാജ്യം അവരുടെ മണ്ണില്‍ എങ്ങനെ പരിചരിക്കും എന്നതുള്‍പ്പെടെ പലതിനും ഒരു തീരുമാനമുണ്ടാകുന്നത് വിയന്ന കണ്‍വെഷനിലാണ്. നയതന്ത്ര പരിരക്ഷയായിരുന്നു വിയന്ന കണ്‍വെന്‍ഷനിലെ മുഖ്യ രാജ്യാന്തരകരാര്‍! എന്താണ് നയതന്ത്ര പരിരക്ഷ ? ഒരു രാജ്യം മറ്റൊരു രാജ്യത്തേക്ക് പറഞ്ഞയക്കുന്ന നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് ആ രാജ്യത്ത് ലഭ്യമായ ഒരു സവിശേഷ പരിരക്ഷയാണ് ഡിപ്ലോമാറ്റിക് ഇമ്യൂണിറ്റി. അത് ഉള്ള ഉദ്യോഗസ്ഥര്‍ക്കെതിരേ ആ രാജ്യത്തുവച്ച് സിവിലോ ക്രിമിനലോ ആയ എന്ത് കുറ്റം ആരോപിക്കപ്പെട്ടാലും വിചാരണയ്ക്ക് വിധേയരാക്കാന്‍ സാധിക്കില്ല. ഒരു രാജ്യത്തിന് അന്യരാജ്യത്തിന്റെ നയതന്ത്ര പ്രതിനിധി സ്വന്തം രാജ്യത്തെ എന്തെങ്കിലും നിയമം തെറ്റിച്ചു എന്ന് തോന്നിയാല്‍പ്പോലും സ്വന്തം രാജ്യത്തെ നിയമമനുസരിച്ച് ആ പ്രതിനിധിയെ വിചാരണ ചെയ്യാന്‍ സാധിക്കില്ല എന്ന നിയമത്തിന്റെ അടിസ്ഥാനം വിയന്ന കരാറാണ്. വേറെയും പരിഗണനകള്‍ ഈ കരാറില്‍ വ്യവസ്ഥചെയ്യുന്നുണ്ട്.

ഒരു നയതന്ത്ര പ്രതിനിധിയെ അറസ്റ്റുചെയ്യാനോ, കസ്റ്റഡിയില്‍ എടുക്കാനോ പാടില്ല എന്നതാണ് പ്രധാന വ്യവസ്ഥ! അതുപോലെതന്നെ, വിദേശ നയതന്ത്ര പ്രതിനിധികളുടെ വീട്ടില്‍ കടന്നുകയറി പരിശോധന നടത്താനോ, മറ്റു നടപടികള്‍ സ്വീകരിക്കാനോ സാധിക്കില്ല. അപ്പോള്‍ ഈ നയതന്ത്ര പ്രതിനിധികള്‍ വിദേശരാജ്യത്തെ തങ്ങളുടെ ജോലിക്കിടെ എന്തെങ്കിലും നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടാല്‍ ഒന്നും ചെയ്യാനാകില്ലേ എന്ന ചോദ്യമുയരും. ഒരു നടപടി മാത്രമാണ് ഈ ഘട്ടത്തില്‍ ഉള്ളത്. ആ പ്രതിനിധിയെ 'Persona Non Grata' അഥവാ അസ്വീകാര്യനായ വ്യക്തി എന്ന് മുദ്രകുത്തി നിശ്ചിത സമയത്തിനകം നാടുവിട്ട് തിരികെ സ്വന്തം രാജ്യത്തേക്ക് പോകാന്‍ ആവശ്യപ്പെടാം. ഈ നടപടി രണ്ടു രാജ്യങ്ങള്‍ക്കിടയില്‍ സ്വീകരിക്കപ്പെടുന്ന ഏറ്റവും കടുപ്പമുള്ള നയതന്ത്ര നടപടിയായാണ് കണക്കാക്കപ്പെടുന്നത്. ഈ സൗകര്യം ദുരുപയോഗിക്കാത്ത ഇസ്ലാമികരാജ്യങ്ങള്‍ ഭൂമുഖത്തില്ല എന്നതാണ് നാം അറിഞ്ഞിരിക്കേണ്ട യാഥാര്‍ത്ഥ്യം. എല്ലാ ഇസ്ലാമികരാജ്യങ്ങളും തങ്ങളുടെ നയതന്ത്ര പ്രതിനിധികളെ ജിഹാദി പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുന്നു. യൂറോപ്പിലെ ജിഹാദി പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നത് തുര്‍ക്കിയുടെ എംബസികളും കോണ്‍സുലേറ്റുകളുമാണ്. സൗദി, ഖത്തര്‍, യുഎഇ തുടങ്ങിയ രാജ്യങ്ങളെല്ലാം അവരുടെ എംബസികളെയും കോണ്‍സുലെറ്റുകളെയും ഇസ്ലാംമത പ്രചാരണത്തിനായി ഉപയോഗിച്ചുകൊണ്ടാണിരിക്കുന്നത്.

സെക്കുലര്‍ മുഖംമൂടിയണിഞ്ഞു സമൂഹത്തില്‍ വ്യാപരിക്കുന്ന അനേകം വ്യക്തികളുണ്ടെങ്കിലും അന്താരാഷ്‌ട്ര തലത്തില്‍ കുപ്രസിദ്ധമായ മുഖം തുര്‍ക്കിയിലെ ഭരണാധികാരി എര്‍ദോഗാന്റെതാണ്. ക്രൈസ്തവര്‍ ഏറ്റവുമധികം പീഡിപ്പിക്കപ്പെടുന്ന പത്തു രാജ്യങ്ങളുടെ പട്ടികയില്‍ തുര്‍ക്കിയുമുണ്ടെന്നത് ഇവരുടെ 'സെക്കുലര്‍' മുഖംമൂടിയ്ക്കുള്ളിലെ ഭീകരതയെയാണ് വെളിവാക്കുന്നത്. ഈ എര്‍ദോഗാനെയാണ് ലോകമുസ്ലിങ്ങള്‍ അവരുടെ നായകനായി പരിഗണിച്ചിരിക്കുന്നത്. സാന്റാ സോഫിയ പിടിച്ചെടുത്തുകൊണ്ട് ഈ നായകസ്ഥാനം അവന്‍ ഒന്നുകൂടി ഉറപ്പിച്ചു! ഇവന്റെ ചെയ്തികളെ ശ്ലാഘിച്ചുകൊണ്ട്‌ രംഗത്തുവന്ന സാദിഖലി ശിഹാബ് തങ്ങളുടെ മിതവാദത്തിനു പിന്നിലെ ഭീകരമുഖം നാം തിരിച്ചറിയണം. സാന്റാ സോഫിയയെ തട്ടിയെടുത്ത എര്‍ദോഗാനെ ന്യായീകരിക്കുന്ന ഇവനാണ് അയോദ്ധ്യയിലെ കയ്യേറ്റമൊഴിപ്പിച്ച ഹൈന്ദവസംഘടനകളെ പുലഭ്യംപറയുന്നത്. എര്‍ദോഗാനെ മഹത്വപ്പെടുത്തുന്ന സാദിഖലി ഒരുകാര്യത്തില്‍ക്കൂടി പ്രതികരിക്കണം. തുര്‍ക്കിയുടെ ഏകാധിപതിയാകാനും ഇസ്ലാമികലോകത്തിന്റെ നായകത്വം ഏറ്റെടുക്കാനും തയ്യാറെടുക്കുന്ന എര്‍ദോഗാന്‍ നടത്തിയ മറ്റുചില ജല്പനങ്ങളോടാണ് പാണക്കാട്ടെ തങ്ങള്‍മാര്‍ പ്രതികരിക്കേണ്ടത്. തുര്‍ക്കി വംശജരല്ലാത്ത എല്ലാ ക്രൈസ്തവരും രാജ്യം വിടണമെന്നാണ് എര്‍ദോഗാന്‍ എന്ന ജിഹാദിപ്പരിഷയുടെ പുതിയ ജല്പനം. മാത്രവുമല്ല, വിദേശരാജ്യങ്ങളില്‍ ജീവിക്കുന്ന തുര്‍ക്കി വംശജരായ ക്രിസ്ത്യാനികള്‍ രാജ്യത്തേക്കു മടങ്ങിവരാന്‍ പാടില്ലെന്നുകൂടി ഈ നരാധമന്‍ കല്പിക്കുന്നു. മതേതരവാദികളായി അഭിനയിക്കുന്ന ഇസ്ലാംമത വിശ്വാസികളും ന്യൂനപക്ഷ സംരക്ഷണ യജ്ഞത്തിലേര്‍പ്പെട്ടിരിക്കുന്ന ഇടത് ആക്ടിവിസ്റ്റുകളും ഇക്കാര്യത്തില്‍ തങ്ങളുടെ അഭിപ്രായം വ്യക്തമാക്കണം.

ആക്ടിവിസ്റ്റുകള്‍ മാത്രമല്ല, എന്തിനുമേതിനും പ്രതികരിക്കുന്ന കലാ-കായിക-സാംസ്കാരിക രംഗത്തെ വീരശൂരപരാക്രമികളിലാരും സാന്റാ സോഫിയാ സംഭവം അറിഞ്ഞമട്ടില്ല. പാലസ്തീനിലെ ജിഹാദി അറബികള്‍ക്കു ജലദോഷം വരുന്നതിനെപ്പോലും സൂക്ഷ്മതയോടെ നിരീക്ഷിക്കുകയും യിസ്രായേലിനുമേല്‍ കുറ്റമാരോപിക്കുകയും ചെയ്യുന്നവരാണ് ഇവരൊക്കെ. 'ബ്ലാക്ക് ലൈവ്സ്‌ മാറ്റര്‍' എന്നപേരില്‍ ആഗോളതലത്തില്‍ അഴിഞ്ഞാടുന്ന പൈശാചികശക്തികളെ പിന്തുണച്ചുകൊണ്ട് ഇവരെല്ലാം തങ്ങളുടെ പക്ഷം വെളിപ്പെടുത്തിയിട്ടുണ്ട്. ഈ ഭൂമിയില്‍ ജനിക്കാന്‍പോലും അവകാശമില്ലാത്ത ഒരു കൊടുംകുറ്റവാളിയ്ക്കുവേണ്ടിയാണ് കായികതാരങ്ങളും കലാ-സാംസ്കാരിക അശ്രീകരങ്ങളും തെരുവില്‍ അഴിഞ്ഞാടുന്നതെന്ന് നമുക്കറിയാം. ജോര്‍ജ്ജ് ഫ്ലോയിഡ് എന്ന കൊടും ക്രിമിനലിന്റെ പേരില്‍ നടത്തുന്ന സമരങ്ങളുടെ യഥാര്‍ത്ഥ ലക്‌ഷ്യം ക്രിസ്തീയതയ്ക്കു നേരെയുള്ള ആക്രമണമാണെന്ന് ആദ്യം പറഞ്ഞത് മനോവയാണ്. ഇപ്പോഴത് തെളിയിക്കപ്പെട്ടു കഴിഞ്ഞു. ക്രൈസ്തവര്‍ക്കും ക്രിസ്തീയതയ്ക്കും എതിരേ നടക്കുന്ന പൈശാചിക സമരമായ ബ്ലാക്ക് ലൈവ്സ്‌ മാറ്ററിനു പിന്തുണയുമായി കറുത്ത റിബണ്‍ കെട്ടുന്നത് ക്രൈസ്തവനാമധാരികളായ കായികതാരങ്ങളാണെന്നു കണ്ട് ആരും അദ്ഭുതപ്പെടേണ്ട; വത്തിക്കാനിലെ ബെര്‍ഗോളിയും സമരക്കാര്‍ക്കൊപ്പമാണ്! മ്ലേച്ഛതയും ക്രിസ്തീയവിരുദ്ധതയും എവിടെയുണ്ടോ, അവിടെയെല്ലാം ഈ സാന്നിദ്ധ്യം പതിവാണ്!

ഇക്കഴിഞ്ഞ ഫുട്ബോള്‍ ലോകകപ്പിന് മുന്നോടിയായി നിശ്ചയിച്ചിരുന്ന യിസ്രായേല്‍-അര്‍ജന്റീന സൗഹൃദമത്സരത്തില്‍നിന്ന് മെസ്സിയുടെ ടീം പിന്മാറിയത് എന്തിന്റെ പേരിലായിരുന്നു? മെസ്സിയുടെയും സംഘത്തിന്റെയും പിതൃശൂന്യ നിലപാട് യെഹൂദരെ മാത്രമല്ല, ക്രൈസ്തവരേയും വേദനിപ്പിച്ചു. എന്നിട്ടെന്തു സംഭവിച്ചു? യോഗ്യതാമത്സരങ്ങളില്‍ എല്ലാ കളികളും ജയിച്ചുവന്ന അര്‍ജന്റീനയുടെ ദയനീയമായ പ്രകടനം കണ്ട് ക്രിസ്ത്യാനികള്‍ ദൈവത്തെ വാഴ്ത്തി! പ്രാഥമിക റൗണ്ടില്‍ത്തന്നെ നിലംപരിശായ മെസ്സിപ്പട നമുക്കൊരു പാഠമാണ്. കറുത്ത റിബണ്‍ കൈത്തണ്ടയില്‍ കെട്ടി ക്രിസ്ത്യാനികളെയും ക്രിസ്ത്യാനികളുടെ ദൈവത്തെയും വെല്ലുവിളിക്കുന്ന സെലിബ്രിറ്റികള്‍ ഒരുകാര്യം അറിഞ്ഞിരിക്കുക: നിങ്ങളുടെ കാലം കഴിഞ്ഞു! സിനിമാശാലകള്‍ ഇനി കോഴിവളര്‍ത്തല്‍ കേന്ദ്രങ്ങളാകും! ആരവങ്ങളില്ലാത്ത ഗാലറികളെ സാക്ഷിയാക്കി കളത്തിലിറങ്ങാന്‍ വിധിക്കപ്പെട്ടവരുടെ ഭാവിയും തുലാസില്‍ത്തന്നെ! നിങ്ങളാരും അറിഞ്ഞില്ലല്ലോ തുര്‍ക്കിയില്‍ നടന്ന കാടത്തം! എന്നാല്‍, സൈന്യങ്ങളുടെ ദൈവം അറിഞ്ഞു! തുര്‍ക്കിയ്ക്കു മാത്രമല്ല, അവരെ പിന്തുണച്ച സകലര്‍ക്കുമുള്ളത് അവിടുന്ന് ഒരുക്കിക്കൊണ്ടിരിക്കുന്നു! ഒരവസരം കിട്ടിയപ്പോള്‍ പറഞ്ഞുവെന്നേയുള്ളു; നമുക്ക് എര്‍ദോഗാന്റെ ജിഹാദി സ്വപ്നങ്ങളിലേക്കുതന്നെ ശ്രദ്ധതിരിക്കാം. 

ക്രിസ്ത്യാനികളായ തുര്‍ക്കി വംശജര്‍ക്കു പിറന്ന മണ്ണില്‍ ജീവിക്കാനുള്ള അവകാശം നിഷേധിക്കുന്ന എര്‍ദോഗാനെ മനുഷ്യഗണത്തില്‍ പരിഗണിക്കാന്‍ കഴിയുമോ? പൈശാചികതയുടെ പൂര്‍ണ്ണതയാണ് ഈ ശപിക്കപ്പെട്ടവനില്‍ നമുക്കു ദര്‍ശിക്കാന്‍ കഴിയുന്നത്. ഈ നരകസന്തതിയുടെ പ്രവൃത്തികളെ ന്യായീകരിക്കുന്നവരും മൗനത്താല്‍ പിന്തുണയ്ക്കുന്നവരും ഒന്നുപോലെ കുറ്റക്കാരാണ്. എന്തെന്നാല്‍, ഇവരിലെല്ലാം ഒരു എര്‍ദോഗാന്‍ ജീവിക്കുന്നുണ്ട്. പാണക്കാട്ടെ തങ്ങള്‍മാരുടെ മിതവാദത്തിലെ കാപട്യമാണ് സാദിഖലിയിലൂടെ മറനീക്കി പുറത്തുവന്നത്. ഒരുകാര്യംകൂടി ഇത്തരുണത്തില്‍ അനുസ്മരിക്കേണ്ടതുണ്ട്. അത് പൗരത്വബില്ലുമായി ബന്ധപ്പെട്ട് തുര്‍ക്കിയില്‍നിന്നു കേട്ട വിലാപത്തെക്കുറിച്ചാണ്. ബംഗ്ലാദേശില്‍നിന്നും പാക്കിസ്ഥാനില്‍നിന്നുമൊക്കെ നുഴഞ്ഞുകയറുന്ന ജിഹാദികള്‍ക്കു പൗരത്വം നിഷേധിക്കുന്ന ഇന്ത്യന്‍ നിലപാടിനെതിരേ ഒരു നികൃഷ്ടജീവിയുടെ 'സെക്കുലര്‍' രോദനം മുഴങ്ങിയപ്പോഴും കേരളത്തിലെ 'മിതവാദജിഹാദികള്‍' എര്‍ദോഗാനില്‍ തങ്ങളുടെ രക്ഷകന്റെ മുഖം ദര്‍ശിച്ചു. ഇന്ത്യന്‍ വംശജരില്‍ ആര്‍ക്കെങ്കിലും മതത്തിന്റെ പേരില്‍ പൗരത്വം നിഷേധിക്കുന്ന നിയമമൊന്നും നമ്മള്‍ നിര്‍മ്മിച്ചിട്ടില്ല. എന്നാല്‍, ഇസ്ലാംമതം ഉണ്ടാകുന്നതിനു മുന്‍പുതന്നെ തുര്‍ക്കിയില്‍ ജീവിച്ചിരുന്നവരുടെ തലമുറയെ ഇസ്ലാമാല്ലെന്ന കാരണത്താല്‍ സ്വന്തം നാട്ടില്‍നിന്നു പുറത്താക്കുമെന്ന് ഭീഷണിപ്പെടുത്തുന്നവനാണ് ഇന്ത്യയെ മതേതരത്വവും സദാചാരവും പഠിപ്പിക്കാന്‍ ഇറങ്ങിയത്. ഈ ഭൂമിയില്‍ ഒരുനിമിഷംപോലും ജീവിച്ചിരിക്കാന്‍ അര്‍ഹതയില്ലാത്ത എര്‍ദോഗാന്‍ എന്ന പിശാചിന്റെ മറ്റൊരു ആഹ്വാനമാണ് പ്രസവജിഹാദ്! 

തുര്‍ക്കിയുടെ ഏകാധിപതിയും ലോകംകണ്ട പത്തു നികൃഷ്ടമനുഷ്യരില്‍ ഒരുവനുമായ എര്‍ദോഗാന്‍ യൂറോപ്പിലെ അഭയാര്‍ത്ഥികളോട് പ്രസവജിഹാദിന് ആഹ്വാനം ചെയ്തത് 2017 മാര്‍ച്ചുമാസത്തിലാണ്. ജര്‍മ്മനിയിലും മറ്റു യൂറോപ്യന്‍ രാജ്യങ്ങളിലും കുടിയേറിയിരിക്കുന്ന തുര്‍ക്കികള്‍ കുറഞ്ഞത് അഞ്ചു കുഞ്ഞുങ്ങളെ വീതമെങ്കിലും ജനിപ്പിക്കണമെന്നാണ് എര്‍ദോഗാന്റെ ആഹ്വാനം. കാരണം, കുഞ്ഞുങ്ങളെ ജനിപ്പിക്കാന്‍ പ്രോത്സാഹനം നല്‍കുന്ന രാജ്യങ്ങളാണ് യൂറോപ്പിലുള്ളത്. ഈ സൗകര്യം വേണ്ടവിധം ഉപയോഗിക്കാന്‍ ശ്രമിക്കുന്നത് ഇവിടെ കുടിയേറുന്ന മുസ്ലീങ്ങള്‍ മാത്രമാണ്. കൂടുതല്‍ കുഞ്ഞുങ്ങളെ ജനിപ്പിക്കുന്നതിലൂടെ മാതാപിതാക്കള്‍ക്ക് ബുദ്ധിമുട്ടൊന്നും നേരിടേണ്ടതില്ല; മറിച്ച്, ഇവര്‍ക്ക് ആവശ്യമായ വിദ്യാഭ്യാസവും ചികിത്സയും മറ്റിതര കാര്യങ്ങളും സര്‍ക്കാരാണ് ചെയ്യുന്നത്. അതുകൂടാതെ, ഓരോ കുഞ്ഞിനും പ്രായപൂര്‍ത്തിയാകുന്നതുവരെ പ്രതിമാസം ഇരുന്നൂറു മുതല്‍ ഇരുന്നൂറ്റിയന്‍പത് യൂറോ വരെ നല്‍കുകയും ചെയ്യും. ജിഹാദികളെ സൃഷ്ടിച്ചെടുക്കാന്‍ ഇതില്‍പ്പരം അനുകൂല സാഹചര്യം എന്താണു വേണ്ടത്!? യൂറോപ്പിലെ ക്രിസ്ത്യാനികളുടെ നികുതിപ്പണം കൊണ്ടുതന്നെ അവരുടെ അന്തകരെ വളര്‍ത്തിയെടുക്കുന്നു! ഇസ്ലാമിന് പെറ്റുപെരുകാന്‍ സഹായകമാകുന്ന വിധത്തിലുള്ള നിയമങ്ങള്‍ പൊളിച്ചെഴുതാന്‍ യൂറോപ്യന്‍ ഭരണകൂടങ്ങള്‍ ഇനിയെങ്കിലും തയ്യാറായില്ലെങ്കില്‍, അവര്‍ നേരിടാനിരിക്കുന്ന ദുരന്തം ചെറുതായിരിക്കില്ല. ജിഹാദികളെ ജനിപ്പിച്ചുകൊണ്ട്‌ ക്രിസ്തീയതയുടെമേല്‍ ആധിപത്യം സ്ഥാപിക്കാനും ഇസ്ലാമിക നിയമങ്ങളാല്‍ യൂറോപ്പിനെ മലിനമാക്കാനുമാണ് ഇവര്‍ പദ്ധതിയിട്ടിരിക്കുന്നത്. യൂറോപ്പിലെയും പാശ്ചാത്യരാജ്യങ്ങളിലെയും നയതന്ത്രകാര്യാലയങ്ങള്‍ വഴിയാണ് ഇസ്ലാമികരാജ്യങ്ങള്‍ ജിഹാദി പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെങ്കില്‍, ഇസ്ലാമിക ജിഹാദികള്‍ക്കുവേണ്ടി ഐക്യരാഷ്ട്രസഭ ഒരുക്കിയ സൗകര്യമായി വിയന്ന കരാറിനെ കാണേണ്ടിവരും. അതായത്, നയതന്ത്ര പരിരക്ഷയെന്നല്ല, ജിഹാദി പരിരക്ഷയെന്നാണ് വിയന്ന കണ്‍വെന്‍ഷനിലെ കരാറിനെ വിളിക്കേണ്ടത്!

പരദേശിയെയും സ്വദേശിയെപ്പോലെ പരിഗണിക്കണമെന്ന ക്രൈസ്തവ പ്രബോധനത്തിന്റെ തണലിലാണ് പിശാചിന്റെ സന്തതികള്‍ യൂറോപ്പില്‍ പെറ്റുപെരുകുന്നത്. പരദേശികളെ പരിഗണിക്കുമ്പോള്‍, അര്‍ഹത നോക്കണമെന്നും ദൈവദൂഷകരെ സ്വീകരിക്കരുതെന്നും ഒക്കെയുള്ള ദൈവീക മുന്നറിയിപ്പുകളെ ക്രൈസ്തവര്‍ അവഗണിച്ചു. അതിന്റെ ഫലമായി യൂറോപ്പിലെ ക്രിസ്ത്യാനികള്‍ തങ്ങള്‍ക്കുതന്നെ വിനാശം വിതയ്ക്കുന്ന ഇസ്ലാമിക ജിഹാദികളെ പൂച്ചെണ്ടുനല്‍കി എതിരേറ്റു! വിനാശകാലേ, വിപരീതബുദ്ധി! അഭയാര്‍ത്ഥികളായി യൂറോപ്പിലേക്കു നുഴഞ്ഞുകയറുന്ന ജിഹാദികളുടെ പ്രവര്‍ത്തനമേഖലകളിലൊന്ന്‌ ഖുറാന്റെയും ലഘുലേഖകളുടെയും വിതരണമാണ്. ലക്ഷക്കണക്കിന്‌ കോപ്പികളാണ് സൗദിയുടെയും തുര്‍ക്കിയുടെയും എംബസികള്‍ വഴി യൂറോപ്പില്‍ വിതരണംചെയ്യാന്‍ എത്തിച്ചത്. ഖുറാനും ലഘുലേഖകളും അടക്കമുള്ള ജിഹാദിഗ്രന്ഥങ്ങളുടെ സൗജന്യ വിതരണമാണ് സര്‍ക്കാരിന്റെ ചിലവില്‍ ജീവിക്കുന്ന അഭയാര്‍ത്ഥികളുടെ ജോലി. ക്രിസ്തുവിനെ ആക്ഷേപിക്കുന്ന ലഘുലേഖകളും ഇക്കൂട്ടത്തിലുണ്ട്. തങ്ങള്‍ക്ക് അഭയം നല്‍കിയ മതസമൂഹത്തിന്റെ വിശ്വാസങ്ങളെ പരിഹസിക്കുന്ന ഇവരെ മനുഷ്യരായി പരിഗണിക്കാന്‍പോലും പരിഷ്കൃതസമൂഹത്തിനു കഴിയില്ല. പരസ്യമായി ഖുറാനും ലഘുലേഖകളും വിതരണം ചെയ്യുന്ന അഭയാര്‍ത്ഥികളുടെ നടപടിയെ ഇപ്പോള്‍ യൂറോപ്പിലെ പല രാജ്യങ്ങളും വിലക്കിയിട്ടുണ്ട്. യൂറോപ്പില്‍ നിലനിന്നിരുന്ന സമാധാനാന്തരീക്ഷം ഇല്ലാതാക്കിയത് ഇസ്ലാമും ഖുറാനുമാണെന്ന് തിരിച്ചറിയുന്നവരുടെ സംഖ്യ അനുദിനം അവിടെ വര്‍ദ്ധിച്ചുവരുന്നു എന്നത് ആശാസ്യമാണ്. ഖുറാന്‍ എന്ന ജിഹാദിഗ്രന്ഥമാണ് ഇസ്ലാമിനെ കിരാതസമൂഹമാക്കി മാറ്റിയതെന്ന് തിരിച്ചറിയാനുള്ള കാഴ്ചശക്തിയുള്ളവര്‍ ആ ഗ്രന്ഥത്തെ തങ്ങളുടെ നാട്ടില്‍നിന്നു ബഹിഷ്ക്കരിക്കും.

കോണ്‍സുലേറ്റുകളും എംബസികളും മറയാക്കി ഇന്ത്യയിലും ജിഹാദികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കേരളം ഇപ്പോള്‍ ചര്‍ച്ചചെയ്തുകൊണ്ടിരിക്കുന്ന സ്വര്‍ണ്ണ കള്ളക്കടത്തു കേസില്‍ വിവാദകേന്ദ്രമായി യുഎഇ കോണ്‍സുലേറ്റ് ഉണ്ടെന്നു കേള്‍ക്കുമ്പോള്‍ പലര്‍ക്കും അതിശയം തോന്നിയേക്കാം. എന്നാല്‍, മനോവ ഈ വാര്‍ത്ത കേട്ട് അതിശയം കൂറുകയോ ഞെട്ടിത്തരിക്കുകയോ ചെയ്യുന്നില്ല! എന്തെന്നാല്‍, വിയന്ന കരാറിന്റെ ലക്‌ഷ്യം എന്താണെന്നും, അതിന്റെ ഗുണഭോക്താക്കള്‍ ഇസ്ലാംമതവും കമ്മ്യൂണിസ്റ്റ്-ഇടത് ആക്ടിവിസവും ആണെന്നും മനോവയ്ക്കറിയാം. ജിഹാദി പ്രവര്‍ത്തനങ്ങള്‍ക്ക് ഇസ്ലാമികരാജ്യങ്ങളുടെ കോണ്‍സുലേറ്റുകള്‍ വഴി സഹായം ഒഴുകിയെത്തുന്നതുപോലെ, ഇടതുപക്ഷ പ്രസ്ഥാനങ്ങളെ വളര്‍ത്താന്‍ ചൈനീസ് കോണ്‍സുലേറ്റുകള്‍ വഹിക്കുന്ന പങ്കും വലുതാണ്‌! കാപട്യത്തിലൂടെ പിടിച്ചടക്കുകയും എതിര്‍ക്കുന്ന ദുര്‍ബ്ബല വിഭാഗങ്ങളെ വാളിനിരയാക്കുകയും ചെയ്യുന്നതാണ് ഇരുപ്രസ്ഥാനങ്ങളുടെയും ശൈലി! മിതവാദത്തിന്റെ മുഖാവരണമണിഞ്ഞു കപടതയില്‍ ജീവിക്കുന്നത് ഇസ്ലാംമതത്തിലെ വ്യക്തികള്‍ മാത്രമല്ല, സംഘടനകളും രാജ്യങ്ങളും ഉണ്ടെന്ന യാഥാര്‍ത്ഥ്യം നാം തിരിച്ചറിഞ്ഞേ മതിയാകു. സന്നദ്ധസംഘടനകളുടെയും സന്നദ്ധപ്രവര്‍ത്തകരുടെയും രൂപത്തില്‍ ഇസ്ലാമിക ജിഹാദികള്‍ നമുക്കിടയിലുണ്ട്.

അന്താരാഷ്‌ട്ര സന്നദ്ധസംഘടനയായ റെഡ് ക്രോസിനോടു ചേര്‍ത്തുകെട്ടിയിരിക്കുന്ന റെഡ് ക്രസന്റ് ഇത്തരത്തിലുള്ള ഒരു സംഘടനയാണ്. സാത്താനു കുരിശ് കാണുന്നത് ഭയമാണെന്നു പറയുന്നത് ക്രിസ്ത്യാനികള്‍ മാത്രമല്ല. കുരിശിനോട് സാത്താനുള്ള ഈ ഭയം സാത്താന്റെ സന്തതികള്‍ക്കുമുണ്ട്. ഇക്കാരണത്താലാണ് 'റെഡ് ക്രോസ്' എന്ന അന്താരാഷ്‌ട്ര സന്നദ്ധസംഘടനയ്ക്ക് ഇസ്ലാമികരാജ്യങ്ങളില്‍ പ്രവര്‍ത്തന സ്വാതന്ത്ര്യം നിഷിദ്ധമായിരിക്കുന്നത്. ഇതിനു പരിഹാരമെന്നോണം ഇസ്ലാമിക രാജ്യങ്ങള്‍ക്കു മാത്രമായി 'റെഡ് ക്രസന്റ്' എന്നപേരില്‍ ഒരു സന്നദ്ധസംഘടനയുണ്ടാക്കുകയും റെഡ് ക്രോസിനു കീഴില്‍ പ്രവര്‍ത്തിച്ചുവരികയും ചെയ്യുന്നു. ഇസ്ലാമിക രാജ്യങ്ങള്‍ക്കു പുറത്ത് എന്തെങ്കിലും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ 'റെഡ് ക്രസന്റ്' എന്ന സംഘടനയ്ക്ക് പൂര്‍ണ്ണാധികാരമില്ല. അവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന റെഡ് ക്രോസിനാണ് അതിന്റെ ചുമതല. അതായത്, ഇസ്ലാമികരാജ്യങ്ങള്‍ക്കു പുറത്ത് എന്തെങ്കിലും ഇടപെടലുകള്‍ 'റെഡ് ക്രസന്റ്' നടത്തുന്നുവെങ്കില്‍ അത് അനധികൃതമാണ്. എന്നാല്‍, ഇന്ത്യയിലടക്കം ഇസ്ലാമികമല്ലാത്ത രാജ്യങ്ങളിലെല്ലാംതന്നെ ഇവര്‍ നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്നുണ്ട്. അതെല്ലാം ജിഹാദി പ്രവര്‍ത്തനങ്ങളാണ്! നിയമവിരുദ്ധമായ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് റെഡ് ക്രോസിന്റെ മൗനാനുവാദം ഉണ്ട് എന്നതാണ് ഏറ്റവും വലിയ അപകടം! കുറച്ചുകൂടി വ്യക്തമായിപ്പറഞ്ഞാല്‍, ക്രൈസ്തവരാജ്യങ്ങള്‍ക്കുള്ള സഹായങ്ങള്‍ക്കൂടി ഇസ്ലാമിന്റെ ജിഹാദി പ്രവര്‍ത്തനങ്ങള്‍ക്കായി വകമാറ്റപ്പെടുന്നു!

കേരളത്തിലെ ഇസ്ലാമിക ഭീകരന്മാര്‍ക്ക് സാമ്പത്തിക സഹായം എത്തുന്നതില്‍ 'റെഡ് ക്രസന്റ്' വഹിക്കുന്ന പങ്ക് ചെറുതല്ല. ജിഹാദികളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഏകോപിപ്പിക്കുന്ന ഫസല്‍ ഗഫൂറിന്റെ എം.ഇ.എസിനുപോലും അനധികൃതമായി ഇവരുടെ ഫണ്ട് വരുന്നുണ്ട്. 'സെക്കുലര്‍' മുഖപടം അണിഞ്ഞു ലോകത്തെ വഞ്ചിക്കുന്ന യു.എ.ഇ യുടെ കോണ്‍സുലേറ്റുകള്‍ വഴിയാണ് ഈ നീക്കങ്ങളെല്ലാം നടത്തുന്നത്. റെഡ് ക്രോസിന്റെ ഫണ്ടില്‍നിന്ന് സിംഹഭാഗവും റെഡ് ക്രസന്റ് തട്ടിയെടുക്കുന്നത് ജിഹാദി പ്രവര്‍ത്തനങ്ങള്‍ക്കാണ്! ഫണ്ട് സമാഹരിക്കുന്നത് ക്രൈസ്തവരുടെയിടയില്‍നിന്നാണെങ്കില്‍, അത് വിനിയോഗിക്കുന്നത് ഇസ്ലാമിക രാജ്യങ്ങള്‍ക്കും ഇസ്ലാംമത വിശ്വാസികള്‍ക്കും വേണ്ടിയാണെന്നു ക്രിസ്ത്യാനികള്‍ തിരിച്ചറിയുന്നില്ല! എക്കാലത്തും ഇസ്ലാം അങ്ങനെതന്നെയായിരുന്നു. കാലമെത്ര കടന്നിട്ടും ഈ ശൈലിയില്‍ ഒരു മാറ്റവും ഇവര്‍ വരുത്തിയിട്ടില്ല. ന്യൂനപക്ഷമായിരിക്കുന്ന രാജ്യങ്ങളില്‍, അവിടെ ലഭ്യമാകുന്ന ആനുകൂല്യങ്ങളെ പൂര്‍ണ്ണമായി പ്രയോജനപ്പെടുത്തുന്നതോടൊപ്പം, നിയമങ്ങളിലെ പഴുതുകള്‍ കണ്ടെത്തി നേട്ടംകൊയ്യാനും ഇവര്‍ ശ്രമിക്കുന്നു. കേരളത്തിലെ ജിഹാദികളെ വച്ചുകൊണ്ട് യുഎഇ നടത്തിവന്നതും ഇത്തരം പ്രവര്‍ത്തനമായിരുന്നു. ഇന്ത്യയില്‍ നിരോധിക്കപ്പെട്ട 'സിമി' എന്ന ഭീകരസംഘടനയിലൂടെ രാഷ്ട്രീയത്തിലേക്കു വന്ന കെടി ജലീലാണ് ഇപ്പോള്‍ കേരളത്തിലെ ജിഹാദികളുടെ സംരക്ഷകന്‍! ഇന്ന് കേരളത്തില്‍ ഭരണം കയ്യാളുന്നത് ഇടതുപക്ഷ-ജിഹാദി മുന്നണിയാണ്. ഇടതുപക്ഷ-ജിഹാദി മന്ത്രിസഭയിലെ ഉന്നതവിദ്യാഭാസം, വഖഫ്ബോര്‍ഡ്, ജിഹാദ് തുടങ്ങിയ വകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന മഹാനാണ് കെടി ജലീല്‍!

ജലീലിന്റെ വകുപ്പിനു കീഴില്‍ സി-ആപ്റ്റ് എന്നൊരു സ്ഥാപനമുണ്ട്. വിദ്യാര്‍ത്ഥികള്‍ക്കുള്ള ചോദ്യപേപ്പറുകള്‍ അച്ചടിക്കുന്നതും ലോട്ടറി ടിക്കറ്റ് അച്ചടിക്കുന്നതും ഈ സ്ഥാപനത്തിലാണ്. ഇസ്ലാമിക ജിഹാദികള്‍ക്കുവേണ്ടി ഖുറാനും ലഘുലേഖകളും ഈ സ്ഥാപനത്തില്‍ അച്ചടിച്ചത് പിണറായി അറിയാതെയാണോ? സര്‍ക്കാര്‍ സൗകര്യങ്ങള്‍ ഉപയോഗിച്ചുകൊണ്ട് ഇവന്‍ നടത്തുന്ന ജിഹാദി പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുന്നതാകട്ടെ, പിണറായിയുടെ ഇടതുപക്ഷ സര്‍ക്കാരും! കമ്മ്യൂണിസ്റ്റുകളും ഇസ്ലാമും തമ്മിലുള്ള അന്തര്‍ധാര മനസ്സിലാക്കാന്‍ ഇതിലപ്പുറം എന്തെങ്കിലും വേണോ? ഇസ്ലാമിന് എവിടെയെങ്കിലും പ്രതിസന്ധികളുണ്ടാകുമ്പോള്‍ കമ്മ്യൂണിസ്റ്റുകളില്‍നിന്നാണ് ആദ്യം വിലാപമുയരുന്നത്. പലസ്തീനില്‍ ഏതെങ്കിലും ജിഹാദി ചാവേറായി ചാത്താല്‍ കേരളത്തിലെ നിയമസഭയില്‍ പ്രമേയം പാസാക്കും. എന്നാല്‍, ഇസ്ലാമിക ജിഹാദികള്‍ സാന്റാ സോഫിയ പിടിച്ചെടുത്തത് കമ്മ്യൂണിസ്റ്റുകള്‍ അറിഞ്ഞതായി ഭാവിക്കുന്നില്ല! ഇതാണ് കമ്മ്യൂണിസ്റ്റുകളുടെ 'മതേതറ' നിലപാടിലെ ഇരട്ടത്താപ്പ്! ഇത് ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ ആഗോളനിലപാടാണ്. ആയതിനാല്‍, പിണറായിയുടെ മന്ത്രിസഭയിലിരുന്നു ജലീല്‍ നടത്തുന്ന ജിഹാദി പ്രവര്‍ത്തനങ്ങളോട് ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ പ്രതികരിക്കാത്തതിന്റെ കാരണം അന്വേഷിച്ച് സമയം കളയേണ്ടാ! സര്‍ക്കാരിന്റെ സൗകര്യങ്ങള്‍ ദുരുപയോഗിച്ച് ഖുറാന്‍ പ്രചരിപ്പിക്കുന്നതിനെക്കുറിച്ച് അഭിപ്രായം പറയാന്‍ സാംസ്കാരിക അശ്രീകരങ്ങള്‍ക്കും സമയമില്ല! അതിനാല്‍ത്തന്നെ, ഇവര്‍ ഇനി ഏതു വിഷയത്തില്‍ വായ തുറന്നാലും അത് തെരുവുനായയുടെ ഓരിയിടലായി കണ്ടാല്‍മതി!

ഇസ്ലാമിക ജിഹാദിസത്തിനു ചൂട്ടുപിടിക്കുന്ന ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ യഥാര്‍ത്ഥ ലക്‌ഷ്യം ക്രിസ്തീയതയെ ഉന്മൂലനം ചെയ്യുകയെന്നതാണ്. ഇസ്ലാം ലക്ഷ്യമിടുന്നതാകട്ടെ, ഇസ്ലാംമതം മാത്രമുള്ള ലോകം സൃഷ്ടിക്കുക എന്നതും. എതിര്‍ക്രിസ്തുവിനുവേണ്ടി ഏകലോകമതവും ഏകമതസാമ്രാജ്യവും സ്ഥാപിക്കുകയെന്ന ലക്‌ഷ്യം യാഥാര്‍ത്ഥ്യമാക്കുന്നതിനായി ഇസ്ലാമും ഇടതുപക്ഷവും തോളോടുതോള്‍ ചേര്‍ന്നു നിലകൊള്ളുന്നു. ഈ ശപിക്കപ്പെട്ട പ്രസ്ഥാനങ്ങളെ ചേര്‍ത്തുനിര്‍ത്തുന്നത് എതിര്‍ക്രിസ്തുവിന്റെ ആത്മാവാണെന്നു നാം മനസ്സിലാക്കിയിട്ടുണ്ട്. കേരളത്തില്‍ നടക്കുന്നതും ഈ പൈശാചികശക്തികളുടെ കൂട്ടായ പ്രവര്‍ത്തനമാണ്. അതേ, ഇടതുപക്ഷ-ജിഹാദി ഭരണമാണ് കേരളത്തില്‍ ഇപ്പോള്‍ നടക്കുന്നത്. ജിഹാദികളുടെ സാമ്പത്തികസ്രോതാസ് പ്രധാനമായും ഗള്‍ഫുരാജ്യങ്ങളും ആഫ്രിക്കയുമാണ്. ആഫ്രിക്കയിലെ ഖനികളില്‍നിന്നു ഗള്‍ഫുരാജ്യങ്ങളില്‍ എത്തുന്ന സ്വര്‍ണ്ണമാണ് ജിഹാദി പ്രവര്‍ത്തനങ്ങളുടെ ഫണ്ട്. ഓരോ രാജ്യങ്ങള്‍ക്കും വ്യത്യസ്തമായ കറന്‍സികള്‍ ആയിരിക്കുന്നതുകൊണ്ട്, ജിഹാദി പ്രവര്‍ത്തനങ്ങള്‍ക്കുള്ള ധനസഹായം കറന്‍സിയില്‍ എത്തിക്കുകയെന്നത് ശ്രമകരമാണ്. എന്നാല്‍, സ്വര്‍ണ്ണത്തിന് ആ പരിമിതിയില്ല! അതായത്, ജിഹാദി പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ട് സ്വര്‍ണ്ണത്തിന്റെ രൂപത്തില്‍ അയയ്ക്കുന്ന കുതന്ത്രമാണ് കേരളത്തില്‍ നാം കണ്ടത്. ഇത് വെറുമൊരു സ്വര്‍ണ്ണ കള്ളക്കടത്തല്ല; ജിഹാദിനുവേണ്ടിയുള്ള 'ഫണ്ട്' കൈമാറ്റമാണ്! 'സിമി' എന്ന നിരോധിത ഭീകരസംഘടനയില്‍ അംഗമായിരുന്ന കെടി ജലീലിനെ ചോദ്യംചെയ്താല്‍ ഈ സത്യങ്ങളെല്ലാം പുറത്തുവരും!

രണ്ടു സത്യങ്ങളാണ് ഇവിടെ സ്ഥിരീകരിക്കപ്പെടുന്നത്. ഭീകരപ്രവര്‍ത്തനത്തിന്റെ പ്രചരണായുധമായ ഖുറാന്‍ ഇന്ത്യയിലേക്കു കടത്തുന്നത് യുഎഇയുടെ കോണ്‍സുലേറ്റ് വഴിയാണെന്നു മാത്രമല്ല, അത് കൊണ്ടുവരുന്നത് കള്ളക്കടത്തു സ്വര്‍ണ്ണത്തോടും മയക്കുമരുന്നിനോടും ഒപ്പമാണ്. ഖുറാന്‍ എന്ന ജിഹാദിഗ്രന്ഥത്തിന്റെ മറവില്‍ സ്വര്‍ണ്ണം കടത്തുമ്പോള്‍ ഇസ്ലാമിന്റെ ഒരു യുദ്ധതന്ത്രംകൂടി ഓര്‍മ്മയില്‍വരും. ഇസ്ലാമല്ലാതെ മറ്റാരും ഇന്നോളം പരീക്ഷിച്ചിട്ടില്ലാത്ത ഒരു യുദ്ധതന്ത്രമാണത്. സ്ത്രീകളെയും കുട്ടികളെയും മുന്നില്‍ നിര്‍ത്തി യുദ്ധംചെയ്യുന്ന ഏക സമൂഹമാണ് ഇസ്ലാം. കുടുംബത്തില്‍ പിറന്നവര്‍ യുദ്ധത്തിനുപോകുമ്പോള്‍ തങ്ങളുടെ ഭാര്യമാരെയും കുഞ്ഞുങ്ങളെയും മാതാപിതാക്കളെയുമൊക്കെ സുരക്ഷിതമായ ഇടങ്ങളില്‍ പാര്‍പ്പിക്കും. പരിഷ്കൃതരാജ്യങ്ങളിലൊക്കെ വീടിനോടു ചേര്‍ന്നുതന്നെ ബങ്കറുകള്‍ ഉണ്ടാകും. നിരന്തരം യുദ്ധങ്ങളെ അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന കാലത്ത് ഏര്‍പ്പെടുത്തിയ സംവിധാനമാണിത്. സ്ത്രീകളെയും കുട്ടികളെയും വൃദ്ധരെയും കരുതലോടെ കാക്കുന്നതാണ് സംസ്കാരസമ്പന്നരായ മനുഷ്യരുടെ സമൂഹം. എന്നാല്‍, ഇസ്ലാംമതക്കാര്‍ യുദ്ധംചെയ്യുന്നത് മുലകുടിക്കുന്ന കുഞ്ഞിനെ പരിചയാക്കിയാണ്. തങ്ങളുടെ മതഗ്രന്ഥമായ ഖുറാന്‍കൊണ്ടു മറച്ച് സ്വര്‍ണ്ണവും മയക്കുമരുന്നും കടത്തുന്ന ജിഹാദികളെ കാണുമ്പോള്‍, ഇസ്ലാമിന്റെ തനതു യുദ്ധതന്ത്രം തന്നെയാണ് ഓര്‍മ്മവരുന്നത്!

ഇസ്ലാമികജിഹാദികളുമായി കമ്മ്യൂണിസ്റ്റുകള്‍ക്കുള്ള അന്തര്‍ധാര കുപ്രസിദ്ധമാണ്. ഫ്രീമേസണ്‍-ഇല്ല്യുമിനാറ്റി പ്രസ്ഥാനങ്ങളുടെ പിന്തുണയും സഹവര്‍ത്തിത്വവും ഇവരോടപ്പം ഉള്ളതുകൊണ്ടാണ് ഈ അന്തര്‍ധാര സ്ഥായീഭാവത്തോടെ നിലനില്‍ക്കുന്നത്. അതായത്, ജിഹാദികളെയും ഇടതുപക്ഷത്തെയും ചേര്‍ത്തുനിര്‍ത്തുന്നത് ഇല്ല്യുമിനാറ്റി പ്രസ്ഥാനമാണ്. ഇസ്ലാംമതത്തെ ഒരു പോറല്‍പ്പോലും ഏല്‍ക്കാതെ സംരക്ഷിക്കുന്നതിനും ക്രിസ്തീയതയെ ഉന്മൂലനം ചെയ്യുന്നതിനും ഇല്ല്യുമിനാറ്റികള്‍ രൂപംനല്‍കിയ അന്താരാഷ്‌ട്ര സംഘടനയാണ് ഐക്യരാഷ്ട്രസഭ! ഈ സംഘടനയുടെ തണലിലാണ് ജിഹാദും ഇടതുപക്ഷ ആക്ടിവിസവും തഴച്ചുവളരുന്നത്. ഒരു കൊച്ചുകുഞ്ഞിനെ എന്നപോലെ ഇസ്ലാമിനെ പരിചരിക്കുന്നതും ഐക്യരാഷ്ട്രസഭയാണ്. കൊച്ചുകുഞ്ഞുങ്ങള്‍ കാട്ടുന്ന വികൃതിയായി മാത്രമേ ഇസ്ലാമിക ഭീകരതയെ ഐക്യരാഷ്ട്രസഭ കാണുന്നുള്ളു. ഈ പരിലാളന നാം കണ്ടുകൊണ്ടാണിരിക്കുന്നത്. ഇസ്ലാമിനു വേദനിക്കുമ്പോള്‍ ഐക്യരാഷ്ട്രസഭ നിലവിളിക്കുന്നു. എന്നാല്‍, ഇസ്ലാമിനാല്‍ മറ്റുള്ളവര്‍ ആക്രമിക്കപ്പെടുമ്പോള്‍ മൗനം അവലംബിക്കുകയും ചെയ്യും. തുര്‍ക്കിയും ആഗോള ഇസ്ലാമും തമ്മിലുള്ള പൊക്കിള്‍ക്കൊടി ബന്ധത്തെ സംബന്ധിച്ച് അല്പംകൂടി മനസ്സിലാക്കേണ്ടതിനാല്‍, അതിലേക്കുതന്നെ തിരികേ പ്രവേശിക്കാം. 

മാപ്പിളലഹളയുടെ സെഞ്ച്വറി ആഘോഷിക്കുന്നവര്‍ക്ക് തുര്‍ക്കിയെന്നു കേള്‍ക്കുമ്പോള്‍ രക്തം തിളയ്ക്കുന്നത് സ്വാഭാവികമാണ്. ആയിരക്കണക്കിന് അന്യമതസ്ഥരെ കൊന്നൊടുക്കിയ വര്‍ഗ്ഗീയകലാപത്തെ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമാക്കിയതുപോലെ തന്നെയാണ് ലോകത്തെവിടെയും ഇസ്ലാം തങ്ങളുടെ അതിക്രമങ്ങളെ ന്യായീകരിക്കുന്നത്. പച്ചക്കള്ളം വിളിച്ചുപറയുന്നതില്‍ കമ്മ്യൂണിസ്റ്റുകളെ ഇവര്‍ കടത്തിവെട്ടും. സാന്റാ സോഫിയ എന്ന ക്രൈസ്തവ ആരാധനാലയം ജിഹാദികള്‍ വിലകൊടുത്തു വാങ്ങിയതാണെന്ന് പാണക്കാട്ടെ ഇളമുറക്കാരന്‍ പറഞ്ഞതും ഈ നുണയുടെ ആവര്‍ത്തനമാണ്. സാന്റാ സോഫിയ പിടിച്ചെടുത്തതിനെക്കുറിച്ച് ഇസ്ലാമികലോകം പറയുന്നതെന്താണെന്നു നോക്കുക: 'കോണ്‍സ്റ്റാന്റിനോപ്പിള്‍ കീഴടക്കിയ സുല്‍ത്താന്‍ മുഹമ്മദുല്‍ ഫാതിഹ് ബലപ്രയോഗത്തിലൂടെ പള്ളിയാക്കി മാറ്റിയ കെട്ടിടമായിരുന്നില്ല ആയാ സോഫിയ. സ്വന്തം കീശയില്‍നിന്ന് പണം കൊടുത്ത് ക്രിസ്ത്യാനികളില്‍നിന്ന് ജിഹാദി സുല്‍ത്താന്‍ വാങ്ങിയതായിരുന്നു അത്. എന്നിട്ടും അതിന്റെ പകുതി ഭാഗത്ത് ക്രിസ്ത്യാനികള്‍ക്ക് ആരാധന നിര്‍വ്വഹിക്കാന്‍ അനുമതിയും അവകാശവും നല്‍കി'. ഇസ്ലാമിക ജിഹാദികളുടെ വാദമാണിത്‌. ഇസ്ലാമിന്റെ ചരിത്രം സത്യസന്ധമായി പഠിച്ചിട്ടുള്ള ആരും ഈ വാദം അംഗീകരിക്കില്ല. എന്തെന്നാല്‍, ഇസ്ലാം ഏതെങ്കിലുമൊരു ദേശത്തു കടന്നുകൂടുകയും, അവിടെ നിവര്‍ന്നുനില്‍ക്കാന്‍ പ്രാപ്തരാകുകയും ചെയ്‌താല്‍ ആദ്യംചെയ്യുന്നത് ആ ദേശത്തെ ചരിത്രസ്മാരകങ്ങളും ആരാധനാലയങ്ങളും നശിപ്പിക്കുക എന്നതായിരിക്കും.

വ്യാജചരിത്രങ്ങള്‍ പ്രചരിപ്പിക്കണമെങ്കില്‍, ചരിത്രസത്യങ്ങളുടെ ശേഷിപ്പുകള്‍ പൂര്‍ണ്ണമായും നശിപ്പിക്കപ്പെടണമെന്ന് ഇസ്ലാമിനും കമ്മ്യൂണിസ്റ്റുകള്‍ക്കും അറിയാം. ഇന്നോളം ഈ പ്രാകൃതശൈലി യാതൊരു മാറ്റവുമില്ലാതെ തുടരുന്നു. മറ്റുള്ളവരുടെ ആരാധനാലയങ്ങള്‍ തകര്‍ത്ത്, അതിരുന്ന സ്ഥാനത്ത് അല്ലാഹുവിനു കക്കൂസ് പണിയുന്നതാണ് ഇസ്ലാമിന്റെ പതിവ്. എന്നാല്‍, ക്രൈസ്തവരുടെ ആരാധനാലയങ്ങള്‍ പൂര്‍ണ്ണമായി തകര്‍ക്കുന്നതിനു പകരം, അതില്‍ ചില മാറ്റങ്ങള്‍ വരുത്തിക്കൊണ്ട് തങ്ങളുടേതാക്കും. സാന്റാ സോഫിയ പിടിച്ചെടുത്തതിനുശേഷം നാലു കോണുകളിലും മിനാരങ്ങള്‍ തീര്‍ത്താണ് അല്ലാഹുവിനു സമര്‍പ്പിച്ചത്. ഇസ്ലാം ഈ ഭൂമിയില്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുമ്പോള്‍ അതെല്ലാം ഇന്ന് മനുഷ്യര്‍ കണ്ടുകൊണ്ടാണിരിക്കുന്നത്. പഴയകാലത്തെപ്പോലെ എല്ലാം പൂര്‍ണ്ണമായി മറച്ചുവയ്ക്കാന്‍ ഇക്കാലത്തു കഴിയില്ല. ഈ യാഥാര്‍ത്ഥ്യം ഇസ്ലാമിനും കമ്മ്യൂണിസ്റ്റുകള്‍ക്കും നന്നായറിയാം. ആയതിനാല്‍, ഇസ്ലാമിന്റെ ഭീകരതയെ മറച്ചുവയ്ക്കാന്‍ ഇടതുപക്ഷ ആക്ടിവിസവും ഇല്ല്യുമിനാറ്റി-ഫ്രീമേസണ്‍ സംഘവും ചേര്‍ന്നു തയ്യാറാക്കിയ വ്യാജകഥയാണ് 'ഇസ്ലാമോഫോബിയ'! യഥാര്‍ത്ഥത്തില്‍ അങ്ങനെയൊന്നില്ല. വാസ്തവവിരുദ്ധമായ ഒന്നും ഇസ്ലാമിനെതിരെ ആരും പ്രചരിപ്പിക്കുന്നില്ലെന്നു മാത്രമല്ല, ഇസ്ലാമിന്റെ ക്രൂരകൃത്യങ്ങളില്‍ ഒരുശതമാനംപോലും സാധാരണക്കാര്‍ അറിയുന്നില്ല എന്നതാണ് പരമാര്‍ത്ഥം! മറച്ചുവയ്ക്കാന്‍ നടത്തുന്ന എല്ലാ ശ്രമങ്ങളും പരാജയപ്പെടുമ്പോള്‍ മാത്രമാണ് ഇസ്ലാമിക ഭീകരതയുടെ വാര്‍ത്തകളില്‍ ചിലതെങ്കിലും പുറംലോകമറിയുന്നത്.

മാപ്പിള ലഹളയെക്കുറിച്ചുള്ള ചരിത്രത്തെ വളച്ചൊടിച്ചത് ഇസ്ലാമാണെങ്കിലും, വ്യാജചരിത്രം പ്രചരിപ്പിക്കാന്‍ ഇസ്ലാമിനോടൊപ്പം കമ്മ്യൂണിസ്റ്റുകളും കൈകോര്‍ത്തു. ഇസ്ലാമികസാമ്രാജ്യമായ ഓട്ടോമന്‍ സാമ്രാജ്യത്വത്തിന്റെ തകര്‍ച്ചയില്‍ മനംനൊന്ത മുസ്ലിങ്ങള്‍ ആഗോളതലത്തില്‍ നടത്തിയ അക്രമപരമ്പരകളുടെ മലപ്പുറം വേര്‍ഷന്‍' ആയിരുന്നു മലബാര്‍ കലാപം അഥവാ മാപ്പിളലഹള! സാമ്രാജ്യത്വ വിരുദ്ധ പ്രക്ഷോഭത്തിന് കുപ്രസിദ്ധി നേടിയിട്ടുള്ള കമ്മ്യൂണിസ്റ്റുകള്‍ക്ക് ഓട്ടോമന്‍ സാമ്രാജ്യം തകര്‍ന്നത് അംഗീകരിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. മലബാറില്‍ നടന്ന 'മാപ്പിളലഹള' സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമാണെന്നു കമ്മ്യൂണിസ്റ്റുകള്‍ പറയുമ്പോള്‍ നാം മനസ്സിലാക്കേണ്ടത് അങ്ങനെയല്ലേ? തുര്‍ക്കിയിലെ ജിഹാദികളില്‍നിന്ന് ഭാഗികമായെങ്കിലും ആ രാജ്യം സ്വതന്ത്രമായപ്പോള്‍, ആഗോളതലത്തില്‍ ഇസ്ലാം നടത്തിയ കലാപത്തിന് കമ്മ്യൂണിസ്റ്റുകളുടെ പിന്തുണയുണ്ടായിരുന്നു. 'കൊണ്ടുനടന്നതും നീയേ ചാപ്പാ, കൊണ്ടുപോയി കൊല്ലിച്ചതും നീയേ ചാപ്പാ' എന്ന പ്രയോഗത്തെ കമ്മ്യൂണിസ്റ്റുകള്‍ അന്വര്‍ത്ഥമാക്കിയതാണ് ഖിലാഫത്ത് പ്രസ്ഥാനത്തില്‍ നാം കണ്ടത്. അതായത്, ഓട്ടോമന്‍ സാമ്രാജ്യത്തെ തകര്‍ക്കാന്‍ ബ്രിട്ടനോടൊപ്പം റഷ്യയുമുണ്ടായിരുന്നു. അന്ന് റഷ്യയില്‍ ഭരണം നടത്തിയിരുന്നത് കമ്മ്യൂണിസ്റ്റുകള്‍ ആയിരുന്നില്ല എന്ന യാഥാര്‍ത്ഥ്യത്തെ അംഗീകരിച്ചുകൊണ്ടുതന്നെ പറയട്ടെ, രണ്ടാംലോകമഹായുദ്ധകാലത്ത് സ്റ്റാലിന്റെ ഭരണകൂടവും തുര്‍ക്കിയുടെ എതിര്‍പക്ഷത്തായിരുന്നു. മാപ്പിളലഹളയെ പിന്തുണയ്ക്കുകയും, ഈ ലഹളയ്ക്ക് ആധാരമായ സംഭവത്തില്‍ പ്രതിയോഗികളുടെ പക്ഷത്തായിരിക്കുകയും ചെയ്യാന്‍ കമ്മ്യൂണിസ്റ്റുകള്‍ക്കല്ലാതെ മറ്റാര്‍ക്കു സാധിക്കും! 'കൊണ്ടുനടന്നതും നീയേ ചാപ്പാ, കൊണ്ടുപോയി കൊല്ലിച്ചതും നീയേ ചാപ്പാ!'

വിഷയത്തിലേക്കുതന്നെ മടങ്ങിവരാം. ഇസ്ലാം നശിപ്പിക്കുകയോ പിടിച്ചെടുക്കുകയോ ചെയ്തിട്ടുള്ളത് യെഹൂദരുടെയും ക്രൈസ്തവരുടെയും ആരാധനാലയങ്ങള്‍ മാത്രമല്ലെന്നു നാം കണ്ടു. എല്ലാ മതക്കാരും ഇസ്ലാമിന്റെ ക്രൂരതകള്‍ക്കു പാത്രമായിട്ടുണ്ട്. അതിനാല്‍ത്തന്നെ, അയോദ്ധ്യയില്‍ നടന്നതെന്താണെന്നുകൂടി ഈ അവസരത്തില്‍ നാം ചിന്തിക്കേണ്ടിയിരിക്കുന്നു. മുഗളന്മാര്‍ പിടിച്ചെടുത്ത ദേശങ്ങളിലെയെല്ലാം അന്യമത ആരാധനാലയങ്ങള്‍ നശിപ്പിക്കുകയും, തത്സ്ഥാനത്ത് അല്ലാഹുവിനു കബറിടം പണിയുകയും ചെയ്തതിന്റെ തുടര്‍ച്ചയായിട്ടാണ് ബാബറിന്റെ മന്ദിരത്തെയും നാം കാണേണ്ടത്. അയോദ്ധ്യയില്‍ ബാബര്‍ മന്ദിരം നിര്‍മ്മിച്ചപ്പോള്‍ ഹിന്ദുമതം രൂപീകരിക്കപ്പെട്ടുരുന്നില്ല എന്നതൊരു ചരിത്രസത്യമാണ്. അതുപോലെതന്നെ, രാമായണം അന്ന് രചിക്കപ്പെട്ടിട്ടുമില്ല. അതിനാല്‍ത്തന്നെ, രാമനും സൃഷ്ടിക്കപ്പെട്ടിട്ടില്ല! എന്നാല്‍, ഇന്ത്യയില്‍ ജാതിവ്യവസ്ഥ അന്ന് നിലവില്‍വന്നിരുന്നു. അനേകം ജാതികളും സമുദായങ്ങളും അധിവസിച്ചിരുന്ന ദേശമായിരുന്നു ഇന്ത്യ! എന്നിരുന്നാലും, സംഘടിതമായ മൂന്നു മതങ്ങള്‍ മാത്രമേ അന്ന് ഇന്ത്യയിലുണ്ടായിരുന്നുള്ളൂ. ബുദ്ധമതം, ക്രിസ്തുമതം, യെഹൂദമതം എന്നിവയായിരുന്നു അത്. യെഹൂദരുടെ സിനഗോഗുകളും ക്രൈസ്തവരുടെ പള്ളികളും ബുദ്ധവിഹാരങ്ങളും സ്ഥാപിക്കപ്പെട്ടിരുന്നതു കൂടാതെ, അസംഘടിത മതങ്ങളുടെ അനേകം ക്ഷേത്രങ്ങളും ഇവിടെയുണ്ടായിരുന്നു. ഈ അസംഘടിത മതവിഭാഗങ്ങളെയും വിവിധ ജാതികളെയും ചേര്‍ത്താണ് ഹിന്ദുമതം പിന്നീടു രൂപീകരിച്ചത്. അതായത്, ഹിന്ദുമതത്തിന് രണ്ടു നൂറ്റാണ്ടിലേറെ പഴക്കമില്ല. കുറച്ചുകൂടി വ്യക്തമായിപ്പറഞ്ഞാല്‍, ഇന്ത്യയിലെ അസംഘടിത മതവിഭാഗത്തിന്റെ ക്ഷേത്രം തകര്‍ത്താണ് ബാബറിമസ്ജിദ് സ്ഥാപിച്ചത്. ആ അസംഘടിതമതം ഇന്ന് ഹിന്ദുമതത്തിന്റെ ഭാഗമായതിനാല്‍, ബാബറിമസ്ജിദ് നിര്‍മ്മിച്ചത് ഹിന്ദുമതക്ഷേത്രം നിന്നിടത്താണെന്നു സാങ്കേതികമായി പറയാം. എന്നാല്‍, അതൊരു രാമക്ഷേത്രമായിരുന്നില്ല.

ഹിന്ദുമതത്തെക്കുറിച്ചും രാമനെക്കുറിച്ചും ചര്‍ച്ചചെയ്യാന്‍ ഇവിടെ ശ്രമിക്കുന്നില്ല. മാത്രവുമല്ല, ആ ചരിത്രത്തിലൂടെ സഞ്ചരിക്കുന്ന ലേഖനപരമ്പര മനോവയുടെ അണിയറയില്‍ പൂര്‍ത്തീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. ആയതിനാല്‍ വിഷയത്തിലേക്കുതന്നെ തിരിച്ചുവരികയാണ്. ഇന്ത്യയടക്കം ഇസ്ലാംമതം കടന്നുചെന്നിട്ടുള്ള ഏതൊരു ദേശത്തെയും ജനതകള്‍ ഇസ്ലാമിനാല്‍ പീഡിപ്പിക്കപ്പെട്ടിട്ടുണ്ട്. ആ ദേശത്തെ ജനതകളുടെ ആരാധനാലയങ്ങള്‍ തകക്കപ്പെടുകയും ദേശവാസികള്‍ കൊള്ളയടിക്കപ്പെടുകയും വധിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. ഇന്നും ഈ അവസ്ഥയ്ക്കു മാറ്റംവന്നിട്ടില്ല. ഈ യാഥാര്‍ത്ഥ്യം മറച്ചുവയ്ക്കുന്നതിനുള്ള പുത്തന്‍ പരീക്ഷണങ്ങളാണ്  ഇസ്ലാമോഫോബിയയും ഇരവാദവും! ഇസ്ലാം ഒരിക്കലും മറ്റൊരു മതവിഭാഗത്തിന്റെ ഇരകളായ ചരിത്രം പതിനാലു നൂറ്റാണ്ടുകള്‍ക്കിടയില്‍ ഒരിക്കല്‍പ്പോലും ഉണ്ടായിട്ടില്ല. എന്നാല്‍, ഇസ്ലാമിന്റെ ഇരകളാകാത്ത ഒരു സമൂഹവും ഭൂമിയിലില്ല എന്നതാണു യാഥാര്‍ത്ഥ്യം. ആഫ്രിക്കന്‍ വനാന്തരങ്ങളില്‍ വസിക്കുന്ന ഗോത്രവര്‍ഗ്ഗക്കാരെപ്പോലും ഇസ്ലാം വെറുതെവിട്ടിട്ടില്ല!   

പതിനായിരക്കണക്കിനു ക്രൈസ്തവര്‍ കൊലചെയ്യപ്പെടുമ്പോള്‍ അതിനെ അപലപിക്കാന്‍ മാധ്യമങ്ങളോ മനുഷ്യാവകാശ ജല്പകാരോ ഇല്ല. ഇസ്ലാമിക അഭയാര്‍ത്ഥികള്‍ക്ക് സ്വന്തം നാട്ടില്‍ ജീവിക്കാന്‍ കഴിയാത്ത സാഹചര്യം സൃഷ്ടിച്ചത് ക്രിസ്ത്യാനികളോ മറ്റേതെങ്കിലും മതക്കാരോ പാശ്ചാത്യ സമൂഹമോ അല്ല; മറിച്ച്, ഇസ്ലാംമതക്കാര്‍ നെഞ്ചോടുചേര്‍ത്തു പിടിച്ചിരിക്കുന്ന ഖുറാന്‍ എന്ന പൈശാചികഗ്രന്ഥമാണ് ഇവരെ അഭയാര്‍ത്ഥികളാക്കിയത്! ഇസ്ലാമികരാജ്യങ്ങളിലെവിടെയും അഭയം ലഭിക്കാതിരുന്നപ്പോള്‍ ഇവരെ ഇരുകൈകളും നീട്ടി സ്വീകരിച്ചത്, ക്രിസ്തീയതയില്‍ അടിസ്ഥാനമിട്ട സാംസ്കാരികതയുടെ ശേഷിപ്പുകളായ സമൂഹങ്ങളാണ്! ഏതു പൈശാചികതയാണോ തങ്ങളെ ദരിദ്രരും അനാഥരും പരദേശികളുമാക്കി മാറ്റിയത്, ആ പൈശാചികതയെ നെഞ്ചിലേറ്റിക്കൊണ്ടാണ് ഇവര്‍ ആതിഥേയരുടെ സമൂഹത്തിലേക്കു കടന്നുചെന്നത്. അതിനാല്‍ത്തന്നെ, ഈ ജനത്തെ നയിക്കുന്ന പൈശാചികത, ഇവര്‍ ചെല്ലുന്നിടത്തെല്ലാം വിസ്സര്‍ജ്ജിക്കപ്പെടുന്നു. സമാധാനം സ്ഥാപിക്കാന്‍ ഈ ജനതയ്ക്ക് എവിടെയും ഇന്നുവരെ സാധിച്ചിട്ടില്ല! ഇവര്‍ ജീവിക്കുന്നിടത്തെല്ലാം ഭീതിയുടെ അന്തരീക്ഷം സൃഷ്ടിക്കപ്പെടുന്നുവെങ്കില്‍, ഒരു പുനര്‍വിചിന്തനത്തിനു മാനവസമൂഹം തയ്യാറാകണം. ഇസ്ലാമിന് ആരെങ്കിലും അഭയം നല്‍കുന്നുണ്ടെങ്കില്‍, അത് ഇസ്ലാമികത ഇവര്‍ ഉപേക്ഷിച്ചതിനുശേഷമായിരിക്കണം. അല്ലാത്തപക്ഷം, യൂറോപ്യന്‍ ജനതയ്ക്കു വന്നുഭവിച്ച ദുരന്തം ഒരു ആഗോളദുരന്തമായി മാറും.

ഇന്ന് ഇസ്ലാമികരാജ്യങ്ങളായി അറിയപ്പെടുന്ന രാജ്യങ്ങള്‍ എങ്ങനെയാണ് ഇസ്ലാമികരാജ്യങ്ങളായാതെന്നു സത്യസന്ധമായി പഠിച്ചാല്‍, ഒറ്റ ഇസ്ലാമിനെയും രാജ്യത്തിന്റെ അതിര്‍ത്തിയ്ക്കുള്ളില്‍ ആരും പ്രവേശിപ്പിക്കില്ല. അനുകമ്പയോ കരുണയോ അര്‍ഹിക്കാത്ത സമൂഹമാണ് ഇസ്ലാമെന്ന് അവരുടെ ചരിത്രത്തിന്റെ വെളിച്ചത്തില്‍ തിരിച്ചറിയാന്‍ എല്ലാവര്‍ക്കും കഴിയണം. ആയിരത്തിനാന്നൂറു വര്‍ഷത്തെ ചരിത്രം ഇസ്ലാമിനെ അടയാളപ്പെടുത്തുന്നത് ഈവിധമാണ്. സമാധാനത്തോടെ ജീവിക്കുന്ന ജനങ്ങളുടെയിടയിലേക്ക് ഇസ്ലാം കടന്നുവരുന്നതോടെ എന്നേയ്ക്കുമായി അവരുടെ സമാധാനം കെട്ടുപോകുന്നു. ചരിത്രം തെളിയിച്ച സത്യമിതായിരിക്കെ, തങ്ങളുടേത് സമാധാനത്തിന്റെ മതമാണെന്നു വിളിച്ചുകൂകാന്‍ ഇസ്ലാമിനു യാതൊരു ഉളുപ്പുമില്ല എന്നതാണ് വൈരുദ്ധ്യാത്മക സമാധാനവാദത്തിലെ ക്രൂരഫലിതം! ഇസ്ലാമിനോടു സഹാനുഭൂതി പ്രകടിപ്പിച്ചതിലൂടെ ദുരന്തത്തിനിരയായ രാജ്യങ്ങളാണ് നോര്‍ത്തേണ്‍ സൈപ്രസും ലെബനോനും! ഇസ്ലാമിന് ഇടംകൊടുത്ത ഏതൊരു ജനതയുടെയും അവസ്ഥ ഇതുതന്നെയാണ്. യൂറോപ്യന്‍ ജനത കടന്നുപോകുന്നതും ഈ ദുരവസ്ഥയിലൂടെതന്നെ! സ്ഥിരബുദ്ധി നഷ്ടപ്പെട്ടുപോയവര്‍ ക്രൈസ്തവസഭകളുടെയും ക്രൈസ്തവരാജ്യങ്ങളുടെയും നായകത്വം ഏറ്റെടുത്തതാണ് ഈ ദുരവസ്ഥയ്ക്ക് കാരണം!

ക്രൈസ്തവരുടെ പള്ളികളിലെ മണിമുഴക്കം നിലച്ചതിന്റെ ഒരു കാരണം മാത്രമാണ് നാവിടെ കണ്ടത്. ഇന്ന് ഇസ്ലാമിക രാജ്യങ്ങളായി അറിയപ്പെടുന്ന രാജ്യങ്ങളെല്ലാം മുന്‍പ് ക്രൈസ്തവര്‍ ജീവിച്ചിരുന്ന ഭൂപ്രദേശങ്ങളായിരുന്നു. അതുപോലെതന്നെ, ഇസ്ലാം ആ രാജ്യങ്ങളില്‍ ഉയര്‍ന്നുനില്‍ക്കുന്ന മോസ്ക്കുകളുടെയെല്ലാം അസ്ഥിവാരം ക്രൈസ്തവ ആരാധനാലയങ്ങള്‍ക്കു മേലെയുമാണ്! ശപിക്കപ്പെട്ട മുഹമ്മദിന്റെ ശാപഗ്രസ്തരായ അനുയായികള്‍ തകര്‍ക്കുകയും പിടിച്ചെടുക്കുകയും ചെയ്തതിലൂടെ ആയിരക്കണക്കിന് ആരാധനാലയങ്ങള്‍ ക്രൈസ്തവര്‍ക്കു നഷ്ടപ്പെട്ടിട്ടുണ്ട്. ഈ ശൈലിതന്നെയാണ് കമ്മ്യൂണിസ്റ്റുകളും അവലംബിച്ചത്. റഷ്യയിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടം പിടിച്ചെടുത്തതും തകര്‍ത്തുകളഞ്ഞതുമായ ആരാധനാലയങ്ങള്‍ക്കു കണക്കില്ല. കമ്മ്യൂണിസ്റ്റുകള്‍ അവ മ്യൂസിയങ്ങളാക്കി എന്ന ഒരു വ്യത്യാസം മാത്രമേ ഇസ്ലാമിക അധിനിവേശവും കമ്മ്യൂണിസ്റ്റ് അധിനിവേശവും തമ്മിലുള്ളു. ക്രിസ്ത്യാനികള്‍ക്ക് ആരാധനാലയങ്ങള്‍ നഷ്ടപ്പെട്ടതിന്റെ കാരണങ്ങള്‍ വേറെയുമുണ്ട്. അത് അടുത്ത ഖണ്ഡത്തില്‍ നമുക്കു പരിശോധിക്കാം. ഈ ലേഖനത്തിന്റെ ശീര്‍ഷകം സൂചിപ്പിക്കുന്ന വിഷയം പൂര്‍ണ്ണമാകുന്നത് രണ്ടാം ഖണ്ഡത്തിലാണ്!

ഒന്നാം ഖണ്ഡം ഇവിടെ ഉപസംഹരിക്കുമ്പോള്‍ സെയ്ദ് സാദിഖലി ശിഹാബ് തങ്ങളെ ഒരുകാര്യം ഓര്‍മ്മിപ്പിക്കുന്നു: എന്തെന്നാല്‍, ചന്ദ്രിക ദിനപ്പത്രത്തില്‍ താങ്കളെഴുതിയ ലേഖനത്തിനു മുസ്ലീംലീഗ് വലിയ വിലകൊടുക്കേണ്ടി വരും. അടുത്ത നിയമസഭ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് തരംഗം ആഞ്ഞടിച്ചാലും നിങ്ങളുടെ നാലു സ്ഥാനാര്‍ത്ഥികളെ ഞങ്ങള്‍ പരാജയപ്പെടുത്തിയിരിക്കും! ഇത് ഏതെങ്കിലും മെത്രാന്മാര്‍ പറയുന്ന വാക്കല്ല, നട്ടെല്ലുള്ള ക്രിസ്ത്യാനികള്‍ പറയുന്ന വാക്കാണ്‌! എതിര്‍സ്ഥാനാര്‍ത്ഥി ഇസ്ലാമാണെങ്കില്‍ മാത്രമേ ഇതില്‍ മാറ്റമുണ്ടാകുകയുള്ളു! തുര്‍ക്കിയിലെ ഖിലാഫത്ത് ഭരണം പണ്ടാരമടങ്ങിയപ്പോള്‍ മലപ്പുറത്ത് നിങ്ങള്‍ ലഹള നടത്തിയില്ലേ? അതുപോലെ, തുര്‍ക്കിയില്‍ നിങ്ങള്‍ പള്ളിപിടിച്ചതിനു മലബാറില്‍ ഞങ്ങള്‍ മറുപടിതരുവാ! മലബാര്‍ കലാപത്തിന്റെ നൂറാം വാര്‍ഷികത്തിന് ക്രിസ്ത്യാനികളുടെ വകയൊരു സമ്മാനം!

ഈ ലേഖനപരമ്പരയുടെ രണ്ടാംഭാഗം: 'ദൈവാലയങ്ങള്‍ക്കു നേരേ അണലിസന്തതികള്‍!'

NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!

ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-

    3401 views

LOG IN

Lost your password?

SIGN UP

LOST PASSWORD