എഡിറ്റോറിയല്‍

സീറോമലബാര്‍ സിനഡിന്റെ നിലപാട് ശ്ലാഘനീയം!

Print By
about

25 - 01 - 2020

പട മതേതരവാദികളായ മുഖ്യധാരാ രാഷ്ട്രീയപ്രസ്ഥാനങ്ങളുടെ ഉമ്മാക്കി കണ്ടു ഭയപ്പെടാത്ത സീറോമലബാര്‍ സിനഡിന് അഭിവാദ്യങ്ങള്‍! യുഡിഎഫ് ചെമ്മാന്മാരുടെയും ഇടതുപക്ഷ ചെരുപ്പുകുത്തികളുടെയും മതേതര ഗീര്‍വാണങ്ങള്‍ക്കുനേരെ പൃഷ്ടം തിരിക്കാന്‍ കാണിച്ച ഈ നെഞ്ചുറപ്പിനെ ആത്മാഭിമാനത്തോടെ മാത്രമേ കേരളത്തിലെ ക്രിസ്ത്യാനികള്‍ കാണുകയുള്ളു. എന്നാല്‍, സീറോമലബാര്‍ സഭ വിളിച്ചുപറഞ്ഞ ഈ അപ്രിയസത്യം പലരുടെയും ഉറക്കംകെടുത്തിയിരിക്കുകയാണ്. വേശ്യാനെറ്റിലെ നാലാംലിംഗക്കാര്‍ ഉടുതുണിയുരിഞ്ഞു തുള്ളിയതും ഏകെജി സെന്ററില്‍നിന്നു വിലാപഗാനം ഉയര്‍ന്നതും 'കപടമതേതര ആക്ടിവിസം' സടകുടഞ്ഞെഴുന്നേറ്റതും കാണുമ്പോള്‍, കൊള്ളേണ്ടിടത്തുതന്നെ കൊണ്ടുവെന്ന് നമുക്കു മനസ്സിലാക്കാം. ഇടതുവലതു വ്യത്യാസമില്ലാതെ, മതേതരത്വത്തിന്റെ മുഖംമൂടിയണിഞ്ഞു മനുഷ്യരെ വഞ്ചിക്കുന്ന രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ക്കും വിളറിപിടിച്ചിരിക്കുകയാണ്! സാംസ്കാരിക അശ്രീകരങ്ങളും ബുദ്ധിജീവി നാട്യക്കാരും സ്വവര്‍ഗ്ഗഭോഗികളും ഒറ്റക്കെട്ടായി സീറോമലബാര്‍ സഭയ്ക്കെതിരേ രംഗത്തിറങ്ങിയിരിക്കുന്നു. ഈ അവസരത്തില്‍ സഭാനേതൃത്വത്തെ പിന്തുണയ്ക്കേണ്ടത് മനോവയുടെ മാത്രമല്ല, എല്ലാ ക്രിസ്ത്യാനികളുടെയും ധാര്‍മ്മിക ഉത്തരവാദിത്വമാണ്!

'ലൗജിഹാദ്' എന്നത് വസ്തുതയാണെന്ന് സീറോമലബാര്‍സഭ വെളിപ്പെടുത്തിയപ്പോള്‍ എല്ലാ കപടനാട്യക്കാരുടെയും മുഖാവരണം അഴിഞ്ഞുവീഴുന്നത് കേരളം കണ്ടു. ന്യൂനപക്ഷപ്രേമം കൊടിമ്പിരികൊണ്ടിരിക്കുന്ന ഡിവൈഎഫ്ഐയുടെ പൊയ്മുഖമാണ് ആദ്യം അഴിഞ്ഞുവീണത്. ഇടതന്മാര്‍ കുരയ്ക്കുമ്പോള്‍ കൂടെ കുരയ്ക്കാത്തവരെ 'സംഘികളും ചാണകസംഘികളും' ആക്കി ചാപ്പകുത്തുന്ന അഖിലകേരള ആക്ടിവിസത്തെ നയിക്കുന്നത് ഈ അധമസംഘടനയാണല്ലോ! സീറോമലബാര്‍സഭയ്ക്കും കിട്ടി ഇടതുപക്ഷ-ജിഹാദി കൂട്ടുകെട്ടിന്റെ വകയായി സംഘിമുദ്ര! രണ്ടാംവത്തിക്കാന്‍ സൂനഹദോസിനുശേഷം സംഘിയാകാനും സുന്നത്തുചെയ്യാനും മടിയില്ലാത്ത അവസ്ഥയിലേക്ക് കത്തോലിക്കാസഭയിലെ ആചാര്യന്മാര്‍ 'നവീകരിക്കപ്പെട്ടു എന്നതൊരു യാഥാര്‍ത്ഥ്യമാണെങ്കിലും, ലൗജിഹാദിനെ സംബന്ധിക്കുന്ന സത്യം വിളിച്ചുപറഞ്ഞതിന്റെ പേരില്‍ സംഘിമുദ്ര ചാര്‍ത്തപ്പെടുന്നത് അംഗീകരിക്കാന്‍ ക്രിസ്ത്യാനികള്‍ തയ്യാറല്ല! വഴിപിഴച്ച ദൈവശാസ്ത്ര പഠനങ്ങളും ക്രിസ്തീയവിരുദ്ധ മതബോധനങ്ങളും മൂലം ക്രിസ്തുവുമായി യാതൊരു ബന്ധവുമില്ലാത്ത ഒരു സംഘടന മാത്രമായി ബാഹ്യസഭ മാറിയെന്നത് പച്ചപ്പരമാര്‍ത്ഥമാണ്.

സാംസ്ക്കാരിക അനുരൂപണത്തിലൂടെ പൈശാചികവത്ക്കരിക്കപ്പെട്ടപ്പോള്‍, ആചാര്യന്മാര്‍ ഹിന്ദോലിക്കരും ക്രിസ്ലാമും ഒക്കെയായി പരിണമിച്ചു. ഇതൊക്കെ മനോവ പണ്ടേ പറയാറുള്ള സത്യങ്ങളാണ്. എന്നിരുന്നാലും, യഥാര്‍ത്ഥ സഭ ഹിന്ദോലിക്കമോ ക്രിസ്ലാമോ അല്ലെന്നു മനോവയ്ക്കറിയാം. ബാഹ്യമായി കാണപ്പെടുന്നതല്ല കത്തോലിക്കാസഭയെന്നും, പത്രോസിന്റെമേല്‍ ക്രിസ്തു സ്ഥാപിച്ച സഭയ്ക്കു യാതൊരു കറയോ ചുളിവോ ഏറ്റിട്ടില്ലെന്നും തിരിച്ചറിയുന്നതില്‍ മനോവയ്ക്കു തെറ്റുപറ്റിയിട്ടില്ല! ഇത്തിള്‍ക്കണ്ണിപോലെ ബാഹ്യസഭയെ പൊതിഞ്ഞിരിക്കുന്ന പൈശാചികശക്തികള്‍ എക്കാലത്തും ആന്തരികസഭയ്ക്ക് അപകീര്‍ത്തി വരുത്തിയിട്ടുണ്ട്. രണ്ടാംവത്തിക്കാന്‍ സൂനഹദോസിനുശേഷം ഈ ഇത്തിള്‍ക്കണ്ണികള്‍ കൂടുതല്‍ കരുത്തുപ്രാപിച്ചതുകൊണ്ട്, സഭയെന്നാല്‍ ഈ ഇത്തിള്‍ക്കണ്ണികളാണെന്ന പൊതുധാരണ മറ്റു സമൂഹങ്ങള്‍ക്കിടയില്‍ ശക്തമാണ്. സഭയില്‍നിന്നുകൊണ്ട് സഭയെ നശിപ്പിക്കാന്‍ ശ്രമിക്കുന്ന ഈ ശക്തികള്‍ എന്നും പുറത്തുള്ള ശത്രുക്കളോടൊപ്പം മാത്രമാണ് നിലകൊണ്ടിട്ടുള്ളത്. ലൗജിഹാദിനെ സംബന്ധിക്കുന്ന സത്യം വിളിച്ചുപറഞ്ഞപ്പോഴും ഈ ശക്തികള്‍ ഇസ്ലാമിനോടൊപ്പം ചേര്‍ന്ന് തങ്ങളിലെ പൈശാചികത വ്യക്തമാക്കി. സഭയ്ക്കുള്ളിലെ ഇസ്ലാമിക ജിഹാദികളെക്കുറിച്ചു തന്നെയാണ് മനോവ പറഞ്ഞുവരുന്നത്.   

'ലൗജിഹാദ്' ഒരു യാഥാര്‍ത്ഥ്യമാണെന്നു സീറോമലബാര്‍ സിനഡ് പ്രഖ്യാപിച്ചപ്പോള്‍, സഭയ്ക്കുള്ളില്‍ നുഴഞ്ഞുകയറിയിരിക്കുന്ന ഇസ്ലാമിക ജിഹാദികള്‍ക്ക് അത് താങ്ങാവുന്നതിലധികമായിരുന്നു. ഷൈജു ആന്റണിയടക്കമുള്ള വ്യാജരേഖാസംഘം വെടികൊണ്ട പന്നിയെപ്പോലെ അലറിവിളിച്ചു. ഈ പൈശാചികസംഘങ്ങളെല്ലാം പല അഭിപ്രായങ്ങളുമായി ഹാലിളകി നടക്കുന്നതാണ് ഇപ്പോള്‍ നാം കണ്ടുകൊണ്ടിരിക്കുന്നത്. ലൗജിഹാദിനെക്കുറിച്ചു പറഞ്ഞ സമയം തെറ്റിപ്പോയെന്നാണ് സഭയ്ക്കകത്തും പുറത്തുമുള്ള മതേതരജല്പകരുടെ പൊതു അഭിപ്രായം! 'ലൗജിഹാദില്‍' കുരുക്കി മരട് സ്വദേശിനി ഈവയെ കൊന്നതും ഇസ്ലാമികഭീകരതയുടെ പേരില്‍ വിന്‍സന്റ് എന്ന പോലീസ് ഉദ്യോഗസ്ഥനെ കൊന്നതും വര്‍ത്തമാനകാലത്തല്ലേ? ക്രിസ്ത്യാനികള്‍ പ്രതികരിക്കാതിരിക്കേണ്ടതിനാണോ ജിഹാദികള്‍ ഈ സമയം തിരഞ്ഞെടുത്തത്? ക്രിസ്ത്യാനികളെ കാണുന്നിടത്ത് വച്ചുതന്നെ കൊന്നുകളയണമെന്ന ഉപദേശം ശിരസാവഹിച്ചു കര്‍ത്തവ്യനിരതരായിരിക്കുന്ന പൈശാചികസംഘമാണ് ഇസ്ലാംമതവിശ്വാസികള്‍! നേരവും കാലവുമൊന്നും നോക്കിയിട്ടല്ല ഇസ്ലാംമതക്കാര്‍ ക്രിസ്ത്യാനികളുടെ കഴുത്തുവെട്ടുന്നത്. അഭയംനല്കുന്നവനെപ്പോലും നിര്‍ദ്ദാക്ഷിണ്യം വകവരുത്താന്‍ മടിയില്ലാത്തവരാണ് ഇസ്ലാമെന്നു വ്യക്തമാക്കുന്ന ദൃഷ്ടാന്തങ്ങള്‍ നമുക്കുമുന്നിലുണ്ട്. അതുകൊണ്ടുതന്നെ പ്രതികരണവും വര്‍ത്തമാനകാലത്തുനിന്നു ഭാവിയിലേക്കു മാറ്റിവയ്ക്കാന്‍ സാധിക്കില്ല! വേദനിക്കുമ്പോഴാണ്‌ നിലവിളി ഉയരേണ്ടത്! വരമ്പത്ത് കൂലികൊടുക്കാന്‍ സീറോമലബാര്‍സഭ ആഹ്വാനംചെയ്തില്ല! ആയതിനാല്‍, ഉചിതമെന്നു ഞങ്ങള്‍ക്കു തോന്നിയ സമയത്ത് ഞങ്ങളത് പ്രഖ്യാപിച്ചു!

സഭയ്ക്കുള്ളിലെ പൈശാചിക അവതാരങ്ങളുടെ ഇസ്ലാമിക പ്രണയത്തെക്കുറിച്ചു പറയുന്നതിനു മുന്‍പ് പൊതുസമൂഹത്തിലെ മതേതര-സാംസ്കാരിക കപടമുഖങ്ങള്‍ വെളിച്ചത്തു കൊണ്ടുവരേണ്ടിയിരിക്കുന്നു. 'ലൗജിഹാദ്' എന്ന യാഥാര്‍ത്ഥ്യത്തെ തമസ്ക്കരിക്കേണ്ടത് കേരളത്തിലെ പ്രധാന രാഷ്ട്രീയ മുന്നണികളുടെ ഉത്തരവാദിത്വമാണ്! അതുകൊണ്ടുതന്നെ, ഈ മുന്നണികള്‍ മാറിമാറി ഭരിച്ചാലും സത്യം മറഞ്ഞുതന്നെയിരിക്കും! കേരളത്തിലെ പോലീസിന്റെ ഫയലുകളില്‍ 'ലൗജിഹാദ്' എന്ന പദം ഇടംപിടിക്കുകയുമില്ല! ആയതിനാല്‍, പരാതികള്‍ ഒന്നും വന്നിട്ടില്ലെന്നു പറയുന്ന പോലീസ് മേധാവിയുടെ വാക്കുകളെ വിശ്വസിക്കുന്നവര്‍ക്കു മുന്നില്‍ നിജസ്ഥിതി വെളിപ്പെടുത്താന്‍ മനോവ തയ്യാറാകുകയാണ്!

സീറോമലബാര്‍സഭാ സിനഡ് നടത്തിയ വെളിപ്പെടുത്തല്‍ എന്താണെന്നു പരിശോധിച്ചതിനുശേഷം മറ്റു വിഷയങ്ങളിലേക്കു കടക്കാം. ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ ലക്ഷ്യമിട്ട് ഇസ്ലാമികഗ്രൂപ്പുകള്‍ ആസൂത്രിതമായ നീക്കങ്ങള്‍ നടത്തുന്നുവെന്നാണ് സിനഡ് ആവര്‍ത്തിച്ചു വ്യക്തമാക്കുന്നത്. പ്രണയവലകളുമായി ഊരുചുറ്റുന്ന കാമവെറിയന്മാര്‍ക്ക് എല്ലാവിധ സൗകര്യങ്ങളും ചെയ്തുകൊടുക്കാന്‍ 'വനിതാ ജിഹാദി സെല്‍' പ്രവര്‍ത്തിക്കുന്നതായി മനോവ വര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ വെളിപ്പെടുത്തിയിരുന്നു. രാജ്യാന്തരതലത്തില്‍ പ്രവര്‍ത്തിക്കുന്ന 'ജിഹാദി' ഭീകരസംഘടനകളാണ് ഇവരുടെ സാമ്പത്തികസ്രോതാസ്! പ്രണയം നടിച്ച് പീഡിപ്പിച്ചതിനുശേഷം അതിന്റെ ദൃശ്യങ്ങള്‍ ഉപയോഗിച്ച് മതപരിവര്‍ത്തനത്തിനു നിര്‍ബ്ബന്ധിക്കുന്നതാണ് ഇവരുടെ രീതിയെന്ന് സീറോമലബാര്‍ സിനഡിന്റെ വെളിപ്പെടുത്തലിലുണ്ട്. ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്ന 21 മലയാളികളില്‍ പകുതിയും ക്രിസ്ത്യന്‍ പെണ്‍കുട്ടികളാണെന്നും സിനഡ് പറയുന്നു. പോലീസ് സ്റ്റേഷനുകളില്‍ പരാതിയുമായി ചെന്നാല്‍ വേണ്ടത്ര ഗൗരവത്തോടെ പരിഗണിക്കാന്‍ കൂട്ടാക്കുന്നില്ലെന്ന കുറ്റപ്പെടുത്തലും സഭയുടെ വെളിപ്പെടുത്തലിലുണ്ട്. പരാതിയുമായി പോലീസിനെ സമീപിക്കുമ്പോള്‍, പരാതിക്കാരെ ഭയപ്പെടുത്താന്‍ ഇസ്ലാമിക ഗുണ്ടാസംഘം കൂട്ടത്തോടെ സ്റ്റേഷനില്‍ തടിച്ചുകൂടുന്നതും നാം കണ്ടിട്ടുണ്ട്. ലൗജിഹാദിയുടെ സംരക്ഷണത്തിനായി ഞൊടിയിടയില്‍ എവിടെനിന്നാണ് ഈ ഗുണ്ടാസംഘങ്ങള്‍ എത്തുന്നത്? ഈ യാഥാര്‍ത്ഥ്യങ്ങളെല്ലാം നമ്മുടെ കണ്‍മുന്‍പില്‍ ഉള്ളപ്പോഴാണ് 'ലൗജിഹാദ്' വെറും കല്പിതകഥയാണെന്നു സ്ഥാപിക്കാന്‍ മാധ്യമങ്ങളും കപടമതേതര രാഷ്ട്രീയപ്രസ്ഥാനങ്ങളും അവിഹിത കൂട്ടുകെട്ടിലേര്‍പ്പെടുന്നത്!

'ലൗജിഹാദ്' ഇല്ലെന്ന് ആവര്‍ത്തിക്കുന്നത് ആഭ്യന്തരമന്ത്രാലയമാണെന്നു നാം മനസ്സിലാക്കി. യുഡിഎഫിന്റെ കാലത്തും എല്‍ഡിഎഫിന്റെ കാലത്തും ആഭ്യന്തരവകുപ്പിനു വേറിട്ടൊന്നും പറയാനില്ല. അങ്ങനെയെങ്കില്‍, ക്രിസ്ത്യാനികളുടെയും ഹിന്ദുക്കളുടെയും പെണ്‍മക്കള്‍ 'സത്യസരണി' എന്ന പൈശാചിക കേന്ദ്രത്തിലേക്ക് സ്വപ്നാടനം നടത്തിയതാകാനാണ് സാദ്ധ്യത! ഇസ്ലാമിന്റെ മഹത്വവും സ്ത്രീകള്‍ക്ക് അവര്‍ നല്‍കുന്ന മഹനീയ പദവിയും കണ്ട് ആകൃഷ്ടരായ ക്രൈസ്തവ-ഹൈന്ദവ യുവതികളാണല്ലോ അഫ്ഗാനിസ്ഥാനിലെ തടവറയില്‍ പണ്ടാരമടങ്ങി കിടക്കുന്നത്! ഇനി ഈ വീഡിയോ കണ്ടിട്ട് മതേതരജല്പകര്‍ മറുപടി പറയുക: 'സത്യസരണിയിലെ ജിഹാദികള്‍'! കേരളാപോലീസ് പച്ചക്കള്ളം പറയുന്നത് ആര്‍ക്കുവേണ്ടിയാണ്. ക്രിസ്ത്യാനികള്‍ക്കും സീറോമലബാര്‍സഭയ്ക്കും എതിരേ കുരയ്ക്കുന്ന സാംസ്കാരിക ശുനകന്മാര്‍ക്കും മാധ്യമനപുംസകങ്ങള്‍ക്കും പറയാനുള്ളത് കേള്‍ക്കാന്‍ മനോവയ്ക്കു താത്പര്യമുണ്ട്.

'ലൗജിഹാദ്' എന്നത് വെറും കല്പിതകഥയാണെന്നും മതപരിഗണന കൂടാതെ പരസ്പരം സ്നേഹിക്കുന്നതിനെ 'ലൗജിഹാദ്' എന്ന് ആക്ഷേപിക്കുകയാണെന്നും ഇസ്ലാമിസ്റ്റുകള്‍ വിലപിക്കുന്നു. ഇസ്ലാംമതത്തെ എതിര്‍ക്കുന്നതിനുവേണ്ടി ഹിന്ദുക്കളും ക്രിസ്ത്യാനികളും ചേര്‍ന്നു നടത്തുന്ന ഗൂഢനീക്കത്തിന്റെ ഭാഗമാണ് 'ലൗജിഹാദ്' ആരോപണമെന്നു സ്ഥാപിക്കാന്‍ ഇവര്‍ സജ്ജീവമായി രംഗത്തുണ്ട്. സീറോമലബാര്‍ സഭയുടെ വെളിപ്പെടുത്തല്‍ സംഘപരിവാര്‍ അജണ്ടയുടെ ഭാഗമാണെന്നു പ്രചരിപ്പിക്കാന്‍ ഇസ്ലാമിസ്റ്റുകള്‍ ശ്രമിക്കുന്നത് ഇതിന്റെ ഭാഗമാണ്! കമ്മ്യൂണിസ്റ്റുകളെ സംബന്ധിച്ചിടത്തോളം ഇസ്ലാംമതം ന്യൂനപക്ഷമായിരിക്കുന്ന പ്രദേശങ്ങളില്‍ മാത്രമാണ് 'ന്യൂനപക്ഷസംരക്ഷകര്‍' എന്ന കുപ്പായം ധരിക്കാറുള്ളുവെന്നു നമുക്കറിയാം. ഒരേ പിതാവിനു രണ്ട് അഭിസാരികകളിലായി ജനിച്ച പുത്രന്മാര്‍ക്കിടയിലുള്ള സാഹോദര്യമായി ഇതിനെ കണ്ടാല്‍മതി! ഇടതുപക്ഷ ആക്ടിവിസ്റ്റുകളുടെ ന്യൂനപക്ഷ പ്രണയവും ഇസ്ലാമില്‍ മാത്രം ഒതുങ്ങുന്നതാണ്. അതുകൊണ്ടാണ് ഏറ്റവും ചെറിയ നൂനപക്ഷമായ സീറോമലബാര്‍സഭയെ ഇവറ്റകള്‍ 'സംഘി' ആക്കിയിരിക്കുന്നത്.

'ലൗജിഹാദ്' ഇല്ലെന്നു സ്ഥാപിക്കാന്‍ ഇസ്ലാമും ഇസ്ലാമിന്റെ കുഴലൂത്തുകാരും പ്രചരിപ്പിക്കുന്ന ചില 'തമാശകള്‍' പലരുടെയും ശ്രദ്ധയില്‍ പെട്ടിട്ടുണ്ടാകും. 'ബുദ്ധിജീവികള്‍' എന്ന 'സ്വയംവരനാമം' ധരിച്ചിരിക്കുന്ന ഇടതുപക്ഷ സാംസ്കാരിക നായകന്മാര്‍ തങ്ങളുടെ ബുദ്ധിശൂന്യതയും ഭാവനാദാരിദ്ര്യവും വ്യക്തമാക്കിക്കൊണ്ട് ഇസ്ലാമിനോടൊപ്പമുണ്ട്. ആയതിനാല്‍, 'ലൗജിഹാദ്' ഇല്ലെന്നു സ്ഥാപിക്കാന്‍ ഇവര്‍ പറയുന്ന 'തമാശകള്‍ക്ക്' തമാശവിട്ട് ഗൗരവത്തോടെ മറുപടിപറയേണ്ട ഉത്തരവാദിത്വം മനോവ ഏറ്റെടുക്കുകയാണ്. സീറോമലബാര്‍സഭയുടെ വെളിപ്പെടുത്തലിനെതിരേ ഇസ്ലാമിസ്റ്റുകളും ഇവരുടെ പൃഷ്ടം താങ്ങികളായ മാധ്യമങ്ങളും ഉയര്‍ത്തുന്ന വിചിത്രവാദങ്ങള്‍ എന്താണെന്നു പരിശോധിച്ചതിനുശേഷം മറുപടിയിലേക്കു കടക്കാം. SDPI, പോപ്പുലര്‍ഫ്രണ്ട്, ജമാഅത്തെ ഇസ്ലാമി, മറ്റു മുസ്ലിംവിഭാഗങ്ങള്‍, മാവോയിസ്റ്റുകള്‍, കമ്മ്യൂണിസ്റ്റുകള്‍, ആക്ടിവിസ്റ്റുകള്‍, സ്വവര്‍ഗ്ഗഭോഗികള്‍, മുഖ്യധാരാമാധ്യമങ്ങള്‍ എന്നിങ്ങനെ എല്ലാ പൈശാചിക ശക്തികളും ഒറ്റക്കെട്ടായി ഉയര്‍ത്തുന്ന വാദങ്ങളാണ് ഇവിടെ പരിശോധിക്കപ്പെടുന്നത്. കേരളത്തിലെ ഭരണകൂടത്തിന്റെ ശബ്ദവും നിലപാടും ഈ വിചിത്രവാദങ്ങള്‍ക്കൊപ്പമാണ് എന്നത് വരാനിരിക്കുന്ന നാളുകളില്‍ കേരളത്തെ കാത്തിരിക്കുന്നത് സുഖകരമായ അന്തരീക്ഷമായിരിക്കില്ല എന്നതിന്റെ സൂചനയായി കാണണം.

ജിഹാദികളുടെ വിചിത്രവാദങ്ങള്‍!

ലൗജിഹാദിന്റെ ഇരകളായി ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്ന്‍ ഭീകരപ്രവര്‍ത്തനം നടത്തുന്ന 21 പേരില്‍ പകുതിയോളം ക്രിസ്ത്യന്‍ പെണ്‍കുട്ടികള്‍ ആണെന്ന സീറോമലബാര്‍ സിനഡിന്റെ ആരോപണം അടിസ്ഥാനരഹിതമാണെന്ന് ജിഹാദികളും കുഴലൂത്തുകാരും ഒറ്റക്കെട്ടായി വാദിക്കുന്നു. പത്തുപേരുപോലും ഇല്ലെന്നാണ് ഇവര്‍ പറയുന്നത്. ഭീകരപ്രവര്‍ത്തനം നടത്തുന്നത് ഒരാളാണെങ്കില്‍പ്പോലും അത് എതിര്‍ക്കപ്പെടണം എന്ന പൊതുതത്വം അംഗീകരിക്കാന്‍ ഇസ്ലാംമത വിശ്വാസികള്‍ തയ്യാറാകാത്തതിനെ മനോവ അതിശയത്തോടെ കാണുന്നില്ല. എന്തെന്നാല്‍, ജിഹാദിനെയും നരനായാട്ടിനെയും തള്ളിപ്പറഞ്ഞുകൊണ്ട് ഇസ്ലാമായിരിക്കാന്‍ അവര്‍ക്കു കഴിയില്ലെന്നു മനോവയ്ക്കറിയാം. 'ജിഹാദ്' എന്താണെന്നും ജിഹാദിന് ഇസ്ലാംമത വിശ്വാസത്തില്‍ എത്രത്തോളം പ്രാധാന്യമുണ്ടെന്നും മനസ്സിലാക്കിക്കഴിയുമ്പോള്‍ ഇക്കാര്യം എല്ലാവര്‍ക്കും വ്യക്തമാകും. എന്നാല്‍, മതേതരത്വത്തിന്റെ മുഖംമൂടി അണിഞ്ഞ കമ്മ്യൂണിസ്റ്റുകളും, നീതിയുടെ പക്ഷത്താണു തങ്ങളെന്ന് ഊറ്റംകൊള്ളുന്ന ആക്ടിവിസ്റ്റുകളും, സാമൂഹിക പരിഷ്കര്‍ത്താക്കളുടെ മേലങ്കിയണിഞ്ഞ് പൊതുസമൂഹത്തില്‍ വിരാജിക്കുന്ന സാംസ്ക്കാരിക അശ്രീകരങ്ങളും, തിന്മയ്ക്കെതിരേയുള്ള ധാര്‍മ്മികശബ്ദമാണ് തങ്ങളുടേതെന്നു ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന മാധ്യമങ്ങളും എടുക്കുന്ന നിലപാട് കാണാതെപോകരുത്. ഭരണകൂടംകൂടി ഈ ഭീകരതയ്ക്കു ചൂട്ടുപിടിക്കുമ്പോള്‍ സംഗതി കൂടുതല്‍ ഗൗരവകരമാകും! കേരളം ഇന്ന് കാണുന്നത് ഭീകരതയ്ക്കും പൈശാചികതയ്ക്കും കുടപിടിക്കുന്ന നീചസംഘത്തോടൊപ്പം ഭരണകൂടംകൂടി ചേര്‍ന്നുനില്‍ക്കുന്ന കാഴ്ചയാണ്!

ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്നുവെന്ന് സ്ഥിരീകരിക്കപ്പെട്ട 21 പേരില്‍ പകുതി ക്രിസ്ത്യാനികളല്ലാത്തതുകൊണ്ട് സീറോമലബാര്‍സഭയെ പ്രതിക്കൂട്ടില്‍ നിര്‍ത്തി വിചാരണചെയ്ത കുപ്രസിദ്ധ മാധ്യമമാണ് വേശ്യാനെറ്റ് ചാനല്‍! ജിഹാദികളുടെ അമേദ്യം ഭക്ഷിച്ചു ജീവിക്കുന്ന മ്ലേച്ഛന്മാരെ അണിനിരത്തി അന്തിച്ചര്‍ച്ച നടത്തിയ ഈ ചാനലിനെതിരേ കേസെടുക്കാന്‍ ഭരണകൂടം എന്തുകൊണ്ടു മടിക്കുന്നു? ഇരിപത്തൊന്നില്‍ പത്തുപേര്‍ ക്രിസ്ത്യാനികളല്ലാത്തതുകൊണ്ട് പ്രണയവലയുമായി ജിഹാദിനിറങ്ങിയിരിക്കുന്നവര്‍ മഹാത്മാക്കളാകുമോ? ഇസ്ലാമിക ഭീകരതയ്ക്ക് ഇരയാക്കപ്പെട്ടവരുടെ കണക്കെടുത്തപ്പോള്‍ വന്ന ചെറിയ പിഴവിനെ ഉയര്‍ത്തിക്കാട്ടിയാണ് 'ലൗജിഹാദ്' ഇല്ലെന്നു സ്ഥാപിക്കാന്‍ ജിഹാദികളുടെ മുഖപത്രമായ 'തേജസ്‌' ശ്രമിക്കുന്നത്. ഈ പത്രത്തിന്റെ ഓഫീസില്‍നിന്നാണ് വേശ്യാനെറ്റ് അടക്കമുള്ള മാധ്യമസ്ഥാപനങ്ങള്‍ക്ക് വാര്‍ത്തകള്‍ ലഭിക്കുന്നതെന്നു പറഞ്ഞാല്‍, അതില്‍ വാസ്തവമുണ്ടെന്നു ചിന്തിക്കേണ്ടിവരും. ഭീകരപ്രവര്‍ത്തനത്തിലേക്കു വശീകരിക്കപ്പെട്ടവരുടെ എണ്ണമെടുത്തപ്പോള്‍ വന്ന ഏറ്റക്കുറച്ചിലുകള്‍ ഉയര്‍ത്തിപ്പിടിച്ച്‌ ലൗജിഹാദിനെ ന്യായീകരിക്കാന്‍ ശ്രമിക്കുന്നവര്‍ ആരുതന്നെയായിരുന്നാലും ഉന്മൂലനംചെയ്യപ്പെടേണ്ട വിഷവൃക്ഷത്തിന്റെ ശിഖരങ്ങളാണ്!

സീറോമലബാര്‍ സിനഡ് പ്രസ്താവന ഇറക്കിയത് അനവസരത്തിലായിപ്പോയി എന്നതാണ് ജിഹാദികളുടെ മറ്റൊരു വിചിത്രവാദം! സീറോമലബാര്‍സഭ എപ്പോഴൊക്കെയാണ് സിനഡ് ചേരേണ്ടതെന്ന് പോപ്പുലര്‍ഫ്രണ്ടിന്റെയോ ജമാഅത്തെ ഇസ്ലാമിയുടെയോ ഓഫീസില്‍ തീരുമാനിക്കുന്ന അവസ്ഥ ഉണ്ടായാല്‍ ഈ സഭ ഞങ്ങള്‍ പിരിച്ചുവിടുന്നതിനെക്കുറിച്ച് ആലോചിച്ചുകൊള്ളാം! കേരളത്തിലെ ആക്ടിവിസം എങ്ങോട്ടാണ് വളരുന്നതെന്നു നോക്കുക! സീറോമലബാര്‍സഭ എപ്പോഴെല്ലാം പ്രതികരിക്കണം എപ്പോഴെല്ലാം പ്രതികരിക്കാന്‍ പാടില്ല എന്നൊക്കെ തീരുമാനിക്കേണ്ടത് കേരളത്തിലെ 'മലദ്വാര ആക്ടിവിസ്റ്റുകള്‍' ആണോ? സീറോമലബാര്‍സഭ ഇതിനുമുന്‍പ് പലപ്പോഴും ലൗജിഹാദിനെക്കുറിച്ച് ആശങ്കകള്‍ പ്രകടിപ്പിച്ചിട്ടുണ്ട്. ഇടുക്കി രൂപതയുടെ മെത്രാനായിരുന്ന ആനിക്കുഴിക്കാട്ടില്‍ പിതാവ് വിളിച്ചുപറഞ്ഞത് മാധ്യമനപുംസകങ്ങള്‍ മറന്നുപോയോ? സ്വൈരിണീസന്തതികള്‍ അന്നും വേശ്യാനെറ്റില്‍ അന്തിച്ചര്‍ച്ചയ്ക്കു വട്ടംകൂടിയിരുന്നു! താമരശ്ശേരി രൂപതയുടെ കീഴിലുള്ള വിശ്വാസികള്‍ നടത്തിയ പ്രതിഷേധപ്രകടനങ്ങള്‍ ആക്ടിവിസ്റ്റുകള്‍ മറന്നുപോയോ? കോഴിക്കോട് സരോവരം ബയോപാര്‍ക്കില്‍ വച്ച് ജ്യൂസില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കി പീഡിപ്പിക്കുകയും നഗ്നചിത്രങ്ങള്‍ എടുക്കുകയും മതംമാറാന്‍ നിര്‍ബ്ബന്ധിക്കുകയും ചെയ്തതാണ് കേസ്! അന്നൊക്കെ പ്രതികരിച്ചതുപോലെ തന്നെയാണ് സീറോമലബാര്‍സഭ ഇപ്പോഴും പ്രതികരിച്ചത്. ക്രിസ്ത്യാനികള്‍ പ്രതികരിച്ചതൊന്നും ശപിക്കപ്പെട്ട ഇസ്ലാം പ്രതികരിക്കുന്നതുപോലെ അല്ലാത്തതുകൊണ്ട് പൊതുമുതല്‍ നശിപ്പിക്കപ്പെടുകയോ ആരെങ്കിലും ആക്രമിക്കപ്പെടുകയോ ചെയ്തില്ല! അതൊരു കുറ്റമാണെങ്കില്‍, ആ കുറ്റം ക്രിസ്ത്യാനികളുടെ ശക്തിയും മഹത്വവുമാണ്!

'ലൗജിഹാദ്' എന്നു കേട്ടപ്പോള്‍ ഇസ്ലാമിനു പൊട്ടിയതുപോലെതന്നെ സീറോമലബാര്‍സഭയ്ക്കുള്ളിലെ 'ഫ്രീമേസണ്‍-ഇല്ല്യുമിനാറ്റി' സംഘത്തിന്റെയും കുരുപൊട്ടി! ഷൈജു ആന്റണിയും ലൂസിയുമൊക്കെ വിലാപഗാനം ആലപിച്ചാണ് ജിഹാദികളുടെ വേദനയില്‍ പങ്കുചേര്‍ന്നത്. എറണാകുളം-അങ്കമാലി രൂപതയിലെ വ്യാജരേഖാ മാഫിയ അവരുടെ മുഖപത്രമായ സത്യദീപത്തില്‍ പ്രിദ്ധീകരിച്ച പുലയാട്ടുകള്‍ നാം കണ്ടതാണ്. ഇസ്ലാമിനു വേദനിക്കുമ്പോള്‍ നിലവിളി ഉയരുന്നത് ഇസ്ലാമില്‍നിന്നു മാത്രമല്ലെന്നു ചരിത്രം തെളിയിച്ചിട്ടുണ്ട്. ക്രൈസ്തവരെ വധിക്കാന്‍ തുനിഞ്ഞിറങ്ങിയിരിക്കുന്ന ചാവേറുകള്‍ക്കുവേണ്ടി മനുഷ്യാവകാശ ജല്പനങ്ങള്‍ നടത്തുന്ന പിശാചുക്കള്‍ ക്രൈസ്തവസഭകളില്‍ത്തന്നെ വിഹരിക്കുന്നുവെന്നതും നാം തിരിച്ചറിഞ്ഞ യാഥാര്‍ത്ഥ്യമാണ്. കുപ്രസിദ്ധ ഇസ്ലാമിക കുഴലൂത്തുകാരന്‍ ബെര്‍ഗോളിയോയുടെ അനുചരന്മാരാണിവര്‍! സഭയ്ക്കകത്തും പുറത്തും ഇസ്ലാമിക ജിഹാദികള്‍ക്കു വിടുവേല ചെയ്യുന്നവര്‍ സഭയ്ക്കകത്തും പുറത്തുമുണ്ട്. കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം തയ്യാറാക്കിയതുപോലും ജിഹാദികളുടെ ജാരസന്തതികളാണ്. കേരളത്തിലെ കത്തോലിക്കാസഭയില്‍ നുഴഞ്ഞുകയറിയ മാരിയോ ജോസഫ് എന്ന ജിഹാദി ഉയര്‍ത്തിപ്പിടിക്കുന്നതും ഈ മതബോധനഗ്രന്ഥമാണെന്നു മറക്കരുത്! ഇവന്റെ സ്വാധീനത്താല്‍ പരിശുദ്ധാത്മാവിന്റെ അഭിഷേകം നഷ്ടപ്പെട്ടുപോയ അനേകം വൈദികര്‍ കത്തോലിക്കാസഭയിലുണ്ട്. മൈക്കിള്‍ കാരിമറ്റത്തിനുപോലും അഭിഷേകം നഷ്ടപ്പെട്ടത് മാരിയോ ജോസഫ് എന്ന ജിഹാദിയുടെ സാമീപ്യത്തിലൂടെയാണ്! മാരിയോയുടെ ജിഹാദി പ്രവര്‍ത്തനങ്ങള്‍ക്കു സഹായിയായി അധഃപതിച്ച അവസ്ഥയിലാണ് കാരിമറ്റം ഇന്നുള്ളത്! ഒരു വിദൂഷകനെപ്പോലെ അലഞ്ഞുതിരിയുന്നു!

ഇസ്ലാമിക ഭീകരതയെ ചെറുക്കാന്‍ ശ്രമിക്കുന്നവര്‍ക്കു നേരേ ആഗോളപൈശാചികത ചീറിയടുക്കുന്നതിന്റെ ഏറ്റവും വലിയ തെളിവ് ഡോണാള്‍ഡ്‌ ട്രംപാണ്. ജിഹാദികളില്‍നിന്നു സ്വന്തം രാജ്യത്തെ രക്ഷിക്കാന്‍ ശ്രമിക്കുന്നു എന്ന ഒരേയൊരു 'കുറ്റം' മാത്രമേ ട്രംപ് ചെയ്തിട്ടുള്ളു. ഇല്ല്യുമിനാറ്റി സംഘത്തലവനും വത്തിക്കാനിലെ ഭരണാധികാരിയുമായ ബെര്‍ഗോളിയോയുടെ ഞെരമ്പുകള്‍ വലിഞ്ഞുമുറുകിയത് ജിഹാദികളെ തടയാന്‍ ട്രംപ് ശ്രമിച്ചതുകൊണ്ടാണ്. എറണാകുളം-അങ്കമാലി അതിരൂപതയിലെ ഒരുപറ്റം നികൃഷ്ടജീവികള്‍ സിനഡിനെതിരേ തിരിഞ്ഞതും ജിഹാദികളുടെ സാന്നിദ്ധ്യമാണ് സൂചിപ്പിക്കുന്നത്! ഈ ദുരന്തത്തെ ചെറുക്കാന്‍ വിശ്വാസികള്‍ ഇനിയും രംഗത്തിറങ്ങിയില്ലെങ്കില്‍, അത് വലിയ നാശത്തിലേക്കു സഭയെ കൊണ്ടുചെന്നെത്തിക്കും! ക്രിസ്ത്യന്‍ പെണ്‍കുട്ടികള്‍ ഇസ്ലാമിക യുവാക്കളെ പ്രണയിക്കുകയും വിവാഹം കഴിക്കുകയും ചെയ്യുന്നത് 'ലൗജിഹാദ്' അല്ലെന്നും, ഇത്തരം പ്രണയവിവാഹങ്ങള്‍ എതിര്‍ക്കപ്പെടേണ്ടതില്ലെന്നും വാദിക്കുന്നവരുടെ സംഘമാണ് എറണാകുളം-അങ്കമാലി അതിരൂപതയെ നിയന്ത്രിക്കുന്നത്. തെലേക്കാടനും വട്ടോളിയും ഷൈജു ആന്റണിയും റിജു കാഞ്ഞുക്കാരനുമെല്ലാം ജിഹാദികള്‍ക്കുവേണ്ടി വിടുവേലചെയ്യുന്ന പൈശാചികസംഘത്തിലെ അംഗങ്ങളാണ്!         

എന്താണ് ലൗജിഹാദ്?

സിറിയയിലും യെമനിലും അഫ്ഗാനിസ്ഥാനിലുമുള്ള ഇസ്ലാമിക് സ്റ്റേറ്റിന്റെ (ISIS) ജിഹാദി ക്യാമ്പുകളിലേക്ക് ലൈംഗിക അടിമകളായി പെണ്‍കുട്ടികളെ റിക്രൂട്ട് ചെയ്യുന്ന പ്രവര്‍ത്തനത്തെ മാത്രമാണ് ലൗജിഹാദായി ചിലര്‍ പരിഗണിക്കുന്നത്. എന്നാല്‍, 'ലൗജിഹാദ്' എന്നത് ഭീകരപ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടിയുള്ള 'റിക്രൂട്ടിംഗ്' മാത്രമല്ല; ഇസ്ലാംമതത്തിലേക്ക് ഒരു വ്യക്തിയെ പരിവര്‍ത്തനം ചെയ്യുന്നതിനുള്ള അനേകം കുതന്ത്രങ്ങളില്‍ ഒന്നുകൂടിയാണിത്. മറ്റു മതങ്ങളില്‍ വിശ്വസിക്കുന്നവരെ പ്രണയത്തില്‍ കുരുക്കി മതംമാറ്റുന്നതും ജിഹാദിന്റെ ഭാഗമാണ്. ഇത്തരം ജിഹാദി പ്രവര്‍ത്തനത്തെയാണ് ലൗജിഹാദ്, റോമിയോ ജിഹാദ് എന്നൊക്കെ വിശേഷിപ്പിക്കുന്നത്. ജിഹാദിനുവേണ്ടി നിലകൊള്ളാത്ത ആരെയും ഇസ്ലാമായി അല്ലാഹു പരിഗണിക്കില്ലെന്നു നാം കണ്ടു. ലോകത്തെ മുഴുവന്‍ അല്ലാഹുവിന്റെ കാല്‍ക്കീഴിലും മുഹമ്മദിന്റെ പ്രബോധനത്തിന്‍ കീഴിലും ആക്കാന്‍ ശ്രമിക്കാത്ത ആരും ഇസ്ലാമല്ല. കൊച്ചുകുട്ടികള്‍ക്കുപോലും ബാധകമായ നിയമമാണിത്. മദ്രസയിലെ പഠനം ആരംഭിക്കുമ്പോള്‍ത്തന്നെ, ജിഹാദ് എങ്ങനെ നടപ്പാക്കണമെന്ന് ഇസ്ലാംമതത്തിലെ ഓരോ കുട്ടികള്‍ക്കും പരിശീലനം നല്‍കുന്നുണ്ട്. ഈ സത്യം വെളിപ്പെടുത്തുന്ന 'വീഡിയോ' കാണുക!

മുസ്ലിം സ്കൂളുകളില്‍ മറ്റു മതത്തില്‍പ്പെട്ട കുട്ടികള്‍ സുരക്ഷിതരല്ലെന്നു വ്യക്തമാക്കുന്ന വീഡിയോ ആണ് നാമിവിടെ കണ്ടത്. ഇസ്ലാം മാത്രമുള്ള ലോകം സൃഷ്ടിക്കാനുള്ള പ്രവര്‍ത്തനത്തില്‍ ഭാഗമാകാത്തവരെ ഇസ്ലാമായി അംഗീകരിക്കാത്തതുകൊണ്ടുതന്നെ, ഏതൊരു ഇസ്ലാംമത വിശ്വാസിയും ജിഹാദിന്റെ ഭാഗമാകാന്‍ തയ്യാറാകും. മറ്റു മതത്തില്‍പ്പെട്ട കുട്ടികളുമായി സൗഹൃദം ഭാവിച്ചുകൊണ്ടാണ് ഇവര്‍ ജിഹാദിന്റെ ഭാഗമാകുന്നത്. ക്രിസ്ത്യാനികളായ സഹപാഠികള്‍ ധരിച്ചിരിക്കുന്ന കുരിശുരൂപം നീക്കംചെയ്യാനും ഹിന്ദുക്കളുടെ നെറ്റിയിലെ പൊട്ടുകള്‍ മായ്ച്ചുകളയാനും ഇവര്‍ പ്രേരിപ്പിക്കുമെന്നത് രണ്ടാംക്ലാസിലെ പഠനവിഷയമാണ്. ക്രിസ്ത്യാനികളായ കുട്ടികളോട് അവരുടെ മാതാപിതാക്കളില്‍നിന്ന് ഓടിയകലാന്‍ പറയണം എന്നതാണ് മുസ്ലിംകുട്ടികള്‍ക്കു ലഭിച്ചിരിക്കുന്ന പഠനം! അതായത്, മുഹമ്മദിലും അല്ലാഹുവിലും വിശ്വസിക്കുന്ന എല്ലാ മുസ്ലിങ്ങളും ജിഹാദിന്റെ ഭാഗമാകണം! കൊച്ചുകുട്ടികളടക്കം ഓരോ ഇസ്ലാമും അത് കര്‍ശനമായി പാലിക്കുന്നു! ബാല്യംവിട്ട് കൗമാരത്തിലേക്കു പ്രവേശിക്കുമ്പോള്‍ ജിഹാദിന്റെ ഭാവം പ്രണയത്തിലേക്കു വളരുന്നു. ഇതിനെയാണ് 'ലൗജിഹാദ്' എന്ന ഓമനപ്പേരിട്ട് വിശേഷിപ്പിക്കുന്നത്. മുസ്ലിം ആണ്‍കുട്ടികളുമായി മറ്റു മതത്തില്‍പ്പെട്ട പെണ്‍കുട്ടികളെ പ്രണയബദ്ധരാക്കാന്‍ ഇടനിലക്കാരായി വര്‍ത്തിക്കുന്നത് മുസ്ലിം പെണ്‍കുട്ടികളാണ്.

ഹലാല്‍ ഭക്ഷണം കഴിപ്പിച്ച് അല്ലാഹുവിന്റെ അടിമയാക്കുക എന്ന കുതന്ത്രം ജിഹാദിലുണ്ട്. ക്രിസ്ത്യാനികളുടെമേലുള്ള ദൈവികസംരക്ഷണം ഇല്ലാതാകാന്‍ 'ഹലാല്‍ ഭക്ഷണം' കാരണമാകും. എന്തെന്നാല്‍, വിഗ്രഹങ്ങള്‍ക്ക് (അന്യദേവന്മാര്‍ക്ക്) അര്‍പ്പിച്ച വസ്തുക്കള്‍ ക്രിസ്ത്യാനികള്‍ക്കു നിഷിദ്ധമാണ്. ക്രിസ്തുവിന്റെ നിയമത്തെ ധിക്കരിച്ച് വിഗ്രഹാര്‍പ്പിത ഭക്ഷണങ്ങള്‍ കഴിക്കുന്നതിലൂടെ അവിടുത്തെ സംരക്ഷണം നഷ്ടപ്പെടുകയും, ഏതൊരു ശത്രുവിനും കീഴ്പ്പെടുത്താന്‍ കഴിയുംവിധം ദുര്‍ബ്ബലരായിത്തീരുകയും ചെയ്യും. 'ഹലാല്‍' ഭക്ഷണത്തിലൂടെ ഇസ്ലാം ഒരുക്കുന്ന വിനാശം എന്താണെന്നു ഗ്രഹിക്കാനായി ഈ 'വീഡിയോ' കാണുക! ഭക്ഷണപദാര്‍ത്ഥങ്ങളിലേക്ക് സാത്താനെ ആവാഹിക്കുന്ന കലാപരിപാടിയാണ് ഈ വീഡിയോയില്‍ കാണുന്നത്. ഇസ്ലാമിന്റെ ഭക്ഷണശാലകളിലും ഇഫ്താര്‍ വിരുന്നുകളിലും സത്ക്കാരങ്ങളിലും പങ്കെടുക്കുന്നവര്‍ക്ക് സൗജന്യമായി പിശാചിനെയും വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോകാം! പലരും രോഗികളായി മാറിയതും ദൈവത്തില്‍നിന്ന് അകന്നുപോയതും ഈ പൈശാചികവിഭവങ്ങള്‍ ഭക്ഷിച്ചതിലൂടെയാണ്! അതായത്, ഇസ്ലാംമതത്തിലെ വിശ്വാസികളുമായി സ്ഥാപിക്കുന്ന ഏതൊരു സൗഹൃദവും മരണത്തില്‍ കലാശിക്കും എന്നകാര്യത്തില്‍ യാതൊരു സംശയവും വേണ്ട. ഇവിടെ ആണ്‍-പെണ്‍ വ്യത്യാസമില്ല! ഓരോ ഇസ്ലാംമത വിശ്വാസിയും പിശാചിലേക്കുള്ള പാലങ്ങളാണ്! ഈ വിഷയം കൂടുതല്‍ വ്യക്തതയോടെ പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഈ 'ലിങ്ക്' സന്ദര്‍ശിക്കുക: 'ഇസ്ലാമിക സൗഹൃദത്തില്‍ പതിയിരിക്കുന്ന മരണങ്ങള്‍!'  

ലൗജിഹാദില്‍ കുരുങ്ങുന്നവരെയെല്ലാം സിറിയയിലേക്ക് അയയ്ക്കുന്നു എന്നതല്ല പ്രശ്നം; മറിച്ച്, ഇസ്ലാംമതത്തിലേക്കു കടന്നുപോകുന്ന ഏതൊരു വ്യക്തിയുടെയും ആത്മാവ് നിത്യനരകാഗ്നിയ്ക്ക് ഇരയാകുന്നു എന്നതാണ് ഗുരുതരമായ പ്രശ്നം! ക്രിസ്തീയ വിശ്വാസത്തില്‍നിന്ന്‍ ഒരുവന്‍ മറ്റേതു വിശ്വാസത്തിലേക്കു കടന്നുപോയാലും അവന്റെ ആത്മനാശം സുനിശ്ചിതമാണ്! ഇതാണ് ക്രിസ്ത്യാനികള്‍ ലൗജിഹാദിനെ എതിര്‍ക്കുന്നതിന്റെ യഥാര്‍ത്ഥ കാരണം. ഇത് എതിര്‍ക്കാന്‍ ഏതെങ്കിലും പ്രത്യേക കാലമോ സമയമോ ക്രിസ്ത്യാനിയ്ക്കായി ക്രിസ്തു നിശ്ചയിച്ചിട്ടില്ല! ക്രിസ്ത്യാനികള്‍ക്കു ലഭിച്ചിരിക്കുന്ന നിയമോപദേശം ഇതാണ്: "ഇന്ന് എന്നു വിളിക്കപ്പെടുന്ന ദിവസങ്ങള്‍ ഉള്ള കാലത്തോളം എല്ലാ ദിവസവും നിങ്ങള്‍ പരസ്പരം ഉപദേശിക്കുവിന്‍; ഇതു നിങ്ങള്‍ പാപത്തിന്റെ വഞ്ചനയാല്‍ കഠിനഹൃദയരാകാതിരിക്കുവാനാണ്. എന്തെന്നാല്‍, നമ്മുടെ ആദ്യവിശ്വാസത്തെ അവസാനംവരെ മുറുകെപ്പിടിക്കുമെങ്കില്‍ മാത്രമേ നാം ക്രിസ്തുവില്‍ പങ്കുകാരാവുകയുള്ളു"(ഹെബ്രാ: 3; 13, 14). വിശ്വാസത്തില്‍ ഉറച്ചുനില്‍ക്കാന്‍ സഹോദരങ്ങളെ ഉപദേശിക്കാനുള്ള ഉത്തരവാദിത്വം ക്രിസ്ത്യാനികള്‍ക്കുണ്ട്. കാലമോ സമയമോ പരിഗണിക്കാതെ, എല്ലായ്പ്പോഴും പരസ്പരം ഉപദേശങ്ങളാല്‍ തങ്ങളുടെ വിശ്വാസം ഉറപ്പിക്കാന്‍ ഓരോ വിശ്വാസിക്കും ബാദ്ധ്യതയുണ്ടായിരിക്കെ, സഭയുടെ ബാദ്ധ്യത എത്രയോ വലുതായിരിക്കും. സീറോമലബാര്‍ സഭയിലെ വിവേകമതികള്‍ അത് ചെയ്യുമ്പോള്‍, ഷൈജു ആന്റണിയെപ്പോലെയും തെലേക്കാടനെപ്പോലെയുമുള്ള അലവലാതികളുടെ ആസനം കഴയ്ക്കുന്നത് സ്വാഭാവിക പ്രതിഭാസമാണ്! 

കൗമാരത്തില്‍ത്തന്നെ കാമവെറിയന്മാരായി ഇസ്ലാമിക വിശ്വാസികളെ വളര്‍ത്തിയെടുക്കുന്നതും മറ്റു മതങ്ങളിലെ പെണ്‍കുട്ടികളെ ലക്ഷ്യമിട്ടാണ്. വ്യഭിചാരികളായ ആണ്‍മക്കള്‍ ഒരു അലങ്കാരമായി കരുതുന്നവരാണ് ഇസ്ലാംമത വിശ്വാസികളായ ഓരോ മാതാപിതാക്കളും! കഴിഞ്ഞ ദിവസം തളിപ്പറമ്പില്‍ നടന്ന ഒരു സംഭവമാണ് ഈ 'വീഡിയോയില്‍' ഉള്ളത്. ഇത് കാണുക: 'ഷെയര്‍ ചാറ്റിംഗ്'! ഈ ദുരന്തങ്ങള്‍ അരങ്ങേറുന്നത് സിറിയയിലോ നൈജീരിയയിലോ സൊമാലിയയിലോ തുര്‍ക്കിയിലോ അല്ല; മതേതരജല്പനങ്ങള്‍ക്ക് കുപ്രസിദ്ധി നേടിയ കേരളത്തിലാണ്! ഇതെല്ലാം മറച്ചുവയ്ക്കേണ്ടത് പിശാചിന്റെയും ഇസ്ലാമിന്റെയും ആവശ്യമാണ്‌. ആയതിനാല്‍ത്തന്നെ, 'ലൗജിഹാദ്' എന്നത് കല്പിതകഥയാണെന്നു സ്ഥാപിക്കാന്‍ രംഗത്തുള്ളവര്‍ ആരുടെ സേവകരാണെന്ന് മനസ്സിലാക്കാന്‍ വളരെ എളുപ്പമാണ്! അപ്രിയസത്യങ്ങള്‍ ആരെയൊക്കെയാണ് അസ്വസ്ഥരാക്കിയതെന്ന്‍ അറിയാന്‍ നിലവിളി ഉയര്‍ന്ന ഇടങ്ങളിലേക്കു തിരിഞ്ഞുനോക്കിയാല്‍ മതി!

രോമകൂപങ്ങളില്‍പ്പോലും ക്രിസ്തീയവിരുദ്ധത കാത്തുസൂക്ഷിക്കുന്ന കുപ്രസിദ്ധരായ ചില അധമവ്യക്തികള്‍ കേരളത്തിലുണ്ട്. റോയി മാത്യു, ജയശങ്കര്‍, ജോസഫ് സി മാത്യു, നീലാണ്ടന്‍, കെമാല്‍പാഷ, കാനം രാജേന്ദ്രന്‍, ഹരീഷ് വാസുദേവന്‍, വിനു വി ജോണ്‍ തുടങ്ങിയവരെല്ലാം ഈ പട്ടികയില്‍ ഉള്‍പ്പെടുന്നവരാണ്! ഇവരെല്ലാമിന്ന്‍ അസ്വസ്ഥതയിലും ആകുലതയിലുമാണ്! സീറോമലബാര്‍ സഭയ്ക്കെതിരേ പഴയകാല കേസുകള്‍ പൊടിതട്ടിയെടുക്കുന്ന തിരക്കിലാണ് ഈ ആഭാസക്കൂട്ടം! ലൗജിഹാദ് ഇല്ലെന്നും ആണും പെണ്ണും തമ്മിലുള്ള പ്രണയത്തെ മതവിദ്ദ്വേഷം വളര്‍ത്താന്‍ സീറോമലബാര്‍സഭ ഉപയോഗിക്കുന്നു എന്നുമാണ് മേപ്പടി കപടമതേതരവാദികളുടെ കണ്ടെത്തല്‍! എന്നാല്‍, സത്യം അതല്ലെന്ന് എല്ലാ ക്രിസ്ത്യാനികള്‍ക്കും അറിയാം. ഇസ്ലാംമത വിശ്വാസികളായ യുവാക്കള്‍ക്ക് മറ്റു മതങ്ങളിലെ പെണ്‍കുട്ടികളോടുള്ള താത്പര്യത്തിനുപിന്നില്‍ മതപരിവര്‍ത്തനവും കാമവും മാത്രമാണ്. മറ്റു വൈകാരിക ബന്ധങ്ങളൊന്നും ഇസ്ലാംമത വിശ്വാസികള്‍ക്കില്ല! ഇസ്ലാമിന്റേത് മതേതര പ്രണയമാണെന്ന് ആരും തെറ്റിദ്ധരിക്കരുത്. മതംവിട്ടുള്ള ഒരു പ്രണയവും ഇസ്ലാമിനില്ല. ഇസ്ലാമിന്റെ 'മതേതരസങ്കല്പം' എന്താണെന്നറിയാന്‍ ഈ 'വീഡിയോ' കാണുക! ഇതാണ് ഇസ്ലാമിന്റെ മതേതരപ്രണയം!

ലൈംഗിക വൈകൃതങ്ങളില്‍ ജീവിക്കുന്ന വിഷയാസക്തരായ മനുഷ്യര്‍ക്ക് സത്യദൈവമായ യാഹ്‌വെയോടും അവിടുത്തെ സംവിധാനങ്ങളോടുമുള്ള വെറുപ്പ് സ്വാഭാവികമാണ്. ആക്ടിവിസ്റ്റുകള്‍ക്ക് ക്രിസ്തീയനിയമങ്ങള്‍ അപ്രിയമാകുന്നത് ഇക്കാരണത്താലാണ്. എന്നാല്‍, ഇക്കൂട്ടരെല്ലാം ഇസ്ലാമികതയോട് അകാരണമായ പ്രണയം സൂക്ഷിക്കുന്നതായി കാണാന്‍ കഴിയും. ഇസ്ലാംമത വിശ്വാസികള്‍ നടത്തുന്ന നരനായാട്ടുകളെയോ ജിഹാദിനുവേണ്ടിയുള്ള ഭീകരാക്രമണങ്ങളെയോ ഗൗരവമായി കാണാന്‍ കഴിയാത്തവിധം മിഥ്യാബോധത്തിലേക്ക് ഇവരില്‍ കുടികൊള്ളുന്ന വ്യഭിചാരദുര്‍ഭൂതം ഇവരെ നയിക്കുന്നു. യാഥാര്‍ത്ഥ്യങ്ങലെയെല്ലാം താമസ്ക്കരിച്ച് ഇസ്ലാമിനുവേണ്ടി കുഴലൂതുന്ന ആക്ടിവിസ്റ്റുകളെ ശ്രദ്ധിച്ചാല്‍ മനസ്സിലാക്കാന്‍ കഴിയുന്ന കാര്യങ്ങളാണിതെല്ലാം. ഇസ്ലാമിക പൈശാചികതയെ ന്യായീകരിക്കാന്‍ സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്ന ഓരോ അവതാരങ്ങളെയും ശ്രദ്ധിച്ചാല്‍ ഇക്കാര്യം വ്യക്തമാകും. കാനഡയില്‍നിന്ന് ക്രിസ്ത്യാനികളെ പുലഭ്യം പറയുന്ന 'മലദ്ദ്വാര' ആക്ടിവിസ്റ്റിന്റെ പ്രശനവും വ്യത്യസ്തമല്ല! സോഷ്യല്‍ മീഡിയകളിലൂടെ കുരയ്ക്കുന്ന ഈ കൊടിച്ചിപ്പട്ടിയുടെ ജീവിതം പരിശോധിച്ചാല്‍ കണ്ടെത്താന്‍ കഴിയുന്നതും ഈ അവസ്ഥകളായിരിക്കും. (ഈ വീഡിയോ കാണുക) കനേഡിയന്‍ താടകയുടെ വരട്ടുവാദങ്ങളും അതിനുള്ള മറുപടിയും ഈ വീഡിയോയിലുണ്ട്.

ഒരു രാജ്യത്തെ ഇസ്ലാമികവത്ക്കരിക്കാന്‍ ക്രിസ്ത്യാനികളുടെ സഹായം ലഭിക്കുന്നില്ല എന്നതാണ് ഇസ്ലാമിന്റെ വേദന! ക്രിസ്ത്യാനികളെയും യെഹൂദരെയും ഉന്മൂലനം ചെയ്യുകയെന്നത് മുഖ്യ അജണ്ടയായി സ്വീകരിച്ചിരിക്കുന്ന ക്രിസ്തുനിഷേധ മതവിഭാഗമാണ് ഇസ്ലാമെന്ന് മനസ്സിലാക്കിയിട്ടുല്ലവരാണ് ക്രിസ്ത്യാനികള്‍! കമ്മ്യൂണിസ്റ്റുകള്‍ അടക്കമുള്ള എല്ലാ നീചസംഘങ്ങളുടെയും പിന്തുണയോടെ ക്രിസ്ത്യാനികളെ കൊന്നൊടുക്കുന്നതില്‍നിന്ന് ഇസ്ലാമിക സമൂഹം ഒരിക്കലും പിന്തിരിഞ്ഞിട്ടില്ല. ക്രിസ്തുവിലൂടെ മാത്രം സാദ്ധ്യമാകുന്ന ആത്മരക്ഷയെ തടയുകയെന്നതാണ് ഈ പ്രസ്ഥാനങ്ങളുടെയെല്ലാം  പൊതുലക്ഷ്യം! ഒരേ ബീജത്തില്‍നിന്നു ജീവന്‍പ്രാപിച്ച പ്രസ്ഥാനങ്ങള്‍ക്ക് പരസ്പരം ആശ്ലേഷിക്കാതിരിക്കാന്‍ കഴിയില്ല എന്ന പൊതുതത്വം അംഗീകരിക്കേണ്ടതിനാല്‍ ഇവരുടെ സഹവര്‍ത്തിത്വത്തെ മനോവ അതിശയത്തോടെ വീക്ഷിക്കുന്നില്ല! എന്നിരുന്നാലും, മതേതരത്വവും മനുഷ്യസ്നേഹവും ന്യൂനപക്ഷ പ്രണയവുമൊക്കെ മുഖാവരണമായി ധരിച്ചുകൊണ്ട് ക്രൈസ്തവരെ വഞ്ചിക്കുന്ന കമ്മ്യൂണിസ്റ്റുകളുടെയും സെക്കുലര്‍ പാര്‍ട്ടികളുടെയും കാപട്യത്തെ തുറന്നുകാണിക്കേണ്ടത് മനോവയുടെ ഉത്തരവാദിത്വമായി മാറിയിരിക്കുന്നു. എന്തെന്നാല്‍, ക്രൈസ്തവനാമങ്ങള്‍ ധരിച്ചുകൊണ്ട് ചില സ്വൈരിണിമാര്‍ നവമാധ്യമങ്ങളില്‍ ഇസ്ലാമിക കുഴലൂത്തുമായി പ്രത്യക്ഷപ്പെടുമ്പോള്‍, അതൊന്നും കണ്ടില്ലെന്നു നടിക്കാന്‍ മനോവയ്ക്കാകില്ല. ആയതിനാല്‍ത്തന്നെ, യഥാര്‍ത്ഥ സത്യം വിളിച്ചുപറയേണ്ടത് കാലത്തിന്റെ അനിവാര്യതയായി പരിണമിച്ചിരിക്കുന്നു.

തങ്ങള്‍ക്കു സര്‍വ്വാധിപത്യമുള്ള രാജ്യങ്ങളോടല്ലാതെ മറ്റൊരു രാജ്യത്തോടും കൂറില്ലാത്ത രണ്ടു പ്രസ്ഥാനങ്ങളാണ് ഇസ്ലാംമതവും കമ്മ്യൂണിസവും! തങ്ങളുടെ പ്രസ്ഥാനത്തിനു ഭൂരിപക്ഷമില്ലെങ്കില്‍ ജന്മനാടിനെപ്പോലും ശത്രുരാജ്യമായി ഇവര്‍ കണക്കാക്കും! ചൈനയുമായി ഇന്ത്യയ്ക്ക് യുദ്ധംചെയ്യേണ്ടിവന്നാല്‍, ഇന്ത്യയില്‍ ജീവിക്കുന്ന കമ്മ്യൂണിസ്റ്റുകള്‍ ചൈനക്കാരായി മാറുമെന്നത് ചരിത്രം തെളിയിച്ച സത്യമാണ്. ഇസ്ലാംമതത്തിന്റെ കാര്യത്തിലും ഇതുതന്നെയാണ് യാഥാര്‍ത്ഥ്യം. ഇന്ത്യയില്‍ വന്നു ഭീകരാക്രമണം നടത്തുന്ന പാക്കിസ്ഥാനികള്‍ക്കുവേണ്ടി ശബ്ദിക്കാന്‍ മലപ്പുറത്ത് ആയിഷാ റെന്നമാര്‍ സര്‍വ്വാഭരണവിഭൂഷിതയായി കാത്തിരിക്കുന്നു. ജിഹാദികള്‍ക്കുവേണ്ടി മടിക്കുത്തഴിക്കുന്നത് പുണ്ണ്യമാണെന്നു പഠിപ്പിക്കുന്ന പൈശാചികമതത്തിലെ 'ലൈംഗിക അടിമകള്‍' കുപ്രസിദ്ധമാരാണല്ലോ! ഇസ്ലാമിനു ഭൂരിപക്ഷമുണ്ടായിരിക്കുകയും ഇസ്ലാമികഭരണം സ്ഥാപിതമാകുകയും ശരിയത്ത് നിയമം പ്രാബല്യത്തില്‍ വരുകയും ചെയ്‌താല്‍ മാത്രമേ ജനിച്ചുവളര്‍ന്ന രാജ്യമാണെങ്കില്‍പ്പോലും ആ രാജ്യത്തെ ഒരു ഇസ്ലാം സ്നേഹിക്കുകയുള്ളു. ഇസ്ലാമിന്റെ അടിസ്താനതത്വമാണിത്. ഇതില്‍നിന്നു മാറി ഒരുവന് ഇസ്ലാമായിരിക്കാന്‍ കഴിയില്ല. ജിഹാദിക്കുഞ്ഞുങ്ങളെ രാജ്യസ്നേഹം പഠിപ്പിക്കുന്ന ഈ 'വീഡിയോ' കാണുക!

കത്തോലിക്കാസഭയിലെ പെണ്‍കുട്ടികളെ സത്യസരണി വഴി ഇസ്ലാമിക ജിഹാദികള്‍ക്കു കാഴ്ചവയ്ക്കാന്‍ കരാറിലേര്‍പ്പെട്ടിരിക്കുന്ന പൈശാചികസംഘം സഭയ്ക്കുള്ളില്‍ത്തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. SDPI, പോപ്പുലര്‍ഫ്രണ്ട് തുടങ്ങിയ ഇസ്ലാമിക ഭീകരസംഘടനകളുടെ പിന്തുണയോടെ എറണാകുളം-അങ്കമാലി അതിരൂപതയില്‍ പ്രവര്‍ത്തിക്കുന്ന സംഘമാണത്. ചര്‍ച്ച് ആക്റ്റ് നടപ്പാക്കാനും ലൂസിക്ക് സ്വൈര്യവിഹാരം നടത്താനുള്ള അവകാശത്തിനുമൊക്കെ രംഗത്തുള്ളതും ഈ പൈശാചികശക്തികള്‍ തന്നെയാണ്. കര്‍ദ്ദിനാള്‍ ആലഞ്ചേരിയെ ജയിലിലടയ്ക്കാന്‍ വ്യാജരേഖ ചമച്ച തെലേക്കാടന്‍ എന്ന 'കരിഞ്ഞവന്‍' മുതല്‍ 'AMT' എന്ന 'ക്രിസ്തുവിരുദ്ധ' നിഗൂഢസംഘംവരെ ഇസ്ലാമിന്റെ കൂട്ടിക്കൊടുപ്പുകാരായി നിലകൊള്ളുന്നു. സഭയുടെ രക്ഷകരെന്ന നാട്യത്തില്‍ വ്യഭിചാരദല്ലാള്‍മാരായി വര്‍ത്തിക്കുന്ന ഇവറ്റകളാണ് ഇസ്ലാമിനായി സീറോമലബാര്‍സഭയെ പുലഭ്യം പറയുന്നത്! 'ലൗജിഹാദ്' എന്നത് കെട്ടിച്ചമച്ച കഥയാണെന്നും, ഈ കഥയ്ക്കുപിന്നില്‍ 'ഇസ്ലാമോഫോബിയ' എന്ന പ്രതിഭാസമാണെന്നും പ്രചരിപ്പിക്കാന്‍, 'ഫ്രീമേസണ്‍-ഇല്ല്യുമിനാറ്റി' സംഘത്തിന്റെകൂടി പിന്തുണയോടെ പവര്‍ത്തിക്കുന്ന ഈ നീചസംഘം തുനിഞ്ഞിറങ്ങിയിരിക്കുകയാണ്!

'ഇസ്ലാമോഫോബിയ'!

എല്ലാ പ്രശ്നങ്ങള്‍ക്കും കാരണം 'ഇസ്ലാമോഫോബിയ' ആണത്രേ! മതേതരത്വത്തെ അരക്കിട്ടുറപ്പിക്കുന്നതിലും ലോകത്തു സമാധാനം സ്ഥാപിക്കുന്നതിലും മാത്രം ശ്രദ്ധചെലുത്തിക്കൊണ്ടിരിക്കുന്ന ഇസ്ലാമിനെതിരേ ലോകവ്യാപകമായി 'വ്യാജകഥകള്‍' പ്രചരിക്കുന്നുണ്ട്! ഇസ്ലാമിനെതിരേ നടക്കുന്ന ആസൂത്രിതമായ ഈ നീക്കത്തെയാണ് 'ഇസ്ലാമോഫോബിയ' എന്ന് വിശേഷിപ്പിക്കുന്നത്! തങ്ങളുടെ പൈശാചികതയെ മറച്ചുപിടിക്കാന്‍ വിഫലശ്രമം നടത്തുന്ന 'ജിഹാദികള്‍' കണ്ടെത്തിയ പദമാണ് 'ഇസ്ലാമോഫോബിയ'! മണലില്‍ തലപൂഴ്ത്തി, ആരും തങ്ങളെ കാണുന്നില്ലെന്ന് ചിന്തിക്കുന്ന ഒട്ടകപ്പക്ഷിയെപ്പോലെയാണ് 'ഇസ്ലാമിസ്റ്റുകള്‍'! അമേരിക്കയിലെ 'വേള്‍ഡ് ട്രേഡ് സെന്റര്‍' ആക്രമിച്ചത് യെഹൂദരാണെന്നു വിശ്വസിക്കുന്ന ഒട്ടകപ്പക്ഷികള്‍ ഇസ്ലാമിലുണ്ട്. ഇസ്ലാമിക് സ്റ്റേറ്റ് എന്ന പൈശാചികസംഘത്തെ നയിക്കുന്നതും യെഹൂദരാണെന്ന് പ്രചരിപ്പിക്കാന്‍ ഇവര്‍ക്ക് യാതൊരു ഉളുപ്പുമില്ല എന്നതാണ് മറ്റൊരവസ്ഥ! ഇവര്‍ ചെയ്തുകൂട്ടുന്ന സകല 'എമ്പോക്കിത്തരങ്ങളും' മറ്റുള്ളവരുടെമേല്‍ ആരോപിക്കാന്‍ യാതൊരു മടിയും ഈ പിതൃശൂന്യര്‍ക്കില്ല! ഭീകരാക്രമണങ്ങള്‍, കൂട്ടക്കുരുതികള്‍, കൂട്ടബലാത്സംഘങ്ങള്‍, കുട്ടികളെപ്പോലും ലൈംഗിക അടിമകളാക്കല്‍ തുടങ്ങിയ പൈശാചിക 'കലാപരിപാടികള്‍' ഇസ്ലാമിന്റെ പൈതൃകമാണെന്നു നമുക്കറിയാം. എന്നാല്‍, ഇതൊക്കെ 'ഇസ്ലാമോഫോബിയ'യുടെ ഭാഗമായി പ്രചരിക്കപ്പെടുന്ന കെട്ടുകഥകളാണെന്നു പറയാനുള്ള 'ചങ്കുറ്റം' ഇസ്ലാമിനല്ലാതെ മറ്റാര്‍ക്കുണ്ട്?!

യൂറോപ്പിലെ തെരുവുകളില്‍ ചാവേറുകള്‍ പൊട്ടിത്തെറിക്കുന്നതായും, മാര്‍ക്കറ്റുകളിലേക്ക് ട്രക്കുകള്‍ ഇടിച്ചുകയറ്റി അനേകരെ കൊന്നൊടുക്കുന്നതായുമൊക്കെ വാര്‍ത്തകള്‍ വരുന്നത് ഇസ്ലാമോഫോബിയയുടെ ഭാഗമാണെന്നു ജിഹാദികളിലെ ബുദ്ധിജീവികളായ ഒട്ടകപ്പക്ഷികള്‍ പറയുന്നു! കണ്ണുകൊണ്ട് കാണുന്നതോ കാതുകള്‍ക്കൊണ്ട് നേരിട്ടു കേള്‍ക്കുന്നതോ ഒന്നുമല്ല സത്യങ്ങള്‍; മറിച്ച്, ഇസ്ലാമിക ബുദ്ധിജീവികള്‍ പറയുന്നതു മാത്രമാണ് സത്യങ്ങള്‍! ജിഹാദികളുടെ ഓരോ അവസ്ഥാന്തരങ്ങള്‍! സമാധാനം, സാഹോദര്യം, കാരുണ്യം, മതേതരത്വം എന്നിവയൊക്കെയാണ് തങ്ങളുടെ മതത്തിന്റെ മാഹാത്മ്യമായി ഇസ്ലാം പറഞ്ഞുനടക്കുന്നത്. എന്നാല്‍, നാം നേരിട്ടു കാണുന്നതെന്താണ്? ലോകത്തെ പൈശാചികവത്കരിക്കുക എന്നാ ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുകയും, എന്നാല്‍ അവയെല്ലാം ഇസ്ലാമോഫോബിയയുടെ ഭാഗമായി മറ്റുള്ളവര്‍ പ്രചരിപ്പിക്കുന്നതാണെന്നു യാതൊരു ഉളുപ്പുമില്ലാതെ വിളിച്ചുപറയുകയും ചെയ്യാന്‍ ഇസ്ലാമിനു മാത്രമേ കഴിയുകയുള്ളു!

ക്രിസ്ത്യാനികളുടെ സംരക്ഷകര്‍ ഇസ്ലാമോ ഹിന്ദുവോ?

ഹിന്ദുവോ ഇസ്ലാമോ അല്ല ക്രിസ്ത്യാനികളെ സഹായിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നത്; മറിച്ച്, ക്രിസ്തുവാണ്‌ ക്രിസ്ത്യാനികളുടെ സംരക്ഷകന്‍! രണ്ടായിരത്തോളം വര്‍ഷത്തെ ചരിത്രത്തിലിന്നോളം ക്രിസ്ത്യാനികളെ മറ്റൊരു സമൂഹവും സംരക്ഷിച്ചിട്ടില്ല. യെഹൂദരടക്കം സകല മതവിഭാഗങ്ങളും ക്രിസ്ത്യാനികളെ പീഡിപ്പിച്ചിട്ടുണ്ട്. ക്രിസ്ത്യാനികളെ ആരെങ്കിലും ഉപദ്രവിക്കാതിരുന്നിട്ടുണ്ടെങ്കില്‍, അത് ക്രിസ്ത്യാനികളുടെ ഔദാര്യം പറ്റിയപ്പോള്‍ മാത്രമാണ്. തോമസ്ലീഹായെ ഇന്ത്യയില്‍ സ്വീകരിച്ചതും സംരക്ഷിച്ചതും ഹിന്ദുക്കളാണെന്നു പാടിനടക്കുന്ന വിഡ്ഢികള്‍ ക്രൈസ്തവരുടെയിടയില്‍പ്പോലും ഉണ്ടെന്നു നമുക്കറിയാം. പത്തൊന്‍പത് നൂറ്റാണ്ടുകള്‍ക്കു മുന്‍പ് ഇന്ത്യയില്‍ വന്ന തോമാശ്ലീഹായെ എങ്ങനെയാണ് ഇരുന്നൂറു വര്‍ഷത്തെ പാരമ്പര്യംപോലുമില്ലാത്ത ഹിന്ദുമതം സംരക്ഷിക്കുന്നത്? ക്രിസ്തുശിഷ്യനായ തോമസിനെ സംരക്ഷിക്കുകയായിരുന്നോ ഇന്ത്യയിലെ പാഗന്‍ മതക്കാര്‍ ചെയ്തത്? ഹിന്ദുമതം രൂപീകരിക്കുന്നതിനു മുന്‍പ് ഇന്ത്യയിലെ പാഗന്‍ മതക്കാരാല്‍ അപ്പസ്തോലന്‍ വധിക്കപ്പെട്ടു. ഇതുതന്നെയാണ് ഓരോ അപ്പസ്തോലന്മാര്‍ക്കും സംഭവിച്ചത്. ക്രിസ്ത്യാനികളെയോ ക്രിസ്തീയതയെയോ ഈ ലോകം സ്വീകരിച്ചിട്ടുമില്ല സംരക്ഷിച്ചിട്ടുമില്ല! ചരിത്രത്തെക്കുറിച്ചു യാതൊരു അവബോധവുമില്ലാത്തവരും പേരില്‍ മാത്രം ക്രിസ്തീയരായി ജീവിക്കുന്നവരുമാണ് ക്രിസ്തീയതയെ പോറ്റിവളര്‍ത്തിയ മതങ്ങളുടെയും ജനതകളുടെയും പട്ടിക തയ്യാറാക്കി രംഗത്തിറങ്ങിയിരിക്കുന്നത്.

ക്രിസ്ത്യാനികളെ സകല മതങ്ങളും പീഡിപ്പിച്ചിട്ടുണ്ടെങ്കിലും ഇസ്ലാമിനോളം പീഡിപ്പിച്ച മറ്റൊരു മതവും ഈ ഭൂമിയിലില്ല. അതുപോലെതന്നെ, എല്ലാ പ്രസ്ഥാനങ്ങളും ക്രിസ്തീയതയ്ക്കെതിരായി നിലകൊണ്ടിട്ടുണ്ടെങ്കിലും, കമ്മ്യൂണിസ്റ്റുകള്‍ വേട്ടയാടിയതുപോലെ ക്രിസ്ത്യാനികളെ വേട്ടയാടിയ മറ്റൊരു പ്രസ്ഥാനവും ഈ ഭൂമുഖത്തില്ല! ഇനി നമുക്കു ചില യാഥാര്‍ത്ഥ്യങ്ങള്‍ പരിശോധിക്കേണ്ടിയിരിക്കുന്നു. ക്രിസ്ത്യാനികള്‍ കൂടുതല്‍ പീഡനമേറ്റിട്ടുള്ളത് ഹിന്ദുവില്‍നിന്നാണോ ഇസ്ലാമില്‍നിന്നാണോ എന്ന പരിശോധനയാണ് നാമിവിടെ നടത്തേണ്ടത്. ഹിന്ദുവിന്റെയും ഇസ്ലാമിന്റെയും ക്രിസ്തീയ പീഡനങ്ങളെ ഒരേ അളവുപാത്രത്തില്‍ അളക്കാന്‍ കഴിയില്ല എന്നതാണ് നാം തിരിച്ചറിയേണ്ട പ്രധാനകാര്യം! അതിനു പല കാരണങ്ങളുണ്ട്.

ക്രിസ്ത്യാനികളെ കൊന്നൊടുക്കണം എന്ന കല്പന നിലനില്‍ക്കുന്ന ഒരു മതഗ്രന്ഥം ഇസ്ലാമിനുള്ളതുപോലെ ഹിന്ദുക്കള്‍ക്കില്ല എന്നതാണ് ഒരു കാരണം. അതുകൊണ്ടുതന്നെ, ഹിന്ദുക്കള്‍ ഒന്നടങ്കം സംഘപരിവാറിന്റെ ക്രൈസ്തവ വേട്ടയെ പിന്തുണയ്ക്കില്ല! അതായത്, ഇസ്ലാമിനു ലഭിച്ചിരിക്കുന്നതുപോലെ ക്രിസ്ത്യാനികളെ വധിക്കണം എന്ന 'ഫത്‌വ' ഹിന്ദുവിനു ലഭിച്ചിട്ടില്ലാത്തതുകൊണ്ട്, ഹിന്ദുമതത്തിന്റെ പൊതുനിയമമായി ക്രൈസ്തവവേട്ട പരിഗണിക്കപ്പെടുന്നില്ല. ക്രിസ്ത്യാനികളെ വധിക്കാതിരുന്നാല്‍ സ്വര്‍ഗ്ഗം ലഭിക്കില്ലെന്ന പ്രബോധനവും ഹിന്ദുമതത്തിലില്ല. എന്നാല്‍, ഒരുവന്‍ ഇസ്ലാംമത വിശ്വാസിയാണെങ്കില്‍, മൗനംകൊണ്ടെങ്കിലും അവന്‍ ക്രൈസ്തവ വേട്ടയെ പിന്തുണയ്ക്കണം! ക്രിസ്ത്യാനികളെ കൊല്ലുന്നവര്‍ക്ക് പരലോകത്ത് വലിയ പദവികളും സുഖഭോഗങ്ങളും വാഗ്ദാനം ചെയ്യപ്പെട്ടിട്ടുള്ള ഏക മതമാണ്‌ ഇസ്ലാംമതം! പ്രതിഫലമൊന്നും വാഗ്ദാനം ചെയ്യപ്പെടാതെതന്നെ പീഡിപ്പിക്കപ്പെടുകയും വധിക്കപ്പെടുകയും ചെയ്തിട്ടുള്ള ചരിത്രമാണ് ക്രിസ്ത്യാനികള്‍ക്കുള്ളത്. അങ്ങനെയിരിക്കെ, ക്രൈസ്തവവേട്ടയില്‍ വ്യാപൃതരാകുന്നവര്‍ക്ക് 72 അപ്സരസ്സുകളോടൊപ്പം കാമകേളികളില്‍ ഏര്‍പ്പെടാനുള്ള അവസരം ലഭിക്കുമെന്നു പറഞ്ഞാല്‍, കാമവെറിയന്മാരായ മുഹമ്മദീയര്‍ വെറുതേയിരിക്കുമോ? മുഹമ്മദ്‌ വാഗ്ദാനം ചെയ്തിരിക്കുന്ന സ്വര്‍ഗ്ഗം ഒരു 'സെവന്‍സ്റ്റാര്‍' വേശ്യാലയമാണ്!

മുഹമ്മദ്‌ ഭാവനയില്‍ കണ്ട സ്വര്‍ഗ്ഗത്തിലെ സുഖഭോഗങ്ങളെ കുറിച്ച് ഹദീസുകളില്‍ വന്നിട്ടുള്ള ഏതാനും വിവരണങ്ങള്‍ കൂടി കാണുക: സ്വര്‍ഗ്ഗക്കാര്‍ തിന്നുകയും കുടിക്കുകയും സംഭോഗം ചെയ്യുകയും ചെയ്യും. ഒരു പുരുഷനു 100 പുരുഷന്മാരുടെ ലൈംഗിക ശക്തിയുണ്ടാകും. ..എന്നാല്‍ ലൈംഗികാവയവം തളരുകയോ കാമവികാരം നിലയ്ക്കുകയോ പുരുഷനു ശുക്ലമോ, സ്ത്രീക്കു മദജലമോ ആര്‍ത്തവമൊ സ്രവിക്കുകയുമില്ല....”[തിര്‍മുദി, ഥബ് റാനി] സ്വര്‍ഗ്ഗത്തിലെ ഏറ്റവും താഴ്ന്ന നിലയിലുള്ള ഒരാള്‍ക്കുപോലും ഇഹലോകത്തെ ഭാര്യമാര്‍ക്കു പുറമെ 72 ഭാര്യമാര്‍ വീതം ഉണ്ടാകും. ..രണ്ടു ഭാര്യമാര്‍ ആദം സന്തതികളില്‍ പെട്ടവരും 72 പേര്‍ അല്ലാഹു ആ ലോകത്തേക്കായി പ്രത്യേകം സൃഷ്ടിച്ചവരും......[ഫത് ഹുല്‍ ബാരി] ആദം സന്തതികള്‍ എന്നു പറയുമ്പോള്‍ ഭൂമിയിലെ സ്ത്രീകള്‍! അങ്ങനെ വരുമ്പോള്‍ ലോകജനസംഖ്യയില്‍ മൂന്നില്‍ രണ്ടുഭാഗം സ്ത്രീകളായിരിക്കണം! മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ഒരു പുരുഷന്‍ സ്വര്‍ഗ്ഗത്തില്‍ പോകുമ്പോള്‍ രണ്ടു സ്ത്രീകള്‍ അവിടെയെത്തും!

ചുരുക്കത്തില്‍ ഒരു 'നക്ഷത്ര വേശ്യാലയ'മാണ് ഇസ്ലാമിനുവേണ്ടി മുഹമ്മദും അല്ലാഹുവും ചേര്‍ന്ന് ഒരുക്കിയിരിക്കുന്നത്! ചാകാന്‍ സമയമായപ്പോള്‍ 'മൈക്കിള്‍ ജാക്സണ്‍' മതം മാറിയതിന്റെ കാരണം വ്യക്തമായില്ലേ?! കാമവികാരം കൊണ്ട് പൊറുതിമുട്ടിയവരെ ആകര്‍ഷിക്കാന്‍ ഇസ്ലാം മതത്തിന് ഇതില്‍പരം എന്തുവേണം! സ്വര്‍ഗ്ഗത്തില്‍ ആരെല്ലാം എത്തുമെന്നതിനെക്കുറിച്ചു മുഹമ്മദിനു നല്ല വ്യക്തതയില്ല. പരസ്പര വിരുദ്ധമായ ആശയങ്ങളാണ്, അയാള്‍ ഇക്കാര്യത്തില്‍ പറയുന്നത്. ഇസ്ലാം മതവിശ്വാസികള്‍ എല്ലാവരും സ്വര്‍ഗ്ഗത്തിലെത്തുമെണു പറയപ്പെടുന്നു. ഇസ്ലാം മതത്തിനുവേണ്ടി രക്തം ചിന്തുകയും അവിശ്വാസികളെ കൊന്നൊടുക്കുകയും(ജിഹാദ്) ചെയ്യുന്നവരാണ് അവിടെ ഏറ്റവും പ്രധാനസ്ഥാനത്ത് എത്തുന്നത്. അവര്‍ക്കുവേണ്ടി ഏറ്റവും സുന്ദരികളായ കന്യകമാരെ മാറ്റിനിര്‍ത്തിയിരിക്കുന്നു. (സത്യവിശ്വാസത്തിലും സല്‍പ്രവൃത്തികളിലും) മുന്നേറിയവര്‍ (പരലോകത്തും) മുന്നോക്കക്കാര്‍ തന്നെ. അവരാകുന്നു സാമീപ്യം നല്‍കപ്പെട്ടവര്‍. സുഖാനുഭൂതികളുടെ സ്വര്‍ഗത്തോപ്പുകളില്‍ പൂര്‍വ്വികന്‍മാരില്‍നിന്ന്‌ ഒരു വിഭാഗവും പില്‍ക്കാലക്കാരില്‍നിന്ന്‌ കുറച്ചു പേരുമത്രെ ഇവര്‍. സല്‍പ്രവര്‍ത്തികള്‍ എന്താണെന്ന് നോക്കാം; ദീനിനു വേണ്ടിയുള്ള വിശുദ്ധയുദ്ധത്തില്‍ മരിച്ചവരും പരിക്കേറവരും അവരുടെ രക്തക്കറയോടെത്തന്നെയാണു സ്വര്‍ഗ്ഗത്തിലെത്തുക. പക്ഷെ അവരുടെ ചോരക്കും കസ്തൂരിയുടെ മണമായിരിക്കും. വിചാരണയൊന്നും കൂടാതെ അവരെ നേരെ സ്വര്‍ഗ്ഗത്തിലേക്കാനയിക്കുകയാണു ചെയ്യുക. മയ്യിത്തു കുളിപ്പിക്കുകപോലും വേണ്ട. (ചിതറിപ്പോയവന്റെ മയ്യത്ത് എങ്ങനെ കുളിപ്പിക്കും?)

സ്വര്‍ഗ്ഗത്തിലെ ഏറ്റവും സുന്ദരിയായ ഹൂറി ആര്‍ക്കുള്ളതാണെന്നും മുഹമ്മദ്‌ പറഞ്ഞുവെച്ചിട്ടുണ്ട്. മറ്റുള്ളവരെ കൊല്ലാന്‍വേണ്ടി ചാവേര്‍ ആകുന്ന തീവ്രവാദികള്‍ നേരെ സ്വര്‍ഗ്ഗത്തില്‍ എത്തുമെന്നാണ് പറഞ്ഞിരിക്കുന്നത്. ഇസ്ലാംമത വിശ്വാസികള്‍ ഭീകരന്മാരായി വാര്‍ത്തെടുക്കപ്പെട്ടതിന്റെ കാരണം ഇതിലൂടെ മനസ്സിലാക്കാം! 'ജിഹാദ്' എന്നത് ഇസ്ലാമിന്റെ ജീവിതചര്യയാണ്! ഇസ്ലാംമതം മാത്രമുള്ള ലോകം സൃഷ്ടിക്കുകയെന്നതാണ് ഓരോ ഇസ്ലാംമത വിശ്വാസിയുടെയും ഉത്തരവാദിത്വം. അതായത്, ഏതെങ്കിലും വിധത്തില്‍ ജിഹാദിന്റെ ഭാഗമാകാത്ത ആരെയും ഇസ്ലാമായി പരിഗണിക്കുകയോ, മുഹമ്മദ്‌ തന്റെ ഭാവനയില്‍ രൂപപ്പെടുത്തിയ സ്വര്‍ഗ്ഗത്തില്‍(നക്ഷത്രവേശ്യാലയം) പ്രവേശിപ്പിക്കുകയോ ഇല്ല. പമ്പരവിഡ്ഢികളും വ്യഭിചാരദുര്‍ഭൂതത്താല്‍ നയിക്കപ്പെടുന്നവരുമായ നികൃഷ്ടമനുഷ്യരെ ഇസ്ലാമിലേക്കു നയിക്കാനും ഇസ്ലാംമതത്തില്‍ ഉറപ്പിച്ചുനിര്‍ത്താനും ഈ വാഗ്ദാനങ്ങള്‍ ധാരാളമാണ്! ജിഹാദിന്റെ ഭാഗമാകാത്ത ആരും ഇസ്ലാമായി പരിഗണിക്കപ്പെടുന്നില്ല എന്നു വ്യക്തമാക്കുന്ന ഈ 'വീഡിയോ' കാണുക!

ഇസ്ലാംമത വിശ്വാസികള്‍ മാത്രമുള്ള ലോകം സ്ഥാപിക്കുന്നതിനുവേണ്ടിയുള്ള പ്രവര്‍ത്തനത്തെയാണ് 'ജിഹാദ്' എന്ന് വിളിക്കുന്നത്. അല്ലാഹുവിലും അവന്റെ പ്രവാചകനിലും വിശ്വസിക്കുന്നവര്‍ മാത്രമേ ഈ ഭൂമുഖത്ത് ഉണ്ടാകാന്‍ പാടുള്ളു എന്നതാണ് മുഹമ്മദിന്റെ അതിമോഹം! ഈ അതിമോഹം സഫലമാക്കാനുള്ള ഉത്തരവാദിത്വം ശിരസാവഹിച്ചു എന്നതാണ് ഇസ്ലാമിന്റെ എല്ലാ അതിക്രമങ്ങള്‍ക്കും ആധാരം! കഴുത്തുവെട്ടലും ചാവേര്‍സ്ഫോടനങ്ങള്‍ നടത്തലും യുദ്ധങ്ങളും മാത്രമാണ് ജിഹാദിന്റെ പ്രവര്‍ത്തനമണ്ഡലമെന്നു ധരിക്കരുത്. 'ക്യാപിറ്റല്‍ പണീഷ്മെന്റ്' എന്നത് ജിഹാദിന്റെ അവസാനത്തെ ഘട്ടമാണ്. സ്നേഹത്തോടെ ഇസ്ലാമിലേക്കു ക്ഷണിക്കുക എന്നതുതന്നെയാണ് പ്രഥമഘട്ടം! സ്നേഹത്തോടെയുള്ള ക്ഷണം, ഭീഷണിപ്പെടുത്തല്‍, സംഹരിക്കല്‍ എന്നിങ്ങനെ മൂന്നു ഘട്ടങ്ങള്‍ ജിഹാദിനുണ്ട്! 'ലൗജിഹാദ്' എന്നത് കല്പിതകഥയാണോ എന്നറിയാന്‍ ഓരോരുത്തരും തങ്ങളുടെ ചുറ്റിലും കണ്ണോടിച്ചാല്‍ മാത്രം മതി!

ഉപസംഹാരം!

ലൗജിഹാദില്‍ മാത്രം ഒതുങ്ങിനിന്നുക്കൊണ്ട് ഈ ലേഖനം ഉപസംഹരിക്കുന്നത് ഉചിതമാണെന്നു കരുതുന്നില്ല. എന്തെന്നാല്‍, 'ലൗജിഹാദ്' എന്ന ഭീകരതയെ സംബന്ധിച്ച് ക്രിസ്ത്യാനികള്‍ ആശങ്കപ്പെട്ടപ്പോഴൊന്നും ഒരു ആക്ടിവിസവും ആ ആശങ്കയില്‍ പങ്കുചേര്‍ന്നിട്ടില്ല. ഒരു മാധ്യമങ്ങളും അന്തിച്ചര്‍ച്ച നടത്തിയിട്ടുമില്ല! സാംസ്കാരിക നായകരെന്നു പറയപ്പെടുന്നവരോ സെലിബ്രിറ്റികളോ മതേതരവാദികളോ കേട്ടതായിപ്പോലും ഭാവിചിട്ടില്ല എന്നതും നമുക്കറിയാം. ലൗജിഹാദിന്റെ ഇരകള്‍ സിറിയയില്‍ ലൈംഗിക അടിമകളായി ജീവിക്കുന്ന സത്യം അറിഞ്ഞിട്ടും പ്രതികരിക്കാത്തവരാണ് കേരളത്തിലെ കപട മതേതരവാദികളെല്ലാം. എന്നാല്‍, ഇപ്പോള്‍ ഇവരുടെ വായില്‍നിന്ന് ആദ്യമായി 'ലൗജിഹാദ്' എന്ന വാക്ക് നാം കേട്ടു! ഇപ്പോള്‍ മാത്രം ഇവരുടെ ബധിര-മൂകാവസ്ഥ മാറിയതിന്റെ കാരണം വളരെ ലളിതമാണ്! തങ്ങള്‍ ആര്‍ക്കുവേണ്ടി നിലകൊള്ളുന്നുവോ, ആ ഭീകരതയ്ക്ക് എതിരായി പരിണമിച്ചേക്കാവുന്ന ശബ്ദമായി 'ലൗജിഹാദ്' വിഷയത്തെ ഇവര്‍ തിരിച്ചറിഞ്ഞു! പൗരത്വഭേദഗതി, പൗരത്വ രജിസ്റ്റര്‍ തുടങ്ങിയ ബില്ലുകളെ എതിര്‍ത്തുകൊണ്ടുള്ള സമരം എല്ലാ ആഭാസങ്ങളുടെയും അകമ്പടിയോടെ നടന്നുകൊണ്ടിരിക്കുന്നതിനാലാണല്ലോ ലൗജിഹാദ് ഇവിടെ ചര്‍ച്ചചെയ്യപ്പെടാന്‍പോലും കാരണം. ആയതിനാല്‍, ഈ ബില്ലുകള്‍ ആരെയാണു ഭയപ്പെടുത്തുന്നതെന്ന് നാം മനസ്സിലാക്കിയിരിക്കണം.

ഇസ്ലാമും ഇസ്ലാമിക കുഴലൂത്തുകാരും പ്രചരിപ്പിക്കുന്നതുപോലെ, ഭാവിയില്‍ ക്രിസ്ത്യാനികളെ ബാധിക്കുന്ന ഒന്നും ഈ ബില്ലുകളിലില്ല. എന്നാല്‍, ഭീകരപ്രവര്‍ത്തനം ലക്ഷ്യമാക്കി നുഴഞ്ഞുകയറുന്ന ഇസ്ലാമിക ഭീകരര്‍, അറബിക്കല്യാണം എന്ന വേശ്യാവൃത്തിയിലൂടെ ജനിച്ച ജാരസന്തതികള്‍, ബംഗാളികള്‍ എന്ന ഓമനപ്പേരിട്ട് കേരളത്തിലെ യത്തീംഖാനകളില്‍ അനധികൃതമായി കഴിയുന്ന റോഹിങ്കികള്‍ തുടങ്ങിയവരെ കേന്ദ്രസര്‍ക്കാര്‍ നിയമമാക്കിയിരിക്കുന്ന ഈ ബില്ലുകള്‍ ബാധിക്കും. മാത്രവുമല്ല, പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളില്‍ കൊടിയ പീഡനം ഏറ്റുവാങ്ങിയ ക്രൈസ്തവ അഭയാര്‍ത്ഥികള്‍ക്ക് യാതൊരു ഉപാധിയുമില്ലാതെ പൗരത്വം ലഭിക്കുന്നു! ഇന്ത്യക്കാരല്ലാത്ത ക്രിസ്ത്യാനികള്‍ക്കു പൗരത്വം നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകുന്നതിനെ സ്വാഗതംചെയ്യാന്‍ എന്തുകൊണ്ടാണ് ന്യൂനപക്ഷസംരക്ഷകരുടെ കുപ്പായമണിഞ്ഞു മതേതരത്വം പ്രഘോഷിക്കുന്നവര്‍ തയ്യാറാകാത്തത്? ഇസ്ലാമിനുവേണ്ടി തെരുവിലിറങ്ങിയിരിക്കുന്ന ചില 'അ'ക്രൈസ്തവ മെത്രാന്മാരെ നമുക്കറിയാം. ഗീവര്‍ഗീസ് കുറിലോസ് എന്ന ആഭാസനും ലത്തീന്‍ റീത്തിലെ മെത്രാന്മാരും എറണാകുളം-അങ്കമാലി അതിരൂപതയില്‍ വ്യാജരേഖാസംഘവും എന്തുകൊണ്ടാണ് ക്രൈസ്തവരായ പീഡിതര്‍ക്ക് അഭയംനല്‍കുന്ന നിലപാടിനെ ശ്ലാഘിക്കാന്‍ മടിക്കുന്നത്? പൈശാചിക ബന്ധനത്തില്‍ കഴിയുന്ന ഈ മെത്രാന്മാരും വൈദികരും കന്യാസ്ത്രിമാരും ഇന്ന് കഥയറിയാതെ ആട്ടം കാണുകയാണ്! ഇന്ത്യക്കാരല്ലാത്ത ക്രിസ്ത്യാനികള്‍ക്കുപോലും പൗരത്വം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകുമ്പോള്‍, ഇന്ത്യയില്‍ ജനിച്ചുവളര്‍ന്ന ക്രിസ്ത്യാനികളെ പുറത്താക്കുമെന്ന് ഇവര്‍ പറയുന്നത് ഏത് യുക്തിയുടെ അടിസ്ഥാനത്തിലാണെന്ന് മനസ്സിലാക്കാന്‍ സാധിക്കുന്നില്ല.

'വിനാശകാലേ വിപരീതബുദ്ധി' എന്നുമാത്രമേ, ലത്തീന്‍ റീത്തിന്റെയും യാക്കോബായ സമൂഹത്തിന്റെയും നിലപാടുകളെ വിലയിരുത്താന്‍ കഴിയൂ! നരേന്ദ്രമോഡി ഇന്ത്യയില്‍ ഹിന്ദുരാഷ്ട്രം സ്ഥാപിക്കുമെന്ന് ആശങ്കപ്പെടുന്ന ഇവര്‍ ചരിത്രത്തില്‍നിന്നു പാഠം പഠിക്കാന്‍ തയ്യാറാകാത്തത് മിഥ്യാബോധം ഗ്രസിച്ചിരിക്കുന്നതുകൊണ്ടാണ്! ദ്രുതഗതിയില്‍ വംശവര്‍ദ്ധന നടത്തിക്കൊണ്ടിരിക്കുന്ന ഇസ്ലാമിന്റെ ലക്‌ഷ്യം ഇസ്ലാമികരാജ്യം സ്ഥാപിക്കുകയെന്നതാണ്! ഈ ലക്‌ഷ്യം പ്രാപിക്കുന്നതിന് എല്ലാ ഇസ്ലാമിക ഗ്രൂപ്പുകളും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുന്നു. ഇത് തിരിച്ചറിയാനുള്ള വിവേകമില്ലാത്ത ഊളകളാണ് ക്രൈസ്തവസഭകളുടെ നേതൃസ്ഥാനത്ത് കടന്നുക്കൂടിയിരിക്കുന്നത്. ക്രിസ്ത്യാനികളുടെ കഴുത്തറുക്കുമ്പോള്‍ ഉള്ളില്‍ ആനന്ദിക്കുന്ന ബെര്‍ഗോളിയോയുടെ ദുരാത്മാവിനാല്‍ നയിക്കപ്പെടുന്ന ശപിക്കപ്പെട്ട മനുഷ്യര്‍ നേതാക്കന്മാരായി ജീവിച്ചിരിക്കുന്ന കാലത്തോളം, ക്രിസ്ത്യാനികള്‍ അരക്ഷിതരായിരിക്കും! അറബിക്കല്യാണത്തിലൂടെ മലബാറില്‍ വിതയ്ക്കപ്പെട്ട 'അറബിവിത്തുകള്‍' മുളപൊട്ടിയപ്പോള്‍ പുറത്തുവന്നത് ലക്ഷക്കണക്കിന്‌ ജാരസന്തതികളാണ്! ഇവരോട് അപ്പന്‍ ആരെന്നു ചോദിച്ചാല്‍ അറബിക്കടലിനുനേരേ വിരല്‍ ചൂണ്ടേണ്ടിവരും! പൗരത്വ രജിസ്റ്റര്‍ ഭീഷണിയാകുന്നത് ഇത്തരം കുതന്ത്രങ്ങളിലൂടെ ഇസ്ലാമികരാജ്യം സ്ഥാപിക്കാന്‍ ശ്രമിക്കുന്ന ജിഹാദികള്‍ക്കു മാത്രമാണ്! ക്രിസ്ത്യാനികള്‍ക്കു ചൂണ്ടിക്കാണിക്കാന്‍ ഇന്ത്യയില്‍ത്തന്നെ തന്തമാരുണ്ട്! തന്തയാരെന്നു നിശ്ചയമില്ലാത്ത ക്രൈസ്തവനാമധാരികളും ഇസ്ലാമിനോടൊപ്പം സമരരംഗത്തുണ്ട്! ഇവര്‍ക്ക് എന്ത് 'ലൗജിഹാദ്'! 

NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!

ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-

    5220 views

LOG IN

Lost your password?

SIGN UP

LOST PASSWORD