എഡിറ്റോറിയല്‍

ഇറ്റലി എന്നുകേള്‍ക്കുമ്പോള്‍ കപടമതേതരത്വത്തിനു ഹാലിളകുന്നു!

Print By
about

21 - 03 - 2020

റ്റലി എന്ന് കേള്‍ക്കുമ്പോള്‍ പിശാചിന്റെ മനസ്സില്‍ ഓടിയെത്തുന്നത് ക്രിസ്ത്യാനികളാണ്. എന്തെന്നാല്‍, കത്തോലിക്കാസഭയുടെ ആസ്ഥാനം അവിടെയാണല്ലോ! ഇറ്റലി എന്ന രാജ്യത്തിനുള്ളില്‍ 44 ഹെക്ടര്‍ വിസ്തീര്‍ണ്ണത്തില്‍ സ്ഥിതിചെയ്യുന്ന മറ്റൊരു പരമാധികാര രാജ്യം! ഒരു രാജ്യത്തിനുള്ളില്‍ സ്ഥിതിചെയ്യുന്ന മറ്റൊരു രാജ്യമെന്ന് വത്തിക്കാനെ വിശേഷിപ്പിക്കാന്‍ സാധിക്കും. 1929-ല്‍ ഇറ്റലിയുടെ പ്രധാനമന്ത്രിയും രാഷ്ട്രത്തലവനുമായിരുന്ന ബെനീറ്റോ മുസ്സോളിനിയും കര്‍ദ്ദിനാള്‍ പിയെത്രോ ഗസ്പാറിയും ഒപ്പുവച്ച ലാറ്ററന്‍ ഉടമ്പടിയിലൂടെ വത്തിക്കാന്‍ നഗരത്തിന് സ്വതന്ത്രരാഷ്ട്രപദവി ലഭിച്ചു. അതുകൊണ്ടുതന്നെ പിശാചിന്റെ സന്തതികള്‍ക്ക് മുസോളിനി എക്കാലത്തേക്കും അനഭിമതനായി! 'ഫാസിസം' എന്ന വാക്കിന്റെ അര്‍ത്ഥംപോലും അറിയാത്ത മന്ദബുദ്ധികളായ 'ബുദ്ധിജീവി നാട്യക്കാര്‍' തങ്ങളുടെ ജല്പനങ്ങള്‍ക്കിടയില്‍ ഈ വാക്ക് പലവട്ടം ആവര്‍ത്തിക്കുന്നതും മുസോളിനിയോടും കത്തോലിക്കാസഭയോടുമുള്ള അസഹിഷ്ണുതമൂലമാണ്. ഭീകരതയുടെയും അധാര്‍മ്മികതയുടെയും പകരംവാക്കായി 'ഫാസിസം' എന്ന വാക്കിനെ തെറ്റിദ്ധരിച്ചവരും കുറവല്ല. ഫാസിസ്റ്റ്, ഫാസിസം എന്നൊക്കെ ആലങ്കാരികമായി പ്രയോഗിച്ചില്ലെങ്കില്‍ പ്രസംഗം പൂര്‍ണ്ണമാകില്ല എന്നു ചിന്തിക്കുന്ന പ്രാസംഗികരെയും നാം കണ്ടിട്ടുണ്ട്. 'ഫാസിസം' എന്ന മഹനീയ ആശയത്തെ വ്യക്തമായി മനസ്സിലാക്കാത്തവരും, നിഗൂഢലക്ഷ്യത്തോടെ ഈ ആശയത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നവരുമാണ് അവര്‍. അതായത്, ഇല്ല്യുമിനാറ്റി-ഫ്രീമേസണ്‍ പ്രസ്ഥാനങ്ങളാണ് ഫാസിസത്തെ ഭയക്കുന്നത്. 'ഫാസിസം' എന്താണെന്നും മനുഷ്യന്റെ നിലനില്പിന് അത് എത്രത്തോളം അനിവാര്യമാണെന്നും മനസ്സിലാക്കാന്‍ മറ്റൊരവസരം നമുക്കു തിരഞ്ഞെടുക്കാം. ഇവിടെ നാം ചിന്തിക്കുന്നത് 'കൊറോണ' എന്ന 'കൊവിഡ് 19' നമുക്കു മുന്നില്‍ വയ്ക്കുന്ന സാമൂഹികവും ആദ്ധ്യാത്മികവുമായ വിഷയങ്ങളെക്കുറിച്ചാണ്.   

കൊറോണയുടെ പിതൃത്വം ക്രിസ്ത്യാനികളുടെമേല്‍ കെട്ടിവയ്ക്കാന്‍ കമ്മ്യൂണിസ്റ്റുകളും ഇസ്ലാമികപരിഷകളും ചേര്‍ന്നു നടത്തുന്ന ശ്രമങ്ങളെ നാം അവഗണിക്കരുത്. അതിനു വ്യക്തമായ കാരണമുണ്ട്. എന്തെന്നാല്‍, കമ്മ്യൂണിസ്റ്റുകള്‍ നിര്‍മ്മിച്ച്‌ ഇസ്ലാം വിപണനം ചെയ്യുന്ന ഒരു മഹാമാരിയാണ് 'കൊറോണ അഥവാ കൊവിഡ് 19'! ഈ സത്യം തിരിച്ചറിയാത്തിടത്തോളം ഫലപ്രദമായ പ്രതിരോധം അസാദ്ധ്യമായിരിക്കും. എന്നാല്‍, ജനങ്ങള്‍ സത്യം അറിയാതിരിക്കേണ്ടതിനുള്ള പരിശ്രമങ്ങളാണ് ആഗോളതലത്തില്‍ 'ഫ്രീമേസണ്‍' മാധ്യമങ്ങളും ഐക്യരാഷ്ട്രസഭയും പൈശാചിക ഭരണകൂടങ്ങളും നടത്തിക്കൊണ്ടിരിക്കുന്നത്. കൊറോണ വൈറസിനെ ലോകത്തിനു സംഭാവനചെയ്ത ചൈന ഇന്ന് വാര്‍ത്തകളില്‍നിന്ന് അപ്രത്യക്ഷമായിരിക്കുന്നു. ചൈനയ്ക്കെതിരേ എന്തെങ്കിലും പറയാന്‍ പൈശാചികശക്തികള്‍ തയ്യാറാകില്ല. ചൈന എന്ന് കേള്‍ക്കുമ്പോള്‍ ഫ്രീമേസണ്‍ മാധ്യമങ്ങളുടെയും ഇടത് ആക്ടിവിസ്റ്റുകളുടെയും മാത്രമല്ല, കേരളത്തിലെ പിണറായി മന്ത്രിസഭയുടെയും ഉടുമുണ്ട് നനയും. അതുകൊണ്ടുതന്നെ സകല കപടമതേതരവാദികളും കൂട്ടത്തോടെ ഇറ്റലിയുടെയും യൂറോപ്യന്‍ രാജ്യങ്ങളുടെയും നേരേ തിരിഞ്ഞിരിക്കുകയാണ്. ഇവിടെയാണ്‌ ഐക്യരാഷ്ട്രസഭ എന്ന പൈശാചിക പ്രസ്ഥാനത്തെയും അതിന്റെ 'ഫ്രീമേസണ്‍' പൈതൃകവും തിരിച്ചറിയേണ്ടത്!

യൂറോപ്പിനെ, വിശിഷ്യാ ജര്‍മ്മനിയെയും ഇറ്റലിയെയും തകര്‍ക്കുകയെന്നത് ഫ്രീമേസണുകളുടെ ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള അജണ്ടയാണ്. അതിനായി രണ്ടു ലോകമഹായുദ്ധങ്ങള്‍ ഇവര്‍ നടത്തി. ഒന്നാമത്തെ ലോകമഹായുദ്ധത്തില്‍ 'ഫ്രീമേസണ്‍' സഖ്യത്തോടൊപ്പമായിരുന്നു ഇറ്റലി! എന്നാല്‍, രണ്ടാം ലോകമഹായുദ്ധം ആയപ്പോഴേക്കും ഇറ്റലിയില്‍ ധര്‍മ്മബോധമുള്ള ഒരു ഭരണാധികാരി ഉയര്‍ന്നുവന്നു. ആ ഭരണാധികാരിയാണ് ബെനീറ്റോ മുസോളിനി! 1945 ഏപ്രിലില്‍ കമ്യൂണിസ്റ്റ് ഗറില്ലകള്‍ പിടികൂടി വധിക്കുന്നതുവരെ അദ്ദേഹം ഇറ്റലിയെ നീതിയുടെ പാതയില്‍ ശക്തമായി നയിച്ചു. ഓസ്ട്രിയയിലേക്ക് രക്ഷപ്പെടാന്‍ ശ്രമിക്കവെ കോമോ തടാകത്തിനടുത്ത് വെച്ചാണ് കമ്യൂണിസ്റ്റ് ഗറില്ലകള്‍ മുസോളിനിയെ പിടികൂടി വധിച്ചത്. മിലാനിലേക്ക് കൊണ്ടുവന്ന മൃതദേഹം തലകീഴായി കെട്ടിത്തൂക്കി അപമാനിച്ചുകൊണ്ട് കമ്മ്യൂണിസ്റ്റുകള്‍ തങ്ങളുടെ പൈശാചിക പൈതൃകം തെളിയിച്ചു. കത്തോലിക്കാസഭയ്ക്ക് ആസ്ഥാനമായി ഒരു സ്വതന്ത്ര പരമാധികാര രാജ്യം സ്ഥാപിച്ചു നല്‍കിയതിനാലാണ് ഫ്രീമേസണ്‍ പ്രസ്ഥാനമായ കമ്മ്യൂണിസ്റ്റുകള്‍ക്ക് ബെനീറ്റോ മുസോളിനി അനഭിമതനായത്‌! രക്തദാഹികളായ കമ്മ്യൂണിസ്റ്റുകള്‍ മുസോളിനിക്ക് നല്‍കിയ വിശേഷണം യുദ്ധക്കൊതിയനായ സ്വേച്ഛാധിപതി എന്നാണ്. കമ്മ്യൂണിസ്റ്റുകള്‍ തങ്ങള്‍ക്ക് അനഭിമതരായ വ്യക്തികള്‍ക്കു ചാര്‍ത്തിക്കൊടുക്കുന്ന വിശേഷണമാണ് സ്വേച്ഛാധിപതി എന്ന വിശേഷണം. യഥാര്‍ത്ഥ സ്വേച്ഛാധിപതിയായ ജോസഫ് സ്റ്റാലിന്‍ എന്ന നരാധമന്റെ ഫോട്ടോ കമ്മ്യൂണിസ്റ്റുകള്‍ മാലയിട്ടു പൂജിക്കുന്നു! രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ഫ്രീമേസണുകള്‍ രചിച്ച വ്യാജചരിത്രത്തില്‍ ഹിറ്റ്‌ലറോടൊപ്പം സഹവില്ലനായി മുസോളിനിയും വരച്ചുവയ്ക്കപ്പെട്ടു! ഇന്നും ഫ്രീമേസണുകള്‍ ലോകത്തെ പഠിപ്പിക്കുന്നത് ഈ വ്യാജചരിത്രമാണ്!

ധാര്‍മ്മികതയിലൂന്നിയ ഭരണത്തിലൂടെയാണ് മുസോളിനി ഇറ്റാലിയന്‍ ജനതയ്ക്കു പ്രിയങ്കരനായിത്തീര്‍ന്നത്. ഒന്നാം ലോകമഹായുദ്ധത്തിനുശേഷം നേരിട്ട തൊഴിലില്ലായ്മയും ഭരണഅസ്ഥിരതയും പരിഹരിക്കുവാനും പുതിയ ഒരു ദിശയിലേക്ക് ഇറ്റലിയെ നയിക്കുവാനും മുസോളിനി തീരുമാനിച്ചു. പതിനെട്ടു വയസ്സില്‍ വോട്ടവകാശം, സ്ത്രീകള്‍ക്ക് പ്രത്യേക സുരക്ഷ, പുതിയ ഭരണഘടന, എട്ട് മണിക്കൂര്‍ ജോലി, പള്ളിയുടെ സമ്പത്ത് പിടിച്ചെടുക്കല്‍ എന്നിങ്ങനെ യുദ്ധാനന്തരദുരിതങ്ങള്‍ അനുഭവിക്കുന്ന ഒരു ശരാശരി ഇറ്റലിക്കാരനെ സ്വാധീനിക്കുവാന്‍ പോരുന്ന ജനപ്രിയ കര്‍മ്മപരിപാടികള്‍ രണ്ട് മാസത്തിനകം മുസോളിനി പ്രഖ്യാപിച്ചു. വൈദികസമൂഹത്തിന്റെ സ്വകാര്യസ്വത്ത് എന്നരീതിയില്‍ കത്തോലിക്കാസഭയുടെ പള്ളികളും സമ്പത്തും കൈകാര്യം ചെയ്തിരുന്ന അവസ്ഥയ്ക്ക് മാറ്റംവരുത്തിയത് മുസോളിനിയാണ്. കത്തോലിക്കാസഭയിലെ ഫ്രീമേസണുകള്‍ക്ക് അംഗീകരിക്കാന്‍ കഴിയുന്ന കാര്യമായിരുന്നില്ല അത്. എന്നാല്‍, വിശ്വാസികള്‍ അതിനെ സര്‍വ്വാത്മനാ സ്വാഗതം ചെയ്തു. പതിനെട്ടു വയസ്സില്‍ വോട്ടവകാശം എന്ന നിയമത്തിലൂടെ യുവാക്കള്‍ക്കും മുസോളിനി പ്രിയങ്കരനായി. ഇറ്റാലിയന്‍ ജനതയെ സംബന്ധിച്ചിടത്തോളം രാജ്യം കണ്ട ഏറ്റവും മികച്ച ഭരണാധികാരി മുസോളിനി ആയിരുന്നുവെങ്കിലും, കമ്മ്യൂണിസ്റ്റ്-ഫ്രീമേസണ്‍ കൂട്ടുകെട്ടിന് അദ്ദേഹം യുദ്ധക്കൊതിയനായ സ്വേച്ഛാധിപതിയാണ്! ഒന്നാം ലോകമഹായുദ്ധത്തില്‍ തകര്‍ന്നടിഞ്ഞ ജര്‍മ്മനിയെ വെറും ആറു വര്‍ഷംകൊണ്ട് സാമ്പത്തികവും സൈനികവുമായ വന്‍ശക്തിയാക്കി മാറ്റിയ ഭരണതന്ത്രജ്ഞനായിരുന്നു അഡോള്‍ഫ് ഹിറ്റ്‌ലര്‍! ജര്‍മ്മനിയെ ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയാക്കുന്നതില്‍ മുഖ്യപങ്ക് വഹിച്ച ഹിറ്റ്‌ലറുടെമേല്‍ ജൂതരക്തത്തിന്റെ ഉത്തരവാദിത്വം കെട്ടിവച്ചതും വ്യാജചരിത്രം ലോകത്തെ പഠിപ്പിച്ചതും കമ്മ്യൂണിസ്റ്റ്-ഫ്രീമേസണ്‍ കൂട്ടുകെട്ടു തന്നെയാണ്! യഥാര്‍ത്ഥ കൊലയാളിയായ ജോസഫ് സ്റ്റാലിനെ വിപ്ലവനായകനും മനുഷ്യസ്നേഹിയുമായി വരച്ചുവച്ചതും ഇവര്‍തന്നെ!

കൃത്യമായ ഇടവേളകളും വ്യക്തമായ ആസൂത്രണവും ഫ്രീമേസണുകളുടെ ഓരോ നീക്കങ്ങളിലും ദര്‍ശിക്കാന്‍ കഴിയും. രണ്ടു ലോകമഹായുദ്ധങ്ങള്‍ ആസൂത്രണം ചെയ്തതിലും ഇതു ദൃശ്യമാണ്. കത്തോലിക്കാസഭയെയും ക്രിസ്തീയതയെയും തകര്‍ക്കണമെങ്കില്‍ യൂറോപ്പിനെ ആദ്യം തകര്‍ക്കണമെന്ന് ഫ്രീമേസണുകള്‍ അനുഭവത്തിലൂടെ പഠിച്ചത് 1903-ല്‍ ആയിരുന്നു. കത്തോലിക്കാസഭയെ പിടിച്ചടക്കാന്‍ 'ഫ്രീമേസണ്‍-ഇല്ല്യുമിനാറ്റി സംഘം നടത്തിയ ശ്രമം പരാജയപ്പെട്ടത് യൂറോപ്പില്‍ സാമ്രാജ്യത്വം നിലനിന്നതുകൊണ്ടും ചക്രവര്‍ത്തിമാര്‍ക്ക് സഭയുടെ കാര്യത്തില്‍ ഇടപെടാന്‍ അധികാരമുണ്ടായിരുന്നതുകൊണ്ടുമാണ്. 1903-ല്‍ ലിയോ പതിമൂന്നാമന്‍ മാര്‍പ്പാപ്പയുടെ ദേഹവിയോഗത്തെ തുടര്‍ന്ന്‍, കത്തോലിക്കാസഭയുടെ പൂര്‍ണ്ണ നിയന്ത്രണം ഫ്രീമേസണ്‍ സംഘത്തിന്റെ ആധിപത്യത്തില്‍ എത്തിക്കാന്‍ സാത്താന്‍ നടത്തിയ ശ്രമം വിജയത്തിന്റെ വക്കോളം എത്തിയതാണ്. എന്നാല്‍, ഓസ്ട്രിയന്‍ എമ്പറര്‍ (ആസ്ട്രോ-ഹങ്കേറിയന്‍ സാമ്രാജ്യം)ആയിരുന്ന ഫ്രാന്‍സ് ജോസഫിലൂടെ ഈ പദ്ധതി ദൈവം തകര്‍ത്തു! കര്‍ദ്ദിനാള്‍ സംഘത്തിലെ 'ഫ്രീമേസണ്‍' തലവനും പിശാചിന്റെ ആരാധകനുമായിരുന്ന 'റാമ്പൊള്ള'യെ(Cardinal Rampolla) മാര്‍പ്പാപ്പയാക്കാനുള്ള ശ്രമമാണ് അന്നു തകര്‍ന്നടിഞ്ഞത്. ചുണ്ടിനും കപ്പിനുമിടയില്‍ മാര്‍പ്പാപ്പാസ്ഥാനം റാമ്പൊള്ളയ്ക്കു നഷ്ടമാകാന്‍ ദൈവമൊരുക്കിയ വലിയൊരു പദ്ധതി അന്നു ലോകം കണ്ടു. 'ക്രിസ്തുവിനെ തോല്‍പ്പിക്കാന്‍ ക്രിസ്ത്യാനികളുടെ സൂനഹദോസ്' എന്ന ലേഖനത്തില്‍ ഈ സംഭവം വിവരിച്ചിട്ടുണ്ട്.

കോണ്‍ക്ലേവിലൂടെ മാര്‍പ്പാപ്പയായി തിരഞ്ഞെടുക്കപ്പെട്ട 'റാമ്പൊള്ള' എന്ന പൈശാചികസന്തതിയെ സ്ഥാന്മേല്‍ക്കുന്നതില്‍നിന്നു 'വീറ്റോ' അധികാരത്തിലൂടെ തടഞ്ഞത് എമ്പറര്‍ ഫ്രാന്‍സ് ജോസഫാണ്! മാര്‍പ്പാപ്പമാരെ തിരഞ്ഞെടുക്കുമ്പോള്‍ 'വീറ്റോ' അധികാരം പ്രയോഗിക്കാന്‍ അന്ന് ചക്രവര്‍ത്തിമാര്‍ക്ക് സാധിക്കുമായിരുന്നു. റോമന്‍ സാമ്രാജ്യത്വത്തില്‍ നിലനിന്ന പഴക്കമായിരുന്നു അത്. യൂറോപ്പില്‍ രാജഭരണം നിലനില്‍ക്കുന്ന കാലത്തോളം കത്തോലിക്കാസഭയുടെ നിയന്ത്രണം ഏറ്റെടുക്കാന്‍ തങ്ങള്‍ക്കു സാധിക്കില്ലെന്നു 'ഫ്രീമേസണുകള്‍' മനസ്സിലാക്കിയത് ആ സംഭവത്തോടെയാണ്. റാമ്പൊള്ളയെന്ന ശപിക്കപ്പെട്ടവനിലൂടെ കത്തോലിക്കാസഭയുടെ നിയന്ത്രണം ഏറ്റെടുക്കാന്‍ നടത്തിയ നീക്കങ്ങളെ പരാജയപ്പെടുത്തിയ ഫ്രാന്‍സ് ജോസഫിനെ വധിച്ചുകൊണ്ടാണ് ഫ്രീമേസണ്‍-ഇല്ല്യുമിനാറ്റി സംഘം പ്രതികാരം ചെയ്തത്. ഈ വധത്തോടെ ഒന്നാം ലോകമഹായുദ്ധം ആരംഭിച്ചു! യൂറോപ്പില്‍ രാജഭരണം അവസാനിക്കുകയും ചെയ്തു! 90 ലക്ഷത്തിലധികം പോരാളികളും 70 ലക്ഷത്തിലധികം സാധാരണക്കാരും ഈ യുദ്ധത്തിന്റെ ഭാഗമായി കൊല്ലപ്പെട്ടു! എല്ലാം വ്യക്തമായ ആസൂത്രണത്തോടെ തന്നെയായിരുന്നു. ഈ പൈശാചികശക്തികള്‍ തന്നെയാണ് രണ്ടാം ലോകമഹായുദ്ധത്തിന്റെയും അണിയറശില്പികള്‍!

ഒന്നും രണ്ടും ലോകമഹായുദ്ധങ്ങളില്‍ 'ഫ്രീമേസണ്‍-ഇല്ല്യുമിനാറ്റി' സംഘത്തിന്റെ മുഖ്യപ്രതിയോഗികള്‍ ജര്‍മ്മനിയായിരുന്നു. ഫ്രീമേസണ്‍ പ്രസ്ഥാനത്തിന്റെ പെറ്റമ്മയും പോറ്റമ്മമാരും ചേര്‍ന്നാണ് ഇരു യുദ്ധങ്ങളിലും ജര്‍മ്മനിയെ നേരിട്ടത്. മേസണ്‍ പ്രസ്ഥാനങ്ങളെ പ്രസവിച്ചത് ബ്രിട്ടനാണെങ്കില്‍, അവയെ മുലയൂട്ടിവളര്‍ത്തിയത് റഷ്യ, അമേരിക്ക, ചൈന, ഫ്രാന്‍സ് എന്നീ രാജ്യങ്ങളാണ്. രണ്ടു ലോകമഹായുദ്ധങ്ങളും ഇവരുടെ നേതൃത്വത്തിലാണ് നടന്നതെന്നു നമുക്കറിയാം. പ്രഥമദൃഷ്ട്യാ അകല്ച്ചയിലാണെന്ന് തോന്നുമെങ്കിലും ശക്തമായ അന്തര്‍ധാര നിലനിര്‍ത്തുന്ന ചങ്ങാതിമാരാണ് ഇവര്‍. ലോകം കണ്ട രണ്ടു മഹായുദ്ധങ്ങളുടെയും പിന്നിലെ യഥാര്‍ത്ഥ കാരണം ഒന്നുതന്നെയായിരുന്നു. ലോകത്തിന്റെ നിയന്ത്രണം 'ഫ്രീമേസണ്‍-ഇല്ല്യുമിനാറ്റി' പ്രസ്ഥാനങ്ങളുടെ കൈപ്പിടിയിലൊതുക്കുക എന്നതായിരുന്നു അത്. യുദ്ധാനന്തര സംഭവവികാസങ്ങള്‍ സൂക്ഷ്മമായി പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകും. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം രൂപീകരിക്കപ്പെട്ട ഐക്യരാഷ്ട്രസഭയില്‍ 'വീറ്റോ' അധികാരമുള്ള സ്ഥിരാംഗങ്ങള്‍ ആരെല്ലാമാണെന്നു നോക്കിയാല്‍ കൂടുതല്‍ വ്യക്തത വരും. ബ്രിട്ടന്‍, അമേരിക്ക, റഷ്യ, ചൈന, ഫ്രാന്‍സ് എന്നീ രാജ്യങ്ങളുടെ താത്പര്യങ്ങള്‍ക്കു കീഴില്‍ ലോകരാഷ്ട്രങ്ങളെ മുഴുവന്‍ തളച്ചിടുകയും ഇവര്‍ നിര്‍മ്മിക്കുന്ന നിയമങ്ങള്‍ ലോകത്തിന്റെ നിയമമാക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെ സ്ഥാപിക്കപ്പെട്ട പ്രസ്ഥാനമാണ് ഐക്യരാഷ്ട്രസഭ! യുദ്ധാനന്തരം യുദ്ധത്തെക്കുറിച്ച് ഇവര്‍ പ്രചരിപ്പിച്ച കള്ളക്കഥകളാണ് ചരിത്രവിദ്യാര്‍ത്ഥികള്‍ പഠിച്ചത്. അങ്ങനെ യഥാര്‍ത്ഥ സത്യങ്ങള്‍ കുഴിച്ചുമൂടപ്പെട്ടു! ഇനിയൊരു ലോകമഹായുദ്ധമുണ്ടായാലും ഇവര്‍തന്നെയായിരിക്കും ഒരു ചേരിയിലെ സഖ്യകക്ഷികള്‍!

രണ്ടാം ലോകമഹായുദ്ധം കഴിഞ്ഞു. ജര്‍മ്മനിയും ഇറ്റലിയും ജപ്പാനും ഉഴുതുമറിക്കപ്പെട്ടു! മുസോളിനി വധിക്കപ്പെടുകയും ഹിറ്റ്‌ലര്‍ സ്വയം മരണത്തെ വരിക്കുകയും ജപ്പാനില്‍ അണുബോംബ് വര്‍ഷിക്കപ്പെടുകയും ചെയ്തു. ഇനിയൊരിക്കലും ഈ രാജ്യങ്ങള്‍ തങ്ങള്‍ക്കുമേലേ ഉയര്‍ന്നുവരാതിരിക്കേണ്ടതിന് ഐക്യരാഷ്ട്രസഭ എന്ന പൈശാചികപ്രസ്ഥാനത്തിന് 'ഫ്രീമേസണുകള്‍' രൂപംകൊടുക്കുകയും ചെയ്തു. ഈ പ്രസ്ഥാനത്തിനു കീഴിലാണ് ഇന്നത്തെ ലോകവും അതിന്റെ മുഴുവന്‍ സംവിധാനങ്ങളും. ബാലാവകാശം, മനുഷ്യാവകാശം, സ്ത്രീകളുടെ അവകാശം, വന്യജീവി സംരക്ഷണം, പരിസ്ഥിതി സംരക്ഷണം, വനസംരക്ഷണം, കടല്‍-കായല്‍ സംരക്ഷണം, മണല്‍സംരക്ഷണം, മണ്ണ് സംരക്ഷണം എന്നിങ്ങനെ നീളുന്ന അവകാശ-സംരക്ഷണങ്ങള്‍ ഐക്യരാഷ്ട്രസഭ ഏറ്റെടുത്തിരിക്കുകയാണ്. ഇതിന്റെയെല്ലാം മറവില്‍ ദൈവദൂഷണപരമായ നിയമങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നതും ഇവര്‍തന്നെ! ദൈവത്തെയും ദൈവികനിയമങ്ങളെയും പരിഹസിക്കുകയും അവഗണിക്കുകയും ചെയ്തുകൊണ്ടാണ് ഐക്യരാഷ്ട്രസഭ ഓരോ നിയമങ്ങളും തയ്യാറാക്കുന്നത്. എന്നാല്‍, ഈ നിയമങ്ങളെല്ലാം ശിരസ്സാവഹിക്കാന്‍ കത്തോലിക്കാസഭയും ക്രൈസ്തവസമൂഹങ്ങളും മാത്രമേ തയ്യാറാകുന്നുള്ളു എന്നതാണു യാഥാര്‍ത്ഥ്യം. ഐക്യരാഷ്ട്രസഭയുടെ അന്താരാഷ്ട്രനിയമങ്ങളില്‍ തങ്ങള്‍ക്കു സ്വീകാര്യമല്ലാത്തവയെ ഇസ്ലാമും മറ്റു വിജാതിയ മതങ്ങളും തള്ളിക്കളയുന്നു. എന്നാല്‍, കത്തോലിക്കാസഭയിലെ 'ഇല്ല്യുമിനാറ്റികള്‍' ഇവയെല്ലാം പഞ്ചപുച്ഛമടക്കി ശിരസാവഹിക്കുന്നത് ദുരൂഹമാണ്. ഭ്രൂണഹത്യ, സ്വവര്‍ഗ്ഗവിവാഹം, ദയാവധം എന്നീ വിഷയങ്ങളില്‍ യാഥാസ്ഥിതിക നിലപാടുകള്‍ തുടര്‍ന്നുവന്നത് കത്തോലിക്കാസഭ മാത്രമായിരുന്നുവെങ്കില്‍, ഇന്ന് സഭയിലെ 'ഇല്ല്യുമിനാറ്റി' സ്വാധീനം ശക്തമായതോടെ നിലപാടില്‍ അയവുവരുത്താന്‍ ശ്രമങ്ങള്‍ നടക്കുന്നു.  

പിശാചിനുവേണ്ടി പിശാചിനാല്‍ സ്ഥാപിതമായ പിശാചിന്റെ പ്രസ്ഥാനമാണ് ഐക്യരാഷ്ട്രസഭ! ക്രിസ്തീയതയുടെ ഉന്മൂലനമാണ് ഈ സംഘടനയുടെ സ്ഥാപിതലക്ഷ്യം. യൂറോപ്പിനെ ക്രിസ്തീയമുക്തമാക്കാന്‍ ഇല്ല്യുമിനാറ്റി-ഫ്രീമേസണ്‍ പ്രസ്ഥാനം പടിപടിയായി നടത്തിയ ശ്രമങ്ങളുടെ ഭാഗീകവിജയമായി ഐക്യരാഷ്ട്രസഭയെ കാണുന്നതില്‍ തെറ്റില്ല. ആരോഗ്യപരിപാലനത്തിന്റെ പേരിലും ഐക്യരാഷ്ട്രസഭയ്ക്ക് ഘടകമുണ്ട്. അന്താരാഷ്ട്രതലത്തില്‍ പൊതുജനാരോഗ്യ പ്രവര്‍ത്തനങ്ങള്‍ രൂപീകരിക്കുന്നതിനും ഏകോപിപ്പിക്കുന്നതിനുമുളള ഐക്യരാഷ്ട്രസഭയുടെ രാഷ്ട്രീയേതര, പ്രത്യേക ഏജന്‍സിയാണ് ലോകാരോഗ്യസംഘടന അഥവാ World Health Organization. ഇതിന്റെമേലും സാത്താന്‍ ആരാധകരുടെ ആധിപത്യമുണ്ട് എന്നതാണ് യഥാര്‍ത്ഥ സത്യം. അവയവക്കച്ചവടം, മരുന്നു മാഫിയ എന്നിവയെല്ലാം പ്രവര്‍ത്തിക്കുന്നത് സാത്താന്‍സേവകാരുടെ നിയന്ത്രണത്തിലാണ്. മരുന്ന് മാഫിയകള്‍ സൃഷ്ടിക്കുന്ന രോഗങ്ങളുമുണ്ട്. രോഗകാരണമാകാവുന്ന വൈറസുകളെ സൃഷ്ടിക്കുന്നത് 'ഫ്രീമേസണ്‍-ഇല്ല്യുമിനാറ്റി' സംഘത്തിന്റെ നിയന്ത്രണത്തിലുള്ള മരുന്ന് മാഫിയകളാണ്. രോഗികളെ സൃഷ്ടിക്കുന്നതിലൂടെ 'ഇല്ല്യുമിനാറ്റികള്‍' ലക്ഷ്യമിടുന്നത് മരുന്ന് കച്ചവടം മാത്രമാണെന്നു കരുതരുത്. അതൊരു വിവിധോദ്ദേശ പദ്ധതിയാണ്. മഹാമാരികള്‍ പ്രത്യക്ഷപ്പെടുമ്പോള്‍ അതിനോടൊപ്പം പ്രത്യക്ഷപ്പെടുന്ന വേറൊരുകൂട്ടം കീടങ്ങളാണ് ദൈവദൂഷകര്‍!

മനുഷ്യന്റെ തിന്മയിലൂടെ വന്നുഭവിക്കുന്ന ദുരന്തങ്ങള്‍ക്കു ദൈവത്തെ പഴിക്കുന്ന നിരീശ്വരവാദികളെ നമുക്കറിയാം. വൈകല്യത്തോടെ സന്തതികള്‍ക്കു ജന്മം നല്‍കിയതിനുശേഷം ദൈവത്തെ കുറ്റപ്പെടുത്തുന്നവരെയും നാം കണ്ടിട്ടുണ്ട്. എന്നാല്‍, ദൈവം ആരെയും വൈകല്യത്തോടെ സൃഷ്ടിച്ചിട്ടില്ല എന്നതാണു യാഥാര്‍ത്ഥ്യം! രോഗങ്ങളോ രോഗകാരണമാകുന്ന വൈറസുകളോ ദൈവത്തിന്റെ സൃഷ്ടിയല്ല; മറിച്ച്, ദൈവത്തെ പഴിക്കാനും പരിഹസിക്കാനും മനുഷ്യര്‍ക്ക് അവസരമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ പിശാചിന്റെ സന്തതികളാണ് അതെല്ലാം സൃഷ്ടിക്കുന്നത്. റോയി മാത്യുവിനെപ്പോലെയുള്ള സ്വൈരിണീപുത്രന്മാര്‍ പിശാചിനുവേണ്ടി ഈ ദൗത്യം ഏറ്റെടുക്കുമ്പോള്‍, നരകസന്തതികള്‍ കൂട്ടത്തോടെ അതില്‍ പങ്കാളികളാകുന്നു.

ദൈവദൂഷകര്‍ക്ക് അറുമാതകാലം!

പതിവുപോലെ ദൈവദൂഷകരായ ആഭാസസംഘം ഈ കൊറോണ സീസണിലും രംഗത്തിറങ്ങിയിട്ടുണ്ട്. ഈ വേശ്യാസന്തതികളെ രക്ഷിക്കാന്‍ ദൈവം ഇടപെടുന്നില്ല എന്നതാണ് ഇവരുടെ ആകുലതനിറഞ്ഞ പരിഹാസം! ദൈവമില്ലെന്നു സ്ഥാപിക്കാന്‍ ലഭിച്ചിരിക്കുന്ന അവസരമായാണ്‌ ഈ മൂഢന്മാര്‍ ഇതിനെ കൊണ്ടാടുന്നത്. എന്നാല്‍, ദൈവമക്കള്‍ ഈ സംഭവത്തെ ദൈവമുണ്ട് എന്നതിന്റെ സ്ഥിരീകരണമായി കണക്കാക്കുന്നു. ഇവിടെയും പരാജയപ്പെടുന്നത് ദൈവദൂഷകര്‍ തന്നെയാണ്. കാരണം, നോഹിന്റെ കാലത്ത് ജലപ്രളയത്തിലൂടെ ദൈവദൂഷകരെ ഒന്നടങ്കം സംഹരിച്ചുകളഞ്ഞ ദൈവംതന്നെയാണ് ഇന്നും ദൈവമെന്നു തിരിച്ചറിയാന്‍ ദൈവമക്കള്‍ക്കു യാതൊരു പ്രയാസവുമില്ല. അന്ന് ദൈവദൂഷകരെ ഉന്മൂലനം ചെയ്തപ്പോള്‍ നീതിമാനും ദൈവഭക്തനുമായ നോഹും കുടുംബവും ദൈവത്താല്‍ സംരക്ഷിക്കപ്പെട്ടു. ഇന്നത്തെ ദൈവദൂഷകരുടെ പൂര്‍വ്വീകരെ സോദോം-ഗോമോറാ ദേശത്ത് അഗ്നിക്കിരയാക്കിയപ്പോള്‍ ലോത്തിനെയും കുടുംബത്തെയും സംരക്ഷിച്ചതും ഇതേ ദൈവംതന്നെയാണ്! യിസ്രായേല്‍ക്കാരെ സംരക്ഷിച്ചുകൊണ്ട് ഈജിപ്തുകാരെ ശിക്ഷിച്ച ദൈവം ഇന്നും പ്രവര്‍ത്തനനിരതനാണെന്നു വിശ്വസിക്കുന്നവരാണ് യഥാര്‍ത്ഥ ദൈവമക്കള്‍! ആയതിനാല്‍, ദൈവദൂഷകരായ പാണന്മാന്‍ സമൂഹമാധ്യമങ്ങളിലൂടെ പാടുന്ന പാട്ടുകള്‍ക്ക് താളംപിടിക്കാന്‍ ദൈവമക്കളെ കിട്ടില്ല! മാത്രവുമല്ല, ദൈവദൂഷകരുടെ പാണപ്പാട്ടുകള്‍ക്കിടയില്‍ അവരുടെ കണ്ഠം ഇടറുന്നതും വിലാപഗാനമായി അത് മാറുന്നതും ദൈവമക്കള്‍ തിരിച്ചറിയുന്നു. ദൈവദൂഷകരെ ഇന്ന് മരണഭയം ഗ്രസിച്ചുകഴിഞ്ഞു!

ക്രിസ്തുവിനോടൊപ്പം ക്രൂശിക്കപ്പെട്ട കുറ്റവാളികളിലൊരുവന്‍ മരണവേളയിലും വിളിച്ചുപറഞ്ഞ ദൈവദൂഷണപരമായ വാക്കുകളാണ് ഇവിടെ ഓര്‍മ്മവരുന്നത്. ബൈബിളില്‍ ഇപ്രകാരം അത് രേഖപ്പെടുത്തിയിരിക്കുന്നു: "കുരിശില്‍ തൂക്കപ്പെട്ടിരുന്ന കുറ്റവാളികളില്‍ ഒരുവന്‍ അവനെ ദുഷിച്ചുപറഞ്ഞു: നീ ക്രിസ്തുവല്ലേ? നിന്നെയും ഞങ്ങളെയും രക്ഷിക്കുക!"(ലൂക്കാ: 23; 39). ആഭാസന്മാരുടെ പ്രതിനിധിയായ റോയി മാത്യുവിന്റെ ലേഖനത്തില്‍ നിറഞ്ഞുനില്‍ക്കുന്നത് ഈ വിലാപമാണ്‌! ഒരുകാര്യം റോയി മാത്യുമാരോടു സൂചിപ്പിക്കാന്‍ ആഗ്രഹിക്കുന്നു; എന്തെന്നാല്‍, നിന്നെപ്പോലെയുള്ള ശപിക്കപ്പെട്ട ജന്മങ്ങളെ സംരക്ഷിക്കുമെന്നല്ല ദൈവത്തിന്റെ വാഗ്ദാനം! അവിടുത്തെ വാഗ്ദാനം ഇതാണ്: "അവന്‍ സ്നേഹത്തില്‍ എന്നോട് ഒട്ടിനില്‍ക്കുന്നതിനാല്‍ ഞാന്‍ അവനെ രക്ഷിക്കും; അവന്‍ എന്റെ നാമം അറിയുന്നതുകൊണ്ട് ഞാന്‍ അവനെ സംരക്ഷിക്കും. അവന്‍ എന്നെ വിളിച്ചപേക്ഷിക്കുമ്പോള്‍ ഞാന്‍ ഉത്തരമരുളും; അവന്റെ കഷ്ടതകളില്‍ ഞാന്‍ അവനോടു ചേര്‍ന്നുനില്‍ക്കും; ഞാന്‍ അവനെ മോചിപ്പിക്കുകയും മഹത്വപ്പെടുത്തുകയും ചെയ്യും"(സങ്കീ: 91; 14, 15). ഈ വാഗ്ദാനത്തില്‍നിന്ന്‍ സൈന്യങ്ങളുടെ ദൈവമായ യാഹ്‌വെ ഒരുകാലത്തും പിന്മാറിയിട്ടില്ല! പിന്മാറുകയുമില്ല! 'യാഹ്‌വെ' എന്ന അവിടുത്തെ നാമം അറിയുന്നവരെ അവിടുന്ന് ആ നാമത്താല്‍ സംരക്ഷിക്കും. ആ നാമം വിളിച്ചപേക്ഷിക്കുമ്പോള്‍ അവിടുന്ന് ഉത്തരമരുളുകയും ചെയ്യും. ദൈവത്തോടു സ്നേഹത്തില്‍ ഒട്ടിനിന്നിട്ട് ആരും ഇന്നുവരെ രക്ഷിക്കപ്പെടാതിരുന്നിട്ടില്ല! മറിച്ച്, ദൈവദൂഷകരെ സംരക്ഷിക്കാമെന്ന് അവിടുന്ന് ആര്‍ക്കെങ്കിലും വാക്കുകൊടുത്തിട്ടുണ്ടെന്നു കരുതരുത്! അവരെ കൊറോണ അല്ലെങ്കില്‍ മറ്റെന്തെങ്കിലും മഹാമാരി വിഴുങ്ങും!

ക്രൈസ്തവനാമങ്ങള്‍ ധരിച്ചിരിക്കുന്നവരെല്ലാം ക്രിസ്ത്യാനികളാണെന്നും ദൈവമക്കളാണെന്നും കരുതരുത്. യേഹ്ശുവായുടെ നാമത്തില്‍ വിശ്വസിച്ച് ജ്ഞാനസ്നാനം സ്വീകരിക്കുകയും ഈ വിശ്വാസത്തില്‍ നിലനില്‍ക്കുകയും ചെയ്യുന്നവര്‍ മാത്രമാണ് ദൈവമക്കള്‍! യാഹ്‌വെയുടെ വാഗ്ദാനം നിലനില്‍ക്കുന്നത് അങ്ങനെയുള്ളവരില്‍ മാത്രമാണ്. യഥാര്‍ത്ഥ ദൈവമക്കള്‍ക്ക് സത്യദൈവത്തിന്റെ നാമം അറിയാം; അവര്‍ ആ നാമത്തില്‍ മാത്രമേ ദൈവത്തെ വിളിക്കുകയുള്ളു. എന്തെങ്കിലുമൊക്കെ നാമങ്ങളില്‍ ദൈവത്തെ വിളിച്ചാല്‍ സത്യദൈവം വിളികേള്‍ക്കുകയോ സംരക്ഷിക്കുകയോ ഇല്ല! രക്ഷയ്ക്കായി സ്വര്‍ഗ്ഗം അനുവദിച്ചു നല്‍കിയിരിക്കുന്ന ഒരേയൊരു നാമം യേഹ്ശുവാ എന്ന നാമമാണ്. ഈ നാമം വിളിച്ചപേക്ഷിക്കുന്ന സകലരും രക്ഷിക്കപ്പെടും. അതിനാല്‍ത്തന്നെ, മനോവ തറപ്പിച്ചുപറയുന്നു, കൊറോണയോ മറ്റേതെങ്കിലും മഹാമാരികളോ ബാധിച്ച് ഒരു ദൈവമക്കളും ഇന്നോളം മരിച്ചിട്ടില്ല! സമയത്തിന്റെ പൂര്‍ത്തീകരണത്തില്‍ സംഭവിക്കുന്ന മരണങ്ങള്‍ എല്ലാ മനുഷ്യര്‍ക്കുമുള്ളതാണ്. ദൈവഭക്തരും ദൈവദൂഷകരും മരിക്കും; ഇരുകൂട്ടരും ഉയിര്‍പ്പിക്കപ്പെടുകയും ചെയ്യും. എന്നാല്‍, ദൈവദൂഷകരുടെ ഉയിര്‍പ്പ് നിത്യശിക്ഷയ്ക്കായും ദൈവഭക്തരുടെ ഉയിര്‍പ്പ് നിത്യരക്ഷയ്ക്കായും ആയിരിക്കും. ഇതാണ് ദൈവഭക്തര്‍ക്കും ദൈവദൂഷകര്‍ക്കും ഒരുക്കിവച്ചിരിക്കുന്ന പ്രതിഫലങ്ങളിലെ വ്യത്യാസം! ആയതിനാല്‍, റോയി മാത്യുമാര്‍ ആകുലപ്പെടേണ്ട; നിങ്ങള്‍ക്കുള്ളത് നിങ്ങള്‍ വേണ്ടെന്നു പറഞ്ഞാലും കിട്ടുകതന്നെചെയ്യും!

ദൈവമെന്നു കേള്‍ക്കുമ്പോള്‍ ഞരമ്പുകള്‍ വലിഞ്ഞുമുറുകുന്ന അനേകരുണ്ട്. ഇതിന്റെ പിന്നിലെ കാരണങ്ങള്‍ പലതാണ്. അവിഹിതവേഴ്ച്ചകളില്‍ ജനിച്ചവര്‍ക്ക് ദൈവത്തെ അംഗീകരിക്കാന്‍ കഴിയില്ല എന്നതാണ് ഒരുകാരണം. തങ്ങളെ ജാരസന്തതികളായി സൃഷ്ടിച്ചത് ദൈവമാണ് എന്ന തെറ്റിദ്ധാരണയില്‍ ജീവിക്കുന്നവരാണ് ഇക്കൂട്ടര്‍. അന്ത്യവിധിയുടെ ദിനത്തില്‍ മാതാപിതാക്കള്‍ക്കെതിരേ തിന്മയുടെ സാക്ഷികളാകാന്‍ ഇവര്‍ ഉണരുമെന്ന് ബൈബിള്‍ വ്യക്തമാക്കിയിട്ടുണ്ട്. ഈ വചനം ശ്രദ്ധിക്കുക: “ദൈവം വിചാരണനടത്തുമ്പോള്‍, അവിഹിതമായ വേഴ്ചയിലുള്ള സന്താനങ്ങള്‍ മാതാപിതാക്കള്‍ക്കെതിരേ തിന്‍മയുടെ സാക്ഷികളാകും”(ജ്ഞാനം: 4; 6). മാതാപിതാക്കള്‍ക്കെതിരേ തിന്മയുടെ സാക്ഷിയാകാനിരിക്കുന്ന റോയി മാത്യുവിനെപ്പോലെയുള്ളവര്‍ ദൈവത്തിനെതിരേ കുരയ്ക്കുന്നതു കാണുമ്പോള്‍ അതിശയിക്കാനൊന്നുമില്ല. ആഴത്തില്‍ വേരൂന്നാന്‍ ത്രാണിയില്ലാത്ത പടുകുരുപ്പകളാണിവര്‍! എന്തെന്നാല്‍, വചനം ഇപ്രകാരം വ്യക്തമാക്കുന്നു: “അധര്‍മ്മികളുടെ സന്താനപ്പെരുപ്പം നിഷ്ഫലമാണ്. അവരുടെ ജാരസന്തതികള്‍ ആഴത്തില്‍ വേരൂന്നുകയോ, ഉറച്ചുനില്‍ക്കുകയോ ഇല്ല”(ജ്ഞാനം: 4; 3).

ജാരസന്തതികളുടെ പെരുപ്പം അന്ത്യകാല അടയാളംകൂടിയാണ്. ഐക്യരാഷ്ട്രസഭ നിര്‍മ്മിച്ചിട്ടുള്ള നിയമങ്ങളെ അനുധാവനം ചെയ്യുന്നവര്‍ക്ക് അവിഹിതവേഴ്ചകള്‍ കുറ്റകരമല്ല. വ്യഭിചാരത്തെയും അവിഹിതവേഴ്ചകളെയും പ്രോത്സാഹിപ്പിക്കുന്ന നിയമങ്ങള്‍ നിര്‍മ്മിച്ചതിലൂടെ 'ഫ്രീമേസണുകള്‍' ലക്ഷ്യമിട്ടത് ദൈവകോപം ക്ഷണിച്ചുവരുത്തുക എന്നതാണ്. ദൈവത്തെക്കുറിച്ചു കേള്‍ക്കുന്നതുപോലും ഇഷ്ടമില്ലാത്ത ഒരു തലമുറയെ വാര്‍ത്തെടുക്കുകയെന്നത് പിശാചിന്റെ ലക്ഷ്യമാണെങ്കില്‍, ഈ ലക്‌ഷ്യം സാക്ഷാത്ക്കരിക്കുന്നതിനായി ഐക്യരാഷ്ട്രസഭ അരയുംതലയും മുറുക്കി രംഗത്തുണ്ട്. ഒരു വചനംകൂടി ശ്രദ്ധിക്കുക: “വ്യഭിചാരികളുടെ സന്തതി പക്വത പ്രാപിക്കുകയില്ല. നിയമവിരുദ്ധമായ വേഴ്ചയുടെ ഫലം നശിക്കും”(ജ്ഞാനം: 3; 16). ഐക്യരാഷ്ട്രസഭ അംഗീകരിക്കുന്ന പൈശാചിക നിയമത്തെയല്ല ഇവിടെ ഉദ്ദേശിക്കുന്നത്; മറിച്ച്, ദൈവം അംഗീകരിക്കുന്ന നിയമത്തെയാണ്! നിയമപരമായ വിവാഹത്തിലൂടെയല്ലാതെ ജനിക്കുന്ന സന്തതികളുടെയെണ്ണം വര്‍ദ്ധിച്ചുവരുന്നത് നാം കാണാതെപോകരുത്. ജാരസന്തതികള്‍ വര്‍ദ്ധിക്കുന്നതിലൂടെ ദൈവദൂഷകരുടെ എണ്ണവും വര്‍ദ്ധിക്കും. ഈ വര്‍ദ്ധനവ് അന്ത്യകാല അടയാളമാണ്. എന്തെന്നാല്‍, എതിര്‍ക്രിസ്തുവിന്റെ അടയാളവും ദൈവദൂഷണപരംതന്നെ!

എതിര്‍ക്രിസ്തുവിന്റെ അടയാളം എന്താണെന്നു നോക്കുക: “ആരും നിങ്ങളെ ഒരുവിധത്തിലും വഞ്ചിക്കാതിരിക്കട്ടെ. എന്തെന്നാല്‍, ആ ദിവസത്തിനുമുമ്പു വിശ്വാസത്യാഗമുണ്ടാവുകയും നാശത്തിന്റെ സന്താനമായ അരാജകത്വത്തിന്റെ മനുഷ്യന്‍ പ്രത്യക്ഷപ്പെടുകയും ചെയ്യേണ്ടിയിരിക്കുന്നു. ദൈവമെന്നു വിളിക്കപ്പെടുന്നതോ ആരാധനാവിഷയമായിരിക്കുന്നതോ ആയ എല്ലാറ്റിനെയും അവന്‍ എതിര്‍ക്കുകയും അവയ്ക്കുപരി തന്നെത്തന്നെ പ്രതിഷ്ഠിക്കുകയും ചെയ്യും. അതുവഴി, താന്‍ ദൈവമാണെന്നു പ്രഖ്യാപിച്ചുകൊണ്ട് അവന്‍ ദൈവത്തിന്റെ ആലയത്തില്‍ സ്ഥാനം പിടിക്കും”(2 തെസലോ: 2; 3, 4). സമൂഹമാധ്യമങ്ങളിലും മുഖ്യധാരാമാധ്യമങ്ങളിലുമെല്ലാം ദൈവദൂഷണപരമായ പ്രചരണങ്ങളുമായി പ്രത്യക്ഷപ്പെടുന്നവരെ കാണുമ്പോള്‍ എതിര്‍ക്രിസ്തുവിന്റെ സാന്നിദ്ധ്യം തിരിച്ചറിയുക. പ്രകൃതിദുരന്തങ്ങള്‍ ഉണ്ടാകുമ്പോഴും പകര്‍ച്ചവ്യാധികള്‍ വ്യാപകമാകുമ്പോഴും ഇവറ്റകള്‍ സര്‍വ്വസജ്ജരായി രംഗപ്രവേശം ചെയ്യും. നോഹിന്റെ കാലത്ത് ഇവറ്റകളെ വെള്ളം വിഴുങ്ങിയെങ്കില്‍, ലോത്തിന്റെ നാളുകളില്‍ അഗ്നിയാണ് ഇവരുടെ വിധിതീര്‍പ്പാക്കിയത്! നോഹിന്റെ കാലത്തെ ജലപ്രളയമോ ലോത്തിന്റെ കാലത്തെ അഗ്നിമഴയോ ദൈവം ഇല്ലെന്ന വാദത്തെയല്ല സ്ഥിരീകരിച്ചത്; മറിച്ച്, ദൈവത്തിന്റെ സര്‍വ്വശക്തിയെയും നീതിയെയും സാക്ഷ്യപ്പെടുത്തുന്ന അടയാളമായി ഇന്നും സ്മരിക്കപ്പെടുന്നു. സൈന്യങ്ങളുടെ ദൈവമായ യാഹ്‌വെ മാത്രമാണ് സത്യദൈവമെന്നു സ്ഥിരീകരിക്കുന്ന ഈ അടയാളങ്ങള്‍ അനേകരെ വിശ്വാസത്തില്‍ ഉറപ്പിച്ചുനിര്‍ത്തുകയും ചെയ്യുന്നു. അഞ്ചു സഹസ്രാബ്ദങ്ങളിലേറെയായിട്ടും, പിശാചും ശാസ്ത്രവും കിണഞ്ഞുശ്രമിച്ചിട്ടും ഈ അടയാളങ്ങളെ മായിച്ചുകളയാനോ അപ്രസക്തമാക്കാനോ സാധിച്ചിട്ടില്ല! ആയതിനാല്‍, ഏതൊരു മഹാമാരിയും ദൈവത്തിന്റെ ശക്തിവെളിപ്പെടുത്തുന്ന അടയാളമായി ദൈവമക്കള്‍ക്കു പരിണമിക്കും! കൊറോണയും അങ്ങനെതന്നെ!

ദൈവം എവിടെ?

ദൈവത്തെ അന്വേഷിക്കുന്ന സത്യാന്വേഷികളുടെ ശബ്ദമാണിതെന്ന് ആരും തെറ്റിദ്ധരിക്കരുത്; ദുരന്തങ്ങള്‍ ലോകത്തെ ഗ്രസിക്കുമ്പോള്‍ ദൈവദൂഷകരില്‍നിന്ന് ഉയരുന്ന പരിഹാസസ്വരമാണിത്! ദൈവം ഇടപെടാനുള്ള അവസാനസാദ്ധ്യതയും ഇല്ലാതാക്കുന്നതിനാണ് ഇവറ്റകളിലൂടെ പിശാച് അലറിവിളിക്കുന്നത്. ദൈവത്തെ വെല്ലുവിളിച്ചാല്‍ അവിടുന്ന് ആ വെല്ലുവിളി ഏറ്റെടുക്കില്ലെന്നു പിശാചിനു നന്നായറിയാം. വെല്ലുവിളികള്‍ അവിടുത്തെ പ്രകോപിപ്പിക്കാന്‍ മാത്രമേ ഉപകരിക്കുകയുള്ളു. സത്യദൈവത്തില്‍നിന്നുള്ള അനുഭവം നമുക്കു മുന്നില്‍ വയ്ക്കുന്ന പാഠവും ഇതുതന്നെ! ക്രൂശിതനായ ക്രിസ്തുവിനെ നോക്കി പ്രധാനപുരോഹിതന്മാരും നിയമജ്ഞരും ഇപ്രകാരം പരിഹസിച്ചു: “ഇവന്‍ മറ്റുള്ളവരെ രക്ഷിച്ചു; തന്നെത്തന്നെ രക്ഷിക്കാന്‍ ഇവനു സാധിക്കുന്നില്ല. ഇവന്‍ യിസ്രായേലിന്റെ രാജാവാണല്ലോ, കുരിശില്‍നിന്നിറങ്ങിവരട്ടെ. ഞങ്ങള്‍ ഇവനില്‍ വിശ്വസിക്കാം. ഇവന്‍ ദൈവത്തിലാശ്രയിച്ചു. വേണമെങ്കില്‍ ദൈവം ഇവനെ രക്ഷിക്കട്ടെ”(മത്താ: 27; 42, 43). താനായിരിക്കുന്ന സത്യം വെളിപ്പെടുത്താന്‍ ദൈവദൂഷകരുടെ വെല്ലുവിളികള്‍ ഏറ്റെടുക്കുന്നവനല്ല ദൈവം! ക്രൂശിതനായ ക്രിസ്തുവിന്റെ സമീപത്തുകൂടി കടന്നുപോയ ദൂഷകര്‍ ഇപ്രകാരം ദുഷിച്ചു: “ദൈവാലയം നശിപ്പിച്ച് മൂന്നു ദിവസംകൊണ്ട് അതു പണിയുന്നവനേ, നിന്നെത്തന്നെ രക്ഷിക്കുക; നീ ദൈവപുത്രനാണെങ്കില്‍ കുരിശില്‍നിന്നിറങ്ങിവരുക”(മത്താ: 27; 40).

ഇത്തരം വെല്ലുവിളികള്‍ നടത്തുന്ന ആഭാസസംഘത്തെ രക്ഷിക്കാനുള്ള ബാദ്ധ്യതയൊന്നും ക്രിസ്തുവിനില്ല. തന്നോടൊപ്പം ക്രൂശിക്കപ്പെട്ട കുറ്റവാളികളിലൊരുവന്‍ നടത്തിയ വെല്ലുവിളിയോടു യേഹ്ശുവാ എപ്രകാരമാണ് പ്രതികരിച്ചതെന്നു നാം കണ്ടതാണ്. എന്നാല്‍, തന്റെയടുക്കല്‍ വരുന്ന ആരെയും അവിടുന്ന് തള്ളിക്കളയുകയുമില്ല! യേഹ്ശുവാ എന്ന നാമം വിളിച്ചപേക്ഷിക്കുന്ന സകലരെയും അവിടുന്ന് സംരക്ഷിക്കും! എന്തെന്നാല്‍, “മറ്റാരിലും രക്ഷയില്ല. ആകാശത്തിനു കീഴെ മനുഷ്യരുടെയിടയില്‍ നമുക്കു രക്ഷയ്ക്കുവേണ്ടി മറ്റൊരു നാമവും നല്‍കപ്പെട്ടിട്ടില്ല”(അപ്പ. പ്രവ: 4; 12). മറ്റേതെങ്കിലും നാമം വിളിച്ചപേക്ഷിച്ചിട്ട് ദൈവത്തില്‍നിന്നുള്ള രക്ഷ പ്രതീക്ഷിക്കുന്നതില്‍ അര്‍ത്ഥമില്ലെന്ന തിരിച്ചറിവാണ് രക്ഷയിലേക്കുള്ള ആദ്യത്തെ പടി. ദൈവത്തിന്റെ വചനം പ്രഖ്യാപിച്ചിരിക്കുന്നതുപോലെ, മറ്റു നാമങ്ങളൊന്നും അവിടുത്തേയ്ക്കില്ല! യാഹ്‌വെ രക്ഷിക്കുന്നു എന്ന അര്‍ത്ഥമുള്ള 'യേഹ്ശുവാ' എന്ന നാമത്തില്‍ മാത്രമേ രക്ഷയും സംരക്ഷണവും ഉറപ്പുള്ളു! ഈ നാമം വിളിച്ചപേക്ഷിക്കുന്ന സകലരും സുരക്ഷിതരാണ്‌!

രോഗം വരുമ്പോള്‍ ചികിത്സതേടി മെഡിക്കല്‍ ഡോക്ടറെയാണു സമീപിക്കേണ്ടത്; മറ്റേതെങ്കിലും വിഷയത്തില്‍ ഡോക്ടറേറ്റ്‌ നേടിയവര്‍ക്ക് രോഗം സുഖപ്പെടുത്താന്‍ കഴിയില്ല. അതുപോലെതന്നെ, രക്ഷിക്കാന്‍ കഴിവുള്ള സത്യദൈവത്തെ വിളിച്ചപേക്ഷിക്കാതെ വ്യാജദൈവങ്ങളെ വിളിച്ചപേക്ഷിച്ചാല്‍, അവര്‍ക്ക് അവരെപ്പോലും രക്ഷിക്കാനാകില്ല! വ്യാജദൈവങ്ങളെ വിളിക്കുമ്പോള്‍ സത്യദൈവം വിളികേള്‍ക്കുകയോ ഓടിവന്നു രക്ഷിക്കുകയോ ഇല്ല! ആയതിനാല്‍, ദൈവം എവിടെ എന്നു ചോദിക്കുന്നവരോട് ദൈവമക്കള്‍ക്കു പറയാനുള്ളത്, അവിടുന്ന് ഞങ്ങളോടൊപ്പം ഉണ്ടെന്നാണ്! ഞങ്ങളുടെ തണലിലാണ് ഇക്കാലമത്രയും നിങ്ങള്‍ സംരക്ഷിക്കപ്പെട്ടത്! വാഴ നനച്ചപ്പോള്‍ ചീരയും നനഞ്ഞതുപോലെ! എന്നാല്‍, അത് ഇനിയുണ്ടാകില്ല; എന്തെന്നാല്‍, ഇത് അന്ത്യകാലമാണ്; വിളിച്ചപേക്ഷിക്കുന്നവര്‍ക്കു മാത്രം ഉത്തരം ലഭിക്കുന്ന കാലം!

ക്രൈസ്തവനാമം വഹിച്ചതുകൊണ്ടു മാത്രം ആരെങ്കിലും സുരക്ഷിതരാണെന്നു കരുതരുത്. ക്രിസ്തുവില്‍ വിശ്വസിക്കുകയും അവിടുത്തെ മാത്രം ദൈവമായി അംഗീകരിക്കുകയും അവിടുന്ന് കല്പിച്ചിട്ടുള്ളവ അനുസരിക്കുകയും ചെയ്യുമ്പോഴാണ് ഒരുവന്‍ സുരക്ഷിതനായിരിക്കുന്നത്. വിജാതിയമായ ആരാധനകള്‍ അനുകരിക്കുന്നവരും വിഗ്രഹങ്ങള്‍ക്കര്‍പ്പിച്ചവ ഭക്ഷിക്കുന്നവരും അതിനാല്‍ത്തന്നെ സംരക്ഷണത്തിനു പുറത്താണ്! നിലവിളക്കിനു മുന്‍പിലിരുന്ന് 'ദൈവമേ' എന്ന് വിളിക്കുമ്പോള്‍ സ്വര്‍ഗ്ഗത്തിലെ ദൈവം വിളികേള്‍ക്കുകയോ ഉത്തരമരുളുകയോ ചെയ്യുകയില്ലെന്നും അങ്ങനെയുള്ള കൂട്ടായ്മകളില്‍ അവിടുത്തെ സാന്നിദ്ധ്യമുണ്ടായിരിക്കുകയില്ലെന്നും തിരിച്ചറിയാത്ത ക്രൈസ്തവനാമധാരികള്‍ തങ്ങള്‍ക്കുതന്നെ വലിയ അപകടം വരുത്തിവയ്ക്കുന്നു. എല്ലാ മതങ്ങളിലും രക്ഷയുണ്ടെന്നു ചിന്തിക്കുന്നവരും, എല്ലാവരും വിളിക്കുന്നത് ഒരേ ദൈവത്തെയാണ് എന്ന മൂഢസങ്കല്പത്തില്‍ കഴിയുന്നവരും അപകടത്തില്‍ത്തന്നെ! ഇക്കാര്യങ്ങളെല്ലാം വ്യക്തമായി എഴുതിവച്ചിരിക്കുന്ന ഗ്രന്ഥമാണ് ബൈബിള്‍! ബൈബിള്‍ നല്‍കുന്ന മുന്നറിയിപ്പുകളെ അവഗണിച്ചുകൊണ്ട് ആര്‍ക്കെങ്കിലും ക്രിസ്ത്യാനിയായിരിക്കുവാനോ അപകടങ്ങളെ അതിജീവിക്കുവാനോ കഴിയുകയില്ല. അതായത്, ക്രൈസ്തവനാമധാരികള്‍ മഹാമാരികളാല്‍ പീഡിപ്പിക്കപ്പെടുന്നത് വചനത്തെ തള്ളിക്കളഞ്ഞതുകൊണ്ടാണ്! വിഗ്രഹങ്ങളുടെ മാലിന്യങ്ങളില്‍നിന്ന് അകന്നിരുന്നാല്‍ മാത്രമേ ദൈവത്തിന് അദ്ഭുതങ്ങള്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കുകയുള്ളു. “യോഹ്ഷ്വ ജനത്തോടു പറഞ്ഞു: നിങ്ങളെത്തന്നെ ശുദ്ധീകരിക്കുവിന്‍. നാളെ നിങ്ങളുടെ ഇടയില്‍ യാഹ്‌വെ അദ്ഭുതങ്ങള്‍ പ്രവര്‍ത്തിക്കും”(യോഹ്ഷ്വ: 3; 5).    

ശാസ്ത്രസാങ്കേതികവിദ്യയുടെ വികാസത്തില്‍ അഹങ്കരിച്ചുകൊണ്ട് ദൈവത്തോടു മറുതലിച്ചവരാണ് 'ദൈവം എവിടെ' എന്ന ചോദ്യവുമായി രംഗത്തിറങ്ങിയിരിക്കുന്നത്. ശാസ്ത്രവും സാങ്കേതികവിദ്യയും പകച്ചുനില്‍ക്കുന്ന ഈ അവസരത്തിലും ദൈവദൂഷണത്തിന് യാതൊരു കുറവുമില്ല. ദൈവം എല്ലാം നോക്കിക്കാണുകയാണ്. ഇടപെടേണ്ട സാഹചര്യം വരുമ്പോള്‍ കൃത്യമായി അവിടുന്ന് ഇടപെടും! എല്ലാക്കാലത്തും അവിടുന്ന് അങ്ങനെതന്നെയാണ് ഇടപെട്ടിട്ടുള്ളത്. ദൈവമക്കളും ദൈവദൂഷകരും ഒന്നുപോലെ ഈ പ്രവചനം ശ്രദ്ധിക്കുക: “എന്റെ ജനമേ, വരുവിന്‍, മുറിയില്‍ പ്രവേശിച്ചു വാതിലടയ്ക്കുവിന്‍; ക്രോധം ശമിക്കുന്നതുവരെ, അല്പസമയത്തേക്കു നിങ്ങള്‍ മറഞ്ഞിരിക്കുവിന്‍. ഇതാ, ഭൂവാസികളെ അവരുടെ അകൃത്യങ്ങള്‍ക്കു ശിക്ഷിക്കാന്‍വേണ്ടി യാഹ്‌വെ തന്റെ ഭവനത്തില്‍നിന്ന് ഇറങ്ങിവരുന്നു. തന്റെമേല്‍ ചൊരിഞ്ഞ രക്തം ഭൂമി വെളിപ്പെടുത്തും. വധിക്കപ്പെട്ടവരെ ഇനി അവള്‍ മറച്ചുവയ്ക്കുകയില്ല”(യേശയ്യാഹ്: 26; 20, 21). ദൈവമക്കള്‍ക്ക് ആശ്വാസം പകരുന്നതും ദൈവദൂഷകരുടെ വിലാപം ഉച്ചസ്ഥായിയിലാക്കുന്നതുമാണ് ഈ പ്രവചനം. മറ്റേതെങ്കിലും ജനതകള്‍ക്ക് അവരുടെ ദേവന്മാര്‍ ഇങ്ങനെയൊരു ഉപദേശം നല്‍കിയിട്ടുണ്ടോ? ആയതിനാല്‍, അല്പസമയത്തേക്ക് മറഞ്ഞിരിക്കാന്‍ ദൈവമക്കള്‍ മുറിയില്‍ പ്രവേശിച്ചു വാതിലടയ്ക്കുക! സംഹാരദൂതന്‍ നിങ്ങളുടെ ഭവനങ്ങളെ കടന്നുപോകട്ടെ! പരിഹാസകര്‍ തങ്ങളുടെ ദുഷിപ്പുകള്‍ തുടരുകയും ചെയ്യട്ടെ!

വിശ്വാസികളെന്നു സ്വയം കരുതിപ്പോരുന്നവര്‍ ആത്മശോധനചെയ്യേണ്ടതായുമുണ്ട്. യഥാര്‍ത്ഥ വിശ്വാസത്തിലാണോ തങ്ങളെന്നു സ്വയം പരിശോധിക്കണം. കത്തോലിക്കാസഭയിലെ ഇല്ല്യുമിനാറ്റി ആശയത്തിന്റെ പിടിയില്‍ അകപ്പെട്ടിരിക്കുന്നവരും അവിശ്വാസികളും തമ്മില്‍ വ്യത്യാസമൊന്നുമില്ല. സഭയിലെ ആചാര്യന്മാരാല്‍ വഴിതെറ്റിക്കപ്പെട്ട് സര്‍വ്വമതപ്രാര്‍ത്ഥനകളുമായി മുന്നോട്ടുപോകുന്നവര്‍ ദൈവദൂഷകരുടെ ഗണത്തില്‍ എണ്ണപ്പെടും എന്നകാര്യവും വിസ്മരിക്കരുത്. ലോകത്തെ നശിപ്പിക്കാന്‍ ദൈവം തീരുമാനിച്ചിരിക്കെ, ദൈവഹിതത്തിനു വിരുദ്ധമായി ലോകത്തിനുവേണ്ടി പ്രാര്‍ത്ഥിക്കുന്ന ചില പ്രാര്‍ത്ഥനാതൊഴിലാളികള്‍ നമ്മുടെയിടയിലുണ്ട്. വചനവിരുദ്ധ പ്രാര്‍ത്ഥനയായ കരുണക്കൊന്തയാണ് ഇവരുടെ ആയുധം! സോദോം-ഗോമോറാ ദേശങ്ങളെ ദൈവം അഗ്നിയും ഗന്ധകവുമിറക്കി ചാമ്പലാക്കിക്കൊണ്ടിരിക്കുമ്പോള്‍ 'ഫയര്‍ഫോഴ്സിനെ' വിളിച്ചു തീയണയ്ക്കാന്‍ നടത്തുന്ന വിഫലശ്രമംപോലെയാണിത്. വിവേകശൂന്യമായ പ്രാര്‍ത്ഥനകളിലൂടെ ദൈവക്രോധം തങ്ങളുടെമേല്‍ ആളിക്കത്തിക്കുകയാണ് ഇവര്‍ ചെയ്യുന്നത്. ദൈവവചനത്തെക്കാള്‍ അധികമായി 'ഫൗള്‍സ്റ്റീനമാരുടെ' വാക്കുകളെ അനുധാവനം ചെയ്യുന്ന ഹതഭാഗ്യര്‍ കത്തോലിക്കാസഭയിലുണ്ട്! യേഹ്ശുവാ പഠിപ്പിച്ചത് ഇപ്രകാരമാണ്: “ഞാന്‍ അവര്‍ക്കുവേണ്ടിയാണു പ്രാര്‍ത്ഥിക്കുന്നത്; ലോകത്തിനുവേണ്ടിയല്ല, അങ്ങ് എനിക്കു തന്നവര്‍ക്കുവേണ്ടിയാണ് പ്രാര്‍ത്ഥിക്കുന്നത്. എന്തെന്നാല്‍, അവര്‍ അവിടുത്തേക്കുള്ളവരാണ്. എനിക്കുള്ളതെല്ലാം അങ്ങയുടേതാണ്”(യോഹ: 17; 9). യോഹന്നാന്‍ എഴുതിയ സുവിശേഷം പതിനേഴാമത്തെ അദ്ധ്യായം പൂര്‍ണ്ണമായി വായിച്ചാല്‍ പ്രാര്‍ത്ഥനകളിലെ 'ഫൗളുകള്‍' മനസ്സിലാക്കാന്‍ കഴിയും.

ആത്മശോധനചെയ്തു ദൈവത്തിലേക്കു തിരിയാന്‍ ദൈവമക്കള്‍ തയ്യാറായില്ലെങ്കില്‍ ദൈവദൂഷകരോടൊപ്പം നിങ്ങളെയും മഹാമാരി വിഴുങ്ങും. ശാസ്ത്രം പരിപൂര്‍ണ്ണമായും പരാജയപ്പെട്ടിരിക്കുന്ന ഈ സാഹചര്യത്തില്‍പ്പോലും ദൈവദൂഷകര്‍ സജ്ജീവമായി രംഗത്തുണ്ട്. ദൈവമക്കള്‍ ദൈവത്തെ വിളിച്ചപേക്ഷിക്കുന്നത് തടയുകയെന്ന ഉത്തരവാദിത്വമാണ് ഈ ദുഷിച്ച മനുഷ്യര്‍ ഏറ്റെടുത്തിരിക്കുന്നത്. ദൈവത്തില്‍ ആശ്രയിച്ച് പ്രാര്‍ത്ഥിക്കുന്ന ദൈവമക്കളെ പരിഹസിച്ചുകൊണ്ട് അവര്‍ തങ്ങളുടെ നീചദൗത്യം തുടരുന്നു! ജനത്തിന്റെ പാപംമൂലം ഭൂമിയെ ശാപം ഗ്രസിക്കുമ്പോള്‍ ദൈവമക്കള്‍ അതിനെ എങ്ങനെ അതിജീവിക്കണമെന്നു യാഹ്‌വെ നിര്‍ദ്ദേശിക്കുന്നുണ്ട്. അവിടുത്തെ വചനം ശ്രദ്ധിക്കുക: “ഞാന്‍ മഴ തരാതെ ആകാശം അടയ്ക്കുകയോ ദേശത്തെ കൃഷി നശിപ്പിക്കുവാന്‍ വെട്ടുകിളിയെ നിയോഗിക്കുകയോ എന്റെ ജനത്തിനിടയില്‍ മഹാമാരി അയയ്ക്കുകയോ ചെയ്യുമ്പോള്‍, എന്റെ നാമം പേറുന്ന എന്റെ ജനം എന്നെ അന്വേഷിക്കുകയും തങ്ങളെത്തന്നെ എളിമപ്പെടുത്തി പ്രാര്‍ത്ഥിക്കുകയും തങ്ങളുടെ ദുര്‍മാര്‍ഗ്ഗങ്ങളില്‍നിന്നു പിന്‍തിരിയുകയും ചെയ്താല്‍, ഞാന്‍ സ്വര്‍ഗ്ഗത്തില്‍നിന്ന് അവരുടെ പ്രാര്‍ത്ഥന കേട്ട് അവരുടെ പാപങ്ങള്‍ ക്ഷമിക്കുകയും അവരുടെ ദേശം സമ്പുഷ്ടമാക്കുകയും ചെയ്യും”(2 ദിനവൃത്താന്തം: 7; 13, 14). മ്ലേച്ഛതകള്‍ അതിന്റെ പൂര്‍ണ്ണതയിലെത്തുമ്പോള്‍ ദുഷിച്ച മനുഷ്യരെ ഉന്മൂലനം ചെയ്യേണ്ടത് ഭൂമിയുടെ നിലനില്പിന് അനിവാര്യമായ കാര്യമാണ്. എക്കാലത്തും ദൈവം അതു ഭംഗിയായി ചെയ്തിട്ടുണ്ട്. ഇനിയും അവിടുന്ന് അങ്ങനെതന്നെ ചെയ്യും.

“യേഹ്ശുവാ മ്ശിഹായോട് ഐക്യപ്പെട്ട് വിശുദ്ധജീവിതം നയിക്കാന്‍ ആഗ്രഹിക്കുന്നവരെല്ലാം പീഢിപ്പിക്കപ്പെടും. അതേസമയം, ദുഷ്ടരും കപടനാട്യക്കാരും വഞ്ചിച്ചും വഞ്ചിക്കപ്പെട്ടും അടിക്കടി അധഃപതിക്കും”(2 തിമോ: 3; 12, 13). സൈന്യങ്ങളുടെ ദൈവമായ യാഹ്‌വെ അന്നും ഇന്നും എന്നും ഒരുവന്‍തന്നെ! യാഹ്‌വെതന്നെയാണ് യേഹ്ശുവാ എന്ന് വിശ്വസിക്കുകയും അവിടുത്തെ പുനരാഗമനത്തെ ആകാംക്ഷാപൂര്‍വ്വം കാത്തിരിക്കുകയും ചെയ്യുന്നവരുടെ രക്ഷയ്ക്കായി അവിടുന്ന് വരും! അവിടുത്തെ നിഷേധിച്ചവര്‍ അന്ന് ലജ്ജിതരാകുകയും ചെയ്യും! “ഞാന്‍ ആല്‍ഫയും ഒമേഗയുമാണ് - ഒന്നാമനും ഒടുവിലത്തവനും - ആദിയും അന്തവും”(വെളി: 22; 13).

കത്തോലിക്കാസഭയുടെ നിലപാട് മാതൃകാപരം?

കത്തോലിക്കാസഭയുടെ പള്ളികള്‍ തുറന്നാലും കുറ്റം, അടച്ചാലും കുറ്റം! ഇതാണ് ദൈവദൂഷകരായ ആഭാസസംഘത്തിന്റെ മനോനില! ക്രൈസ്തവ ആരാധനാലയങ്ങളിലെ പ്രാര്‍ത്ഥനകളും കുര്‍ബ്ബാനകളും താത്ക്കാലികമായി നിര്‍ത്തലാക്കിയതാണ് ചില ദൈവദൂഷകരുടെ ഇപ്പോഴത്തെ വേദന. ക്രിസ്ത്യാനികളുടെ ദൈവത്തിനു കൊറോണയില്‍നിന്നു ക്രിസ്ത്യാനികളെ രക്ഷിക്കാനുള്ള ശക്തിയില്ലെന്നു സ്ഥാപിക്കാനും ഈ അവസരം ഇവറ്റകള്‍ വിനിയോഗിക്കുന്നു. എന്നാല്‍, പ്രാര്‍ത്ഥനായോഗങ്ങളില്‍ പങ്കെടുക്കാന്‍ ആരെങ്കിലും തയ്യാറായാല്‍ അവരെയും ഇവറ്റകള്‍ വെറുതെവിടുന്നില്ല. ക്രിസ്ത്യാനികള്‍ക്കു സാമൂഹികപ്രതിബദ്ധത ഇല്ലെന്നുള്ള ആക്ഷേപമായിരിക്കും ഈയവസരത്തില്‍ ഉയരുന്നത്. ക്രൈസ്തവരില്‍ ചിലരുടെ നിഷ്കളങ്കമായ പ്രാര്‍ത്ഥനകളിലെ ചില വാക്കുകളെ പരിഹാസത്തിനായി അടര്‍ത്തിയെടുക്കുന്ന അല്പന്മാര്‍ മാധ്യമപ്രവര്‍ത്തകര്‍ക്കിടയിലും ഉണ്ട്. ആത്മീയപക്വത പ്രാപിക്കാത്തവരുടെ വിവേകശൂന്യമായ പ്രാര്‍ത്ഥനകളെ ഏറ്റെടുത്ത് ആക്ഷേപഹാസ്യമേഖല സമ്പന്നമാക്കാന്‍ ശമിക്കുന്നവരെ മുന്‍കൂട്ടിക്കാണാന്‍ ക്രിസ്ത്യാനികള്‍ക്കു സാധിക്കണം. എന്തെന്നാല്‍, ദൈവദൂഷകര്‍ക്ക് അവസരമൊരുക്കുന്നതില്‍ അപക്വമതികളായ ക്രിസ്ത്യാനികളും ഒട്ടുംതന്നെ പിന്നിലല്ല!

മഹാമാരികളുടെ കാലങ്ങളില്‍ ക്രിസ്ത്യാനികള്‍ ആദ്ധ്യാത്മികവും സാമൂഹികവുമായ ഉത്തരവാദിത്വം എന്താണെന്ന്‍ അറിഞ്ഞിരിക്കേണ്ടത് ഇവിടെയാണ്‌. ദൈവാലയത്തിലെ ബലികളും സമൂഹപ്രാര്‍ത്ഥനകളും ഒത്തുചേരലുകളും എങ്ങനെയായിരിക്കണന്ന്‍ ഓരോ ക്രിസ്ത്യാനികളും അറിഞ്ഞിരിക്കണം. ബൈബിളില്‍ വ്യക്തമായ നിര്‍ദ്ദേശങ്ങളുണ്ടായിരുന്നിട്ടും അവയൊന്നും അറിയാത്തവരായി ജീവിക്കുന്നവരാണ് ബഹുഭൂരിപക്ഷം ക്രൈസ്തവരും. പള്ളികളിലെ കുര്‍ബ്ബാനകള്‍ താത്ക്കാലികമായി നിര്‍ത്തിവച്ചപ്പോള്‍ ഭിന്നാഭിപ്രായങ്ങള്‍ ഉയര്‍ന്നത് ഈ അജ്ഞതമൂലമാണ്. ആയതിനാല്‍, പകര്‍ച്ചവ്യാധികള്‍ പടരാതിരിക്കാന്‍ വിശ്വാസികള്‍ പുലര്‍ത്തേണ്ട ജാഗ്രതയെ സംബന്ധിച്ച് ബൈബിള്‍ നല്‍കുന്ന ഉപദേശമെന്താണെന്നു പരിശോധിക്കാം.

സൈന്യങ്ങളുടെ ദൈവമായ യാഹ്‌വെ മോശയിലൂടെ യിസ്രായേലിനു നല്‍കിയ നിയമങ്ങള്‍തന്നെയാണ് ക്രിസ്ത്യാനികളും പിന്തുടരേണ്ടത്. എന്തെന്നാല്‍, അബ്രാഹത്തിന്റെയും യിസഹാക്കിന്റെയും യാക്കോബിന്റെയും ദൈവമായ യാഹ്‌വെതന്നെയാണ് ക്രിസ്ത്യാനികളുടെയും ദൈവം. ഈ ദൈവം മനുഷ്യനായി കടന്നുവന്നു സ്ഥിരീകരിച്ചത് മോശയിലൂടെ അവിടുന്നുതന്നെ നല്‍കിയ നിയമങ്ങളാണ്. ഈ നിയമത്തില്‍ എല്ലാ ചോദ്യങ്ങള്‍ക്കുമുള്ള ഉത്തരമുണ്ട്. പകര്‍ച്ചവ്യാധികള്‍ സമൂഹത്തെ ഗ്രസിക്കുമ്പോള്‍ എങ്ങനെ പ്രതിരോധിക്കണമെന്നും വ്യക്തമാക്കിയിട്ടുണ്ട്. കുഷ്ഠരോഗം ബാധിച്ച ഒരുവന്‍ സമൂഹത്തിലും ദൈവാലയത്തിലും എങ്ങനെ ഇടപെടണമെന്ന് വ്യക്തമാക്കിയിരിക്കുന്നത് ലേവ്യരുടെ പുസ്തകത്തിലെ പതിമൂന്നാമത്തെ അദ്ധ്യായത്തിലാണ്. ഈ അദ്ധ്യായം മുഴുവന്‍ പകര്‍ത്തിയെഴുതാന്‍ മിനക്കെടുന്നില്ല. ചുരുക്കമിങ്ങനെയാണ്: രോഗം സംശയിക്കപ്പെടുന്ന വ്യക്തി ഒരു പുരോഹിതനെ സമീപിച്ച്, രോഗമില്ലെന്നു സ്ഥിരീകരിക്കുന്നതുവരെ നിരീക്ഷണത്തിലായിരിക്കണമെന്നും, ആ നാളുകളില്‍ പാളയത്തിനുള്ളില്‍ പ്രവേശിക്കരുതെന്നും നിര്‍ദ്ദേശിച്ചിരിക്കുന്നു. ദൈവം മോശയോടു മുഖാഭിമുഖം സംസാരിച്ചിരുന്നത് സമാഗമാകൂടാരത്തില്‍ വച്ചാണ്. അപ്പോള്‍ ദൈവജനം താന്താങ്ങളുടെ കൂടാരവാതില്‍ക്കല്‍ കുമ്പിട്ട്‌ ആരാധന നടത്തും. ദൈവം പ്രത്യക്ഷനാകുന്ന ഈ സമാഗമകൂടാരത്തിനു ചുറ്റിലുമായി നിര്‍മ്മിക്കുന്ന താത്ക്കാലിക വാസസ്ഥലങ്ങളാണ് പാളയങ്ങള്‍! ഈ പാളയങ്ങളില്‍നിന്നുമാണ് കുഷ്ഠരോഗം സംശയിക്കപ്പെടുന്നയാള്‍ അകന്നുതാമസിക്കേണ്ടത്. ജനങ്ങളുമായി അവനു സമ്പര്‍ക്കം പുലര്‍ത്താന്‍ അനുവാദമില്ലെന്നു ചുരുക്കം!

ഈ വിവരണം ശ്രദ്ധിക്കുക: “പുരോഹിതന്‍ രോഗബാധിതമായ ശരീരഭാഗം പരിശോധിക്കണം. അവിടെയുള്ള രോമം വെളുത്തതും അവിടം ചുറ്റുമുള്ള ഭാഗത്തെക്കാള്‍ കുഴിഞ്ഞതുമാണെങ്കില്‍ അത് കുഷ്ഠമാണ്. പരിശോധനയ്ക്കുശേഷം, അവന്‍ അശുദ്ധനാണെന്നു പുരോഹിതന്‍ പ്രഖ്യാപിക്കണം. എന്നാല്‍, ശരീരത്തിലെ പാണ്ട് വെളുത്തതെങ്കിലും ചുറ്റുമുള്ള ത്വക്കിനെക്കാള്‍ കുഴിഞ്ഞതോ അതിലുള്ള രോമം വെളുത്തതോ അല്ലെങ്കില്‍ അവനെ ഏഴുദിവസത്തേക്ക് പരീക്ഷണാര്‍ത്ഥം മാറ്റിത്താമസിപ്പിക്കണം. ഏഴാംദിവസം പുരോഹിതന്‍ അവനെ പരിശോധിക്കണം. രോഗം ത്വക്കില്‍ വ്യാപിക്കാതെ പൂര്‍വ്വസ്ഥിതിയില്‍തന്നെ നില്ക്കുന്നെങ്കില്‍ ഏഴു ദിവസത്തേക്കുകൂടി മാറ്റിത്താമസിപ്പിക്കണം. ഏഴാംദിവസം പുരോഹിതന്‍ അവനെ വീണ്ടും പരിശോധിക്കണം. പാണ്ട് മങ്ങിയും ത്വക്കില്‍ വ്യാപിക്കാതെയും കണ്ടാല്‍, അവന്‍ ശുദ്ധിയുള്ളവനെന്ന് പ്രഖ്യാപിക്കണം”(ലേവ്യര്‍: 13; 3-6). പകര്‍ച്ചവ്യാധികളെ സ്ഥിരീകരിക്കുന്നത് ഇപ്രകാരമാണ്. രോഗം സ്ഥിരീകരിക്കപ്പെടുന്നതോടെ ജനങ്ങളുമായുള്ള ബന്ധത്തില്‍നിന്ന് രോഗി വിച്ഛേദിക്കപ്പെടും. ഈ വചനം നോക്കുക: “രോഗമുള്ള കാലമെല്ലാം അവന്‍ അശുദ്ധനാണ്. അവന്‍ പാളയത്തിനു വെളിയില്‍ ഒരു പാര്‍പ്പിടത്തില്‍ ഏകനായി വസിക്കണം”(ലേവ്യര്‍: 13; 46).

ഒരാള്‍ക്ക് രോഗം വന്നാലുള്ള കാര്യമാണ് നാമിവിടെ വായിച്ചത്. എന്നാല്‍, ഒരു സമൂഹത്തെ പകര്‍ച്ചവ്യാധി ഗ്രസിച്ചാല്‍ അവരും പാളയത്തിനു വെളിയില്‍ത്തന്നെ വസിക്കണം. പാളയത്തിനകത്തുള്ള സകലരും രോഗബാധിതരായാല്‍, ആ പാളയംതന്നെ അടച്ചിടേണ്ടിവരും. അത്തരമൊരു സാഹചര്യമാണ് 'കൊറോണ' സീസണില്‍ നാം അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നത്! അതായത്, രോഗബാധിതരോ രോഗം സംശയിക്കപ്പെടുന്നവരോ ആയ ആരും ദൈവാലയത്തെ സമീപിക്കാന്‍ പാടില്ല. എല്ലാവരും സംശയത്തിന്റെ നിഴലിലായാല്‍ ദൈവാലയത്തിലെ ആരാധനതന്നെ നിന്നുപോകുമെന്നത് സ്വാഭാവികമായ ഒരു സ്ഥിതിവിശേഷം മാത്രമാണ്. അതുതന്നെയാണ് കത്തോലിക്കാസഭയുടെ പള്ളികളില്‍ ഇപ്പോള്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ആരാധനാനിയന്ത്രണത്തിലെ നിയമസാധുതയും! എന്നാല്‍, ചില ദൈവഭക്തര്‍ ഇതിനെ എതിര്‍ക്രിസ്തുവുമായി ചേര്‍ത്തുവച്ചു വിമര്‍ശിക്കുന്നുണ്ട്. അന്ത്യകാല പ്രവചനത്തിന്റെ പൂര്‍ത്തീകരണമായി ഈ നിയന്ത്രണത്തെ ഇവര്‍ വ്യാഖ്യാനിക്കുന്നു. ഇക്കൂട്ടര്‍ ചൂണ്ടിക്കാണിക്കുന്ന പ്രവചനമിതാണ്: “പകുതി ആഴ്ചത്തേക്ക് ബലിയും കാഴ്ചകളും അവന്‍ നിരോധിക്കും”(ദാനി: 9; 27). ഈ പ്രവചനവുമായി ഇപ്പോഴത്തെ സംഭവവികാസങ്ങള്‍ക്കു യാതൊരു ബന്ധവുമില്ല എന്നതാണു യാഥാര്‍ത്ഥ്യം. കാരണം, ഇതിനുമുന്‍പും താത്ക്കാലികമായി ബലിയര്‍പ്പണം തടസപ്പെട്ട സന്ദര്‍ഭങ്ങള്‍ ഉണ്ടായിട്ടുണ്ട്.

1348-ല്‍ യൂറോപ്പില്‍ പൊട്ടിപ്പുറപ്പെട്ട പ്ലേഗാണ് ലോകത്ത്‌ ഏറ്റവും കൂടുതല്‍ ആളുകളെ ബാധിച്ച രോഗം. 20 കോടിയിലധികം മനുഷ്യരെ ഈ രോഗം കൊന്നൊടുക്കി. കനത്ത നാശം വിതച്ചത് യൂറോപ്പിലാണ്. 1346– 1353 കാലത്ത്‌ യൂറോപ്യന്‍ ജനസംഖ്യയുടെ 60 ശതമാനത്തോളം അപഹരിച്ച  മഹാമാരിക്ക്‌ (ബ്ലാക്‌ഡെത്ത്‌) കാരണമായത്‌ യെര്‍സിനിയ പെസ്‌റ്റിസ്‌  ബാക്ടീരിയ ആയിരുന്നു. ഒന്നാംലോക മഹായുദ്ധകാലത്ത്‌ (1918) ലോകത്തെ ഭീതിയിലാഴ്‌ത്തിയ പകര്‍ച്ചപ്പനി അഞ്ചുകോടിയിലേറെ ജനങ്ങളെ കൊന്നൊടുക്കി. ആദ്യമായി റിപ്പോര്‍ട്ട്‌ ചെയ്‌തത്‌ സ്‌പെയിനിലായിരുന്നു. 'സ്പാനിഷ് ഫ്ലൂ' എന്നാണ് ആ പകര്‍ച്ചപ്പനി അറിയപ്പെട്ടത്. യൂറോപ്പിനെ ബാധിച്ച ഈ മഹാമാരികളാല്‍ പലപ്പോഴും പള്ളികള്‍ അടച്ചിടേണ്ടിവന്നിട്ടുണ്ട്. ആയതിനാല്‍, കത്തോലിക്കാസഭയുടെ പള്ളികളില്‍ അനുദിനബലി തടസ്സപ്പെടുന്നത് ഇതാദ്യമായല്ല! എന്നാല്‍, ദാനിയേല്‍ പ്രവചനത്തില്‍ നാം വായിക്കുന്നത് ഇനിയും പൂര്‍ത്തിയാകാത്തതും എതിര്‍ക്രിസ്തുവിന്റെ പ്രത്യക്ഷീകരണത്തില്‍ മാത്രം പൂര്‍ത്തിയാകേണ്ടതുമായ പ്രവചനമാണ്. എതിര്‍ക്രിസ്തു വന്ന് സാങ്കേതികമായി കത്തോലിക്കാസഭയുടെ നിയന്ത്രണം ഏറ്റെടുക്കുകയും, ബലികളും കാഴ്ചകളും അവന്‍ നിരോധിക്കുകയും ചെയ്യും. ആഗോളതലത്തില്‍ സകല ബലികളുടെയും കാഴ്ചകളുടെയും നിരോധനമാണ് അന്നുണ്ടാകുന്നത്. പലകാലങ്ങളിലായി ബലികള്‍ നിയന്ത്രിക്കപ്പെടുകയോ തടസ്സപ്പെടുകയോ ചെയ്തപ്പോഴെല്ലാം അതിനു വ്യക്തമായ കാരണങ്ങളുണ്ടായിരുന്നു. ബലികളോടോ കാഴ്ച്ചസമര്‍പ്പണങ്ങളോടോ ഉള്ള എതിര്‍പ്പുകൊണ്ടായിരുന്നില്ല അത്; മറിച്ച്, മഹാമാരികള്‍മൂലം ബലിയര്‍പ്പണം അസാദ്ധ്യമായിത്തീരുകയായിരുന്നു. എന്നാല്‍, ബാഹ്യസഭയുടെ നിയന്ത്രണം പരിപൂര്‍ണ്ണമായി എതിര്‍ക്രിസ്തു ഏറ്റെടുത്തുകഴിയുമ്പോള്‍, മറ്റു കാരണങ്ങളൊന്നുമില്ലാതെ ബലികളും കാഴ്ചകളും അവന്‍ നിരോധിക്കും!

ഈ നിരോധനത്തിനു മുന്നോടിയായി മറ്റൊരു പ്രവചനം പൂര്‍ത്തിയാകാനുണ്ട്. ആ പ്രവചനമിതാണ്: “നിയമങ്ങളും തിരുനാള്‍ദിനങ്ങളും മാറ്റുന്നതിന് അവന്‍ ആലോചിക്കും. സമയവും സമയങ്ങളും സമയത്തിന്റെ പകുതിയുംവരെ അവര്‍ അവന്റെ കൈകളില്‍ ഏല്പിക്കപ്പെടും”(ദാനി: 7; 25). എതിര്‍ക്രിസ്തുവിന്റെ മൂന്നരവര്‍ഷത്തെ ഭരണത്തെക്കുറിച്ചാണ് ഈ പ്രവചനം. കത്തോലിക്കാസഭയിലാണ് ഈ ഭരണം സ്ഥാപിതമാകേണ്ടത്. സഭയുടെ അടിസ്ഥാനനിയങ്ങള്‍ മാറ്റുന്നതിനെക്കുറിച്ച് അവന്‍ ആലോചിക്കുമെങ്കിലും അത് സാധിക്കില്ല. കാരണം, കത്തോലിക്കാസഭ നിയമനിര്‍മ്മാണസഭയല്ല, നിയമനിര്‍വ്വഹണസഭയാണ്! ആരെല്ലാം ഏതെല്ലാം നിയമങ്ങള്‍ മാറ്റിയാലും, പത്രോസ് പ്രഖ്യാപിച്ച സത്യത്തില്‍ നിലനില്‍ക്കുന്നതും ക്രിസ്തു സ്ഥിരീകരിച്ച നിയമങ്ങളില്‍നിന്നു വ്യതിചലിക്കാത്തതുമായ സഭ അന്നത്തെപ്പോലെതന്നെ ഇന്നും നിലനില്‍ക്കും. അതായത്, രണ്ടാംവത്തിക്കാന്‍ സൂനഹദോസിലോ മറ്റേതെങ്കിലും സമ്മേളനങ്ങളിലോ നിര്‍മ്മിക്കപ്പെട്ട നിയമങ്ങളൊന്നും സഭയുടെ നിയമങ്ങളല്ല! ആ നിയമങ്ങള്‍ പിന്തുടരുന്നവര്‍ യഥാര്‍ത്ഥ സഭയില്‍ അംഗങ്ങളുമല്ല! കുറച്ചുകൂടി വ്യക്തമായിപ്പറഞ്ഞാല്‍, ക്രിസ്തുവിനാല്‍ പൂര്‍ത്തിയാക്കപ്പെട്ട നിയമങ്ങളിലും പത്രോസ് നടത്തിയ വിശ്വാസപ്രഖ്യാപനത്തിലും അടിയുറച്ചു നില്‍ക്കുന്നവര്‍ മാത്രമാണ് സഭ! വിജാതിയ അനുകരണങ്ങളും സെക്കുലര്‍ ആശയങ്ങളും ഉയര്‍ത്തിപ്പിടിക്കുന്നവര്‍ എത്ര ഉന്നതരായി കാണപ്പെട്ടാലും, കത്തോലിക്കാസഭയിലെ അവരുടെ അംഗത്വം സാങ്കേതികം മാത്രമാണ്! അതിനാല്‍ത്തന്നെ, നിയമങ്ങള്‍ മാറ്റാന്‍ ആര്‍ക്കും സാധിക്കില്ല; അവരുടേത് വെറും ആലോചനകള്‍ മാത്രമായിട്ടേ പരിഗണിക്കപ്പെടുന്നുള്ളു! എന്നാല്‍, ബലികളും കാഴ്ചകളും നിരോധിക്കാന്‍ എതിര്‍ക്രിസ്തുവിനു സാധിക്കും. എന്തെന്നാല്‍, അവന്‍ കത്തോലിക്കാസഭയുടെ തലവനായി പരിഗണിക്കപ്പെട്ടാല്‍, ബലിയര്‍പ്പിക്കാന്‍ ചുമതലയുള്ള എല്ലാ വൈദികരും അവനെ അനുസരിക്കാന്‍ നിര്‍ബ്ബന്ധിതരാകും!

എന്നാല്‍, ഇപ്പോള്‍ കത്തോലിക്കാസഭയുടെ പള്ളികളിലെ ബലിയര്‍പ്പണം തടസ്സപ്പെട്ടതിനു പിന്നില്‍ മറ്റുചില കാരണങ്ങളുണ്ട്. അത് പ്രവചനങ്ങളുമായോ മഹാമാരിയുമായോ ബന്ധപ്പെട്ട കാരണമല്ല; മറിച്ച്, പള്ളികളില്‍ സ്ഥാപിതമായിരിക്കുന്ന മ്ലേച്ഛതകളും അള്‍ത്താരശുശ്രൂഷകളില്‍ ഏര്‍പ്പെട്ടിരിക്കുന്ന വൈദികരുടെ മ്ലേച്ഛതകളുമാണ് ബലിയര്‍പ്പണത്തെ ഇന്നു തടസപ്പെടുത്തിയിരിക്കുന്നത്. അതായത്, ബലിയര്‍പ്പണം തടസ്സപ്പെടുത്തിയിരിക്കുന്നത് ദൈവംതന്നെയാണ്! ദൈവജനത്തെ വഞ്ചിക്കുന്ന ഭക്താഭാസങ്ങള്‍ ദൈവത്തിനു സഹിക്കാവുന്നതിനും അപ്പുറമായിരിക്കുന്നു. നിലവിളക്കും (ശിവലിംഗം) മറ്റു വിജാതിയ ചിഹ്നങ്ങളും പ്രതിഷ്ഠിച്ചിരിക്കുന്ന ഇടങ്ങളില്‍ ദൈവത്തിന്റെ സാന്നിദ്ധ്യം ഉണ്ടായിരിക്കുകയില്ല എന്ന് അവിടുന്നുതന്നെ അനേകം തവണ ആവര്‍ത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്. അഷേരാപ്രതിഷ്ഠകള്‍മൂലം യെരുശലേമിലെ ദൈവാലയത്തില്‍നിന്ന് തന്റെ സാന്നിദ്ധ്യം പിന്‍വലിച്ച ദൈവമാണ് ക്രിസ്ത്യാനികളുടെയും ദൈവം! വിഗ്രഹങ്ങളോടുള്ള അവിടുത്തെ സമീപനത്തില്‍ യാതൊരു മാറ്റവും വന്നിട്ടില്ല. ശലോമോന്‍ പണികഴിപ്പിച്ച ആലയത്തില്‍ വസിച്ച ദൈവംതന്നെയാണ് യേഹ്ശുവാ എന്ന് വിശ്വസിക്കുന്നവരാണ് ക്രിസ്ത്യാനികള്‍! അങ്ങനെയുള്ള ദൈവത്തിനു നിലവിളക്കുകള്‍ പ്രതിഷ്ഠിക്കപ്പെട്ട ഇടങ്ങളില്‍ ഇറങ്ങിവരാന്‍ സാധിക്കില്ല. അതായത്, വിഗ്രഹങ്ങളുടെ സാന്നിദ്ധ്യമുള്ള ഇടങ്ങളില്‍ അര്‍പ്പിക്കപ്പെടുന്ന കുര്‍ബ്ബാനകളില്‍ രൂപാന്തരീകരണം സംഭവിക്കുന്നില്ല!

യോഗാഭ്യാസികള്‍ നടത്തുന്ന കുര്‍ബ്ബാനാഭാസങ്ങളിലും രൂപാന്തരീകരണം ആരും പ്രതീക്ഷിക്കരുത്. കത്തോലിക്കാസഭയുടെ പേരില്‍ ഒരു ആഭാസന്‍ നടത്തുന്ന പൈശാചിക കോപ്രായം കാണുക: 'കത്തോലിക്കാസഭയുടെ ദുരന്തമായ സര്‍പ്പജന്മങ്ങള്‍!' ഇവിടെ ക്രിസ്തുവിന്റെ സാന്നിദ്ധ്യം ആരെങ്കിലും പ്രതീക്ഷിക്കുന്നുണ്ടോ? ഇത്തരം ആഭാസങ്ങള്‍മൂലം ദൈവംതന്നെ ഇടപെട്ട് ബലിയര്‍പ്പണങ്ങള്‍ തടസപ്പെടുത്തുന്നു എന്നതാണു യാഥാര്‍ത്ഥ്യം. MCBS സന്യാസസമൂഹത്തിന്റെ 'ദിവ്യകാരുണ്യ യോഗാധ്യാനങ്ങള്‍' നടക്കുന്നുണ്ട്. ഇവിടെ ആരാധിക്കപ്പെടുന്നത് യേഹ്ശുവായല്ല, പിശാചാണ്! എന്തെന്നാല്‍, യേഹ്ശുവായുടെ ശരീര-രക്തങ്ങളായി 'വോസ്തികള്‍' രൂപാന്തരപ്പെടണമെങ്കില്‍ വിഗ്രങ്ങളുടെ സാന്നിദ്ധ്യം അവിടെയുണ്ടാകാന്‍ പാടില്ല എന്ന യാഥാര്‍ത്ഥ്യം മനസ്സിലാക്കാതെയാണ് പലരും ബലികളില്‍ പങ്കെടുക്കുന്നത്! വൈദികവേഷധാരികളുടെ ആഭാസങ്ങള്‍മൂലം പള്ളികളുടെമേല്‍ ദൈവത്തിന്റെ ക്രോധം നിപതിക്കുന്നു!

ഇനിയുമുണ്ട് കാരണം. വ്യഭിചാരവും ബലിയര്‍പ്പണവും ഒരുമിച്ചുകൊണ്ടുപോകാന്‍ ഒരു വൈദികനു സാധിക്കുമോ? അവിഹിതസന്തതികള്‍ക്കു ജന്മംനല്കിയത്തിനുശേഷം യാതൊരു ഉളുപ്പുമില്ലാതെ അള്‍ത്താരയില്‍ നാടകം കളിക്കുന്ന വൈദികര്‍ ആയിരമോ പതിനായിരമോ അല്ല. കന്യാസ്ത്രികള്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ത്രീകളോടൊപ്പം 'ലിവിംഗ് റ്റുഗതര്‍' ആഘോഷിക്കുന്നവരും കത്തോലിക്കാസഭയുടെ പള്ളികളില്‍ വിഹരിക്കുന്നു. ഒറ്റപ്പെട്ട സംഭവമായി ഇതിനെ ചുരുക്കിക്കാണരുത്. യൂറോപ്പില്‍ മാത്രമല്ല, കേരളത്തില്‍പ്പോലും വൈദികവൃത്തിയോടൊപ്പം അവിവാഹിത-സാഹസിക-കുടുംബജീവിതവും സമാന്തരമായി കൊണ്ടുപോകുന്ന നിക്രുഷ്ടജീവികളുടെ പട്ടിക മനോവ പുറത്തുവിടാം! വൈദികരും 'കന്യാസ്ത്രിമാരും' രഹസ്യമായി ഭാര്യാഭര്‍ത്താക്കന്മാരെപ്പോലെ ജീവിക്കുന്നതിന്റെ നൂറുകണക്കിനു തെളിവുകള്‍ മനോവയുടെ പക്കലുണ്ട്. വൈദികവൃത്തിയും അവിഹിതബന്ധം ഒരുമിച്ചുകൊണ്ടുപോകുന്നതിനെയാണ് മനോവ കുറ്റപ്പെടുത്തുന്നത്. മെത്രാന്മാരുടെ പിന്തുണയോടെ ദൈവജനത്തെ വഞ്ചിക്കുന്ന ഈ ആഭാസസംഘത്തെ ഇനിയും ദൈവം സഹിക്കണോ? രൂപാന്തരീകരണം സംഭവിക്കാത്ത ബലികളിലൂടെ ദൈവജനത്തെ വഞ്ചിച്ചുകൊണ്ടിരിക്കുന്ന അവസ്ഥയ്ക്കുനേരെയാണ് ദൈവം ഇപ്പോള്‍ ഇടപെട്ടിരിക്കുന്നത്! ഇതൊരു താക്കീതാണ്! സാധുവല്ലാത്ത കുര്‍ബ്ബാനകള്‍ അര്‍പ്പിച്ചു വിശ്വാസികളെ വഞ്ചിക്കുന്ന ആചാര്യന്മാര്‍ക്കും ഇവരുടെ ആദ്ധ്യാത്മിക അടിമകള്‍ക്കുമുള്ള താക്കീത്!  

ഇറ്റലിയോടുള്ള അസഹിഷ്ണുത ഒരു ആഗോളപ്രതിഭാസം!

ആത്മീയമായി ഇന്ന് ഇറ്റലി ഒരു പുണ്ണ്യപ്പെട്ട സ്ഥലമൊന്നുമല്ല; ഭൂമിയിലെ മറ്റേതു സ്ഥലവുമെന്നപോലെ അതും മലിനപ്പെട്ടുപോയിരിക്കുന്നു. മാത്രവുമല്ല, മറ്റൊരു ദേശം മലിനപ്പെടുന്നതിനേക്കാള്‍, ഇറ്റലി മലിനപ്പെടുന്നത് കൂടുതല്‍ ഗൗരവത്തോടെ കാണണം. എന്തെന്നാല്‍, ക്രിസ്തുവിന്റെ സഭയുടെ ആസ്ഥാനം സ്ഥിതിചെയ്യുന്നത് ആ മണ്ണിലാണ്! അതിനാല്‍ത്തന്നെ, ആ മണ്ണ് ക്രിസ്തുവിന്റെ നാമം വഹിക്കുന്നു. ഇറ്റലി ലോകത്താല്‍ വെറുക്കപ്പെടാന്‍ മറ്റു കാരണമൊന്നും വേണ്ട!
 

“അവര്‍ കാരണംകൂടാതെ എന്നെ വെറുത്തു എന്ന് അവരുടെ നിയമത്തില്‍ എഴുതപ്പെട്ടിരിക്കുന്ന വചനം പൂര്‍ത്തിയാകാനാണ് ഇതു സംഭവിച്ചത്”(യോഹ: 15; 25). ക്രിസ്തുവില്‍ പൂര്‍ത്തീകരിക്കപ്പെട്ട ഈ പ്രവചനം ക്രിസ്ത്യാനികളുടെമേല്‍ മുദ്രയായി ചാര്‍ത്തപ്പെട്ടിട്ടുണ്ട്. ആയതിനാല്‍, ക്രിസ്തുവിനെ വെറുത്തവര്‍ ക്രിസ്ത്യാനികളെയും ക്രിസ്തീയതയെയും വെറുക്കും. യേഹ്ശുവായുടെ വാക്കുകള്‍ ശ്രദ്ധിക്കുക: “ലോകം നിങ്ങളെ ദ്വേഷിക്കുന്നുവെങ്കില്‍ അതിനുമുമ്പേ അത് എന്നെ ദ്വേഷിച്ചു എന്ന് അറിഞ്ഞുകൊള്ളുവിന്‍. നിങ്ങള്‍ ലോകത്തിന്റേതായിരുന്നുവെങ്കില്‍ ലോകം സ്വന്തമായതിനെ സ്‌നേഹിക്കുമായിരുന്നു. എന്നാല്‍, നിങ്ങള്‍ ലോകത്തിന്റേതല്ലാത്തതുകൊണ്ട്, ഞാന്‍ നിങ്ങളെ ലോകത്തില്‍നിന്നു തെരഞ്ഞെടുത്തതുകൊണ്ട്, ലോകം നിങ്ങളെ ദ്വേഷിക്കുന്നു. ദാസന്‍ യജമാനനെക്കാള്‍ വലിയവനല്ല എന്നു ഞാന്‍ നിങ്ങളോടു പറഞ്ഞ വചനം ഓര്‍മ്മിക്കുവിന്‍. അവര്‍ എന്നെ പീഡിപ്പിച്ചുവെങ്കില്‍ നിങ്ങളെയും പീഡിപ്പിക്കും. അവര്‍ എന്റെ വചനം പാലിച്ചുവെങ്കില്‍ നിങ്ങളുടേതും പാലിക്കും. എന്നാല്‍, എന്റെ നാമംമൂലം അവര്‍ ഇതെല്ലാം നിങ്ങളോടു ചെയ്യും. കാരണം, എന്നെ അയച്ചവനെ അവര്‍ അറിയുന്നില്ല”(യോഹ: 15; 18-21). ക്രിസ്തുവിനെ പീഡിപ്പിച്ചതിനു കാരണമില്ലായിരുന്നുവെങ്കില്‍, ക്രിസ്ത്യാനികളെയും ക്രിസ്തീയതയെയും പീഡിപ്പിക്കുന്നതിനു കാരണമുണ്ട്. ക്രിസ്ത്യാനികളും ക്രിസ്തീയതയും ക്രിസ്തുവിന്റേതാകുന്നു എന്നതാണ് ആ കാരണം! ഇറ്റലിയെ വെറുക്കുകയും ഒറ്റപ്പെടുത്തുകയും ചെയ്യുന്നത് ക്രിസ്തീയതയുമായി ആ രാജ്യത്തിനുള്ള ബന്ധംകൊണ്ടാണെന്നു പറയുമ്പോള്‍, അതില്‍ അതിശയോക്തിപരമായി ഒന്നുമില്ലെന്നു മനസ്സിലാക്കാന്‍ സാമൂഹികമായ ചില യാഥാര്‍ത്ഥ്യങ്ങള്‍ പരിശോധിച്ചാല്‍ മതി.

മുല്ലപ്പൂവിപ്ലവം എന്നപേരില്‍ ഇസ്ലാമും ഇല്ല്യുമിനാറ്റി സംഘവും അഭയാര്‍ത്ഥികളെ കൃത്രിമമായി സൃഷ്ടിച്ചപ്പോള്‍, ഈ അഭയാര്‍ത്ഥികള്‍ക്ക് യൂറോപ്പിലേക്കു പ്രവേശിക്കാനുള്ള കവാടമായത് ഇറ്റലിയാണ്. എഴുപതുലക്ഷം അഭയാര്‍ത്ഥികള്‍ ഇന്ന് ഇറ്റലിയില്‍ ജീവിക്കുന്നുണ്ട്. സ്വദേശികള്‍ ഇവരെ ആക്രമിച്ചതായി ഇന്നുവരെ ആരും പറഞ്ഞിട്ടില്ല. യൂറോപ്പിലെ മറ്റു രാജ്യങ്ങളോടു തുലനംചെയ്യുമ്പോള്‍ താരതമ്യേന ദരിദ്രരാഷ്ട്രമായ ഈ രാജ്യം തീറ്റിപ്പോറ്റുന്നത് ദശലക്ഷക്കണക്കിന് ഇസ്ലാമിക ജിഹാദികളെയാണ്. ഈ യാഥാര്‍ത്ഥ്യങ്ങളെല്ലാം നിലനില്‍ക്കുമ്പോഴാണ് ഇസ്ലാമിക പരിഷകള്‍ ഇറ്റലിയെ പുലഭ്യം പറയുന്നത്. സ്ഥാപിതമായ കാലംമുതല്‍ നന്ദികേടിന്റെ പര്യായമായി ഇസ്ലാം ഈ ലോകത്തുണ്ട്. ഇപ്പോള്‍ ഇറ്റലി അനുഭവിക്കുന്ന ഭീകരാവസ്ഥയ്ക്കു പിന്നിലെ യഥാര്‍ത്ഥ പ്രതിയും ഇസ്ലാംതന്നെ! എന്നാല്‍, ഈ സത്യം മറച്ചുവയ്ക്കുന്നതിനായി ഇല്ല്യുമിനാറ്റിയുടെ പോഷകസംഘടനയായ ലോകാരോഗ്യസംഘടനയും ഫ്രീമേസണ്‍ മാധ്യമങ്ങളും ഇടത് ആക്ടിവിസ്റ്റുകളും കൈകോര്‍ത്തിരിക്കുന്നു. മാത്രവുമല്ല, കൊറോണ വൈറസിനെ ലോകത്തേക്കു പ്രസരിപ്പിച്ച ചൈനയെ കുറ്റപ്പെടുത്തുന്ന ഒരു വാക്കുപോലും പറയാതിരിക്കാന്‍ ഈ നാരകീയശക്തികള്‍ ശ്രദ്ധിക്കുന്നതു നാം കാണാതെപോകരുത്.

ഇറ്റലിയില്‍നിന്നു വരുന്നവരെയും യൂറോപ്യന്‍ പൗരന്മാരെയും കല്ലെറിയുന്ന സാംസ്കാരിക കേരളത്തോടും ചിലതു പറയാനുണ്ട്. എന്തെന്നാല്‍, ഏറ്റവുമധികം ഇന്ത്യക്കാര്‍ അനധികൃതമായി ജീവിക്കുകയും തൊഴിലെടുക്കുകയും ചെയ്യുന്ന യൂറോപ്യന്‍ രാജ്യമാണ് ഇറ്റലി! യാതൊരു രേഖകളുമില്ലാതെ സ്വതന്ത്രമായി അവരവിടെ വിഹരിക്കുന്നു. ഒരാളെപ്പോലും ഇന്ത്യയിലേക്ക് ഇന്നോളം ആ രാജ്യം നാടുകടത്തിയിട്ടില്ല! മലപ്പുറത്തുനിന്നു അനേകം ജിഹാദി യുവാക്കളെ ഇറ്റലിയിലേക്കു തള്ളിക്കയറ്റിയിട്ടുണ്ട് എന്നതാണ് മറ്റൊരു യാഥാര്‍ത്ഥ്യം! പഠനത്തിന്റെ പേരില്‍ ഇറ്റലിയിലേക്ക് കടന്നിട്ടുള്ള മലയാളികളായ മുസ്ലിങ്ങളും അനേകരാണ്! ജിഹാദാണ് ഇവരുടെയെല്ലാം പ്രധാനലക്ഷ്യം. കൊറോണയുടെ പശ്ചാത്തലത്തില്‍ ഇറ്റലിയെ പുലഭ്യം പറഞ്ഞുകൊണ്ട് രംഗത്തിറങ്ങിയ സൈബര്‍ ജിഹാദികളില്‍ പലരും ആ രാജ്യത്ത് അനധികൃതമായി ജീവിക്കുന്ന മലയാളികളായിരുന്നു എന്നതാണ് നാം മനസ്സിലാക്കിയിരിക്കേണ്ട മറ്റൊരുകാര്യം. ഇറ്റലിയില്‍നിന്നു പത്തനംതിട്ടയില്‍ എത്തിയ മലയാളികളെ നവമാധ്യമങ്ങളിലൂടെ ആക്രമിക്കാന്‍ മുന്നില്‍നിന്നതും ഇവറ്റകളായിരുന്നു. ക്രിസ്ത്യന്‍ പേരുകളിലാണ് ഇവറ്റകളില്‍ പലരും രംഗത്തുണ്ടായിരുന്നത്. എന്നാല്‍, ഇന്ന് ഈ ആഭാസന്മാര്‍ മൗനത്തിലാണ്. ഇവര്‍ മാത്രമല്ല, ഇറ്റലിക്കാരെ കടന്നാക്രമിച്ചുകൊണ്ടിരുന്ന മുഖ്യധാരാമാധ്യമങ്ങളുടെപോലും വായടഞ്ഞു എന്നതാണു വസ്തുത. കാരണം, ഉടുതുണിക്ക്‌ മറുതുണിയില്ലാതെ, കൊറോണ ബാധിതരായി ഇറ്റലിയുടെ തെരുവുകളിലൂടെയും ഇന്ത്യന്‍ എംബസിയുടെ വരാന്തയിലൂടെയും തേരാപ്പാരാ നടക്കുന്നവരില്‍ ഏറെയും മലപ്പുറത്തുനിന്നുള്ള ജിഹാദി യുവാക്കളാണ്! ഇന്ന് നിലവിളിച്ചുകൊണ്ടിരിക്കുന്ന ഇവര്‍തന്നെയാണ് രണ്ടാഴ്ച മുന്‍പ് 'ഇറ്റലിക്കാര്‍ ഊളകള്‍' എന്ന് ഫേസ്ബുക്ക് പോസ്റ്റിട്ടത്! ക്രിസ്ത്യാനികളായ സന്നദ്ധപ്രവര്‍ത്തര്‍ നല്‍കുന്ന ഭക്ഷണമാണ് ഇവരുടെ ഇപ്പോഴത്തെ ഏക ആശ്രയം! ഇതാണ് വിധിയുടെ വിളയാട്ടം!

ഇറ്റലിയില്‍ കുടുങ്ങിക്കിടക്കുന്ന  ആബിദ് മുഖ്താര്‍ എന്ന മലയാളിയുടെ രോദനം മാതൃഭൂമി ന്യൂസിലൂടെ നാം കേട്ടത് മാര്‍ച്ച് പതിനേഴിനാണ്. വിദ്യാഭ്യാസത്തിന്റെ മറവില്‍ ക്രൈസ്തവര്‍ ഭൂരിപക്ഷമായിരിക്കുന്ന രാജ്യങ്ങളിലേക്ക് ജിഹാദി വളണ്ടിയര്‍മാരെ തള്ളിക്കയറ്റുന്ന സംഘം മലപ്പുറം ജില്ലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഫസല്‍ ഗഫൂര്‍ അദ്ധ്യക്ഷനായ എംഇഎസാണ് ഇതിനു ചുക്കാന്‍ പിടിക്കുന്നത്. വിദ്യാഭ്യാസമേഖലയെ ജിഹാദി പ്രവര്‍ത്തനത്തിനായി എങ്ങനെയാണ് ഉപയോഗിക്കുന്നതെന്ന് ഫസല്‍ ഗഫൂര്‍തന്നെ വ്യക്തമാക്കിയിട്ടുള്ള കാര്യമാണ്. ക്രൈസ്തവര്‍ ഭൂരിപക്ഷമായിരിക്കുന്ന രാജ്യങ്ങളിലെ സാദ്ധ്യതകള്‍ സൗകര്യപൂര്‍വ്വം ഉപയോഗപ്പെടുത്തുന്ന രീതി അടുത്തകാലത്താണ് ആരംഭിച്ചത്. ക്യാമ്പസ് ജിഹാദിന്റെ പ്രവര്‍ത്തകരെ ഈ രാജ്യങ്ങളിലേക്കു കടത്തിവിടുന്നതും ഇവരുടെ പഠനച്ചിലവ് വഹിക്കുന്നതും എംഇഎസാണ്! യൂറോപ്യന്‍ രാജ്യങ്ങളെക്കൂടാതെ, ഏഷ്യന്‍രാജ്യമായ ഫിലിപ്പിന്‍സിനെയും ജിഹാദികള്‍ ലക്ഷ്യമിടുന്നു. ക്യാമ്പസുകളിലെ പെണ്‍കുട്ടികളെ വലയില്‍ വീഴ്ത്തുന്നതാണ് 'ക്യാമ്പസ് ജിഹാദികളുടെ' ശൈലി! ഇറ്റലിയിലും ഫിലിപ്പിന്‍സിലും കുടുങ്ങിക്കിടക്കുന്നവരില്‍ ഏറെയും ക്യാമ്പസ് ജിഹാദികളാണ്! ഇറ്റലിയെ പുലഭ്യം പറയുന്നതില്‍നിന്നു താത്ക്കാലികമായെങ്കിലും ഇവറ്റകള്‍ വിരമിച്ചതിന്റെ കാരണം വ്യക്തമായില്ലേ?!

ഇറ്റലിക്കാരെ കല്ലെറിയുന്ന 'സാക്ഷരകേരളം' ഒരുകാര്യം മനസ്സിലാക്കുക; ഇറ്റലിയില്‍ കൊറോണ എത്തുന്നതിനുമുമ്പ് കേരളത്തില്‍ അത് എത്തി. ചൈനയില്‍നിന്നു നേരിട്ടുവന്ന സഖാവായതുകൊണ്ട് അന്ന് കൊറോണാസഖാവിനെ ആരും കല്ലെറിഞ്ഞില്ല! പ്രളയദുരിതാശ്വാസം തട്ടിയെടുത്ത കുട്ടിസഖാക്കന്മാര്‍ക്ക് ചൈനയില്‍നിന്നെത്തിയ മൂത്തസഖാവിനെ ബഹുമാനിക്കാതിരിക്കാന്‍ കഴിയില്ലല്ലോ! ഇസ്ലാമിനും അങ്ങനെതന്നെയാണ്! ഇറ്റലിയില്‍ അഞ്ച് ഇന്ത്യക്കാര്‍ക്കു മാത്രം കൊറോണ ബാധിച്ചപ്പോള്‍, ഇറാനില്‍ 255 ഇന്ത്യന്‍ മുസ്ലിങ്ങള്‍ക്കു കൊറോണ സ്ഥിരീകരിച്ചു. ദുബായില്‍ 12 ഇന്ത്യക്കാര്‍ക്കു രോഗം സ്ഥിരീകരിച്ചു കഴിഞ്ഞുവെന്നതും വിസ്മരിക്കരുത്. ഇറ്റലിക്കാരോ ഇറ്റലിയില്‍നിന്നു വന്നവരോ ഇന്ത്യയില്‍ കൊറോണ ബാധിച്ചു മരിച്ചിട്ടില്ല. സൗദിയില്‍ ഉംറ നിര്‍വ്വഹിച്ചു മടങ്ങിവന്നവരാണ് മരിച്ചവരെല്ലാം. ഇപ്പോള്‍ കേരളത്തില്‍ ഇതു വ്യാപകമാക്കിക്കൊണ്ടിരിക്കുന്നതും ഗള്‍ഫ് രാജ്യങ്ങളില്‍നിന്നു വന്ന പ്രവാസികളാണ്. അവരില്‍ ഭൂരിപക്ഷംപേരും മുസ്ലിങ്ങളാണെന്ന വസ്തുതയും മറക്കരുത്. യൂറോപ്പില്‍നിന്നു വരുന്നവരെ നികൃഷ്ടജീവികളെപ്പോലെ സമൂഹത്തില്‍ ഒറ്റപ്പെടുത്തുന്നവരുടെ അജണ്ട മനസ്സിലാക്കാനുള്ള സാമാന്യബോധമെങ്കിലും 'സാക്ഷരകേരളം' ആര്‍ജ്ജിക്കണം! കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ സമ്മേളനങ്ങളും ആറ്റുകാല്‍ പൊങ്കാലയും ബീവറേജസിലെ കൂട്ടംചേരലുകളും ഭംഗിയായി ആഘോഷിക്കുമ്പോള്‍, എവിടെയെങ്കിലും നാലു ക്രിസ്ത്യാനികള്‍ വട്ടംകൂടി പ്രാര്‍ത്ഥിക്കുന്നതിനെ പരിഹാസംകൊണ്ടു മൂടുന്നതും അജണ്ടയുടെ ഭാഗംതന്നെ! സാമൂഹ്യപ്രതിബദ്ധതയും മനുഷ്യസ്നേഹവും ക്രിസ്ത്യാനികളെ പഠിപ്പിക്കാന്‍ യോഗ്യതയുള്ള ഒരു ജനതയും ഇന്ന് ഈ ഭൂമുഖത്തില്ല! കേരളത്തിലടക്കം ലോകത്തെല്ലായിടത്തും ക്രിസ്ത്യാനികള്‍ അതു തെളിയിച്ചിട്ടുണ്ട്. 

ഇല്ല്യുമിനാറ്റി-ഫ്രീമേസണ്‍ സംഘമാണ് ഇറ്റലിയെ ദുരന്തത്തിലകപ്പെടുത്തിയതെന്നു പറയുമ്പോഴും, തിരിച്ചറിയേണ്ട മറ്റുചില സത്യങ്ങള്‍ക്കൂടിയുണ്ട്. എന്തെന്നാല്‍, ക്രിസ്തീയതയെ ഉന്മൂലനം ചെയ്യുകയെന്നതാണല്ലോ പിശാചിന്റെ യഥാര്‍ത്ഥ ലക്‌ഷ്യം! അതിനായി അവന്‍ പല സംവിധാനങ്ങളും ഈ ലോകത്തു സ്ഥാപിച്ചിട്ടുണ്ട്. ഇസ്ലാംമതം, കമ്മ്യൂണിസം, പ്രകൃതിചികിത്സ തുടങ്ങിയവയെല്ലാം അതിന്റെ ഭാഗമായി പിശാച് സ്ഥാപിച്ച സംവിധാനങ്ങളാണ്. ഇവയെയെല്ലാം ഏകോപിപ്പിക്കുന്ന ഗൂഢസംഘമാണ് 'ഫ്രീമേസണ്‍-ഇല്ല്യുമിനാറ്റികള്‍'! ഇന്ന് ഈ ഗൂഢസംഘത്തിന്റെ പദ്ധതികള്‍ നടപ്പിലാക്കുന്നത് ഐക്യരാഷ്ട്രസഭയാണ്. എന്നാല്‍, പിശാചിനോ പിശാചിന്റെ ഈ സംവിധാനങ്ങള്‍ക്കോ ക്രിസ്തുവിന്റെ സഭയെ ആക്രമിക്കാന്‍ എങ്ങനെ സാധിക്കുമെന്നത് ഒരു ചോദ്യമായി ഉയര്‍ന്നുനില്‍ക്കുന്നു. സൈന്യങ്ങളുടെ ദൈവത്താല്‍ സംരക്ഷിക്കപ്പെടേണ്ട അവിടുത്തെ സഭയെ തകര്‍ക്കാന്‍ പിശാചിനെ ശക്തനാക്കുന്ന ഘടകമെന്താണ്? ബാഹ്യമായി നാമിന്നു കാണുന്നതല്ല ക്രിസ്തുവിന്റെ സഭ എന്നതാണ് ഈ ചോദ്യത്തിനുള്ള ഉത്തരം. ബാഹ്യമായി കാണുന്ന സഭ ഇന്ന് നശിപ്പിക്കപ്പെടാനുള്ള വെറുമൊരു വസ്തുവായി മാറ്റപ്പെട്ടിരിക്കുന്നു! ക്രിസ്തുവുമായി യാതൊരു ബന്ധവുമില്ലാത്ത ഒരു പ്രസ്ഥാനമായി ബാഹ്യസഭ മാറിയപ്പോള്‍, ആ പ്രസ്ഥാനം നിലനില്‍ക്കുന്ന മണ്ണുപോലും ശപിക്കപ്പെട്ടതായി!

രണ്ടാംവത്തിക്കാന്‍ സൂനഹദോസോടെ കത്തോലിക്കാസഭയിലെ വൈദീകസംവിധാനം പത്രോസിന്റെ വിശ്വാസപ്രഖ്യാപനത്തില്‍നിന്നു വിരമിച്ചു! വൈദികരും മെത്രാന്മാരും സന്യസ്തരും അടങ്ങുന്ന ആചാര്യസമൂഹം ക്രിസ്തീയതയില്‍നിന്നു ലൗകീകതയിലേക്കു വ്യതിചലിച്ചപ്പോള്‍, ക്രിസ്തുവിന്റെ യഥാര്‍ത്ഥ സഭ ദൈവത്താല്‍ എടുക്കപ്പെട്ടു! പത്രോസിന്റെ വിശ്വാസപ്രഖ്യാപനത്തെ അതേപടി പിന്തുടരുന്നവരെല്ലാം എടുക്കപ്പെട്ട സഭയിലുണ്ട്. ഈ സഭയ്ക്കെതിരേ നരകകവാടങ്ങള്‍ പ്രബലപ്പെടുകയില്ല! ബാഹ്യസഭയ്ക്കുള്ളില്‍ത്തന്നെ ഈ സഭ സംരക്ഷിക്കപ്പെടുന്നു! എന്നാല്‍, നശിപ്പിക്കപ്പെടാനുള്ള വസ്തുവായി മാറിയ ബാഹ്യസഭയെ കൊതുകിനുപോലും വീഴ്ത്താന്‍ സാധിക്കും. അതാണ്‌ നാമിന്നു കണ്ടുകൊണ്ടിരിക്കുന്നത്! അതായത്, ബെര്‍ഗോളി ഇന്ന് ഉപവിഷ്ടനായിരിക്കുന്നത് പത്രോസിന്റെ സിംഹാസനത്തിലല്ല! പത്രോസിന്റെ സിംഹാസനം പ്രതീകാത്മകമായതുകൊണ്ടുതന്നെ, അതിലിരിക്കേണ്ടവന്‍ അതില്‍ ഉപവിഷ്ടനായിരിക്കുന്നു! അത് ബെനഡിക്റ്റ് പതിനാറാമന്‍ തന്നെ!  

'ബെര്‍ഗോളി' മാളത്തിലാണ്!

കുപ്പിയില്‍നിന്നു ഭൂതത്തെ തുറന്നുവിട്ടതിനുശേഷം മാളത്തില്‍ കയറി ഒളിച്ചിരിക്കുന്ന ഒരു ദുര്‍മ്മന്ത്രവാദി കത്തോലിക്കാസഭയുടെ ആസ്ഥാനമായ വത്തിക്കാനിലുണ്ട്. യൂറോപ്പിനെ മുഴുവന്‍ ശത്രുകരങ്ങളില്‍ ഏല്പിച്ചുകൊടുത്തിട്ടാണ് ബെര്‍ഗോളിയും സംഘവും മാളത്തില്‍ കയറിയത്. ചുംബനം, കാലുകഴുകല്‍, കെട്ടിപ്പിടുത്തം തുടങ്ങിയ പൊറാട്ടുനാടകങ്ങളോ കലാപരിപാടികളോ ഇല്ല! ബെര്‍ഗോളിയുടെ പൈശാചികനാടകത്തിന്റെ അന്ത്യരംഗമാണ് ഇപ്പോള്‍ അരങ്ങേറുന്നത്. വത്തിക്കാനില്‍ കാലുകുത്തിയതു മുതല്‍ ഇന്നോളം ഇയാളില്‍നിന്നു പുറത്തുവന്ന ഓരോ വാക്കുകളും ദൈവദൂഷണപരവും ക്രിസ്തീയവിരുദ്ധവുമായിരുന്നു. പത്രോസിന്റെ പ്രഖ്യാപനങ്ങളെ പരിപൂര്‍ണ്ണമായും തള്ളിക്കളഞ്ഞുവെന്നു മാത്രമല്ല, ക്രിസ്തുവിന്റെയും ക്രിസ്തീയതയുടെയും പ്രാധാന്യത്തെ നിഷേധിക്കുന്ന പൈശാചിക ജല്പനങ്ങളില്‍നിന്ന്‍ ഒരിക്കല്‍പ്പോലും ഈ മ്ലേച്ഛമനുഷ്യന്‍ വിരമിച്ചുമില്ല! സ്വവര്‍ഗ്ഗഭോഗത്തെയും നിരീശ്വരവാദത്തെയും പിന്തുണയ്ക്കുന്ന നിലപാടുകളിലൂടെ ദൈവത്തെ വെല്ലുവിളിച്ച മറ്റൊരാളും ഇയാള്‍ക്കുമുമ്പ് വത്തിക്കാനിലെ രാജപദവിയില്‍ ഇരുന്നിട്ടില്ല എന്നതാണു മറ്റൊരു യാഥാര്‍ത്ഥ്യം.

രാജപദവി ഏറ്റെടുത്ത ഉടനെതന്നെ ക്രിസ്തുവിനെയും ക്രിസ്തീയതയെയും തള്ളിപ്പറഞ്ഞുകൊണ്ട് ബെര്‍ഗോളി തന്റെ പൈശാചിക അസ്ഥിത്വം തെളിയിച്ചതാണ്. സ്വര്‍ഗ്ഗരാജ്യം സ്വന്തമാക്കാന്‍ ക്രിസ്ത്യാനികളാകുകയോ ദൈവത്തില്‍ വിശ്വസിക്കുകപോലുമോ വേണ്ടെന്നു ജല്പിക്കാന്‍ ഏതെങ്കിലും ക്രിസ്ത്യാനിക്കു സാധിക്കുമോ? വിശ്വസിച്ചു സ്നാനം സ്വീകരിക്കാത്തവരെല്ലാം ശിക്ഷിക്കപ്പെടുമെന്നു പറഞ്ഞത് യേഹ്ശുവായാണ്. അതിനാല്‍ത്തന്നെ ബെര്‍ഗോളി തള്ളിക്കളഞ്ഞത് യേഹ്ശുവായെയും അവിടുന്നു പ്രഖ്യാപിച്ച സത്യത്തെയുമായിരുന്നു. പിന്നീടങ്ങോട്ട് ദൈവദൂഷണപരമായ ജല്പനങ്ങളുടെ ഘോഷയാത്രതന്നെ ഈ മനുഷ്യരൂപിയില്‍നിന്നു നാം കേട്ടു. ഒടുവില്‍ ഭൂമിയെ അമ്മയാണെന്നു പ്രഖ്യാപിച്ചുകൊണ്ട് ഇവന്‍ പുസ്തകം എഴുതി! കത്തോലിക്കാസഭയിലെ ദൈവമക്കള്‍ക്ക് ഒരേയൊരു അമ്മയേയുള്ളു; അത് പരിശുദ്ധ കന്യകാമറിയമാണ്! ഭൂമീദേവി, ഭൂമിമാതാവ്‌ എന്നിങ്ങനെയുള്ള പൈശാചിക ആശയത്തിന്റെ വക്താവിനെ പത്രോസിന്റെ സിംഹാസനത്തില്‍ ഇരുത്താന്‍ പരിശുദ്ധാത്മാവ് തയ്യാറാകുമെന്ന് ആരും കരുതരുത്. അങ്ങനെ കരുതിയാല്‍ അത് പരിശുദ്ധാത്മാവിനെതിരേയുള്ള ദൂഷണമായി കണക്കാക്കപ്പെടും. പ്രകൃതിയാണ് ദൈവമെന്നു സ്ഥാപിക്കാന്‍ കൗശലപൂര്‍വ്വം ശ്രമിക്കുന്ന 'ഇല്ല്യുമിനാറ്റി-ഫ്രീമേസണ്‍' അജണ്ടയാണ് ബെര്‍ഗോളിയില്‍നിന്നു മറനീക്കി പുറത്തുവന്നത്.

പച്ചമാമയുടെ പൈശാചിക വിഗ്രഹത്തെ വത്തിക്കാനില്‍ പ്രതിഷ്ഠിക്കാന്‍ ഇയാള്‍ നടത്തിയ കസര്‍ത്തുകള്‍ നാം കണ്ടതാണ്. ഈ വിഗ്രഹത്തെ നദിയില്‍ വലിച്ചെറിഞ്ഞ വിശുദ്ധരായ യുവാക്കളെയും നാം കണ്ടു. അതിന്റെപേരില്‍ പിശാചിന്റെ സന്തതികളോട് മാപ്പിരന്നതിലൂടെ ബെര്‍ഗോളി യഥാര്‍ത്ഥത്തില്‍ ക്രിസ്ത്യാനികളുടെ മുഖത്തു കാര്‍ക്കിച്ചു തുപ്പുകയാണു ചെയ്തത്. വിനാശത്തിന്റെ മ്ലേച്ഛവിഗ്രഹം കത്തോലിക്കാസഭയുടെ ആസ്ഥാനമന്ദിരത്തില്‍ സ്ഥാപിച്ചപ്പോള്‍ത്തന്നെ ദൈവത്തിന്റെ ക്രോധം വത്തിക്കാനിലേക്ക് ക്ഷണിച്ചുവരുത്തി! ഇറ്റലിയും യൂറോപ്പും ഇന്ന് അനുഭവിക്കുന്ന എല്ലാ ദുരന്തങ്ങളുടെയും യഥാര്‍ത്ഥ കാരണക്കാരന്‍ ബെര്‍ഗോളിയാണ്. ഈ മനുഷ്യന്റെ നിഴല്‍ വീഴുന്ന സകലയിടങ്ങളും ശപിക്കപ്പെട്ടതായിത്തീരും! ബെര്‍ഗോളിയുടെ സാന്നിദ്ധ്യം ഉള്ളകാലത്തോളം യൂറോപ്പില്‍നിന്നു മഹാമാരികള്‍ ഒഴിയുകയില്ല! എന്തെന്നാല്‍, ഫ്രീമേസണ്‍-ഇല്ല്യുമിനാറ്റി സംഘത്തിന്റെ അജണ്ട നടപ്പാക്കാന്‍ പിശാച് അഭിഷേകംചെയ്ത് അയച്ച അവന്റെ ദൂതനാണ്‌ ജോര്‍ജ്ജ് മാരിയോ ബെര്‍ഗോളി! പൈശാചികതയില്‍ തന്റെ മുന്‍ഗാമിയായിരുന്ന ജോണ്‍ ഇരുപത്തിമൂന്നാമനെ എല്ലാ മാനദണ്ഡങ്ങളും കാറ്റില്‍പ്പറത്തി വിശുദ്ധനാക്കാന്‍ ബെര്‍ഗോളി കാട്ടിയ വ്യഗ്രത സത്യവിശ്വാസികളെ അദ്ഭുതപ്പെടുത്തിയതാണ്. കത്തോലിക്കാസഭയുടെയും യൂറോപ്പിന്റെയും ആദ്ധ്യാത്മിക നാശത്തിനു തുടക്കമിട്ടത് ജോണ്‍ ഇരുപത്തിമൂന്നാമനാണെങ്കില്‍, ആ നാശം അതിന്റെ പൂര്‍ണ്ണതയിലെത്തിച്ചത് സഖാവ് ബെര്‍ഗോളിയാണ്. കൊറോണയെക്കാള്‍ അപകടകാരിയാണ് ചെഗുവേരഭക്തനായ ഈ സഖാവ്! ഇയാളുടെ കമ്മ്യൂണിസ്റ്റ് പൈതൃകവും ചൈനയില്‍നിന്നുള്ള വൈറസ് വ്യാപനവും ചേര്‍ത്തുവയ്ക്കുമ്പോള്‍, ദുരൂഹതകള്‍ ഇനിയും ബാക്കി!

പിശാചിനെക്കാള്‍ അപകടകാരിയോ കൊറോണ?

ആരോഗ്യവിദഗ്ദ്ധരുടെ മുന്നറിയിപ്പുകളെ അവഗണിച്ച് കൊറോണബാധിതരുമായി അടുത്തിടപഴകുന്ന വ്യക്തികള്‍ക്ക് രോഗം പകരാനുള്ള സാദ്ധ്യതയുണ്ട്. ഇതൊരു സാദ്ധ്യത മാത്രമാണ്. എന്നാല്‍, ദൈവത്തിന്റെ മുന്നറിയിപ്പുകളെ അവഗണിക്കുന്നവര്‍ അപകടത്തില്‍ പതിക്കുമെന്നത് സാദ്ധ്യത മാത്രമല്ല, നിശ്ചയമായും അതു സംഭവിക്കും! കൊറോണപോലുള്ള രോഗാണുക്കളില്‍നിന്ന് അകന്നുനില്‍ക്കാന്‍ പുലര്‍ത്തുന്ന ഈ ജാഗ്രത എന്തുകൊണ്ട് പിശാചില്‍നിന്ന്‍ അകലാന്‍ ആരും പുലര്‍ത്തുന്നില്ല? പിശാചിനെക്കാള്‍ അപകടകാരിയാണോ പിശാച് അയയ്ക്കുന്ന രോഗാണു? രോഗവും രോഗാണുക്കളുമെല്ലാം പിശാചിന്റെ സംഭാവനകളാണ്! അത് ലോകത്തു പ്രസരിപ്പിക്കാന്‍ അവനെ അനുവദിക്കുന്നത് ദൈവമാണെന്നതുകൊണ്ട്, മഹാമാരികളുടെ പിന്നിലെ കാരണക്കാരന്‍ അവിടുന്നാകുന്നില്ല! പിശാച് അയയ്ക്കുന്ന ഏതൊരു മഹാമാരിയും വ്യത്യസ്തമായ രണ്ടു ഫലങ്ങളാണ് പുറപ്പെടുവിക്കുന്നതെന്ന് ചരിത്രം നമ്മേ പഠിപ്പിക്കുന്നുണ്ട്. അതായത്, ഏതൊരു മഹാമാരിയിലും നാശമുള്ളതുപോലെതന്നെ നന്മയുമുണ്ട്.

ഈ പ്രബോധനം ശ്രദ്ധിക്കുക: “ദൈവത്തെ സ്‌നേഹിക്കുന്നവര്‍ക്ക്, അവിടുത്തെ പദ്ധതിയനുസരിച്ചു വിളിക്കപ്പെട്ടവര്‍ക്ക്, അവിടുന്നു സകലവും നന്മയ്ക്കായി പരിണമിപ്പിക്കുന്നുവെന്നു നമുക്കറിയാമല്ലോ”(റോമ: 8; 28). റോമില്‍ ഇന്ന് മഹാമാരി നാശം വിതയ്ക്കുമ്പോള്‍, നൂറ്റാണ്ടുകള്‍ക്കുമുമ്പ് റോമാക്കാര്‍ക്കു നല്‍കിയ പ്രബോധനം അന്വര്‍ത്ഥമാകുന്നതു കാണാം. എങ്ങനെയാണ് ഈ പ്രബോധനം അന്വര്‍ത്ഥമായത്? ദൈവത്തെ സ്നേഹിക്കുകയും അവിടുത്തെ പദ്ധതിയനുസരിച്ചു വിളിക്കപ്പെടുകയും ചെയ്യുന്നവര്‍ ക്രിസ്തുവിന്റെ കല്പനകളെ അതിലംഘിക്കുകയില്ല. അങ്ങനെയുള്ള ദൈവമക്കള്‍ അനുദേവാരാധനയുടെ ഭാഗമാകുകയോ രണ്ടാംവത്തിക്കാന്‍ സൂനഹദോസിന്റെ ആശയങ്ങളെ പിന്‍പറ്റുകയോ ഇല്ല. 'ഹലാല്‍' അടക്കം വിഗ്രഹങ്ങള്‍ക്കര്‍പ്പിച്ച ഒന്നും അവര്‍ ഭക്ഷിക്കുകയുമില്ല! അതിനാല്‍ത്തന്നെ, തിന്മയ്ക്കായി പിശാച് ഒരുക്കുന്ന കെണികളില്‍നിന്നു ദൈവമക്കള്‍ സുരക്ഷിതരായിരിക്കും. ദൈവമക്കള്‍ക്ക് ദൈവവചനം പ്രാണനെപ്പോലെ പ്രധാനമായതുകൊണ്ട് അവര്‍ വചനം വായിക്കുകയും അതനുസരിച്ചു ജീവിതം ക്രമപ്പെടുത്തുകയും ചെയ്യും. മഹാമാരികള്‍ സംഹാരദൂതനെപ്പോലെ കടന്നുവരുമ്പോള്‍ വീടുകളില്‍ കയറി കതകടച്ചു കഴിയണമെന്നുള്ള ഉപദേശം ബൈബിളില്‍നിന്ന് അവര്‍ മനസ്സിലാക്കിയിട്ടുണ്ട്. സംഹാരദൂതന്‍ കടന്നുപോകുന്നതുവരെ താത്ക്കാലികമായി ഏര്‍പ്പെടുത്തിയിരിക്കുന്ന ഈ നിയന്ത്രണത്തിനു തങ്ങളെത്തന്നെ വിധേയരാക്കാന്‍ ദൈവമക്കള്‍ക്കു വിവേകമുണ്ട്. എന്നാല്‍, വിവേകശൂന്യരും നിഷേധികളുമായ ദൈവദൂഷകര്‍ ദൈവഹിതമനുസരിച്ച് സംഹാരദൂതന്റെ വാളിനിരയാകും! ഇതൊരു ശുദ്ധീകരണപ്രക്രിയയാണ്! സോദോമില്‍നിന്നു സ്വവര്‍ഗ്ഗഭോഗികളെ നീക്കംചെയ്തതുപോലെയുള്ള ശുദ്ധീകരണപ്രക്രിയ! ലോത്തും കുടുംബവും സംരക്ഷിക്കപ്പെട്ടതുപോലെ, ദൈവമക്കള്‍ ഇന്നും സംരക്ഷിക്കപ്പെടുന്നു!

യൂറോപ്പിലെ ജനത ദൈവത്തെ ഉപേക്ഷിച്ചതുകൊണ്ടും കത്തോലിക്കാസഭയടക്കം ക്രൈസ്തവസമൂഹങ്ങള്‍ ഒന്നടങ്കം വചനവിരുദ്ധ സമൂഹങ്ങളായി അധഃപതിച്ചതുകൊണ്ടുമാണ് ഇന്ന് അവര്‍ക്ക് ഈ ദുരന്തം പേറേണ്ടിവന്നത്. ഇതൊരു താക്കീതായി പരിഗണിച്ച്, സത്യദൈവത്തിലേക്കു തിരിയാന്‍ യൂറോപ്പിലെ ജനത തയ്യാറായാല്‍ ഈ മഹാമാരിയെ പിശാചിനും അവന്റെ സന്തതികള്‍ക്കും മാത്രമുള്ളതാക്കി മാറ്റാന്‍ ദൈവം തയ്യാറാകും. ബെര്‍ഗോളിയെയും കൂട്ടാളികളെയും ആട്ടിപ്പുറത്താക്കുകയും സഭാചാര്യന്മാര്‍ ദൈവവചനത്തിലേക്കു തിരിയുകയും ചെയ്‌താല്‍ കത്തോലിക്കാസഭയുടെ നഷ്ടപ്രതാപം മടക്കിത്തരാന്‍ ദൈവത്തിനു കഴിയും. ആദിമസഭയുടെ ചൈതന്യത്തിലേക്കുള്ള മടങ്ങിപ്പോക്കിനുള്ള അവസരമാണ് ദൈവം അവിടുത്തെ മക്കള്‍ക്ക് ഈ മഹാമാരിയിലൂടെ ഒരുക്കിയിരിക്കുന്നത്. അതായത്, ക്രിസ്തീയതയെ ഉന്മൂലനം ചെയ്യുകയെന്ന ലക്ഷ്യത്തോടെ പിശാചും അവന്റെ സന്തതികളും ചേര്‍ന്ന് ആവിഷ്ക്കരിച്ച പദ്ധതിയെ ദൈവം അവിടുത്തെ മക്കള്‍ക്കു നന്മയാക്കി മാറ്റും!

ഇറ്റലിയിലോ യൂറോപ്പിലോ കൊറോണ ബാധിച്ച് യുവാക്കള്‍ മരിച്ചിട്ടില്ല. വൃദ്ധന്മാരുടെ രാജ്യമെന്നു വിശേഷിപ്പിക്കപ്പെടുന്ന ഇറ്റലിയില്‍ മരണമടയുന്നവരിലേറെയും വയോജനങ്ങളാണ്. ഇവരില്‍ത്തന്നെ ഭൂരിപക്ഷവും എഴുപത്തഞ്ചു വയസിനു മുകളിലുള്ളവര്‍! ഇവിടെയും ഒരു ദൈവീകസംരക്ഷണം നമുക്കു ദര്‍ശിക്കാന്‍ കഴിയും. വൃദ്ധജനങ്ങളുടെ ജീവനു മനോവ വിലകല്പിക്കുന്നില്ലെന്ന് ആരും ധരിക്കരുത്. ഗര്‍ഭാവസ്ഥയില്‍ ആയിരിക്കുന്ന ഭ്രൂണത്തിനും നൂറിനോടടുത്ത വയോധികരുടെ ജീവനും തുല്യപരിഗണന മനോവ കല്പിക്കുന്നു. എന്നാല്‍, ഇറ്റലിയിലെ വയോജനങ്ങള്‍ക്ക് ഒരു പുണ്ണ്യപ്പെട്ട പ്രത്യേകതയുണ്ട്. രണ്ടാംവത്തിക്കാന്‍ സൂനഹദോസിനു മുന്‍പ് മതബോധനം ലഭിച്ചിട്ടുള്ളവരും യുദ്ധക്കെടുതികളില്‍ ദൈവത്തെ വിളിച്ചപേക്ഷിച്ച മാതാപിതാക്കളുടെ മക്കളുമാണവര്‍! അവരില്‍ പലരുടെയും ബാല്യകാല സ്മരണകള്‍ പുണ്ണ്യപ്പെട്ടതുമാണ്. അതിനാല്‍ത്തന്നെ, ഇറ്റലിയിലും സ്പെയിനിലും ജര്‍മ്മന്‍ഭാഷ സംസാരിക്കുന്നവരുടെ രാജ്യങ്ങളിലും മരണമടയുന്ന വന്ദ്യവയോധികരുടെ ആത്മാക്കളെക്കുറിച്ച് ആരും ആകുലപ്പെടേണ്ടാ! ഒരു ഒപ്പീസുപോലും അവര്‍ക്കുവേണ്ടി ആരും ചൊല്ലിപ്പിക്കുകയും വേണ്ട! ആയതിനാല്‍, കൊറോണയ്ക്കെതിരേയല്ല, കൊറോണയുടെ പിതാവിനെതിരെയാണു ദൈവജനം ജാഗ്രത്താകേണ്ടത്! അന്യദേവന്മാരുടെ സാന്നിദ്ധ്യമുള്ളിടത്തുനിന്ന്‍ ഓടിയകലുകയും അവറ്റകളെ നമ്മുടെ കൂട്ടായ്മകളില്‍നിന്ന് ആട്ടിയകറ്റുകയും ചെയ്യാം!

മൂന്നാം ലോകമഹായുദ്ധത്തിന്റെ ട്രയല്‍ റണ്‍! 

ഒന്നും രണ്ടും ലോകമഹായുദ്ധങ്ങള്‍ ലോകത്തിനു സംഭാവനചെയ്ത അതേ ശക്തികള്‍ തന്നെയായിരിക്കും മൂന്നാമതൊരു ലോകമഹായുദ്ധമുണ്ടായാല്‍ അതിന്റെയും അണിയറശില്പികള്‍! അതേ, ഫ്രീമേസണ്‍-ഇല്ല്യുമിനാറ്റി പ്രസ്ഥാനങ്ങള്‍ അതിനുള്ള കോപ്പുകൂട്ടല്‍ തുടങ്ങിക്കഴിഞ്ഞിരിക്കുന്നു. കൊറോണയെ അതിന്റെയൊരു 'ട്രയല്‍ റണ്‍' ആയി കണ്ടാല്‍മതി! കൊറോണ സഖാവിന്റെ 'റൂട്ട് മാപ്പ്' പരിശോധിച്ചാല്‍ 'ഇല്ല്യുമിനാറ്റി-ഫ്രീമേസണ്‍' സംഘത്തിന്റെ ആസൂത്രണത്തിലെ മികവും പിഴവും വ്യക്തമാകും. ഫ്രീമേസണുകളുടെ ജന്മദേശമോ ആസ്ഥാനമോ ചൈനയല്ലെങ്കിലും, രഹസ്യമായി ആസൂത്രണങ്ങള്‍ ചെയ്യാന്‍ ചൈനയോളം അനുയോജ്യമായ മറ്റൊരു രാജ്യം ഈ ഭൂമിയിലില്ല. മറ്റേതൊരു രാജ്യത്തു പരീക്ഷണങ്ങള്‍ നടത്തിയാലും രഹസ്യങ്ങള്‍ ചോരാനുള്ള സാദ്ധ്യതയുണ്ട്. മാത്രവുമല്ല, മേസണ്‍ പ്രസ്ഥാനങ്ങളുടെ സഹോദരരാജ്യംകൂടിയാണ് ചൈന! ചൈനയില്‍ നിര്‍മ്മിച്ച്‌ ഇസ്ലാമിലൂടെ വിപണനം ചെയ്ത മഹാമാരിയാണ് 'കൊറോണ' എങ്കില്‍, അതൊരു ആയുധപരീക്ഷണം കൂടിയായിരുന്നു! ഇറാനും തുര്‍ക്കിയും കടന്ന് ഇറ്റലിയിലൂടെ യൂറോപ്പിനെ ലക്ഷ്യമാക്കി അയച്ച ആയുധം ചോര്‍ന്നതാണ് മിഷനിലെ പ്രധാന പിഴവ്! ഉത്പാദനകേന്ദ്രമായ ചൈനയില്‍ മാത്രമല്ല, ഇറാനിലും ആയുധം ചോര്‍ന്നത് തിരിച്ചടിയായെങ്കിലും, പരീക്ഷണം വിജയംതന്നെ!

യുദ്ധോപകരണങ്ങള്‍ വാങ്ങിക്കൂട്ടുന്ന തിരക്കിലാണ് ഇന്ത്യയടക്കമുള്ള ഉപഭോക്തൃരാജ്യങ്ങള്‍! ആയുധനിര്‍മ്മാതാക്കളായ 'ഇല്ല്യുമിനാറ്റികള്‍' അത് നിര്‍മ്മിക്കുന്നതിലും വില്‍ക്കുന്നതിലും ശ്രദ്ധിക്കുന്നു. എന്നാല്‍, ഒരു ലോകമഹായുദ്ധമുണ്ടായാല്‍ ഈ ആയുധങ്ങളെല്ലാം ആയുധപ്പുരകളില്‍ ഇരിക്കുകയും, 'വൈറസുകള്‍' എന്ന പുതിയ ആയുധവുമായി എതിര്‍ക്രിസ്തുവിന്റെ സേന രംഗത്തിറങ്ങുകയും ചെയ്യും! ചൈനയില്‍ പരീക്ഷിക്കപ്പെട്ടത് പുതിയ ആയുധമാണ്! ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസ്സൈലുകള്‍ പ്രയോഗിക്കാതെ, മുങ്ങിക്കപ്പലുകളോ വിമാനവാഹിനിക്കപ്പലുകളോ യുദ്ധവിമാനങ്ങളോ ഉപയോഗിക്കാതെ, തോക്കുകളും ടാങ്കുകളും തീതുപ്പാതെ, കര-വ്യോമ-നാവിക സേനകള്‍ക്കു വിശ്രമം നല്‍കിക്കൊണ്ടു യുദ്ധം ജയിക്കാന്‍ സാധിക്കുമോ എന്നതിന്റെ പരീക്ഷണമാണ് ഇപ്പോള്‍ ലോകവ്യാപകമായി നടന്നുകൊണ്ടിരിക്കുന്നത്! ബാക്കി പൂരിപ്പിക്കാന്‍ വായനക്കാരെ ചുമതലപ്പെടുത്തിക്കൊണ്ട് മനോവ തത്ക്കാലത്തേക്ക് വിരമിക്കുന്നു!

NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!

ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-

    6205 views

LOG IN

Lost your password?

SIGN UP

LOST PASSWORD