ഇസ്ലാമിക സംവാദം

ഇസ്ലാമിക സൗഹൃദത്തില്‍ പതിയിരിക്കുന്ന മരണങ്ങള്‍!

Print By
about

25 - 01 - 2016            YouTube

ശീര്‍ഷകം വായിച്ചവര്‍ പുരികം വളയ്ക്കുകയോ അതിശയിക്കുകയോ വേണ്ടാ! കാരണം, യാതൊരു മായവും ചേര്‍ക്കാത്ത സത്യമാണിത്! ഇതില്‍നിന്നു വ്യത്യസ്തമായ എന്തെങ്കിലും അനുഭവം ആര്‍ക്കെങ്കിലും പങ്കുവയ്ക്കാനുണ്ടെങ്കില്‍, ഈ ലേഖനം പൂര്‍ണ്ണമായി വായിച്ചതിനുശേഷം ആ അനുഭവം വെളിപ്പെടുത്തുക. എന്നാല്‍, മനോവ പറയുന്നു: ഇസ്ലാമുമായി സൗഹൃദത്തില്‍ കഴിയുന്ന ക്രിസ്ത്യാനിയുടെ ജീവിതത്തെ മരണം ഗ്രസിച്ചു കഴിഞ്ഞിരിക്കുന്നു! ഒരോ ക്രൈസ്തവനും മുന്നില്‍ക്കാണേണ്ടതായ രണ്ടുതരം മരണങ്ങളെക്കുറിച്ചു ചിന്തിച്ചുകൊണ്ടുതന്നെ പഠനം ആരംഭിക്കാം.

ശാരീരികമരണവും ആത്മീയമരണവും എന്നിങ്ങനെ മരണത്തെ രണ്ടായി തരംതിരിക്കാം. ശാരീരികമായ മരണത്തെക്കുറിച്ച് അറിയാത്തവരായി നമ്മില്‍ ആരുമുണ്ടാകില്ല; എന്നാല്‍, മറ്റൊരു മരണമായ ആത്മീയമരണത്തെക്കുറിച്ച് പലര്‍ക്കും വേണ്ടവിധം അറിവില്ല. ആത്മാവിനെക്കാള്‍ ഉപരിയായി ശരീരത്തെ പരിഗണിക്കുന്നവരെ സംബന്ധിച്ചിടത്തോളം ആത്മീയമരണത്തെ ഗൗനിക്കുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം! ഈ ലേഖനം വിരല്‍ചൂണ്ടുന്ന വിഷയവുമായി ബന്ധമില്ലാത്തതും, എന്നാല്‍ വിഷയത്തിലേക്കു കടന്നുവരാന്‍ സഹായകരമാകുന്നതുമായ ഒരു ബൈബിള്‍ വാക്യം ഇവിടെ കുറിക്കാം. ആ വാക്യം ഇതാണ്: "ദുര്‍മ്മോഹം ഗര്‍ഭംധരിച്ചു പാപത്തെ പ്രസവിക്കുന്നു. പാപം പൂര്‍ണ്ണവളര്‍ച്ച പ്രാപിക്കുമ്പോള്‍ മരണത്തെ ജനിപ്പിക്കുന്നു"(യാക്കോ: 1; 15). അപ്പസ്തോലനായ യാക്കോബ് ഇവിടെയൊരു മരണത്തെ വെളിപ്പെടുത്തുന്നുണ്ട്. അപ്പസ്തോലന്‍ വെളിപ്പെടുത്തിയ ഈ മരണം ശാരീരികമായ മരണമല്ല; മറിച്ച്, ഇതൊരു ആത്മീയമരണത്തെയാണ്‌ സൂചിപ്പിക്കുന്നത്. വിശ്വാസികളായ നാമെല്ലാവരും പ്രാര്‍ത്ഥിക്കുന്ന വ്യക്തികളാണ്. ഓരോരുത്തരുടെയും പ്രാര്‍ത്ഥനയുടെ വിഷയങ്ങളും വ്യത്യസ്ഥമാണ്. ദൈവത്തോടു നാം അപേക്ഷിക്കുന്ന എല്ലാ പ്രാര്‍ത്ഥനകള്‍ക്കും അനുകൂലമായ ഉത്തരം പലപ്പോഴും നമുക്കു ലഭിക്കാറില്ല. അതിനുള്ള കാരണം ബൈബിള്‍ വ്യക്തമാക്കിയിരിക്കുന്നതു ശ്രദ്ധിക്കുക: "ചോദിച്ചിട്ടും നിങ്ങള്‍ക്കു ലഭിക്കുന്നില്ലെങ്കില്‍, അതു നിങ്ങളുടെ ദുരാശകളെ തൃപ്തിപ്പെടുത്താന്‍ നിങ്ങള്‍ തിന്മയായിട്ടുള്ളവ ചോദിക്കുന്നതുകൊണ്ടാണ്"(യാക്കോ: 4; 3).

നമ്മുടെ ആത്മീയതയെ ഉന്മൂലനംചെയ്യാന്‍ സാധ്യതയുള്ള നിയോഗങ്ങള്‍ ദൈവസന്നിധിയില്‍ അര്‍പ്പിക്കുമ്പോള്‍ അതു തിരസ്കരിക്കപ്പെടുന്നത്, അവിടുത്തേക്ക്‌ നമ്മോടു കരുതലുള്ളതുകൊണ്ടാണ്. എന്നാല്‍, ഈ കരുതലിനെ തിരിച്ചറിയാത്തവര്‍, തങ്ങളുടെ പ്രാര്‍ത്ഥനയ്ക്ക് ഉത്തരം ലഭിക്കാത്തതിനെപ്രതി നിരാശരാകുകയും ആത്മീയതയില്‍നിന്നു വ്യതിചലിക്കുകയും ചെയ്യുന്നു. നിരന്തരമായ പ്രാര്‍ത്ഥനകള്‍ ദൈവസന്നിധിയിലേക്ക് ഉയര്‍ത്തിയിട്ടും ഉത്തരം ലഭിക്കാത്തവര്‍ ആത്മീയമായ മരണത്തിലേക്കു വഴുതിവീണിട്ടുണ്ട്. ഈ വചനവുംകൂടി സ്മരിച്ചുകൊണ്ട് വിഷയത്തിലേക്കു നമുക്കു പ്രവേശിക്കാം: "ഓരോരുത്തരും പരീക്ഷിക്കപ്പെടുന്നതു സ്വന്തം ദുര്‍മ്മോഹങ്ങളാല്‍ വശീകരിക്കപ്പെട്ടു കുടുക്കിലാകുമ്പോഴാണ്"(യാക്കോ: 1; 14). ഇവിടെ സംഭവിക്കുന്നത് എന്താണെന്നു നാം മനസ്സിലാക്കിയിരിക്കണം. നിരന്തരമായ പ്രാര്‍ത്ഥനകള്‍ ദൈവസന്നിധിയിലേക്ക് ഉയര്‍ത്തിയിട്ടും അനുകൂലമായ ഉത്തരം ലഭിക്കാത്ത അനേകരുണ്ട്. തങ്ങളുടെ ആദ്ധ്യാത്മികതയ്ക്കു ഗുണകരമല്ലാത്ത പ്രാര്‍ത്ഥനകള്‍ക്കു ഫലം ലഭിക്കാതെവരുമ്പോള്‍ ആത്മീയതയില്‍നിന്നു പിന്നോട്ടുപോകുന്നവരും കുറവല്ല! ദൈവത്തെ തള്ളിക്കളഞ്ഞുകൊണ്ട് പൂര്‍ണ്ണമായും ഭൗതീക വ്യക്തികളായിത്തീര്‍ന്നവരും ഇക്കൂട്ടത്തിലുണ്ട്. ഇതാണ് ആത്മീയ മരണത്തിന്റെ ഒരു രൂപം! ആത്മീയമരണം ഇതു മാത്രമാണെന്നു ധരിക്കരുത്. അവയെല്ലാം ഇവിടെ വിവരിക്കുകയെന്നതല്ല ഈ ലേഖനത്തിലൂടെ ലക്ഷ്യമാക്കിയിട്ടുള്ളത്. ആയതിനാല്‍, കൂടുതല്‍ വിവരണങ്ങള്‍ക്കായി ഈ വിഷയത്തെ കീറിമുറിക്കുന്നില്ല.

ശാരീരികമായ മരണംപോലെതന്നെ ആത്മീയമായ മരണവും ഉണ്ടെന്നതിന്റെ വ്യക്തതയാണ് ബൈബിളില്‍ നാം കണ്ടത്. ആത്മീയമരണത്തിന്റെ ഒരു കാരണം മാത്രമാണ് ഇവിടെ നാം മനസ്സിലാക്കിയത്. എന്നാല്‍, ആദ്ധ്യാത്മിക മരണത്തിനു കാരണമാകുന്ന അനേകം വിഷയങ്ങളുണ്ട്. അതില്‍ത്തന്നെ ഏറ്റവും പ്രധാനമായ ഒരു വിഷയം ചര്‍ച്ചചെയ്തുകൊണ്ട് ഈ പഠനം നമുക്കു തുടരാം.

ആത്മാവിനു മരണമില്ല; ആത്മീയതയ്ക്കു മരണമുണ്ട്!

"ശരീരത്തെ കൊല്ലുകയും ആത്മാവിനെ കൊല്ലാന്‍ കഴിവില്ലാതിരിക്കുകയും ചെയ്യുന്നവരെ നിങ്ങള്‍ ഭയപ്പെടേണ്ടാ, മറിച്ച്, ആത്മാവിനെയും ശരീരത്തെയും നരകത്തിനിരയാക്കാന്‍ കഴിയുന്നവനെ ഭയപ്പെടുവിന്‍"(മത്താ: 10; 28). ഭൂമിയിലെ നമ്മുടെ വൈരികള്‍ക്ക് ശരീരത്തെ കൊല്ലാന്‍ കഴിഞ്ഞേക്കാം; എന്നാല്‍, ആത്മാവിനെ അവര്‍ക്കു കൊല്ലാന്‍ കഴിയില്ല. ആത്മാവിനെയും ശരീരത്തെയും നരകത്തിനിരയാക്കാന്‍ അധികാരമുള്ള യേഹ്ശുവായുടെ വചനത്തെയാണു നാം ഭയപ്പെടേണ്ടതെന്ന മുന്നറിയിപ്പാണ് ഇവിടെ നമുക്കു ലഭിച്ചിരിക്കുന്നത്. നീതിമാനായ ഒരു വ്യക്തിയെ നരകത്തിനിരയാക്കുന്ന നീതിരഹിതനായ വിധിയാളനല്ല യേഹ്ശുവാ മ്ശിഹാ എന്നകാര്യം നമുക്കറിയാം. അങ്ങനെയെങ്കില്‍, ഒരുവന്റെ ശരീരവും ആത്മാവും നരകത്തിനിരയാകുന്നത് അവന്റെ പാപത്തിന്റെ പരിണിതഫലമായി ലഭിക്കുന്ന ശിക്ഷയാണ്! രക്ഷയില്‍നിന്നു വ്യതിചലിക്കപ്പെടുന്നവന്‍ ചെന്നുപതിക്കുന്ന ദുരന്തമാണ് ശിക്ഷ! അതായത്, നിത്യജീവനിലേക്കുള്ള ഏകമാര്‍ഗ്ഗത്തെ നിഷേധിക്കുകയോ സ്വീകരിക്കാന്‍ കഴിയാതിരിക്കുകയോ ചെയ്യുന്നവരുടെ ഓഹരി നിത്യശിക്ഷയാണ്!

യേഹ്ശുവാ മ്ശിഹായെ അറിയുകയും, ഏകരക്ഷകനായി അവനെ സ്വീകരിച്ച് ഏറ്റുപറയുകയും ചെയ്യുന്നതിലൂടെ ഒരു വ്യക്തി നിത്യജീവന് ഓഹരി ലഭിച്ചവനായി മാറുന്നു. ഇപ്രകാരം രക്ഷയിലേക്കു കടന്നുവന്ന ഒരുവന്, ഈ രക്ഷയെ നിഷേധിക്കുവാനുള്ള സ്വാതന്ത്ര്യവുമുണ്ട്. കാരണം, തിരഞ്ഞെടുക്കാനുള്ള അവകാശം ഓരോ വ്യക്തികളിലും നിക്ഷിപ്തമാണെന്നു വചനം നമ്മോടു പറഞ്ഞിരിക്കുന്നത് ഇപ്രകാരം വായിക്കുന്നു: "ആദിയില്‍ യാഹ്‌വെ മനുഷ്യനെ സൃഷ്ടിച്ചു; അവനു സ്വാതന്ത്ര്യവും നല്‍കി. മനസ്‌സുവച്ചാല്‍ നിനക്കു കല്പനകള്‍ പാലിക്കാന്‍ സാധിക്കും; വിശ്വസ്തതാപൂര്‍വ്വം പ്രവര്‍ത്തിക്കണമോ വേണ്ടയോ എന്നു തീരുമാനിക്കേണ്ടത് നീയാണ്. അഗ്‌നിയും ജലവും അവിടുന്ന്‌ നിന്റെ മുമ്പില്‍ വച്ചിരിക്കുന്നു; ഇഷ്ടമുള്ളത് എടുക്കാം. ജീവനും മരണവും മനുഷ്യന്റെ മുമ്പിലുണ്ട്; ഇഷ്ടമുള്ളത് അവനു ലഭിക്കും"(പ്രഭാ: 15; 14-17). ഇവിടെ നാം വായിക്കുന്ന മരണമാണ് ആത്മീയമരണം! നിത്യജീവന്‍ തിരഞ്ഞെടുക്കാത്തവര്‍ക്കു ലഭിക്കുന്നത് നിത്യമായ മരണമാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഈ ആത്മീയമരണം ഒരുവനെ ഗ്രസിക്കുന്നത് ഏതെല്ലാം മാര്‍ഗ്ഗങ്ങളിലൂടെയാണെന്നു പരിശോധിച്ചുകൊണ്ട് നമ്മുടെ വിഷയത്തിലേക്കു പ്രവേശിക്കാം.

മരണം ഭൂമിയിലേക്കു കടന്നുവന്നത് പാപത്തിലൂടെയാണെന്നു നമുക്കറിയാം. ശാരീരികമായ മരണം മാത്രമായിരുന്നില്ല ഇപ്രകാരം ലോകത്തെ ഗ്രസിച്ചത്. ബൈബിള്‍ പരിശോധിക്കുന്നവര്‍ക്ക് ഈ യാഥാര്‍ത്ഥ്യം വ്യക്തമാകും. ഈ വെളിപ്പെടുത്തല്‍ ശ്രദ്ധിക്കുക: "ഒരു മനുഷ്യന്‍മൂലം പാപവും പാപംമൂലം മരണവും ലോകത്തില്‍ പ്രവേശിച്ചു. അപ്രകാരം എല്ലാവരും പാപം ചെയ്തതുകൊണ്ട് മരണം എല്ലാവരിലും വ്യാപിച്ചു"(റോമാ: 5; 12). മനുഷ്യനെ ദൈവം സൃഷ്ടിച്ചതു പാപത്തോടെയോ അതുവഴിയുള്ള മരണത്തോടെയോ ആയിരുന്നില്ല. പാപംമൂലം മനുഷ്യന്‍ സ്വയം വരുത്തിവച്ച ദുരന്തമായിരുന്നു മരണം. ഈ മരണം ശാരീരികമരണം മാത്രമായിരുന്നുവെങ്കില്‍, യേഹ്ശുവാ ഇതിനു പരിഹാരം ചെയ്തതിലൂടെ ഈ മരണം എന്നേയ്ക്കുമായി നീങ്ങിപ്പോകുമായിരുന്നു. എന്നാല്‍, അതു സംഭവിച്ചിട്ടില്ലെന്നു നമുക്കറിയാം. ആയതിനാല്‍, യേഹ്ശുവായിലൂടെ നമുക്കു ലഭിച്ചിരിക്കുന്നതു മരണാനന്തരമുള്ള നിത്യജീവനാണ്! ഇത് യേഹ്ശുവായിലൂടെ മാത്രം ലഭ്യമാകുന്ന ദൈവത്തിന്റെ കാരുണ്യമാകുന്നു. അപ്പസ്തോലനായ യോഹന്നാന്‍ ഇപ്രകാരം വ്യക്തമാക്കിയിരിക്കുന്നു: "ദൈവം നമുക്കു നിത്യജീവന്‍ നല്‍കി. ഈ ജീവന്‍ അവിടുത്തെ പുത്രനിലാണ്. പുത്രനെ സ്വന്തമാക്കിയവന്‍ ജീവനെ സ്വന്തമാക്കിയിരിക്കുന്നു. ദൈവപുത്രനെ സ്വന്തമാക്കാത്തവനു ജീവന്‍ ഇല്ല"(1യോഹ: 5; 11,12). അതായത്, യേഹ്ശുവായെ സ്വന്തമാക്കിയതിലൂടെ ജീവന്‍ സ്വന്തമാക്കിയവരും, അവിടുത്തെ സ്വന്തമാക്കാത്ത കാരണത്താല്‍ ജീവനില്‍നിന്ന്‍ അകറ്റപ്പെട്ടവരുമായ രണ്ടു വിഭാഗം ജനങ്ങളാണ് ഈ ഭൂമുഖത്തു വസിക്കുന്നത്! നിത്യജീവനെ സംബന്ധിച്ചുള്ള മറ്റൊരു വചനം ഇതാണ്: "ഏകസത്യദൈവമായ അവിടുത്തെയും അങ്ങ് അയച്ച യേഹ്ശുവാ മ്ശിഹായെയും അറിയുക എന്നതാണ് നിത്യജീവന്‍"(യോഹ: 17; 3).

കുറച്ചുകൂടി വ്യക്തമായി പറഞ്ഞാല്‍, നമുക്കു മുമ്പില്‍ ദൈവം വച്ചിരിക്കുന്ന ജീവനും മരണവും എന്ന രണ്ടവസ്ഥകളില്‍ ഏതു വേണമെങ്കിലും സ്വീകരിക്കാന്‍ നമുക്ക് അവസരമുണ്ട്. ജീവനെ തിരഞ്ഞെടുക്കാനാണ് നാം ആഗ്രഹിക്കുന്നതെങ്കില്‍, യേഹ്ശുവായെ തിരഞ്ഞെടുക്കുകയെന്ന ഒറ്റ പോംവഴി മാത്രമേ നമുക്കു മുന്‍പിലുള്ളൂ. യേഹ്ശുവാതന്നെ ഈ സത്യം നമ്മോടു വെളിപ്പെടുത്തിയിരിക്കുന്നതു ശ്രദ്ധിക്കുക: "വഴിയും സത്യവും ജീവനും ഞാനാണ്. എന്നിലൂടെയല്ലാതെ ആരും പിതാവിന്റെ അടുക്കലേക്കു വരുന്നില്ല"(യോഹ: 14; 6). അവിടുന്ന് വീണ്ടും അരുളിച്ചെയ്യുന്നു: "ഞാന്‍ വന്നിരിക്കുന്നത് അവര്‍ക്കു ജീവനുണ്ടാകാനും അതു സമൃദ്ധമായി ഉണ്ടാകാനുമാണ്"(യോഹ: 10; 10). സമരിയാക്കാരി സ്ത്രീയോട് യേഹ്ശുവാ പറഞ്ഞ വചനംകൂടി നോക്കുക: "ഞാന്‍ നല്‍കുന്ന ജലം അവനില്‍ നിത്യജീവനിലേക്കു നിര്‍ഗളിക്കുന്ന അരുവിയാകും"(യോഹ: 4; 14). ഈ ജീവന്‍ പ്രാപിക്കുന്നതിനുള്ള മാര്‍ഗ്ഗവും യേഹ്ശുവാ ഉപദേശിച്ചിട്ടുണ്ട്. ഈ വചനം ശ്രദ്ധിക്കുക: "പുത്രനെ കാണുകയും അവനില്‍ വിശ്വസിക്കുകയും ചെയ്യുന്നവനാരോ അവനു നിത്യജീവന്‍ ഉണ്ടാകണമെന്നതാണ് എന്റെ പിതാവിന്റെ ഇഷ്ടം. അന്ത്യദിനത്തില്‍ അവനെ ഞാന്‍ ഉയിര്‍പ്പിക്കുകയും ചെയ്യും"(യോഹ: 6; 40). യേഹ്ശുവായെ കാണുകയും അവനില്‍ വിശ്വസിക്കുകയും ചെയ്യാത്തവര്‍ക്ക് നിത്യജീവന്‍ ഉണ്ടാകുകയെന്നത് പിതാവിന്റെ ഇഷ്ടമല്ല. അതുകൊണ്ടുതന്നെ, ഇത് പുത്രന്റെ ഇഷ്ടവുമല്ല! കാരണം, അവിടുന്ന് വന്നത് പിതാവിന്റെ ഇഷ്ടം നിറവേറ്റുവാനാണ്!

''യേഹ്ശുവായേ, യേഹ്ശുവായേ, എന്ന് വിളിച്ചപേക്ഷിക്കുന്നവനല്ല, എന്റെ സ്വര്‍ഗ്ഗസ്ഥനായ പിതാവിന്റെ ഇഷ്ടം നിറവേറ്റുന്നവനാണ് സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുക''(മത്തായി: 7; 21). പുത്രനെ കാണുകയും അവനില്‍ വിശ്വസിക്കുകയും ചെയ്യുകയെന്നതാണ് പിതാവിന്റെ ഇഷ്ടമെന്നു നാം മനസ്സിലാക്കി. ഇപ്രകാരം ആയിത്തീരുന്നവര്‍ക്കുള്ള പിതാവിന്റെ സമ്മാനമാണ് നിത്യജീവന്‍! പുത്രനില്‍ നിക്ഷിപ്തമായിരിക്കുന്ന നിത്യജീവന്‍ സ്വന്തമാക്കുന്നത് പുത്രനെ സ്വന്തമാക്കുന്നതിലൂടെയാണ്. ഇക്കാരണത്താലാണ് പത്രോസ് ഇപ്രകാരം പ്രഖ്യാപിച്ചിരിക്കുന്നത്: "മറ്റാരിലും രക്ഷയില്ല. ആകാശത്തിനു കീഴെ മനുഷ്യരുടെയിടയില്‍ നമുക്കു രക്ഷയ്ക്കുവേണ്ടി മറ്റൊരു നാമവും നല്‍കപ്പെട്ടിട്ടില്ല"(അപ്പ. പ്രവ: 4; 12). ഇതില്‍നിന്നു വ്യത്യസ്തമായി ആരെങ്കിലും നിങ്ങളെ പഠിപ്പിച്ചാല്‍, അവര്‍ നിങ്ങളുടെ നിത്യജീവന്‍ അപഹരിക്കുന്നതിനായി സാത്താനാല്‍ നിയോഗിക്കപ്പെട്ട വ്യക്തികളാണ്! എല്ലാ മതങ്ങളും സത്യദൈവത്തിലേക്കുള്ള വിവിധ മാര്‍ഗ്ഗങ്ങളാണെന്ന നുണയുടെ വക്താക്കള്‍ നമ്മുടെയിടയില്‍ കടന്നുകൂടിയിട്ടുണ്ട്. നാം പ്രാപിച്ചിരിക്കുന്നതും അനേകര്‍ പ്രാപിക്കേണ്ടതുമായ നിത്യജീവനെ നിഷേധിക്കുന്ന മരണത്തിന്റെ ദൂതരാണ് ഇക്കൂട്ടര്‍! ഇവരെക്കുറിച്ചാണ് യേഹ്ശുവാ ഇപ്രകാരം മുന്നറിയിപ്പു നല്‍കിയിരിക്കുന്നത്: "കപടനാട്യക്കാരായ നിയമജ്ഞരേ, ഫരിസേയരേ, നിങ്ങള്‍ക്കു ദുരിതം! നിങ്ങള്‍ മനുഷ്യരുടെ മുമ്പില്‍ സ്വര്‍ഗ്ഗരാജ്യം അടച്ചുകളയുന്നു. നിങ്ങള്‍ അതില്‍ പ്രവേശിക്കുന്നില്ല; പ്രവേശിക്കാന്‍ വരുന്നവരെ അനുവദിക്കുന്നുമില്ല"(മത്താ: 23; 13,14). യേഹ്ശുവായിലൂടെയുള്ള ഏകരക്ഷ നിഷേധിക്കുന്നവര്‍ ദൈവത്തിന്റെ ഹിതത്തിനെതിരേ നിലകൊള്ളുന്നവരും സ്വര്‍ഗ്ഗരാജ്യത്തിന്റെ ശത്രുക്കളുമാണ്. എന്തെന്നാല്‍, ദൈവത്തിന്റെ തിരുഹിതമിതാണ്: "എല്ലാവരും രക്ഷിക്കപ്പെടണമെന്നും സത്യം അറിയണമെന്നും ആണ് അവിടുന്ന് ആഗ്രഹിക്കുന്നത്"(1 തിമോ: 2; 4). ഇതിനു വിഘാതമായി പ്രവര്‍ത്തിക്കുന്നവര്‍ സത്യത്തിനെതിരെയാണ് നിലകൊള്ളുന്നത്! പാപത്തില്‍ നിലകൊണ്ടാലും നിത്യജീവന്‍ പ്രാപിക്കാമെന്ന വാഗ്ദാനവുമായി സുവിശേഷം പ്രഘോഷിക്കുന്ന കച്ചവടക്കാര്‍ നമുക്കിടയിലുണ്ടെന്നു നാം മറക്കരുത്!

ശാരീരികമരണവും ആത്മീയമരണവും!

ശാരീരികമരണത്തെ സംബന്ധിച്ചുള്ള ഒരു വിവരണം ഇവിടെ ആവശ്യമാണെന്നു മനോവ കരുതുന്നില്ല; എന്നാല്‍, ആത്മീയമരണത്തെക്കുറിച്ചുള്ള പഠനം തികച്ചും അനിവാര്യമാണ്. ആത്മീയമരണം എന്താണെന്നുള്ളത് ഓരോ ക്രൈസ്തവനും വ്യക്തമായി മനസ്സിലാക്കിയിരിക്കണം. കാരണം, ഇത് ക്രൈസ്തവരെ മാത്രം ബാധിക്കുന്ന ഒരു വിഷയമാണ്. ക്രൈസ്തവരെ മാത്രം ബാധിക്കുന്നതാണ് ആത്മീയമരണമെന്നു മനോവ പറയുമ്പോള്‍ ആരും അതില്‍ അതിശയിക്കേണ്ടതില്ല. എന്തെന്നാല്‍, അതുതന്നെയാണു യാഥാര്‍ത്ഥ്യം!

ആത്മീയമായ മരണം ഒരുവനില്‍ സംഭവിക്കണമെങ്കില്‍ അത്യാവശ്യമായി അവനില്‍ ഉണ്ടായിരിക്കേണ്ടത് ആത്മീയജീവനാണ്! ജഡമായി ജനിക്കുന്ന ഒരുവന്‍ ആത്മാവില്‍ ജനിക്കുമ്പോള്‍ മാത്രമാണ് അവന്‍ ജീവന്‍ പ്രാപിക്കുന്നത്. യേഹ്ശുവായുടെ വാക്കുകള്‍ ശ്രദ്ധിക്കുക: "മാംസത്തില്‍നിന്നു ജനിക്കുന്നതു മാംസമാണ്; ആത്മാവില്‍നിന്നു ജനിക്കുന്നത് ആത്മാവും"(യോഹ: 3; 6). നശ്വരതയില്‍ ജനിക്കുന്ന ഒരുവന്‍ അനശ്വരതയില്‍ വീണ്ടും ജനിക്കുമ്പോള്‍ മാത്രമാണ് ജീവനുള്ളവനായി മാറുന്നത്. ഈ വചനം നോക്കുക: "ആത്മാവാണു ജീവന്‍ നല്‍കുന്നത്; ശരീരം ഒന്നിനും ഉപകരിക്കുന്നില്ല. നിങ്ങളോടു ഞാന്‍ പറഞ്ഞവാക്കുകള്‍ ആത്മാവും ജീവനുമാണ്"(യോഹ: 6; 63). ജലത്താലും ആത്മാവിനാലും വീണ്ടും ജനിക്കുമ്പോഴാണ് ഒരുവന്‍ നിത്യജീവനിലേക്കു പ്രവേശിക്കുന്നത്. അതായത്, യേഹ്ശുവായുടെ മരണത്തോട് ഐക്യപ്പെടുത്തുന്ന ജ്ഞാനസ്നാനം സ്വീകരിച്ചവര്‍ ജീവന്‍ പ്രാപിച്ചിരിക്കുന്നു! എന്നാല്‍, ജ്ഞാനസ്നാനത്തില്‍ ഏറ്റുപറഞ്ഞ വിശ്വാസത്തില്‍നിന്നു വ്യതിചലിക്കുന്നവര്‍ നിത്യജീവനില്‍നിന്ന്‍ അകന്നുപോകുകയാണെന്ന യാഥാര്‍ത്ഥ്യം ചിലരെങ്കിലും മനസ്സിലാക്കുന്നില്ല. ശാരീരികമായ മരണം ഒരുവനെ ഗ്രസിക്കുന്നതുപോലെതന്നെയാണ് ആത്മീയമരണവും മനുഷ്യനെ കീഴടക്കുന്നത്. രോഗശയ്യയില്‍ കിടന്നു മരണത്തെ വരിക്കുന്നവരും പെട്ടന്നുള്ള അപകടത്തിലൂടെ മരണപ്പെടുന്നവരും ഉള്ളതുപോലെതന്നെ, രോഗശയ്യയും നിനച്ചിരിക്കാത്ത സമയത്തുള്ള അപകടങ്ങളുമൊക്കെ ആത്മീയമരണത്തിലും സംഭവിക്കാം.

ജ്ഞാനസ്നാനം സ്വീകരിക്കാത്ത ഒരു വ്യക്തി നിത്യജീവന്‍ പ്രാപിക്കാത്തതുകൊണ്ടുതന്നെ, ആത്മീയമായി അവന്‍ ജഡാവസ്ഥയിലാണ്. ആയതിനാല്‍, വിജാതിയനായ ഒരുവനെ സംബന്ധിച്ചിടത്തോളം ആത്മീയമരണം ബാധകമല്ല; അവന്‍ നിത്യശിക്ഷയില്‍ തന്നെയാണ്! ഈ യാഥാര്‍ത്ഥ്യം മറച്ചുവച്ചുകൊണ്ട്, ഇവരെ വഞ്ചിക്കുന്നവര്‍ ക്രൈസ്തവസഭകളിലുണ്ട്. യേഹ്ശുവായിലൂടെ ജീവന്‍പ്രാപിക്കാനുള്ള അവസരം വിജാതിയരോടു പ്രഖ്യാപിക്കാനുള്ള ഉത്തരവാദിത്വമാണ് ഓരോ ക്രൈസ്തവനിലും ഭരമേല്പിക്കപ്പെട്ടിരിക്കുന്നത്! ജീവനിലേക്കു പ്രവേശിക്കാനുള്ള മാര്‍ഗ്ഗം തിരിച്ചറിയാതെ ഇവര്‍ മൃതരായ അവസ്ഥയില്‍ തുടരുന്നുവെങ്കില്‍, ഇവര്‍ക്കു ജീവന്‍ നിഷേധിച്ചവരുടെ ജീവന്‍ അപകടത്തിലാണെന്നു നാം മനസ്സിലാക്കിയിരിക്കണം. എന്നാല്‍, ജീവനെക്കുറിച്ചുള്ള അറിവു നല്‍കിയിട്ടും അത് സ്വീകരിക്കാന്‍ കൂട്ടാക്കാതെ അവര്‍ മരണത്തില്‍ തുടര്‍ന്നാല്‍, അവരുടെ മരണത്തില്‍ അവര്‍ മാത്രമായിരിക്കും ഉത്തരവാദികള്‍! നാം നമ്മുടെ ജീവന്‍ നിലനിര്‍ത്തും! സകല ജനതകളോടും സുവിശേഷം പ്രസംഗിക്കാന്‍ യേഹ്ശുവാ ആഹ്വാനംചെയ്തത്, സകലര്‍ക്കും ജീവന്‍ നല്‍കാന്‍ അവിടുന്ന് അഭിലഷിക്കുന്നതുകൊണ്ടാണ്. ഈ അഭിലാഷത്തിന് അനുസരണമായി വര്‍ത്തിക്കുകയെന്നതാണ് ഓരോ ക്രിസ്ത്യാനിയുടെയും ഉത്തരവാദിത്വം! യേഹ്ശുവായുടെ വാക്കുകള്‍ ശ്രദ്ധിക്കുക: "പിതാവ് എനിക്കു നല്‍കുന്നവരെല്ലാം എന്റെ അടുത്തു വരും. എന്റെ അടുക്കല്‍ വരുന്നവനെ ഞാന്‍ ഒരിക്കലും തള്ളിക്കളയുകയുമില്ല"(യോഹ: 6; 37). ആരെയൊക്കെയാണ് പിതാവു പുത്രനായി നല്‍കിയിരിക്കുന്നതെന്ന് നമുക്കറിയില്ല. അതുകൊണ്ടുതന്നെ, സകലരെയും നാം അറിയിക്കേണ്ടിയിരിക്കുന്നു. നാം അറിയിക്കുന്ന സുവിശേഷം ശ്രവിക്കുന്നവരില്‍, പിതാവിന്റെ ആകര്‍ഷണം ലഭിച്ചിട്ടുള്ളവര്‍ യേഹ്ശുവായുടെ അരികില്‍ വരികയും ജീവന്‍ പ്രാപിക്കുകയും ചെയ്യും!

അദ്ധ്യാത്മിക അപകടങ്ങളും അദ്ധ്യാത്മിക രോഗങ്ങളും!

രോഗങ്ങളും അപകടങ്ങളുമൊക്കെ ശരീരത്തിന്റെ മരണത്തിനു കാരണങ്ങളാകുമെന്നു നമുക്കറിയാം. എന്നാല്‍, മരണകരമായ രോഗങ്ങളും അപകടങ്ങളും ആത്മീയതയില്‍ സംഭവിക്കുമെന്ന തിരിച്ചറിവ് അധികം ആളുകള്‍ക്കില്ല. ശരീരത്തെ കാര്‍ന്നുതിന്നുന്ന രോഗങ്ങളും അപ്രതീക്ഷിതമായി സംഭവിക്കുന്ന അപകടങ്ങളുംപോലെ, ആത്മാവിനെ കാര്‍ന്നുതിന്നുന്ന രോഗങ്ങളും പ്രതീക്ഷിക്കാത്ത സമയത്ത് കള്ളനെപ്പോലെ കടന്നുവരുന്ന മരണവും ആദ്ധ്യാത്മികതയില്‍ കുറവല്ല! യാഥാര്‍ത്ഥ്യം ഇതാണെങ്കിലും, ശരീരത്തിന്റെ സുരക്ഷിതത്വത്തിനു നല്‍കുന്ന പ്രാധാന്യം ആത്മാവിന്റെ കാര്യത്തില്‍ നല്‍കാത്തവരാണ് അധികവും.

അദ്ധ്യാത്മികതയില്‍ വന്നുഭവിക്കാവുന്ന രോഗങ്ങളെയും അപകടങ്ങളെയും മനസ്സിലാക്കിയതിനുശേഷം യഥാര്‍ത്ഥ വിഷയത്തിലേക്കു നമുക്കു പ്രവേശിക്കാം. കാരണം, നാം പ്രവേശിക്കാന്‍ പോകുന്ന വിഷയത്തെ പൂര്‍ണ്ണതയില്‍ ഗ്രഹിക്കാന്‍ ഈ വിവരണം അനിവാര്യമാണ്! ബൈബിളിലെ ഒരു തിരുവെഴുത്തു ശ്രദ്ധിക്കുക: "നമ്മില്‍ നിക്‌ഷേപിച്ചിരിക്കുന്ന ആത്മാവിനെ ദൈവം അസൂയയോടെ അഭിലഷിക്കുന്നു എന്ന തിരുവെഴുത്തു വൃഥാ ആണെന്നു നിങ്ങള്‍ വിചാരിക്കുന്നുവോ?"(യാക്കോ: 4; 5). ബൈബിളിലെ മറ്റൊരു ഉപദേശം ഇങ്ങനെ വായിക്കുന്നു: "ആത്മാവിനെ നിങ്ങള്‍ നിര്‍വീര്യമാക്കരുത്"(1തെസലോ: 5; 19). നമ്മില്‍ നിക്ഷേപിച്ചിരിക്കുന്ന ആത്മാവിനോളം ദൈവം വിലമതിക്കുന്ന മറ്റൊന്നുമില്ല. അത്രമാത്രം പ്രാധാന്യമുള്ള ഈ ആത്മാവിനു മരണം സംഭവിച്ചാല്‍, അതിനേക്കാള്‍ വലിയ നഷ്ടം മറ്റെന്താണുള്ളത്? ഇവിടെ സ്വാഭാവികമായും ഉയരാന്‍ സാധ്യതയുള്ള ഒരു മറുചോദ്യമിതാണ്: ആത്മാവിനു മരണമുണ്ടോ? ആത്മാവിനു മരണമില്ലാത്തതുതന്നെയാണ് ശിക്ഷയ്ക്കു വിധിക്കപ്പെടുന്നവരുടെ ഏറ്റവും ദാരുണമായ അവസ്ഥ! മരണമുണ്ടായിരുന്നെങ്കില്‍, മരണത്തോടെ എല്ലാം അവസാനിക്കുമായിരുന്നു. എന്നാല്‍, നിത്യജീവനു യോഗ്യത ലഭിക്കാത്ത ആത്മാക്കള്‍ അനുഭവിക്കാനിരിക്കുന്നത് നിത്യമായ ശിക്ഷയുടെ ഭീകരതയാണ്! അങ്ങനെയെങ്കില്‍, ആത്മാവിന്റെ മരണത്തെക്കുറിച്ചു സൂചിപ്പിച്ചതിലൂടെ മനോവ ഉദ്ദേശിച്ചത് എന്തായിരിക്കും? എന്താണ് ആത്മാവിന്റെ മരണമെന്നു നമുക്കു പരിശോധിക്കാം.

ജീവന്‍ നല്‍കുന്നത് യേഹ്ശുവായാണെന്നു വചനത്തിലൂടെ നാം മനസ്സിലാക്കി. അവിടുന്നു നല്‍കുന്ന ഈ ജീവനാണ് നിത്യജീവന്‍! എന്നാല്‍, ആര്‍ക്കും ഇല്ലാതാക്കാന്‍ കഴിയാത്ത ആത്മാവ് ഓരോ വ്യക്തികളിലും വസിക്കുന്നുണ്ട്. ശരീരം മൃതമാകുമ്പോഴും ഈ ആത്മാവ് അങ്ങനെതന്നെ നിലനില്‍ക്കും. ഒന്നുകില്‍ നിത്യജീവനിലേക്കോ അല്ലെങ്കില്‍ നിത്യശിക്ഷയിലേക്കോ ഈ ആത്മാവ് പ്രവേശിക്കും. യേഹ്ശുവാ അവിടുത്തെ ആത്മാവിനെ നമ്മുടെ ആത്മാവിനോടു ചേര്‍ത്തുവച്ചതിലൂടെ നാം ജീവനുള്ളവരായിത്തീര്‍ന്നു. ഈ ആത്മാക്കള്‍ക്കു മാത്രമാണ് നിത്യജീവനിലേക്കു പ്രവേശനാനുമതി ലഭിക്കുന്നത്. ഇക്കാരണത്താലാണ് യേഹ്ശുവാ ഇപ്രകാരം പ്രഖ്യാപിച്ചത്: "സത്യം സത്യമായി ഞാന്‍ നിന്നോടു പറയുന്നു, ജലത്താലും ആത്മാവിനാലും ജനിക്കുന്നില്ലെങ്കില്‍ ഒരുവനും ദൈവരാജ്യത്തില്‍ പ്രവേശിക്കുക സാധ്യമല്ല"(യോഹ: 3; 5). ജ്ഞാനസ്നാനത്തിലൂടെ ദൈവീകജീവന്‍ പ്രാപിച്ചതിനുശേഷം, അതു നഷ്ടപ്പെടുന്ന അവസ്ഥയെയാണ് ആത്മീയമരണം അഥവാ ആത്മാവിന്റെ മരണം എന്നതുകൊണ്ട് മനോവ ഉദ്ദേശിച്ചത്! ഇതിനു കാരണമാകാവുന്ന രോഗങ്ങളെയും അപകടങ്ങളെയും സൂചിപ്പിക്കാന്‍ ഉപയോഗിച്ചിരിക്കുന്ന വാക്കുകളാണ് അദ്ധ്യാത്മിക രോഗങ്ങള്‍, ആദ്ധ്യാത്മിക അപകടങ്ങള്‍ എന്നിവ.

യേഹ്ശുവായെ സ്വന്തമാക്കിയവരാണ് ജീവന്‍ സ്വന്തമാക്കിയതെങ്കില്‍, യേഹ്ശുവായെ സ്വീകരിച്ചതിനുശേഷം അവിടുത്തെ നഷ്ടപ്പെടുത്തിയവരാണ് 'ജീവനെ നഷ്ടപ്പെടുത്തിയവര്‍'! ഈ ഭൂമുഖത്ത് ഇന്നു ജീവിക്കുന്ന വ്യക്തികളെ മൂന്നു വ്യത്യസ്ത ഗണങ്ങളായി തിരിക്കാം. ജീവനെ സ്വന്തമാക്കിയവര്‍, ജീവനെ സ്വന്തമാക്കാത്തവര്‍, ജീവനെ നഷ്ടപ്പെടുത്തിയവര്‍ എന്നിങ്ങനെയാണ് ഈ മൂന്നു ഗണങ്ങള്‍! ജീവനെ സ്വന്തമാക്കിയ കൂട്ടരോടുള്ള പൗലോസ് അപ്പസ്തോലന്റെ ഉപദേശം ഇതാണ്: "ആകയാല്‍, നില്‍ക്കുന്നു എന്നു വിചാരിക്കുന്നവന്‍ വീഴാതെ സൂക്ഷിച്ചുകൊള്ളട്ടെ"(1 കോറി: 10; 12). ജീവനില്‍നിന്നു മരണത്തിലേക്കു വീഴാനുള്ള സാധ്യതയെയാണ് അപ്പസ്തോലന്‍ ഇവിടെ ചൂണ്ടിക്കാണിക്കുന്നത്. ആയതിനാല്‍, ജീവനെ സ്വന്തമാക്കിയവരെയും ജീവനെ നഷ്ടപ്പെടുത്തിയവരെയും നാമിവിടെ പരിശോധിക്കുകയാണ്. ജീവന്‍ നഷ്ടമാകാന്‍ കാരണമാകുന്ന രോഗങ്ങളെയും അപകടങ്ങളെയും മനസ്സിലാക്കുകയെന്നതിലൂടെ ജീവന്‍ നിലനിര്‍ത്താന്‍ നമുക്കു സാധിക്കും. ജ്ഞാനസ്നാനത്തിലൂടെ നമുക്കു ലഭിച്ചിരിക്കുന്ന ജീവന്‍ നഷ്ടപ്പെടുന്നത് പാപത്തിലൂടെയാണ്. ജീവന്‍ പൂര്‍ണ്ണമായി നഷ്ടപ്പെടുമ്പോള്‍, അതു മരണത്തില്‍ കലാശിക്കുമെന്നു നമുക്കറിയാം. ശാരീരികമായ ഈ സാധ്യതതന്നെയാണ് ആദ്ധ്യാത്മികതയിലുമുള്ളത്. അപ്പസ്തോലനായ യാക്കോബ് നല്‍കിയ ഉപദേശം ഗ്രഹിക്കാനുള്ള കഴിവിലേക്ക് ഇപ്പോള്‍ നാം വളര്‍ന്നിരിക്കുന്നു. ആരംഭത്തില്‍ നാം ശ്രവിച്ച ആ ഉപദേശം ഒരിക്കല്‍ക്കൂടി ശ്രദ്ധിക്കുക: "ദുര്‍മ്മോഹം ഗര്‍ഭംധരിച്ചു പാപത്തെ പ്രസവിക്കുന്നു. പാപം പൂര്‍ണ്ണവളര്‍ച്ച പ്രാപിക്കുമ്പോള്‍ മരണത്തെ ജനിപ്പിക്കുന്നു"(യാക്കോ: 1; 15).

ദുര്‍മ്മോഹം ഒരുവനില്‍ പാപമായി രൂപമെടുക്കുകയും, ഈ പാപത്തിന്റെ പൂര്‍ണ്ണതയില്‍ മരണം അവനെ ഗ്രസിക്കുകയും ചെയ്യുന്നു. ഒരു വ്യക്തിയില്‍ ഉടലെടുക്കുന്ന പാപത്തെ ആരംഭത്തില്‍ത്തന്നെ കണ്ടെത്തുകയും ചികിത്സിക്കുകയും ചെയ്‌താല്‍, മരണത്തില്‍നിന്ന് അവനെ രക്ഷിക്കാന്‍ കഴിയും. രോഗത്തെ അതിന്റെ ആരംഭത്തില്‍ത്തന്നെ കണ്ടെത്തുകയെന്നതാണ് ചികിത്സയുടെ ഫലപ്രാപ്തിയ്ക്ക് ഉത്തമമായിട്ടുള്ള കാര്യം. ചില രോഗങ്ങള്‍ മരണകരമല്ലെങ്കിലും ആരോഗ്യത്തെ അതു സാരമായി ബാധിക്കുന്നതുപോലെ ആത്മാവിന്റെ ആരോഗ്യത്തെ ഗുരുതരമായി സ്വാധീനിക്കുന്ന രോഗങ്ങളുമുണ്ട്. ശരീരത്തെ ബാധിക്കുന്ന രോഗങ്ങളില്‍ മരണകരവും അല്ലാത്തതുമായവ ഉള്ളതുപോലെതന്നെ, ആത്മാവിന്റെ രോഗത്തിനു കാരണമാകുന്ന പാപങ്ങളിലും ഇവ രണ്ടുമുണ്ട്. ഈ വെളിപ്പെടുത്തല്‍ നോക്കുക: "മരണത്തിനര്‍ഹമല്ലാത്ത പാപം സഹോദരന്‍ ചെയ്യുന്നത് ഒരുവന്‍ കണ്ടാല്‍ അവന്‍ പ്രാര്‍ത്ഥിക്കട്ടെ. അവനു ദൈവം ജീവന്‍ നല്‍കും. മരണാര്‍ഹമല്ലാത്ത പാപം ചെയ്യുന്നവര്‍ക്കു മാത്രമാണിത്. മരണാര്‍ഹമായ പാപമുണ്ട്. അതെപ്പറ്റി പ്രാര്‍ത്ഥിക്കണമെന്നു ഞാന്‍ പറയുന്നില്ല. എല്ലാ അധര്‍മവും പാപമാണ്. എന്നാല്‍ മരണാര്‍ഹമല്ലാത്ത പാപവുമുണ്ട്"(1യോഹ: 5; 16,17). മരണാര്‍ഹമായതും മരണാര്‍ഹമല്ലാത്തതുമായ പാപങ്ങള്‍ ഉണ്ടെന്നത് നാം തിരിച്ചറിയണം. മരണാര്‍ഹമായ പാപത്തില്‍ ജീവിക്കുന്നവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നതും മസ്തിഷ്കമരണം സംഭവിച്ച വ്യക്തിയെ ചികിത്സിക്കുന്നതും ഒന്നുപോലെയാണ്! മരണത്തിനര്‍ഹമായ പാപങ്ങളെക്കുറിച്ചുള്ള അറിവില്ലാത്ത അനേകം ആളുകള്‍ വിശ്വാസികളുടെയിടയിലുണ്ട്. അപകടകരമായ ഈ അവസ്ഥയെക്കുറിച്ച് അറിവുനല്കാന്‍ പ്രാപ്തരായ അദ്ധ്യാപകരുടെ അഭാവമാണ് ഈ ദുരവസ്ഥയ്ക്കു കാരണം.

ഏതൊക്കെയാണ് മരണാര്‍ഹമായ പാപങ്ങള്‍? മരണാര്‍ഹമായ പാപങ്ങളുണ്ടെങ്കില്‍ അവ ഏതൊക്കെയാണെന്നു നാം അറിഞ്ഞിരിക്കണം. ദൈവത്തിന്റെ പ്രമാണങ്ങളെ ധിക്കരിക്കുന്നതിനെയാണ് പാപമെന്നു വിളിക്കുന്നതെന്നു നമുക്കറിയാം. അപ്പസ്തോലനായ പൗലോസ് നല്‍കുന്ന വിശദ്ദീകരണം ശ്രദ്ധിക്കുക: "ആകയാല്‍ നാം എന്താണു പറയേണ്ടത്? നിയമം പാപമാണെന്നോ? ഒരിക്കലുമല്ല. എങ്കിലും, നിയമമില്ലായിരുന്നെങ്കില്‍ ഞാന്‍ പാപമെന്തെന്ന് അറിയുമായിരുന്നില്ല. മോഹിക്കരുത് എന്നു നിയമം അനുശാസിക്കാതിരുന്നെങ്കില്‍, മോഹം എന്തെന്നു ഞാന്‍ അറിയുമായിരുന്നില്ല. എന്നാല്‍, പ്രമാണംവഴി അവസരം കണ്ടെത്തി പാപം എല്ലാവിധ മോഹവും എന്നില്‍ ജനിപ്പിച്ചു. നിയമത്തിന്റെ അഭാവത്തില്‍ പാപം നിര്‍ജ്ജീവമാണ്. ഒരു കാലത്ത് നിയമം കൂടാതെ ഞാന്‍ ജീവിച്ചു. എന്നാല്‍, പ്രമാണം വന്നപ്പോള്‍ പാപം സജീവമാവുകയും ഞാന്‍ മരിക്കുകയും ചെയ്തു. ഇങ്ങനെ ജീവനുവേണ്ടിയുള്ള പ്രമാണം എനിക്കു മരണമായിത്തീര്‍ന്നു. എന്തുകൊണ്ടെന്നാല്‍, പാപം കല്പനവഴി അവസരം കണ്ടെത്തി എന്നെ ചതിക്കുകയും അതുവഴി എന്നെ കൊല്ലുകയും ചെയ്തു"(റോമാ: 7; 7-11). നിയമം ഉണ്ടാകുന്നതിനു മുന്‍പുതന്നെ പാപം ഉണ്ടായിരുന്നുവെങ്കിലും, പാപം മൂലമുള്ള ശിക്ഷ കടന്നുവന്നത് നിയമം നല്കപ്പെട്ടതിനു ശേഷമാണ്. നിയമം നല്കപ്പെടുന്നതുവരെ പാപത്തിനു ശിക്ഷയുണ്ടായിരുന്നില്ല. അതായത്, മുന്‍കാലപ്രാബല്യത്തോടെ ആയിരുന്നില്ല നിയമം നല്‍കപ്പെട്ടത്‌! അപ്പസ്തോലന്‍ ഇപ്രകാരം തുടരുന്നു: "നിയമം വിശുദ്ധംതന്നെ; കല്പന വിശുദ്ധവും ന്യായവും നല്ലതുമാണ്"(റോമാ: 7; 12).

പാപം ഇല്ലാത്ത അവസ്ഥയില്‍ നിയമത്തിന്റെ ആവശ്യം ഇല്ലാത്തതുകൊണ്ട്, പാപം കടന്നുവന്നപ്പോള്‍ നിയമം നല്കപ്പെട്ടു. പാപംമൂലം മനുഷ്യന്‍ മരിക്കാതിരിക്കുന്നതിനുവേണ്ടിയായിരുന്നു ഇത്. എന്തെന്നാല്‍, ഇപ്രകാരം എഴുതപ്പെട്ടിരിക്കുന്നു: "പാപത്തിന്റെ വേതനം മരണമാണ്. ദൈവത്തിന്റെ ദാനമാകട്ടെ, നമ്മുടെ രക്ഷകനായ യേഹ്ശുവാ മ്ശിഹാവഴിയുള്ള നിത്യജീവനും"(റോമാ: 6; 22,23). പാപംമൂലമുള്ള മരണത്തിനു നാം വിധേയരാകാതിരിക്കേണ്ടതിനാണ് ദൈവം നമുക്കു നിയമം നല്‍കിയത്! ചില വസ്തുക്കള്‍ ആരോഗ്യത്തിനു ഹാനികരമാണെന്ന മുന്നറിയിപ്പു നല്കപ്പെട്ടിരിക്കുന്നത് ആരോഗ്യമന്ത്രാലയത്തിനു നമ്മോടു വിരോധമുള്ളതുകൊണ്ടാണെന്ന്‍ നാം കരുതുകയില്ല. എന്നാല്‍, അറിവില്ലാത്ത ശിശുക്കളെ സംബന്ധിച്ചിടത്തോളം നിയമം അവര്‍ക്കൊരു ബന്ധനമാണ്! നിയമത്തിന്റെ ആവശ്യകതയെക്കുറിച്ചുള്ള അജ്ഞതമൂലം അതിനെ വെറുക്കുന്ന കുഞ്ഞുങ്ങളെപ്പോലെ, പാപംമൂലം നഷ്ടപ്പെടുന്ന നിത്യജീവന്റെ വില തിരിച്ചറിയാത്തവര്‍ ദൈവീകനിയമങ്ങളെയും ബന്ധനമായി കരുതും! എന്നാല്‍, നിത്യജീവനെക്കുറിച്ചുള്ള അറിവില്‍ പൂര്‍ണ്ണത പ്രാപിച്ചവര്‍ നിയമത്തെ സ്നേഹിക്കുകയും അനുസരിക്കുകയും ചെയ്യും! നിയമത്തെക്കുറിച്ച് മോശയുടെ ഉപദേശം ശ്രദ്ധിക്കുക: "ഞാനിന്ന് നിങ്ങളോടു കല്പിച്ചിരിക്കുന്ന ഈ നിയമത്തിലെ ഓരോ വാക്കും ശ്രദ്ധാപൂര്‍വ്വം പാലിക്കാന്‍ നിങ്ങളുടെ മക്കളോട് ആജ്ഞാപിക്കുന്നതിനായി അവ ഹൃദയത്തില്‍ സംഗ്രഹിക്കുവിന്‍. എന്തെന്നാല്‍, ഇതു നിസ്‌സാരമായ കാര്യമല്ല, നിങ്ങളുടെ ജീവനാണിത്"(നിയമം: 32; 46,47).

നിയമലംഘനം മരണത്തിനു കാരണമാകും എന്നതുകൊണ്ടാണ് നിയമത്തെ ജീവനായി കരുതാന്‍ മോശ ഉപദേശിച്ചത്. നിസ്സാരമെന്നു കരുതുന്ന നിയമങ്ങള്‍പ്പോലും അവഗണിക്കപ്പെടാന്‍ പാടില്ലെന്ന ഉപദേശം യേഹ്ശുവായുടെ വാക്കുകളില്‍ മുഴങ്ങിക്കേള്‍ക്കുന്നുണ്ട്. അവിടുത്തെ വചനം ഇതാണ്: "ഈ പ്രമാണങ്ങളില്‍ ഏറ്റവും നിസ്‌സാരമായ ഒന്ന് ലംഘിക്കുകയോ ലംഘിക്കാന്‍ മറ്റുള്ളവരെ പഠിപ്പിക്കുകയോ ചെയ്യുന്നവന്‍ സ്വര്‍ഗ്ഗരാജ്യത്തില്‍ ചെറിയവനെന്നു വിളിക്കപ്പെടും. എന്നാല്‍, അത് അനുസരിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവന്‍ സ്വര്‍ഗ്ഗരാജ്യത്തില്‍ വലിയവനെന്നു വിളിക്കപ്പെടും"(മത്താ: 5; 19). നിയമലംഘനങ്ങളെല്ലാം പാപമാണെങ്കില്‍ക്കൂടി, അവയെല്ലാം മരണകരമായ പാപമാകുന്നില്ല. അതുകൊണ്ടുതന്നെ, മരണകരമായ പാപങ്ങള്‍ എന്താണെന്നു അറിയുകയും അവയെ പ്രത്യേകം ശ്രദ്ധിക്കുകയും വേണം. അവ ഏതെല്ലാമാണെന്നു നമുക്കു പരിശോധിക്കാം.

ദൈവമായ യാഹ്‌വെ നല്‍കിയ പ്രമാണങ്ങളെ രണ്ടു ഗണങ്ങളായി തിരിച്ചാല്‍, മരണകരമായ പാപങ്ങളും മരണകരമല്ലാത്ത പാപങ്ങളെയും വേര്‍തിരിച്ചു മനസ്സിലാക്കാന്‍ സാധിക്കും. പത്തു പ്രമാണങ്ങളില്‍ ഏതാണ് സുപ്രധാനമായ കല്പനയെന്ന ചോദ്യവുമായി ഒരു നിയമജ്ഞന്‍ ഒരിക്കല്‍ യേഹ്ശുവായെ സമീപിച്ചു. അവിടുന്ന് അവനു നല്‍കിയ ഉത്തരം ഇതായിരുന്നു: "ഇതാണ് ഒന്നാമത്തെ കല്പന: യിസ്രായേലേ, കേള്‍ക്കുക! നമ്മുടെ ദൈവമായ യാഹ്‌വെയാണ് ഏക ദൈവം. നീ നിന്റെ ദൈവമായ യാഹ്‌വെയെ പൂര്‍ണ്ണഹൃദയത്തോടും പൂര്‍ണ്ണാത്മാവോടും പൂര്‍ണ്ണമനസ്‌സോടും പൂര്‍ണ്ണശക്തിയോടുംകൂടെ സ്‌നേഹിക്കുക. രണ്ടാമത്തെ കല്പന: നിന്നെപ്പോലെതന്നെ നിന്റെ അയല്‍ക്കാരനെയും സ്‌നേഹിക്കുക. ഇവയെക്കാള്‍ വലിയ കല്പനയൊന്നുമില്ല"(മര്‍ക്കോ: 12; 29-31). ഈ രണ്ടു കല്പനകളില്‍ സകല നിയമങ്ങളും അടങ്ങിയിരിക്കുന്നു. അതായത്, പത്തു പ്രമാണങ്ങളുടെയും അന്തസത്ത ഉള്‍ക്കൊള്ളുന്നത് ഈ രണ്ടു പ്രമാണങ്ങളിലാണ്! പത്തു പ്രമാണങ്ങളില്‍, ആദ്യത്തെ മൂന്നെണ്ണം ദൈവവുമായി ഒരു വ്യക്തിക്കുണ്ടാകേണ്ട ബന്ധത്തെ സൂചിപ്പിക്കുന്നതാണ്. ബാക്കിയുള്ള ഏഴു പ്രമാണങ്ങളാണ് അയല്‍ക്കാരനുമായി പുലര്‍ത്തേണ്ട സ്നേഹത്തെ സംബന്ധിക്കുന്നത്. മൂന്നും ഏഴും പൂര്‍ണ്ണസംഖ്യകളാണെന്നു നമുക്കറിയാം. പൂര്‍ണ്ണനായ ദൈവത്തിന്റെ പ്രമാണങ്ങളും പൂര്‍ണ്ണമാണ്! എന്നാല്‍, ചില സ്ഥാപിത ലക്ഷ്യങ്ങളുമായി നിലകൊള്ളുന്ന ആധുനീക സഭകള്‍ക്ക് ഈ തിരിച്ചറിവു ലഭിച്ചിട്ടില്ല. നാല്, ആറ് എന്നിങ്ങനെയുള്ള അപൂര്‍ണ്ണ സംഖ്യകള്‍ വരുന്നവിധം പ്രമാണങ്ങളെ ഇവര്‍ വിഭജിച്ചു. ഇതുമായി ബന്ധപ്പെട്ട വിവരണത്തിലേക്ക് കൂടുതലായി കടന്നുപോകാന്‍ ഈ അവസരത്തില്‍ മനോവ ആഗ്രഹിക്കുന്നില്ല.

പത്തു പ്രമാണങ്ങളുടെയും അന്തസത്ത ചോര്‍ന്നുപോകാതെ, അവയെ രണ്ടു ഗണങ്ങളായി വിഭജിച്ചത് യേഹ്ശുവായാണെന്നു നാം കണ്ടു. ഇവയ്ക്ക് ഒന്നും രണ്ടും സ്ഥാനങ്ങളും അവിടുന്നു നല്‍കി. ഒന്നാമത്തെ കല്പനയെന്ന മുഖവുരയോടെ യേഹ്ശുവാ അറിയിച്ച പ്രമാണമാണ്‌ പ്രഥമവും പ്രധാനവുമായ കല്പന. ഈ കല്പനയ്ക്കെതിരേ ഒരുവന്‍ ചെയ്യുന്ന പാപമാണ് മരണകരമായ പാപം. അതായത്, സത്യദൈവത്തെ അറിഞ്ഞതിനുശേഷം, അവിടുത്തെ ഉപേക്ഷിക്കുകയോ, അവിടുത്തോടു തുല്യരായി അന്യദേവന്മാരെ പരിഗണിക്കുകയോ ചെയ്യുന്നവര്‍ മരണത്തെ സ്വയംവരിച്ചവരാകുന്നു! ഇത്തരം ആളുകള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നതുപോലും ദൈവത്തിനു സ്വീകാര്യമല്ല! ഇക്കാരണത്താലാണ് അപ്പസ്തോലനായ യോഹന്നാന്‍ അങ്ങനെയൊരു സൂചന നമുക്കു നല്‍കിയത്. സത്യദൈവമായ യാഹ്‌വെയുമായി നാം പുലര്‍ത്തേണ്ട ബന്ധവും ഈ ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തുന്ന ഘടകങ്ങളും എന്താണെന്നതിനെ സംബന്ധിച്ചുള്ള വ്യക്തമായ വിവരണം മനോവയുടെ താളുകളിലുണ്ട്. ഒന്നും രണ്ടും മൂന്നും പ്രമാണങ്ങളുടെ വിവരണം 'ദൈവകല്പനകള്‍' എന്ന ലിങ്കില്‍ വായിക്കാന്‍ സാധിക്കും. എന്നിരുന്നാലും ഈ ലേഖനത്തിന്റെ പൂര്‍ണ്ണതയ്ക്കായി ഒരു ചെറുവിവരണം ഇവിടെ നല്‍കാം.

'യാഹ്‌വെ'യെ കൂടാതെ മറ്റു ദൈവങ്ങള്‍ നിനക്കുണ്ടാകരുത്!

"അടിമത്തത്തിന്റെ ഭവനമായ ഈജിപ്തില്‍നിന്നു നിന്നെ പുറത്തുകൊണ്ടുവന്ന ഞാനാണ് നിന്റെ ദൈവമായ യാഹ്‌വെ. ഞാനല്ലാതെ വേറെ ദേവന്മാര്‍ നിനക്കുണ്ടാകരുത്. മുകളില്‍ ആകാശത്തിലോ താഴെ ഭൂമിയിലോ ഭൂമിക്കടിയിലോ ജലത്തിലോ ഉള്ള ഒന്നിന്റെയും പ്രതിമയോ സ്വരൂപമോ നീ നിര്‍മിക്കരുത്; അവയ്ക്കു മുന്‍പില്‍ പ്രണമിക്കുകയോ അവയെ ആരാധിക്കുകയോ ചെയ്യരുത്. എന്തെന്നാല്‍, ഞാന്‍, നിന്റെ ദൈവമായ യാഹ്‌വെ, അസഹിഷ്ണുവായ ദൈവമാണ്. എന്നെ വെറുക്കുന്ന പിതാക്കന്‍മാരുടെ കുറ്റങ്ങള്‍ക്ക് അവരുടെ മക്കളെ മൂന്നും നാലും തലമുറവരെ ഞാന്‍ ശിക്ഷിക്കും"(പുറ: 20; 1-5). മരണകരമായ മൂന്നു പാപങ്ങളില്‍ ഒന്നാമത്തേത് ഈ കല്പനയുടെ ലംഘനമാണ്. അതുകൊണ്ടുതന്നെ, ഈ പ്രമാണത്തെ ലംഘിക്കുന്നവരുടെ എണ്ണം വര്‍ദ്ധിപ്പിക്കുകയെന്നതാണു സാത്താന്റെ പ്രഥമവും പ്രധാനവുമായ ലക്‌ഷ്യം! യാഹ്‌വെയുടെ തിരുനാമത്തെ വികലമാക്കുകയും മലിനമാക്കുകയും ചെയ്യുകയെന്നത് ഒന്നാംപ്രമാണത്തിന്റെ ലംഘനത്തിനു തുല്യമായ മറ്റൊരു പാപമാണ്. ഒന്നും രണ്ടും പ്രമാണങ്ങളുടെ ആഴം ചുരുങ്ങിയ വാക്കുകളില്‍ വിവരിക്കാന്‍ കഴിയുന്നവയല്ല. വളരെ വിശാലമായ മാനങ്ങളുള്ള ഇവയെ ലംഘിക്കാന്‍ പ്രേരിപ്പിക്കുന്ന ശക്തികള്‍ നേതാക്കന്മാരുടെയും ദൈവശാസ്ത്രപണ്ഡിതന്മാരുടെയും വേഷത്തില്‍ സഭകളില്‍ കടന്നുകൂടി ആധിപത്യം സ്ഥാപിച്ചുകഴിഞ്ഞു. ഇക്കൂട്ടരുടെ സ്വാധീനവലയത്തില്‍ കുരുങ്ങിക്കിടക്കുന്നവരായി സഭാസമൂഹം അധഃപതിച്ചുകൊണ്ടിരിക്കുന്നു!

വിജാതിയര്‍ അവരുടെ ദേവന്മാരെ പ്രീതിപ്പെടുത്തുന്നതിനായി ആചരിക്കുകയും അനുഷ്ഠിക്കുകയും ചെയ്യുന്നവയില്‍ ഏതെങ്കിലും സത്യദൈവമായ യാഹ്‌വെയ്ക്കുവേണ്ടി അനുകരിക്കുന്നത് അവിടുത്തേക്കു നിന്ദ്യമാണ്. കാരണം, വിജാതിയര്‍ ആരാധിക്കുന്ന അവരുടെ ദേവന്മാര്‍ പിശാചുക്കള്‍ ആണ്. പരിശുദ്ധാത്മാവുതന്നെ ഈ അറിവ് നമുക്കു പകര്‍ന്നു നല്‍കിയിട്ടുണ്ട്. ഈ വെളിപ്പെടുത്തല്‍ നോക്കുക: "വിജാതിയര്‍ ബലിയര്‍പ്പിക്കുന്നതു പിശാചിനാണ്, ദൈവത്തിനല്ല എന്നാണു ഞാന്‍ പറയുന്നത്"(1കോറി: 10; 20). അങ്ങനെയെങ്കില്‍, യാഹ്‌വെയെ ആരാധിക്കാനായി, പിശാചുക്കള്‍ക്ക് അര്‍പ്പിക്കുന്ന ആരാധനാരീതികളെ അനുകരിക്കുന്നത് എത്രത്തോളം നിന്ദ്യമാണെന്നു നാം മനസ്സിലാക്കണം. ഇക്കാരണത്താലാണ് ഇങ്ങനെയൊരു കല്പന ദൈവം നമുക്കു നല്‍കിയിരിക്കുന്നത്: "നിങ്ങളുടെ ദൈവമായ യാഹ്‌വെയെ ആരാധിക്കുന്നതില്‍ നിങ്ങള്‍ അവരെ അനുകരിക്കരുത്"(നിയമം: 12; 31). തനിക്ക് ഇപ്രകാരമുള്ള ആരാധനകള്‍ നിന്ദ്യമാണെന്ന മുന്നറിയിപ്പു ദൈവം നല്‍കിയിട്ടും, ഞങ്ങള്‍ ഇങ്ങനെയേ ആരാധിക്കൂ എന്ന് വാശിപിടിക്കുന്നതിന്റെ കാരണമെന്തായിരിക്കും? ദൈവത്തിനു സ്വീകാര്യമല്ലാത്ത ആരാധനകള്‍ അവിടുത്തേക്ക്‌ അര്‍പ്പിക്കുമ്പോള്‍, അതു സ്വീകരിക്കാന്‍ അവിടുന്നു തയ്യാറാകില്ലെന്ന ഉത്തമബോധ്യത്തോടെയല്ലേ ഈ അര്‍പ്പണങ്ങള്‍?! ദൈവത്തിനു മ്ലേച്ഛമായവ അവിടുത്തേക്കുവേണ്ടി അര്‍പ്പിക്കുന്നതുവഴി അവിടുത്തെ പ്രകോപിപ്പിക്കുകയെന്ന ദുഷ്ടലാക്ക് ഇതിനു പിന്നിലുണ്ട്!

ദൈവമായ യാഹ്‌വെ നമ്മോടു കല്പിച്ചു: "ഞാന്‍ നിങ്ങളോടു പറഞ്ഞകാര്യങ്ങളിലെല്ലാം ശ്രദ്ധ വയ്ക്കണം. അന്യദേവന്‍മാരുടെ നാമം സ്മരിക്കരുത്. അതു നിങ്ങളുടെ നാവില്‍നിന്നു കേള്‍ക്കാനിടയാവരുത്"(പുറ: 23; 13). അന്യദേവന്മാരുടെ നാമം സ്മരിക്കുകയോ പറയുകയോ ചെയ്യരുതെന്ന മുന്നറിയിപ്പ് അവിടുന്നു നല്‍കിയിരിക്കുന്നത് നമ്മുടെ ജീവന്‍ നഷ്ടപ്പെടാതിരിക്കേണ്ടതിനാണ്! എന്നാല്‍, ഈ മുന്നറിയിപ്പുകളെ അവഗണിക്കുകയും നിന്ദിക്കുകയും ചെയ്യാന്‍ നമ്മെ പ്രേരിപ്പിക്കുന്നവരുടെ ലക്‌ഷ്യം നമ്മുടെ നാശമാണെന്നു മറക്കരുത്. വിജാതിയരുമായുള്ള കൂട്ടുകെട്ടിലൂടെ ഈ കല്പന ലംഘിക്കപ്പെടുന്നത് പലരും തിരിച്ചറിയുന്നില്ല. അവരുടെ മതപരമായ അഭിവാദനങ്ങള്‍ക്കു പ്രത്യഭിവാദനം ചെയ്യുമ്പോള്‍, ദൈവത്തിന്റെ കല്പന പരസ്യമായി ലംഘിക്കപ്പെടുന്നു! അവരുടെ ആഘോഷങ്ങളില്‍ പങ്കാളികളാകുകയോ ആശംസകള്‍ നേരുകയോ ചെയ്യുമ്പോഴും ഇതുതന്നെയാണു സംഭവിക്കുന്നത്. ലോകത്തിന്റെ സൗഹൃദത്തിനുവേണ്ടി നാം നഷ്ടപ്പെടുത്തുന്നത് ദൈവവുമായുള്ള ബന്ധമാണെന്ന തിരിച്ചറിവാണ് യഥാര്‍ത്ഥ ജ്ഞാനം! പരിശുദ്ധാത്മാവ് ഇപ്രകാരം വെളിപ്പെടുത്തിയിരിക്കുന്നു: "നിങ്ങള്‍ അവിശ്വാസികളുമായി കൂട്ടുചേരരുത്. നീതിയും അനീതിയും തമ്മില്‍ എന്തു പങ്കാളിത്തമാണുള്ളത്?പ്രകാശത്തിന് അന്ധകാരവുമായി എന്തു കൂട്ടുകെട്ടാണുള്ളത്?"(1 കോറി: 6; 14).

ഇപ്രകാരം അരുളിച്ചെയ്യുവാനുണ്ടായ കാരണവും അവിടുന്നു വ്യക്തമാക്കിയിട്ടുണ്ട്: "ക്രിസ്തുവും ബെലിയാലുമായി എന്തു യോജിപ്പാണുള്ളത്? വിശ്വാസിക്ക് അവിശ്വാസിയുമായി എന്താണു പൊതുവിലുള്ളത്? ദൈവത്തിന്റെ ആലയത്തിനു വിഗ്രഹങ്ങളുമായി എന്തു പൊരുത്തമാണുള്ളത്? നമ്മള്‍ ജീവിക്കുന്ന ദൈവത്തിന്റെ ആലയമാണ്. എന്തെന്നാല്‍, ദൈവം അരുളിച്ചെയ്തിരിക്കുന്നു: ഞാന്‍ അവരില്‍ വസിക്കുകയും അവരുടെ ഇടയില്‍ വ്യാപരിക്കുകയും ചെയ്യും; ഞാന്‍ അവരുടെ ദൈവമായിരിക്കും; അവര്‍ എന്റെ ജനവുമായിരിക്കും. ആകയാല്‍, നിങ്ങള്‍ അവരെവിട്ട് ഇറങ്ങിവരുകയും അവരില്‍നിന്നു വേര്‍പിരിയുകയും ചെയ്യുവിന്‍ എന്ന് യാഹ്‌വെ അരുളിച്ചെയ്യുന്നു. അശുദ്ധമായതൊന്നും നിങ്ങള്‍ തൊടുകയുമരുത്; അപ്പോള്‍ ഞാന്‍ നിങ്ങളെ സ്വീകരിക്കും; ഞാന്‍ നിങ്ങള്‍ക്കു പിതാവും നിങ്ങള്‍ എനിക്കു പുത്രന്മാരും പുത്രികളും ആയിരിക്കും എന്നു സര്‍വ്വശക്തനായ യാഹ്‌വെ അരുളിച്ചെയ്യുന്നു"(1 കോറി: 6; 15-18). ദൈവത്തിനു നമ്മോടൊപ്പം വസിക്കണമെങ്കില്‍ അന്യദേവന്മാരുടെ സാന്നിദ്ധ്യമോ സ്വാധീനമോ നമ്മുടെയിടയില്‍ ഉണ്ടാകുവാന്‍ പാടില്ല! കാരണം, ദൈവം വെറുക്കുന്ന മ്ലേച്ഛതകളോടൊപ്പം അവിടുത്തേക്കു വസിക്കാന്‍ കഴിയില്ല! ഈ വചനം ശ്രദ്ധിക്കുക: "അവരുടെ ദേവന്മാര്‍ നിങ്ങള്‍ക്ക് കെണിയാവുകയും ചെയ്യും"(ന്യായാ: 2; 3). യിസ്രായേല്‍ജനതയ്ക്ക് കെണിയായി പരിണമിച്ചത് ഈ പൈശാചിക ദേവന്മാരായിരുന്നു. ഇവറ്റകളുടെ സാന്നിദ്ധ്യം യിസ്രായേലില്‍ ഉണ്ടായിരുന്നപ്പോഴെല്ലാം യാഹ്‌വെ ഇവരില്‍നിന്ന് അകന്നുനിന്നു! അപ്പോഴൊക്കെ ഇവര്‍ ശത്രുക്കള്‍ക്കു മുന്‍പില്‍ തകര്‍ന്നടിഞ്ഞു. എന്തുകൊണ്ടായിരുന്നു ഈ തകര്‍ച്ചയെന്നു നോക്കുക: "യിസ്രായേല്‍ പാപം ചെയ്തിരിക്കുന്നു; എന്റെ കല്പന അവര്‍ ലംഘിച്ചു. നിഷിദ്ധവസ്തുക്കളില്‍ ചിലത് അവര്‍ കൈവശപ്പെടുത്തി. അവ തങ്ങളുടെ സാമാനങ്ങളോടുകൂടെ വച്ചിട്ട് വ്യാജം പറയുകയും ചെയ്തിരിക്കുന്നു. അതിനാല്‍, യിസ്രായേല്‍ജനത്തിനു ശത്രുക്കളെ ചെറുത്തുനില്‍ക്കാന്‍ സാധിക്കുന്നില്ല; അവരുടെ മുന്‍പില്‍ തോറ്റു പിന്‍മാറുന്നു. എന്തെന്നാല്‍, അവര്‍ നശിപ്പിക്കപ്പെടാനുള്ള ഒരു വസ്തുവായിത്തീര്‍ന്നിരിക്കുന്നു. നിങ്ങള്‍ എടുത്ത നിഷിദ്ധവസ്തുക്കള്‍ നശിപ്പിക്കുന്നില്ലെങ്കില്‍ ഞാന്‍ ഇനി നിങ്ങളോടുകൂടെ ഉണ്ടായിരിക്കുകയില്ല"(യോഹ്ഷ്വ: 7; 11,12).

ആധുനിക യിസ്രായേലിനും ഇതുതന്നെയാണ് സംഭവിച്ചത്. നശിപ്പിക്കപ്പെടാനുള്ള ഒരു വസ്തുവായി ക്രിസ്ത്യാനികള്‍ മാറിയത്, അവര്‍ അന്യജാതികളില്‍നിന്ന് അപഹരിച്ചെടുത്ത മ്ലേച്ഛതകള്‍ മൂലമാണ്! വിജാതിയരുമായുള്ള സൗഹൃദത്തില്‍ മറഞ്ഞിരിക്കുന്നതും വിശ്വാസിയുടെ ആത്മീയമരണത്തിനു കാരണമായേക്കാവുന്ന ദുരന്തമാണ്!

വിജാതിയരുമായുള്ള ബന്ധത്തില്‍ പാലിക്കേണ്ട ജാഗ്രത!

"അവിശ്വാസിയായ ഒരുവന്‍ നിന്നെ ഭക്ഷണത്തിനു ക്ഷണിക്കുകയും പോകാന്‍ നീ ആഗ്രഹിക്കുകയും ചെയ്താല്‍ വിളമ്പിത്തരുന്നതെന്തും മനശ്ചാഞ്ചല്യം കൂടാതെ ഭക്ഷിച്ചുകൊള്ളുക. എന്നാല്‍, ആരെങ്കിലും നിന്നോട് ഇതു ബലിയര്‍പ്പിച്ചവസ്തുവാണ് എന്നു പറയുന്നുവെങ്കില്‍, ഈ വിവരം അറിയിച്ച ആളെക്കരുതിയും മനസ്‌സാക്ഷിയെക്കരുതിയും നീ അതു ഭക്ഷിക്കരുത്. നിന്റെ മനസ്‌സാക്ഷിയല്ല അവന്റേതാണ് ഞാന്‍ ഉദ്‌ദേശിക്കുന്നത്"(1 കോറി: 10; 27-29). അവിശ്വാസി എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത് സത്യദൈവമായ യാഹ്‌വെയെ ആരാധിക്കാത്തവര്‍ എന്നാണ്. യുക്തിവാദികളൊഴികേ മറ്റെല്ലാവരും വിശ്വാസികളാണെന്ന പൊതുധാരണ പ്രചരിപ്പിക്കാന്‍ ആധുനിക ദൈവശാസ്ത്രം ശ്രമിച്ചുകൊണ്ടിരിക്കുന്നത് നമുക്കെല്ലാം അറിയാം. എന്നാല്‍, ദൈവത്തിന്റെ വചനം ഒരിക്കലെങ്കിലും വായിച്ചിട്ടുള്ള ദൈവമക്കള്‍ക്ക് അവിശ്വാസിയും വിശ്വാസിയും തമ്മിലുള്ള അന്തരം മനസ്സിലാക്കാന്‍ സാധിച്ചിട്ടുണ്ട്. വിഗ്രഹങ്ങള്‍ക്കര്‍പ്പിച്ച ആഹാരസാധനങ്ങളോടുള്ള ആര്‍ത്തിമൂത്തവര്‍ എഴുതിയുണ്ടാക്കിയ ദൈവശാസ്ത്രമല്ല ദൈവമക്കള്‍ പരിഗണിക്കേണ്ടത്; മറിച്ച്, പ്രവാചകന്മാരും ക്രിസ്തുവും അപ്പസ്തോലന്മാരും നമ്മെ ഉപദേശിച്ച സ്വര്‍ഗ്ഗീയ സത്യങ്ങളാണ്! നാസ്തികര്‍ ഏതായാലും ഭക്ഷണസാധനങ്ങള്‍ വിഗ്രഹത്തിന് അര്‍പ്പിക്കുകയില്ലെന്നു തിരിച്ചറിയാനുള്ള സാമാന്യബോധമെങ്കിലും ക്രിസ്ത്യാനികള്‍ക്കുണ്ടാകുമല്ലോ!

വിജാതിയരുമായുള്ള എല്ലാത്തരം ബന്ധങ്ങളും അവസാനിപ്പിക്കണമെന്നു ബൈബിള്‍ നമ്മോട് ഉപദേശിച്ചിട്ടില്ല. അതിനാല്‍ത്തന്നെ, മനോവയും അങ്ങനെയൊരു ഉപദേശം നല്‍കുകയില്ല. നമ്മുടെ വിശ്വാസങ്ങള്‍ക്കു വിരുദ്ധമായവ നമ്മുടെമേല്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കാത്തിടത്തോളം ആരുമായുള്ള ബന്ധവും നമുക്കു തുടരാം. എന്നാല്‍, സൗഹൃദം നിലനിര്‍ത്തേണ്ടതിനായി വിശ്വാസപരമായ വിട്ടുവീഴ്ചകള്‍ക്കു തയ്യാറാകേണ്ടിവരുന്ന ഏതൊരു ബന്ധവും നമ്മുടെ ആത്മീയ മരണത്തിനു കാരണമാകും! വിഗ്രഹങ്ങള്‍ക്കര്‍പ്പിച്ച ഭക്ഷണസാധങ്ങള്‍ കഴിക്കുവാനോ വിഗ്രഹാലയങ്ങളില്‍ അവരോടൊപ്പം സന്ദര്‍ശനം നടത്താനോ കാരണമാകുന്ന ഒരു ബന്ധവും ക്രിസ്ത്യാനിക്ക് അനുവദനീയമല്ല. അവരുടെ ദേവന്മാരെ മഹത്വപ്പെടുത്തിക്കൊണ്ട് അവര്‍ ചെയ്യുന്ന അഭിവാദ്യങ്ങള്‍ക്കു പ്രത്യഭിവാദ്യം ചെയ്യേണ്ട സാഹചര്യമുണ്ടാകുമെങ്കില്‍, ആ ബന്ധം വിച്ഛേദിക്കുക തന്നെവേണം! കാരണം, നമ്മുടെ ദൈവത്തിന്റെയല്ലാതെ മറ്റൊരു നാമവും നാം സ്മരിക്കുകയോ ഏറ്റുപറയുകയോ ചെയ്യുന്നത് അവിടുത്തേക്കു സ്വീകാര്യമല്ല! അവര്‍ അവരുടെ ദേവന്മാരെ പുകഴ്ത്തുകയോ, എല്ലാ ദൈവങ്ങളും ഒന്നാണെന്ന് അവര്‍ പറയുകയോ ചെയ്യുമ്പോള്‍, ആ വാക്കുകളോടു മൗനം അവലംബിക്കുകയോ സമ്മതംമൂളുകയോ ചെയ്യുന്നതിലൂടെ, ആ ദേവന്മാരെ അംഗീകരിക്കുകയാണു നാം ചെയ്യുന്നത്. ബൈബിള്‍ നല്‍കുന്ന ഉപദേശം ശ്രദ്ധിക്കുക: "അന്ധകാരത്തിന്റെ നിഷ്ഫലമായ പ്രവര്‍ത്തനങ്ങളില്‍ പങ്കുചേരരുത്, പകരം അവയെ കുറ്റപ്പെടുത്തുവിന്‍"(എഫേ: 5; 11). വിജാതിയനായ നിങ്ങളുടെ സുഹൃത്തിനോട് ഇപ്രകാരം ആയിരിക്കാന്‍ കഴിയുമെങ്കില്‍, ആ ബന്ധത്തില്‍ അപകടമില്ല! എന്നാല്‍, അവരുടെ അനീതിനിറഞ്ഞ വിശ്വാസങ്ങളെ എതിര്‍ക്കാനുള്ള ആര്‍ജ്ജവം നിങ്ങള്‍ക്കില്ലെങ്കില്‍, ആ ബന്ധം നിങ്ങളുടെ ആത്മീയമരണത്തിനു കാരണമാകും.

എല്ലാ വിജാതിയതയുടെയും അടിസ്ഥാനം അജ്ഞതയും, അവരുടെ ആരാധനാമൂര്‍ത്തികള്‍ പിശാചുക്കളുമാണ്! എന്തെന്നാല്‍, സകലത്തെയും സൃഷ്ടിച്ച ദൈവം ഒരുവന്‍ മാത്രമാണ്. ആ ദൈവത്തിന്റെ നാമം അവിടുന്നു വെളിപ്പെടുത്തിയിട്ടുമുണ്ട്. യാഹ്‌വെ എന്ന നാമം വഹിക്കുന്ന ദൈവത്തെയല്ലാതെ മറ്റാരെയെങ്കിലും ആരാധിക്കുന്നവര്‍ സത്യദൈവത്തെയല്ല സേവിക്കുന്നത്. ഇക്കാരണത്താലാണ്, മറ്റു ദേവന്മാര്‍ നിനക്കുണ്ടാകരുതെന്ന് അവിടുന്നു കല്പിച്ചത്! ആയതിനാല്‍, ദൈവത്തിന് എന്ന ധാരണയില്‍ അവര്‍ അര്‍പ്പിക്കുന്ന പൂജകളും ആരാധനകളും സ്വീകരിക്കുന്നതു പിശാചാണ്. ഇത്തരം മൂര്‍ത്തികള്‍ക്കു സമര്‍പ്പിച്ചവയെല്ലാം വിഗ്രഹാര്‍പ്പിതങ്ങളാണ്. ഈ ഭക്ഷ്യവസ്തുക്കള്‍ കഴിക്കുന്നതിലൂടെ ഒരു ക്രിസ്തീയവിശ്വാസിയുടെ ആത്മാവ് രോഗബാധിതമാകും. ഇത് അവന്റെ ആത്മീയമരണത്തില്‍ കലാശിക്കുകയും ചെയ്യും!

എല്ലാ വിജാതിയരും അവരുടെ ഭക്ഷണസാധനങ്ങളെല്ലം വിഗ്രഹങ്ങള്‍ക്ക് അര്‍പ്പിക്കുന്നവയല്ല. എന്നാല്‍, പിശാചിനു സമര്‍പ്പിച്ചതു മാത്രമേ ഭക്ഷിക്കാവൂ എന്നു നിര്‍ബന്ധമുള്ള ഒരു മതമുണ്ട്! ബൈബിള്‍ രചിക്കുന്ന കാലത്ത് ഈ മതം രൂപം പ്രാപിച്ചിരുന്നില്ലെങ്കിലും, ഇവര്‍ സേവിക്കുന്ന ദേവന്‍ മറ്റൊരു പേരില്‍ അന്നുമുണ്ടായിരുന്നു! സകല ഭൂവാസികള്‍ക്കും ഭീഷണിയായിട്ടുള്ളതും പൈശാചികതയുടെ പൂര്‍ണ്ണരൂപവും എതിര്‍ക്രിസ്തുവിന്റെ എല്ലാ അടയാളങ്ങളും വഹിക്കുന്നതും വ്യഭിചാരദുര്‍ഭൂതത്താല്‍ സ്ഥാപിതവുമായ ഈ മതത്തിന്റെ പേരു പറയാതെതന്നെ വായനക്കാര്‍ക്ക് അതിനെ മനസ്സിലായെന്നു കരുതുന്നു! മറ്റു വിജാതിയ മതങ്ങളില്‍നിന്നു തികച്ചു വ്യത്യസ്ഥമായ ഈ മതത്തില്‍ വിശ്വസിക്കുന്ന ഒരുവനുമായി സൗഹൃദം സ്ഥാപിക്കുന്നവരുടെ ജീവിതത്തില്‍ അകാലമരണം സുനിശ്ചിതമാണ്!

ഇസ്ലാമിക സൗഹൃദത്തില്‍ മരണം സുനിശ്ചിതം!

ഒരു ക്രിസ്ത്യാനിയെ സംബന്ധിച്ചിടത്തോളം അവന്‍ ജാഗ്രത പാലിച്ചില്ലെങ്കില്‍ രണ്ടു മരണങ്ങളെ അഭിമുഖീകരിക്കേണ്ടിവരുമെന്ന പഠനത്തോടെയാണ് ഈ ലേഖനം നാം ആരംഭിച്ചത്. ആദ്ധ്യാത്മിക മരണവും ശാരീരിക മരണവുമാണ് ഈ മരണങ്ങളെന്നു നാം മനസ്സിലാക്കുകയും ചെയ്തു. ശാരീരിക മരണത്തെ എല്ലാ മനുഷ്യരും അഭിമുഖീകരിക്കേണ്ടതാണെങ്കിലും, ആത്മീയമായ മരണത്തെക്കുറിച്ചു ജാഗരൂകരാകേണ്ടത് ജീവന്‍ പ്രാപിച്ച ക്രിസ്ത്യാനികള്‍ മാത്രമാണെന്നും നാം തിരിച്ചറിഞ്ഞു. സത്യദൈവത്തില്‍നിന്നും അവിടുത്തെ പ്രമാണങ്ങളില്‍നിന്നുമുള്ള വ്യതിചലനമാണ് ആത്മീയ മരണത്തിനു ഹേതുവാകുന്നതെന്ന കണ്ടെത്തലും നാം നടത്തി. വിജാതിയരുമായുള്ള കൂട്ടുകെട്ടിലൂടെ സംഭവിക്കാവുന്ന ആദ്ധ്യാത്മിക മരണത്തെക്കുറിച്ചുള്ള പഠനത്തിനിടയിലാണ് ഈ ഉപശീര്‍ഷകത്തിലേക്കു നാം പ്രവേശിച്ചിരിക്കുന്നത്.

പറഞ്ഞു നിര്‍ത്തിയിടത്തുനിന്നുതന്നെ തുടരാന്‍ ഇങ്ങനെയൊരു ഉപശീര്‍ഷകം അനിവാര്യമായിരുന്നു. കാരണം, വിജാതിയത എന്ന സര്‍പ്പത്തിന്റെ വിഷപ്പല്ലാണ് ഇസ്ലാമികത! ആയതിനാല്‍, എല്ലാ വിജതിയ മതങ്ങളുടെയുമൊപ്പം ഇസ്ലാമികതയെ ചേര്‍ത്തുവയ്ക്കാന്‍ സാധിക്കുകയില്ല. സൃഷ്ടിയുടെ പുസ്തകം മുതല്‍ വെളിപാടുവരെയുള്ള ബൈബിളില്‍ എവിടെയെല്ലാം പിശാചിനെക്കുറിച്ചു സൂചന നല്‍കിയിട്ടുണ്ടോ, ആ അടയാളങ്ങളെല്ലാം സമ്മേളിച്ചിരിക്കുന്നത് അല്ലാഹുവെന്ന ഇസ്ലാമിക ദേവനിലാണ്! ഏദന്‍തോട്ടത്തില്‍ കണ്ട പുരാതനസര്‍പ്പവും, ബൈബിളിലുടനീളം കാണുന്ന ബാല്‍ദേവനും, വെളിപാടില്‍ വിവരിച്ചിരിക്കുന്ന ഉഗ്രസര്‍പ്പവുമെല്ലാം ഈ അല്ലാഹുവിന്റെ വിവിധ രൂപങ്ങളാണ്! സൃഷ്ടിയുടെ പുസ്തകം മുതല്‍ വെളിപാടുവരെയുള്ള ഗ്രന്ഥത്തില്‍ എവിടെയൊക്കെ വ്യാജപ്രവാചകനെക്കുറിച്ചു സൂചന നല്കിയിരിക്കുന്നുവോ, അതെല്ലാം അല്ലാഹുവിന്റെ പ്രവാചകനായ മുഹമ്മദിനെ പ്രതീകാത്മകമായി സൂചിപ്പിച്ചിരിക്കുന്നതാണ്! അന്ത്യകാലത്തു പ്രത്യക്ഷപ്പെടാനിരിക്കുന്ന എതിര്‍ക്രിസ്തുവിന്റെ ഏകലോകമതം ഇസ്ലാംമതമാണെന്നു സ്ഥിരീകരിക്കുന്ന ലേഖനം മനോവയുടെ താളുകളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതായത്, പൈശാചികതയുടെ പൂര്‍ണ്ണതയാണ് ഇസ്ലാംമതം! ഈ കാരണത്താല്‍, ഇസ്ലാംമത വിശ്വാസിയായ ഒരുവനുമായി ദൈവജനത്തിന് യാതൊരുവിധത്തിലുള്ള ബന്ധവും ദൈവം അനുവദിച്ചിട്ടില്ല! ദൈവപുത്രനെ നിഷേധിക്കുന്നവനുമായി ബന്ധം സ്ഥാപിക്കുന്ന ഒരുവനെ ദൈവപുത്രസ്ഥാനത്തുനിന്ന് അവിടുന്ന് നീക്കംചെയ്യും. ബൈബിള്‍ ഇതു വ്യക്തമാക്കിയിരിക്കുന്നതു ശ്രദ്ധിക്കുക: "വളരെയധികം വഞ്ചകര്‍ ലോകത്തിലേക്ക് ഇറങ്ങിയിട്ടുണ്ട്. യേഹ്ശുവാ മ്ശിഹാ മനുഷ്യശരീരം ധരിച്ചു വന്നു എന്നു സമ്മതിക്കാത്തവരാണ് അവര്‍. ഇങ്ങനെയുള്ളവനാണു വഞ്ചകനും എതിര്‍ക്രിസ്തുവും"(2 യോഹ: 1; 7).

യേഹ്ശുവായുടെ ദൈവത്വം നിഷേധിക്കുന്നവരുമായി നാം എപ്രകാരം വര്‍ത്തിക്കണമെന്നും ബൈബിള്‍ മുന്നറിയിപ്പു തന്നിട്ടുണ്ട്: "ക്രിസ്തുവിന്റെ പ്രബോധനത്തില്‍ നിലനില്‍ക്കാതെ അതിനെ അതിലംഘിച്ചു മുമ്പോട്ടുപോകുന്ന ഒരുവനു ദൈവമില്ല. അവന്റെ പ്രബോധനത്തില്‍ നിലനില്‍ക്കുന്നവനു പിതാവും പുത്രനും ഉണ്ട്. പ്രസ്തുത പ്രബോധനവുമായിട്ടല്ലാതെ ആരെങ്കിലും നിങ്ങളെ സമീപിച്ചാല്‍ അവനെ നിങ്ങള്‍ വീട്ടില്‍ സ്വീകരിക്കുകയോ അഭിവാദനം ചെയ്യുകയോ അരുത്. എന്തെന്നാല്‍, അവനെ അഭിവാദനം ചെയ്യുന്നവന്‍ അവന്റെ ദുഷ്പ്രവൃത്തികളില്‍ പങ്കുചേരുകയാണ്"(2 യോഹ: 1; 9-11). അഭിവാദനമില്ലാതെ ഒരുവനുമായി സൗഹൃദത്തില്‍ തുടരാന്‍ കഴിയുമോ? യേഹ്ശുവാ മരിക്കുകയും മൂന്നാംനാള്‍ ഉയിര്‍ക്കുകയും ചെയ്തിരുന്നില്ലെങ്കില്‍ ക്രിസ്തീയത ഈ ലോകത്തുണ്ടാകുമായിരുന്നില്ല. ആയതുകൊണ്ട്, ഈ സത്യത്തെ നിഷേധിക്കുന്ന സമൂഹങ്ങളുമായോ വ്യക്തികളുമായോ ക്രിസ്ത്യാനിക്കു യാതൊരു ബന്ധവും അനുവദനീയമല്ല. നമുക്കു ജീവന്‍ നല്കിയവനെ നിഷേധിച്ചാല്‍ നാം മൃതരാകുമെന്ന യാഥാര്‍ത്ഥ്യം വിസ്മരിക്കരുത്! ഒന്നും രണ്ടും മൂന്നും പ്രമാണങ്ങളെ പരസ്യമായി ലംഘിക്കുകയും അതിനു ദൈവജനത്തെ പ്രേരിപ്പിക്കുകയും ചെയ്യുന്ന ഏക മതം ഇസ്ലാമാണെന്നുകൂടി നാം തിരിച്ചറിഞ്ഞേ മതിയാകൂ!

സത്യദൈവമായ 'യാഹ്‌വെ' അവിടുത്തെ നാമം വെളിപ്പെടുത്തിയപ്പോള്‍ ഇപ്രകാരം അരുളിച്ചെയ്തു: "ഇതാണ് എന്നേക്കും എന്റെ നാമധേയം. അങ്ങനെ സര്‍വ്വ പുരുഷാന്തരങ്ങളിലൂടെയും ഈ നാമധേയത്താല്‍ ഞാന്‍ അനുസ്മരിക്കപ്പെടണം"(പുറ: 3; 15). അങ്ങയുടെ പേരെന്താണെന്ന മോശയുടെ ചോദ്യത്തിനുള്ള ഉത്തരമായിട്ടാണ് അവിടുന്നു തന്റെ പരിശുദ്ധമായ നാമം വെളിപ്പെടുത്തിയത്. അവിടുന്ന് അരുളിച്ചെയ്ത അവിടുത്തെ നാമം ഇതാണ്: "ഞാന്‍ ഞാന്‍ തന്നെ. യിസ്രായേല്‍ മക്കളോടു നീ പറയുക: ഞാനാകുന്നവന്‍ എന്നെ നിങ്ങളുടെ അടുത്തേക്ക് അയച്ചിരിക്കുന്നു"(പുറ: 3; 14). ബൈബിളില്‍ കാണുന്ന ഈ പരിഭാഷയില്‍ വലിയൊരു അപകടം കടന്നുകൂടി എന്നത് പലരും മനസ്സിലാക്കിയിട്ടില്ല. ഓരോ വാക്കുകളെയും വിവര്‍ത്തനം ചെയ്തപ്പോള്‍, ദൈവത്തിന്റെ കല്പന ലംഘിക്കപ്പെട്ടു എന്നതാണ് ഇവിടെ സംഭവിച്ച അപകടം! 'യാഹ്‌വെ' എന്ന അവിടുത്തെ നാമത്തെ പരിഭാഷപ്പെടുത്തിയപ്പോള്‍ വന്ന മാറ്റമാണ്, 'ഞാന്‍ ഞാന്‍ തന്നെ' എന്നും 'ഞാന്‍ ആകുന്നവന്‍' എന്നുമൊക്കെയുള്ള രൂപാന്തരം! 'യാഹ്‌വെ' എന്ന നാമത്തിന്റെ അര്‍ത്ഥം ലോകത്തിനു വെളിപ്പെടുത്തേണ്ടത് അനിവാര്യമായ കാര്യമാണ്! എന്നാല്‍, 'യാഹ്‌വെ' എന്ന നാമത്തെ അപ്പാടെ നീക്കംചെയ്തുകൊണ്ടാവരുത്. കാരണം, ഇതൊരു പേരാണ്!

എന്നാല്‍, ബൈബിളിലുടനീളം കാണുന്ന 'ബാല്‍'ദേവനായ പിശാചിനെ അല്ലാഹുവെന്നു പുനര്‍നാമകരണം ചെയ്യുകയും, സത്യദൈവമായ 'യാഹ്‌വെ' തന്നെയാണ് ഇവനെന്നു പ്രഖ്യാപിക്കുകയും ചെയ്തുകൊണ്ട്, മുഹമ്മദ്‌ ഈ ലോകത്തെ വഞ്ചിച്ചു. ഈ വഞ്ചനയില്‍ അകപ്പെട്ടു സത്യദൈവത്തെ തള്ളിക്കളഞ്ഞവരുടെ പിന്മുറകാരാണ് മുസ്ലീങ്ങള്‍! സത്യദൈവത്തെ നിഷേധിച്ചുവെന്നു മാത്രമല്ല, അവിടുത്തെ പരിശുദ്ധ നാമം കളങ്കപ്പെടുത്തുകയും 'ഹുബാല്‍' (ബാല്‍ദേവന്‍) എന്ന ചന്ദ്രദേവനെ അബ്രാഹത്തിന്റെ ദൈവമായി ഇവന്‍ പ്രഖ്യാപിക്കുകയും ചെയ്തു. ദൈവത്തിന്റെ അലംഘനീയമായ പ്രമാണങ്ങളില്‍ ഒന്നാമത്തെയും രണ്ടാമത്തെയും ഒറ്റയടിക്ക് നിഷേധിക്കാന്‍ 'അല്ലാഹു'വിന്റെ കിരീടധാരണത്തിലൂടെ മുഹമ്മദ്‌ തയ്യാറായി. അങ്ങനെ, ക്ഷമിക്കപ്പെടാത്ത പാപത്തിന്റെ ഇരകളായി ഒരു സമൂഹത്തെ ഒന്നടങ്കം മുഹമ്മദു മാറ്റി! മൂന്നാം പ്രമാണമായ 'ശബാത്ത്' ആചരണത്തെ മാറ്റിമറിച്ചുകൊണ്ട്, സത്യദൈവവുമായി ബന്ധപ്പെട്ടുള്ള മുഴുവന്‍ പ്രമാണങ്ങളെയും നിഷേധിക്കുന്ന ശപിക്കപ്പെട്ട സമൂഹമായി ഇസ്ലാമിനെ മാറ്റിയതും മുഹമ്മദെന്ന നരകസന്തതിയായിരുന്നു! ഇത്തരം പാപം ചെയ്യുന്നവര്‍ക്കുവേണ്ടി പ്രാര്‍ത്ഥനകള്‍ നടത്തിയതുകൊണ്ടു ഫലമില്ലെന്ന സന്ദേശമാണ് അപ്പസ്തോലനായ യോഹന്നാന്‍ നമുക്കു നല്‍കിയിരിക്കുന്നത്! കാരണം, ഇവരുടെ പാപം മരണകരമായ പാപമാണ്! ഇതു തിരിച്ചറിയണമെങ്കില്‍, ജീവനെതിരെയുള്ള ഇസ്ലാമിക നിലപാട് ശ്രദ്ധിച്ചാല്‍ മതി.

നിത്യജീവന്‍ പ്രാപിക്കാനുള്ള ഏക മാര്‍ഗ്ഗം യേഹ്ശുവായാണെന്ന സത്യത്തെ നിഷേധിക്കുകയെന്ന ലക്ഷ്യമായിരുന്നു ഇസ്ലാമിലൂടെ സാത്താന്‍ വിഭാവനചെയ്തത്. യേഹ്ശുവായുടെ ദൈവത്വം മാത്രമല്ല, പാപപരിഹാരാര്‍ത്ഥം അവിടുന്നു നടത്തിയ ബലിയര്‍പ്പണത്തെപ്പോലും നിഷേധിച്ചുകൊണ്ട്, മനുഷ്യരുടെ നിത്യരക്ഷ ഇസ്ലാം തടഞ്ഞു! സ്വര്‍ഗ്ഗത്തെക്കുറിച്ചും ദൈവത്തെക്കുറിച്ചും നിത്യരക്ഷയുടെ ഏകമാര്‍ഗ്ഗമായ യേഹ്ശുവായെക്കുറിച്ചും തെറ്റിദ്ധാരണ ജനിപ്പിച്ചുകൊണ്ട്‌ മാനവരക്ഷയെ തടസ്സപ്പെടുത്തുന്നതില്‍ ഇന്നും മുഖ്യപങ്കു വഹിക്കുന്നത് ഇസ്ലാമാണ്! ആയതിനാല്‍, ഈ സമൂഹത്തെ അഭിവാദ്യം ചെയ്യുകയോ, ഇവരുടെ അഭിവാദ്യങ്ങള്‍ക്കു പ്രത്യഭിവാദ്യം നടത്തുകയോ ചെയ്യുന്നവര്‍ യേഹ്ശുവായുടെ രക്തത്തിനെതിരേ പാപം ചെയ്യുന്നു! അതുവഴി, അവിടുത്തെ രക്തത്താല്‍ വീണ്ടെടുക്കപ്പെട്ട നമ്മുടെ ജീവന്‍ നാം നഷ്ടപ്പെടുത്തുകയും ചെയ്യുന്നു! ഇതാണ് ഇസ്ലാമിക സൗഹൃദത്തിലൂടെ നേരിടേണ്ടിവരുന്ന ഒരു മരണം! ഇതൊരു ആത്മീയമരണമാണ്!

ഇസ്ലാംമത വിശ്വാസിയായ ഒരുവനുമായി ഒരു ക്രൈസ്തവന്‍ സൗഹൃദത്തിലായാല്‍, അല്ലാഹുവിനെ സത്യദൈവമായ 'യാഹ്‌വെ'യാണെന്നു പരിചയപ്പെടുത്തുന്ന രീതി ഇസ്ലാമിനുണ്ട്. ഈസായെ നമ്മുടെ യേഹ്ശുവായാണെന്നു പരിചയപ്പെടുത്തുന്നതാണ് അടുത്തപടി. ബൈബിള്‍ തിരുത്തപ്പെട്ടതാണെന്നും, യേഹ്ശുവാ വാഗ്ദാനംചെയ്ത സഹായകന്‍ മുഹമ്മദാണെന്നും സ്ഥിരീകരിക്കാനുള്ള ശ്രമവും ഇവന്‍ നടത്തും! ക്രിസ്തീയതയെ സംബന്ധിച്ച വ്യക്തമായ പഠനം ലഭിക്കാത്തവരും, പരിശുദ്ധാത്മാവിനു വിധേയപ്പെട്ടു ജീവിതം നയിക്കാത്തവരുമായ വ്യക്തിയാണ് ഇവനെ കേള്‍ക്കുന്നതെങ്കില്‍, നിശ്ചയമായും ഈ വ്യക്തി കെണിയിലകപ്പെടും. ഇത് ഈ വ്യക്തിയുടെ ആത്മീയമരണമാണ്! ക്രിസ്തീയ പശ്ചാത്തലത്തില്‍ വളരുകയും യേഹ്ശുവായെ യഥാര്‍ത്ഥമായി അറിയുകയും ചെയ്ത വ്യക്തിയാണ് ഒരു ഇസ്ലാമിനെ കേള്‍ക്കുന്നതെങ്കിലും അപകടമുണ്ട്. തര്‍ക്കത്തിനു ശ്രമിക്കാതെ ഒഴിഞ്ഞുമാറുന്നതിനായി, അവന്റെ വാദങ്ങളെ ശരിവയ്ക്കുകയോ മൗനംപാലിക്കുകയോ ചെയ്യുമ്പോഴും ആത്മീയമരണം സംഭവിക്കുന്നു എന്നതാണ് ഈ അപകടം! കാരണം, ശത്രുവിന്റെ പൈശാചിക സന്ദേശങ്ങള്‍ക്കു ചെവികൊടുക്കുകയും അസത്യത്തോടു മൗനംഭജിക്കുകയും ചെയ്യുന്നതിലൂടെ സത്യം അവമതിക്കപ്പെടുന്നു! മാത്രവുമല്ല, ദൈവപുത്രനെ ഏറ്റുപറയാന്‍ ലജ്ജിക്കുകയോ ഭയപ്പെടുകയോ ചെയ്യുന്നവനില്‍ ദൈവം വസിക്കുകയില്ല! ദൈവം ഒരുവനില്‍ വസിക്കുന്നില്ലെങ്കില്‍ അവനു ജീവനില്ല! "യേഹ്ശുവാ ദൈവപുത്രനാണെന്ന് ഏറ്റുപറയുന്നവനില്‍ ദൈവം വസിക്കുന്നു; അവന്‍ ദൈവത്തിലും വസിക്കുന്നു"(1 യോഹ:4;15). ഭയംമൂലമോ ലജ്ജമൂലമോ ഈ സത്യം വെളിപ്പെടുത്താന്‍ നമുക്കു കഴിയാതെപോയാല്‍, നഷ്ടപ്പെടുന്നത് നിത്യജീവനാണെന്നു നാം അറിഞ്ഞിരിക്കണം. യേഹ്ശുവാതന്നെ ഇതു വ്യക്തമാക്കിയിരിക്കുന്നതു ശ്രദ്ധിക്കുക: "ഞാന്‍ നിങ്ങളോടു പറയുന്നു, മനുഷ്യരുടെ മുമ്പില്‍ എന്നെ ഏറ്റുപറയുന്ന ഏതൊരുവനെയും ദൈവത്തിന്റെ ദൂതന്‍മാരുടെ മുമ്പില്‍ മനുഷ്യപുത്രനും ഏറ്റുപറയും. മനുഷ്യരുടെമുമ്പില്‍ എന്നെ തള്ളിപ്പറയുന്നവന്‍ ദൈവത്തിന്റെ ദൂതന്‍മാരുടെ മുമ്പിലും തള്ളിപ്പറയപ്പെടും"(ലൂക്കാ: 12; 8,9). യേഹ്ശുവായാല്‍ നാം തള്ളപ്പെടാന്‍ കാരണമാകുന്ന ബന്ധങ്ങള്‍ നമുക്ക് ആവശ്യമുണ്ടോ?

ആരൊക്കെ എന്തെല്ലാം എതിര്‍വാദങ്ങള്‍ ഉയര്‍ത്തിയാലും ഈ ബന്ധം ആവശ്യമില്ലെന്നു മനോവ പറയും. ഇത് മനോവയുടെ യുക്തിയില്‍ ഉരുത്തിരിഞ്ഞ ആശയമാണെന്ന് ആരും ധരിക്കേണ്ടാ. പരിശുദ്ധാത്മാവും ഇതുതന്നെയാണു പറഞ്ഞിരിക്കുന്നത്. അതിന്റെ കാരണവും ആത്മാവു വ്യക്തമാക്കിയിട്ടുണ്ട്. ഇസ്ലാം ഒരു മതമായി രൂപപ്പെടുന്നതിനു മുന്‍പുതന്നെ, അവര്‍ക്കു രൂപംനല്‍കിയ സാത്താന്‍ ഈ ഭൂമുഖത്തുണ്ടായിരുന്നു. യേഹ്ശുവായുടെ മരണത്തോടെ പരാജയപ്പെട്ട അവന്‍ പുതിയ കുതന്ത്രങ്ങളുമായി വെടികൊണ്ട പന്നിയെപ്പോലെ പാഞ്ഞുനടന്നു. ക്രൈസ്തവസഭയില്‍ നുഴഞ്ഞുകയറിയ ഈ സാത്താന്‍, ക്രിസ്ത്യാനിയിലൂടെ തന്നെ ഇവന്റെ പുതിയ ആശയം ലോകത്തേക്കു വിസ്സര്‍ജ്ജിച്ചു. സാത്താന്‍ വിസ്സര്‍ജ്ജിച്ച തന്റെ പൈശാചിക ആശയമാണ് ഇസ്ലാംമതം. 'വറക്ക ഇബ്നു നൗഫല്‍' എന്ന പൗരസ്ത്യ പാതിരിയിലൂടെ ആവിഷ്കരിക്കപ്പെട്ട ആശയമാണ് മുഹമ്മദിലൂടെ ഇസ്ലാംമതമായി ഉടലെടുത്തത്. ബൈബിള്‍ രചിക്കപ്പെട്ട കാലത്തൊന്നും പ്രത്യക്ഷപ്പെടാതിരുന്ന ഈ മതത്തെക്കുറിച്ച് അപ്പസ്തോലനായ യോഹന്നാന്‍ പ്രവചിച്ചു! ആ പ്രവചനം ബൈബിളില്‍ ഇങ്ങനെ വായിക്കുന്നു: "കുഞ്ഞുങ്ങളേ, ഇത് അവസാന മണിക്കൂറാണ്. എതിര്‍ക്രിസ്തു വരുന്നു എന്നു നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ. ഇപ്പോള്‍ത്തന്നെ അനേകം വ്യാജക്രിസ്തുമാര്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇത് അവസാനമണിക്കൂറാണെന്ന് അതില്‍നിന്നു നമുക്കറിയാം. അവര്‍ നമ്മുടെ കൂട്ടത്തില്‍നിന്നാണു പുറത്തുപോയത്; അവര്‍ നമുക്കുള്ളവരായിരുന്നില്ല. നമുക്കുള്ളവരായിരുന്നെങ്കില്‍ നമ്മോടുകൂടെ നില്‍ക്കുമായിരുന്നു. എന്നാല്‍, അവരാരും നമുക്കുള്ളവരല്ലെന്ന് ഇങ്ങനെ തെളിഞ്ഞിരിക്കുന്നു"(1യോഹ: 2; 18,19).

നമ്മുടെ കൂട്ടത്തില്‍നിന്നു പുറത്തുപോയി 'വറക്ക ഇബ്നു നൗഫല്‍' ഉണ്ടാക്കിയ ആശയത്തെ ചതിയിലൂടെ മുഹമ്മദ്‌ സ്വന്തമാക്കുകയായിരുന്നു. മുഹമ്മദില്‍ പ്രവാചകത്വം ആരോപിച്ച ആദ്യത്തെ മനുഷ്യന്‍ ഈ പൗരസ്ത്യ പാതിരിയായിരുന്നുവെന്ന് ഇസ്ലാമിക ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. എതിര്‍ക്രിസ്തുവുമായോ അവന്റെ മതവുമായോ യാതൊരു ബന്ധവും ദൈവജനത്തിന് അനുവദനീയമല്ല! വിജാതിയരുടെയിടയിലേക്ക് യേഹ്ശുവാ നമ്മെ അയയ്ക്കുമ്പോള്‍, ഇങ്ങനെയൊരു മതം ഈ ഭൂമുഖത്തു സ്ഥാപിതമായിരുന്നില്ല. അതുകൊണ്ടുതന്നെ, അവരുടെ അരികിലേക്കു നമ്മെ അയച്ചിട്ടുമില്ല! സത്യത്തെ മനഃപൂര്‍വ്വം നിഷേധിച്ചവരുമായോ അവരുടെ തലമുറയുമായോ സഹവസിക്കുന്നവരെയും ദൈവം അവരോടൊപ്പം എണ്ണും! അവര്‍ നമുക്കുള്ളവരല്ലെന്നു പരിശുദ്ധാത്മാവു വ്യക്തമായി പറഞ്ഞിരിക്കെ, അവരുടെയിടയില്‍ വ്യാപരിക്കുന്നവര്‍ ആത്മാവിനോടു മറുതലിക്കുന്നവരാണ്. ഈസാനബി എന്നപേരില്‍ വ്യാജക്രിസ്തുവിനെ സൃഷ്ടിച്ചവരാണ് ഇക്കൂട്ടര്‍! നമ്മുടെ കൂട്ടത്തില്‍നിന്നു പുറത്തുപോയവരാണ് ഇസ്ലാമിന്റെ പൂര്‍വ്വീകരെന്നു മനസ്സിലാക്കണമെങ്കില്‍, ഇസ്ലാമിന്റെ ചരിത്രവും അവരുടെ ആവിര്‍ഭാവത്തിനു മുന്‍പ് സിറിയയിലും മറ്റ് ഇസ്ലാമികരാജ്യങ്ങളിലും ഉണ്ടായിരുന്ന മതങ്ങളുടെ ചരിത്രവും അന്വേഷിച്ചാല്‍ മതി! ക്രൈസ്തവര്‍ മാത്രം വസിച്ചിരുന്ന സിറിയയിലും പരിസരപ്രദേശങ്ങളിലും ഇന്നു ക്രിസ്ത്യാനിയുടെ നാമംപോലുമില്ല! ദൈവത്തിന്റെ പരിശുദ്ധാത്മാവിനെ ധിക്കരിച്ചുകൊണ്ട്, ഈ ജനതയുമായി സഹവസിച്ചവരെല്ലാം ആത്മീയമായോ ശാരീരികമായോ കൊലചെയ്യപ്പെട്ടിട്ടുണ്ട്! ചിലരെങ്കിലും ഇസ്ലാമികത ഉപേക്ഷിച്ചു ക്രിസ്തീയതയെ സ്വീകരിക്കുന്നുണ്ടാകാം. എന്നാല്‍, അത് വ്യക്തിപരമായി പരിശുദ്ധാത്മാവ് അവര്‍ക്കു നല്‍കുന്ന അനുഗൃഹമാണ്!

ഇസ്ലാംമതക്കാരുമായുള്ള സൗഹൃദവലയത്തില്‍ അകപ്പെട്ടു നിത്യജീവനില്‍നിന്നു വിച്ഛേദിക്കപ്പെട്ട അനേകരുണ്ട്. യേഹ്ശുവായെ ഈസാനബിയായും, യാഹ്‌വെയെ അല്ലാഹുവായും കരുതുന്ന ക്രൈസ്തവരും കുറവല്ല. മറിയംബീവിയെയും ഈസാനബിയെയും പ്രസംഗിക്കുന്ന ധ്യാനമന്ദിരങ്ങള്‍പ്പോലും കേരളത്തിലുള്ളത് നമുക്കറിയാം. കത്തോലിക്കാ മതബോധനഗ്രന്ഥത്തില്‍പ്പോലും കടന്നുകൂടി ദൈവജനത്തെ വഞ്ചിക്കാന്‍ അല്ലാഹുവിനും കൂട്ടാളികള്‍ക്കും സാധിച്ചു! ഇസ്ലാമിനെ വിളിച്ചുവരുത്തി കാലുകള്‍ കഴുകാന്‍ തയ്യാറാവുകയും അതുവഴി പിശാചിനെ അംഗീകരിക്കുകയും ചെയ്തതിന്റെ പരിണിതഫലമാണ് ഈ ദുരന്തങ്ങള്‍! യേഹ്ശുവായുടെ ദൈവത്വത്തെ നിഷേധിക്കുന്നവനാണ് എതിര്‍ക്രിസ്തുവെന്നു ബൈബിള്‍ നമ്മെ പഠിപ്പിക്കുമ്പോള്‍, എതിര്‍ക്രിസ്തുവിനെയും അവന്റെ അനുയായികളെയും ആദരിക്കാന്‍ പ്രേരിപ്പിക്കുന്ന ആത്മാവ് ദൈവത്തില്‍നിന്നുള്ളതല്ല! യേഹ്ശുവായുടെ ദൈവപുത്രസ്ഥാനത്തെ നിഷേധിക്കുന്നവര്‍ ആരുതന്നെയായിരുന്നാലും, അവര്‍ എതിര്‍ക്രിസ്തുവിന്റെ ആത്മാവിനാല്‍ നയിക്കപ്പെടുന്നവരാണ്! കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥത്തിന്റെ ശില്പിയെ തിരിച്ചറിയാനും ഈ അടയാളം മതി!

ഇസ്ലാമുമായുള്ള സൗഹൃദത്തില്‍ മറഞ്ഞിരിക്കുന്ന മറ്റൊരു ദുരന്തമുണ്ട്. അവരില്‍നിന്നു സഹായമായോ പ്രതിഫലമായോ എന്തെങ്കിലും നാം സ്വീകരിക്കുമ്പോള്‍, അവയൊക്കെ പിശാചിനു സമര്‍പ്പിക്കപ്പെട്ടവയാണ്. ഈ യാഥാര്‍ത്ഥ്യം  തിരിച്ചറിയാതെ അവരില്‍നിന്നു വാങ്ങി ഭക്ഷിക്കുന്നവന്‍, വിഗ്രഹാര്‍പ്പിതമായവ ഭക്ഷിക്കുന്നു! കാരണം, അല്ലാഹുവിന് 'ഇബാദത്ത്' ചെയ്യാത്തതൊന്നും ഇസ്ലാമിന്റെ പക്കലില്ല. 'ഇബാദത്ത്' എന്നാല്‍ ഒരു സമര്‍പ്പണമാണ്. ഇസ്ലാംമത വിശ്വാസിയില്‍നിന്നു വിലകൊടുത്തു വാങ്ങുന്നവയില്‍പ്പോലും അല്ലാഹുവിന്റെ പൈശാചികത നിറഞ്ഞുനില്‍ക്കുന്നു. ഇവരില്‍നിന്നു വാങ്ങുന്നവ നാം ഭക്ഷിക്കുകയോ നമ്മുടെ ഭവനങ്ങളില്‍ സൂക്ഷിക്കുകയോ ചെയ്യുന്നുവെങ്കില്‍, നമ്മിലും നമ്മുടെ ഭവനത്തിലും ദൈവം വസിക്കുകയില്ല! 'യേഹ്ശുവായുടെ നാമത്തില്‍' എന്നു പറഞ്ഞുകൊണ്ട് പ്രവര്‍ത്തികള്‍ ആരംഭിക്കുന്ന ക്രിസ്ത്യാനികള്‍ കുറവാണ്. എന്നാല്‍, അല്ലാഹുവിന്റെ നാമത്തില്‍ എന്ന മുഖവുരയോടെയല്ലാതെ, ഒരു പ്രവര്‍ത്തിയും ഇസ്ലാംമത വിശ്വാസികള്‍ ചെയ്യാറില്ല. ഇവരുടെ ഈ വാക്കിലൂടെ അല്ലാഹുവിനുള്ള സമര്‍പ്പണമാണ് ഇവിടെ നടക്കുന്നത്. 'ബിസ്മി' ചൊല്ലി ഇവര്‍ ചെയ്യുന്നവയില്‍ അല്ലാഹുവെന്ന പിശാച് ആവസിക്കുന്നു. ഇക്കാരണത്താല്‍, ഇവരുടെ വ്യാപാരസ്ഥാപനങ്ങളില്‍നിന്നു വാങ്ങുന്ന വസ്തുക്കളെല്ലാം പിശാചിനു സമര്‍പ്പിക്കപ്പെട്ടവയും പിശാചു കുടികൊള്ളുന്നവയുമാണ്! അല്ലാഹുവിന്റെ കല്പന ഇതാണ്: "അല്ലാഹുവിന്‍റെ നാമം ഉച്ചരിക്കപ്പെടാത്തതില്‍ നിന്ന്‌ നിങ്ങള്‍ തിന്നരുത്‌. തീര്‍ച്ചയായും അത്‌ അധര്‍മ്മമാണ്‌"(സുറ: 6; 121).

ഇവരുടെ എല്ലാ പ്രവര്‍ത്തികളും ആരംഭിക്കുന്നത് 'ബിസ്മില്ലാഹി-റഹ്മാനി-റഹീം' എന്ന വാക്കുകളിലാകുന്നു. വായനക്കാര്‍ക്കു  മനസ്സിലാകാന്‍വേണ്ടി മാത്രമാണ് ഈ ശപിക്കപ്പെട്ട വാക്കുകള്‍ ഇവിടെ കുറിച്ചത്. ആയതിനാല്‍, ഈ വാക്കുകള്‍ ശപിക്കപ്പെട്ടതാകട്ടെ! ഇതുവായിച്ച ദൈവമക്കളെല്ലാവരും നിങ്ങളുടെ അധരങ്ങള്‍ വിശുദ്ധീകരിക്കപ്പെടേണ്ടതിനായി യേഹ്ശുവായ്ക്കു സമര്‍പ്പിച്ചു പ്രാര്‍ത്ഥിക്കുക! കാരണം, ദൈവവചനം ഇപ്രകാരം കല്പിച്ചിരിക്കുന്നു: "അന്യദേവന്മാരുടെ നാമം സ്മരിക്കരുത്. അതു നിങ്ങളുടെ നാവില്‍നിന്നു കേള്‍ക്കാനിടയാവരുത്"(പുറ: 23; 13).

മറ്റു വിജാതിയര്‍ക്കെല്ലാം വിഗ്രഹങ്ങള്‍ക്കു  സമര്‍പ്പിക്കുന്ന രീതിയുണ്ടെങ്കിലും, എല്ലായ്പ്പോഴും ഇങ്ങനെ ചെയ്യാറില്ല. എന്നാല്‍, ഓരോ ഇസ്ലാംമത വിശ്വാസിയും അല്ലാഹുവിന്റെ അടിമയായി സ്വയം സമര്‍പ്പിക്കപ്പെട്ടവരാണ്. ഇസ്ലാമിനെ മറ്റു വിജാതിയരില്‍നിന്നു വേറിട്ടുനിര്‍ത്തുന്നതും ഈ സമ്പൂര്‍ണ്ണ പൈശാചികതയാണ്!

യേഹ്ശുവായുടെ നാമത്തില്‍ പിതാവായ ദൈവത്തിനു കൃതജ്ഞതയര്‍പ്പിച്ചിട്ടാണ് നാം ഭക്ഷിക്കുന്നതെങ്കില്‍, ഒന്നും നമ്മെ ഉപദ്രവിക്കുകയില്ലെന്ന അപ്പസ്തോലന്റെ ഉപദേശത്തില്‍ത്തന്നെ മറ്റൊരു കാര്യംകൂടി ഓര്‍മ്മപ്പെടുത്തുന്നുണ്ട്. "എന്നാല്‍, ആരെങ്കിലും നിന്നോട് ഇതു ബലിയര്‍പ്പിച്ചവസ്തുവാണ് എന്നു പറയുന്നുവെങ്കില്‍, ഈ വിവരം അറിയിച്ച ആളെക്കരുതിയും മനസ്‌സാക്ഷിയെക്കരുതിയും നീ അതു ഭക്ഷിക്കരുത്. നിന്റെ മനസ്‌സാക്ഷിയല്ല അവന്റേതാണ് ഞാന്‍ ഉദ്‌ദേശിക്കുന്നത്"(1 കോറി: 10; 28,29). അല്ലാഹുവിനു സമര്‍പ്പിക്കാതെ ഒരു പ്രവര്‍ത്തിയും ചെയ്യുകയില്ലെന്നു പരസ്യമായി ഇസ്ലാം പ്രഖ്യാപിച്ചിട്ടുള്ളതിനാല്‍, മറ്റൊരാളുടെ സാക്ഷ്യത്തിന്റെ ആവശ്യമില്ല! അതിനാല്‍, ഇസ്ലാമില്‍നിന്നു വിലയ്ക്കു വാങ്ങപ്പെട്ടതോ ഇസ്ലാമിന്റെ ഔദാര്യമോ ആയ എന്തും ദൈവജനത്തിനു നിഷിദ്ധമാണ്! മനോവയുടെ ഈ വാക്കുകളെ പുച്ഛിച്ചുതള്ളുന്നവരോടു പറയാന്‍ ഒന്നുകൂടിയുണ്ട്: മനോവയുടെ ഈ വാക്കുകള്‍ സ്വമേധയാ പറയുന്നതല്ല; ദൈവവചനംകൊണ്ട് അംഗീകാരമുദ്ര ചാര്‍ത്തപ്പെട്ട വാക്കുകളാണിത്!

ഇസ്ലാമിക സൗഹൃദത്തിലൂടെ ആത്മീയമരണം ഏറ്റുവാങ്ങിയ അനേകരുണ്ടെന്ന വസ്തുത നാം വിസ്മരിക്കരുത്. ഇസ്ലാംമതക്കാര്‍ തങ്ങളെത്തന്നെ സമ്പൂര്‍ണ്ണമായി അല്ലാഹുവിനു സമര്‍പ്പിക്കപ്പെട്ടവരായതുകൊണ്ട്, അവരില്‍നിന്നു പുറപ്പെടുന്ന ശക്തിപോലും പൈശാചികമാണ്! അവരുടെ സാമീപ്യമുള്ള ദേശങ്ങളിലെല്ലാം നിറഞ്ഞുനില്‍ക്കുന്ന പൈശാചികത നാം മനസ്സിലാക്കിയിട്ടുണ്ട്. സാത്താന്മാരുടെ തലവനായ അല്ലാഹുവിന്റെ ആത്മാവിനാല്‍ നയിക്കപ്പെടുന്ന വ്യക്തികളില്‍നിന്നു പുറത്തുവരുന്ന ശക്തിയാണ് ഒരു നാടിനെ അക്രമംകൊണ്ടു നിറയ്ക്കുന്നത്! ആനുകാലികസംഭവങ്ങള്‍ സൂക്ഷമതയോടെ നിരീക്ഷിക്കുന്ന ആര്‍ക്കും ഇക്കാര്യങ്ങള്‍ ഗ്രഹിക്കാന്‍ കഴിയും.

ഇസ്ലാമിക സൗഹൃദത്തില്‍ ശാരീരികമരണവും!

അന്യമതക്കാരനായ ഒരുവനെ ഇസ്ലാമിക വിശ്വാസത്തിലേക്കു ക്ഷണിച്ചിട്ടും അവന്‍ വരാന്‍ കൂട്ടാക്കുന്നില്ലെങ്കില്‍, അവനെ വധിക്കണമെന്നതാണ് ഇസ്ലാമിക നിയമം! ഇസ്ലാംമത വിശ്വാസിയായ ഏതൊരുവന്റെയും സൗഹൃദത്തിനുപിന്നില്‍ കാപട്യം മറഞ്ഞിരിപ്പുണ്ട്. അല്ലാഹുവിന്റെ ഉപദേശം നോക്കുക: "സത്യവിശ്വാസികളേ, യഹൂദരെയും ക്രൈസ്തവരേയും നിങ്ങള്‍ ഉറ്റമിത്രങ്ങളായി സ്വീകരിക്കരുത്‌. അവരാകട്ടെ, അന്യോന്യം ഉറ്റമിത്രങ്ങളാണ്‌ താനും. നിങ്ങളില്‍ നിന്നാരെങ്കിലും അവരെ ഉറ്റമിത്രങ്ങളായി സ്വീകരിക്കുന്ന പക്ഷം അവനും അവരില്‍ പെട്ടവന്‍ തന്നെയാണ്"(സുറ: 5; 51). യഹൂദനെയോ ക്രിസ്ത്യാനിയെയോ ഉറ്റമിത്രങ്ങളായി സ്വീകരിക്കുന്ന ഇസ്ലാമിനെ ഇസ്ലാമായി പരിഗണിക്കുകയില്ലെന്ന ആയത്തു നിലനില്‍ക്കുന്നിടത്തോളം ഇവരുടെ സൗഹൃദത്തെ സൂക്ഷിക്കണം. ഖുറാന്റെ നിര്‍ദ്ദേശങ്ങളെ അവഗണിച്ചുകൊണ്ട് ഏതെങ്കിലും ഇസ്ലാം പ്രവര്‍ത്തിക്കുമെന്ന് ആരും ചിന്തിക്കരുത്. സാഹചര്യം അനുകൂലമായി വരുന്ന സമയത്ത് അവര്‍ നിങ്ങളുടെ തലവെട്ടും! കാരണം, അവര്‍ക്കു ലഭിച്ചിരിക്കുന്ന ഉപദേശം ഇതാണ്: "ആകയാല്‍ സത്യനിഷേധികളുമായി നിങ്ങള്‍ ഏറ്റുമുട്ടിയാല്‍ (നിങ്ങള്‍) പിരടികളില്‍ വെട്ടുക"(സുറ: 47; 4). മറ്റൊരു കല്പന ഇങ്ങനെ: "അവിശ്വാസികളെ നിങ്ങള്‍ എവിടെയെല്ലാം കാണുന്നുവോ അവിടെവച്ച് കൊന്നുകളയുക"(സുറ: 9; 1-6).

വഴിയില്‍ വീണുകിടക്കുന്ന ഒരു ഇസ്ലാമിന്റെ മുന്നില്‍ നല്ല സമരിയാക്കാരനാകാന്‍ ശ്രമിച്ചാല്‍, നിങ്ങള്‍ക്കു ലഭിക്കുന്ന പ്രതിഫലം മരണമായിരിക്കും. എഴുന്നേറ്റുനില്‍ക്കാന്‍ ത്രാണിയുണ്ടാകുന്ന നിമിഷത്തില്‍ അവന്‍ നിങ്ങളുടെമേല്‍ ആധിപത്യമുറപ്പിക്കും. അവന്റെ വിശ്വാസത്തിലേക്കു പോകാന്‍ തയ്യാറാകാതിരുന്നാല്‍, നിങ്ങള്‍ മുന്‍പു നല്‍കിയ ഒരു സേവനവും അവന്‍ പരിഗണിക്കുകയില്ല! അവന്‍ നിങ്ങളെ വധിച്ചില്ലെങ്കില്‍, കൊലയാളികളുടെ കരങ്ങളില്‍ അവന്‍ നിങ്ങളെ ഏല്പിച്ചുകൊടുക്കും! ഇസ്ലാമിനെ സഹായിക്കുന്ന വ്യക്തികള്‍ക്കും രാജ്യങ്ങള്‍ക്കും ഇതുതന്നെയാണ് ഓഹരി! ഉടുതുണിക്ക്‌ മറുതുണിയില്ലാതെ തെണ്ടിനടന്ന മുസ്ലീങ്ങള്‍ക്ക് അഭയം നല്‍കിയ ക്രൈസ്തവരാജ്യങ്ങളുടെ ഇന്നത്തെ അവസ്ഥ ഇതാണ്! അഭയംതേടി വന്നവനെ ഭയന്ന് സ്വന്തം കുഞ്ഞുങ്ങളെ സ്കൂളില്‍ അയയ്ക്കാന്‍പോലും വിഷമിക്കുന്ന വ്യക്തികളെ മനോവയ്ക്കറിയാം. ലോകത്തെവിടെയുമുള്ള ഇസ്ലാമിന്റെ പൊതുസ്വഭാവമാണിത്. യൂറോപ്പിന്റെ ഇന്നത്തെ അവസ്ഥ സകലര്‍ക്കും ഒരു പാഠമാകട്ടെ! ഇസ്ലാമിനോടു സഹാനുഭൂതി കാണിക്കണമെന്നു കരുതുന്നവര്‍ക്കു മുന്നിലെ ഭീകരദൃഷ്ടാന്തം!

ഒരു മുസ്ലിം യുവാവിനെ സ്വന്തം 'കിഡ്നി' നല്‍കി സഹായിച്ച യുവതിയ്ക്ക് അനുഭവിക്കേണ്ടിവന്ന ദുരവസ്ഥ ഈ അടുത്തനാളില്‍ നാം കണ്ടതാണ്. കേരളത്തില്‍ നടന്ന ഈ സംഭവത്തിന്റെ വിശദാംശങ്ങള്‍ അറിയാനായി ഈ 'ലിങ്ക്' സന്ദര്‍ശിക്കുക! ഇസ്ലാമില്‍ മിതവാദികളുണ്ടെന്നു കരുതുന്നവര്‍ യാഥാര്‍ത്ഥ്യം തിരിച്ചറിയാത്തവരാണ്. എതിര്‍ക്കാനുള്ള സാഹചര്യങ്ങളില്ലാത്ത അവസ്ഥകളില്‍ ഇസ്ലാം സ്വീകരിക്കുന്ന അടവുനയത്തിന്റെ പേരാണ് മിതവാദം! ഇസ്ലാംമതം ആരംഭിച്ച നാളുകളില്‍ മുഹമ്മദും മിതവാദിയായിരുന്നു. കുടലില്‍ മണ്ണു പറ്റാതിരിക്കാന്‍ മുഹമ്മദ്‌ അന്നു സ്വീകരിച്ച നിലപാടുതന്നെയാണ്‌ ന്യൂനപക്ഷമായിരിക്കുമ്പോള്‍ എവിടെയും ഇവര്‍ സ്വീകരിക്കുന്നത്. എന്നാല്‍, ക്രൈസ്തവരാജ്യങ്ങളില്‍ ഇവര്‍ക്കു ഭൂരിപക്ഷമില്ലെങ്കിലും യഥാര്‍ത്ഥ മുഖം ഇവര്‍ പുറത്തെടുക്കും. കാരണം, ക്രിസ്ത്യാനികളെ നയിക്കാന്‍ ആണുങ്ങളായ നേതാക്കന്മാര്‍ ഇല്ലെന്നത് ഇവര്‍ തിരിച്ചറിഞ്ഞുകഴിഞ്ഞു!

സോഷ്യല്‍ മീഡിയാകളില്‍പ്പോലും ഇസ്ലാമിക സൗഹൃദം സൂക്ഷിക്കാതിരിക്കുന്നതാണ് കൂടുതല്‍ നല്ലത്. കാരണം, അവസരം അനുകൂലമാകുമ്പോള്‍, ഇസ്ലാമിന്റെ യഥാര്‍ത്ഥ മുഖം അവന്‍ വെളിപ്പെടുത്തും! ഇസ്ലാമിന് എതിരായവരെ ഉന്മൂലനം ചെയ്യുകയെന്നത് ഇവരില്‍ നിറഞ്ഞുനില്‍ക്കുന്ന പൈശാചികതയാണ്! ആയതിനാല്‍, മനോവ ആവര്‍ത്തിച്ചു പറയുന്നു: ഇസ്ലാമിക സൗഹൃദം നിങ്ങളെ മരണത്തിലേക്കു നയിക്കും! ആത്മീയമായി നിങ്ങളെ വധിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ശാരീരികമായി വകവരുത്തും! അല്ലെങ്കില്‍ അവന്‍ ഇസ്ലാമല്ല! 

NB: വായനക്കാരില്‍നിന്നും കേള്‍വിക്കാരില്‍നിന്നും മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഉപകാരപ്രദമെന്നു തോന്നുന്നുവെങ്കില്‍ YouTube ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക! ഇത് വലിയൊരു സുവിശേഷവേലയാണ്!

ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-            YouTube

    14042 views

LOG IN

Lost your password?

SIGN UP

LOST PASSWORD